പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം..! കാലവർഷമെത്തിയതോടെ തോടു കളിൽ ഒഴുക്ക് ശക്തമായി; ജനങ്ങൾ ശ്രദ്ധയും മുൻകരുതലുകളും സ്വീകരിക്കണമെന്ന് ഫയർഫോഴ്സ്

കോട്ടയം: മഴ ശക്തമായതോടെ പുഴയിലും തോടുകളിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. രണ്ടു വർഷത്തിനിടെ ജില്ലയിൽ ജലാശയങ്ങളിൽ വീണ് മരിച്ചത് 126 പേരാണ്. മരണം കൂടുതലും കോട്ടയം മേഖലയിലാണ്. കഴിഞ്ഞ 15ന് ഗാന്ധിനഗർ ചെമ്മനംപടിക്കു സമീപം മീനച്ചിലാറ്റിലെ ചിറപ്പാട്ട് കടവിൽ മുങ്ങി രണ്ടു വിദ്യാർഥികൾ മരിച്ചു. പിന്നാലെ 17ന് തിടനാട്ടിൽ പാറക്കുളത്തിൽ മുങ്ങി മുത്തച്ഛനും കൊച്ചുമകൾക്കും ജീവൻ നഷ്ടമായി. കാലവർഷം പെയ്തിറങ്ങും മുന്പേ ജലാശയങ്ങൾ ജീവനെടുത്ത് തുടങ്ങിയതു ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 2016- 17 കാലയളവിൽ 126 പേർ ജില്ലയിൽ മുങ്ങിമരിച്ചു. കോട്ടയത്തു 44 പേരും ചങ്ങനാശേരിയിൽ എട്ടും കടുത്തുരുത്തിയിലും വൈക്കത്തും 17 പേർ വീതവും കാഞ്ഞിരപ്പള്ളിയിൽ 33 പേരും പാലായിൽ ഏഴു പേരുമാണ് മുങ്ങിമരിച്ചത്. കിണറ്റിൽ വീണുണ്ടായ അപകടങ്ങൾ 180 എണ്ണമാണ്. പുഴകളുടെ ആഴവും ഒഴുക്കും മനസിലാക്കാതെയും മദ്യവും മയക്കും…

Read More

നാളെ ഹർത്താലെന്ന് സോഷ്യൽ മീഡിയ, ഇല്ലെന്ന് യുഡിഎഫ്..! സർക്കാരിന്‍റെ മദ്യനയത്തിൽ പ്രതിഷേധിച്ച് നാളെ യുഡി എഫ് ഹർത്താലെന്നത് തെറ്റായ പ്രചരണമെന്ന് ജോഷി ഫിലിപ്പ്

കോട്ടയം: സംസ്ഥാനത്ത്  നാളെ യുഡിഎഫ് ഹർത്താലെന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം. ഇന്നു രാവിലെ മുതലാണ് പ്രമുഖ ചാനലിന്‍റെ സ്ക്രോൾ ഉൾപ്പെടെ നാളെ യുഡിഎഫ് ഹർത്താലെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. സംസ്ഥാനസർക്കാരിന്‍റെ മദ്യനയത്തിൽ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹർത്താലെന്നാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ് രാഷ്ട്രദീപികയോട് പറഞ്ഞു.

Read More

സഹപ്രവര്‍ത്തകന്റെ ക്രൂരത! ആശുപത്രി ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകന്‍ കുടുങ്ങി; അതും ആശുപത്രിയിലെ റെക്കോര്‍ഡ്‌സ് മുറിയില്‍ വച്ച്

തൊടുപുഴ: ആശുപത്രി ജീവനക്കാരിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. മേലുകാവ് ഇടമറുക് തോട്ടപ്പറമ്പില്‍ ഷാജിമോന്‍ ജേക്കബി (48) നെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ആശുപത്രിയിലെ റെക്കോര്‍ഡ്‌സ് മുറിയില്‍ വച്ച് കഴിഞ്ഞ മാസം 28 നാണ് ഇതുപതുകാരിയായ യുവതിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. പീഡന ശ്രമത്തിനിടയില്‍ യുവതിയുടെ കൈയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യുവതി ആശുപത്രിയിലെ ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റിക്കു നല്‍കിയ പരാതിയെതുടര്‍ന്ന് ചെയര്‍മാനാണ് പോലീസിനു പരാതി കൈമാറിയത്. വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

Read More

പേരക്കുട്ടിയെ കാർ ഇടിച്ചു; പ്രകോപിതനായ മുത്തച്ഛൻ ഡ്രൈവറെ വെട്ടി; സംഭവം കറുകച്ചാലില്‍

കറുകച്ചാൽ: റോഡ് മുറിച്ചുകടന്ന പേരക്കുട്ടിയെ കാർ ഇടിച്ചു വീഴ്ത്തി. പ്രകോപിതനായ മുത്തച്ഛൻ ഡ്രൈവറെ വെട്ടി പരിക്കേല്പിച്ചു. കറുകച്ചാൽ ടൗണിലെ ടാക്സി ഡ്രൈവർ കൂത്രപ്പള്ളി കുപ്പേക്കുഴിയിൽ അജി (40) യുടെ തലയ്ക്കാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 5.15നു കോട്ടയംകോഴഞ്ചേരി റോഡിൽ തൊമ്മച്ചേരിക്ക് സമീപമായിരുന്നു സംഭവം. കറുകച്ചാലിൽനിന്നു കോട്ടയത്തേക്ക് അജിയും സുഹൃത്തും കാറിൽ പോകവെ തൊമ്മച്ചേരിക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ വാഹനം തട്ടുകയായിരുന്നു. റോഡിൽ വീണെങ്കിലും പെണ്‍കുട്ടിക്ക് പരിക്കേറ്റില്ല. അജി പുറത്തിറങ്ങി പെണ്‍കുട്ടിയെ റോഡിൽനിന്നു പിടിച്ചെഴുന്നേൽപിക്കുന്പോൾ, റോഡിന്‍റെ വശത്ത് പുല്ല് ചെത്തിക്കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുത്തച്ഛൻ ചന്പക്കര തെക്കേടത്ത് കേശവൻ നായർ സംഭവം കണ്ടു പ്രകോപിതനാകുകയും കാറിൽനിന്നു പുറത്തിറങ്ങിയ അജിയെ പുല്ല് ചെത്തുന്ന അരിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയുടെ ഇടതു ഭാഗത്ത് സാരമായി പരിക്കേറ്റ അജിയെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ചേർന്ന് കറുകച്ചാലിലെ…

Read More

ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടിയ കുമരകത്തിനു പുത്തൻ പ്രതീക്ഷകൾ; ജലാശയങ്ങൾ വിനോദ സഞ്ചാരത്തിന് ഉപയുക്തമാക്കുന്നവിധത്തിൽ നവീകരിക്കാൻ പദ്ധതി

കോട്ടയം: ലോക ടൂറിസം ഭൂപടത്തിൽ ഇടംനേടി കോട്ടയം കുമരകത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്ന വിവിധ പദ്ധതികൾക്ക് സർക്കാരിന്‍റെ അംഗീകാരം. കുമരകത്തെ ജലാശയങ്ങൾ വിനോദ സഞ്ചാരത്തിന് ഉപയുക്തമാക്കുന്നവിധത്തിൽ നവീകരിക്കുന്നതിന് സംസ്ഥാന ടൂറിസം വികസന കോർപ്പറേഷന്‍റെ ആഭിമുഖ്യത്തിൽ അഞ്ചു കോടി രൂപയുടെ പദ്ധതിയാണ് ആദ്യം നടപ്പാക്കുക. ടെണ്ടർ നടപടികൾ പൂർത്തീകരിച്ച പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. കുമരകം ബോട്ട് ജെട്ടിയിൽ സഞ്ചാരികൾക്ക് ആവശ്യമായ ഫെസിലിറ്റി സെന്‍റർ നിർമിക്കാനും പദ്ധതിയുണ്ട്. പ്രദേശത്തിന്‍റെ ടൂറിസം വികസന സാദ്ധ്യത കണക്കിലെടുത്ത് കുമരകം പഞ്ചായത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പള്ളിച്ചിറ- നേരേമട റോഡിന്‍റെ വികസനത്തിന് ആറു കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇതിന്‍റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്.  ജലാശയങ്ങളുടെ പുനരുജ്ജീവനത്തിനും ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ വികസനത്തിനുമായി ടൂറിസം വികസന കോർപ്പറേഷൻ നടപ്പാക്കുന്ന മറ്റൊരു പദ്ധതിക്ക് 4.65 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്. കുമരകത്തെ ബോട്ടിംഗിന്‍റെയും അനുബന്ധ സൗകര്യങ്ങളുടേയും വികസനത്തിനായി 3.04 കോടി…

Read More

കോട്ടയത്ത് മോഷണം നടത്തിയവർ മോഷണ ത്തിൽ പ്രത്യേകം പരിശീലനം നേടിയവർ; അറസ്റ്റിലായവരുടെ ദേഹത്തിൽ നിരവധി മുറുകൾ കണ്ടെത്തിയതായി പോലീസ്

കോട്ടയം: നീറിക്കാട് മൂന്നുവീടുകളിൽ മോഷണം നടത്തിയ സംഘം പ്രത്യേക പരിശീലനം നേടിയവരെന്ന് പോലീസ്.  മാസങ്ങൾ നീണ്ട മോഷണ പരിശീലനത്തിനൊടുവിലാണ് ഇവർ പുറത്തിറങ്ങുന്നത്. മോഷ്ടാക്കളെ പരിശീലിപ്പിക്കുന്നതിനായി തമിഴ്നാട്ടിലെ ശിവഗംഗ, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങളുമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശീലനത്തിനെത്തുന്ന കുട്ടിമോഷ്ടാക്കളുടെ ശരീരത്ത് ബ്ലേഡ് ഉപയോഗിച്ച് ചെറിയ മുറിവുകൾ ആദ്യം ഉണ്ടാക്കും. തുടർന്ന് മുറിവിൽ മുളകുപൊടി പുരട്ടും. അതിനുശേഷം ഏറെ നേരം കൈ പിന്നിലേക്ക് കെട്ടി ഇവരെ നിർത്തും. മോഷണത്തിനിടെ ഏതെങ്കിലും കാരണത്താൽ പോലീസ് പിടിയിലായാൽ ചോദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ആയുധപരിശീലനവും പോലീസിനെ വെട്ടിച്ചു കടന്നുകളയാനുള്ള തന്ത്രങ്ങളും ഇത്തരം പരിശീലനകേന്ദ്രങ്ങളിൽ മോഷ്്ടാക്കളെ പരിശീലിപ്പിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നീറിക്കാട്ട് മോഷണം നടത്തി പോലീസ് പിടികൂടിയ ശെൽവരാജ്(50), സിക്കൽ രാജ്കുമാർ (21) എന്നിവരുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കിയ നിരവധി മുറിവുകൾ…

Read More

ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ തടഞ്ഞ് നിർത്തി എഎസ്ഐ ക്രൂരമായി മർദിച്ചു; പരി ക്കേറ്റ യുവാക്കൾ ആശുപത്രിയിൽ; സംഭവ ത്തിൽ സിഎസ്ഡിഎസ് പ്രതിഷേധ മാർച്ച്

ചിങ്ങവനം: യുവാക്കളെ അന്യായമായി മർദ്ദിച്ച ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഎസ്ഡിഎസിന്‍റെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് രാവിലെ മാർച്ച് നടത്തി. ഇത്തിത്താനം പുത്തൻ കോളനി കറുകപ്പറന്പിൽ നിഖിൽ(25), കുറിച്ചി, എസ്പുരം കോളനിയിൽ  അഖിലേഷ്(20) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച കുറിച്ചി കാലായിപടിക്കു സമീപത്തുനിന്നു കസ്റ്റഡിയിൽ എടുത്തത്. നിഖിലിന്‍റെ വീടിന്‍റെ അറ്റകുറ്റപ്പണി നടത്തിയ ഇരുവരും ഇരുചക്ര വാഹനത്തിൽ കാലായിപ്പടിയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ രാത്രി 10നു പോകുന്പോൾ ചിങ്ങവനം സ്റ്റേഷനിലെ എഎസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് മർദ്ദിച്ചുവെന്നാണ് പരാതി. കാലായിപ്പടി വില്ലേജ് ഓഫീസിന് സമീപമുള്ള വളവിൽവച്ച് പോലീസ് ഇവരുടെ മുഖത്തേക്ക് ലൈറ്റ് അടിച്ചു വാഹനം തടഞ്ഞു. നിയന്ത്രണം വിട്ട വാഹനം മറിഞ്ഞു വീണതിനെ തുടർന്ന് ഇവരെ പോലീസുകാർ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവാക്കൾ ഇപ്പോൾ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ…

Read More

മഴ.. കിടുക്കി.. തമിർത്തു.. കലക്കി..! ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പുയർന്നു; ജാഗ്രതാ നിർദേശം നൽകി ജില്ലാ ഭരണകൂടം

കോട്ടയം: ശക്തമായി പെയ്ത മഴയിൽ ജില്ലയിലെ ആറുകളിലും തോടുകളിലും ജലനിരപ്പുയർന്നു. മീനച്ചിൽ, മണിമല, പന്പ തുടങ്ങിയ ആറുകളിലും തോടുകളിലും ക്രമാതീതമായാണ് ജലനിരപ്പുയർന്നിരിക്കുന്നത്. ആറ്റിലും തോട്ടിലും ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളം ഉയർന്നതോടെ തോടുകളിലും ആറുകളിലും മീൻപിടിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ദിവസങ്ങളായി പെയ്യുന്ന  മഴയിൽ ഏതു അടിയന്തര സാഹചര്യമുണ്ടായാലും കരുതലോടെ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടവും തയാറായി. അടിയന്തര സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട കരുതൽ നടപടിയെക്കുറിച്ചുള്ള വിവരങ്ങൾ ജില്ലാ കളക്ടർ സി.എ. ലത വിവിധ വകുപ്പ് മേധാവികൾക്ക് കൈമാറി. അടിയന്തര സാഹചര്യമുണ്ടായാൽ  നേരിടാൻ ഒരു എമർജൻസി ടീമിനെ നിയോഗിക്കാനും ദുരന്ത സാധ്യതയുളള സ്ഥലങ്ങൾ മുൻകൂട്ടി തീർച്ചപ്പെടുത്തി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി. വെള്ളപ്പൊക്കം ഉണ്ടായാൽ ആളുകളെ മാറ്റി പാർപ്പിക്കാനുളള സ്കൂളുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ മുൻകൂട്ടി കണ്ടെത്തണം. ഈ സ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം,…

Read More

സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ..! ജില്ലയിൽ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് വർധന; പുതിയതായി എത്തിയവ രിൽ 50 ശതമാനം യുവാക്കളും സ്ത്രീകളും

കോട്ടയം: ജില്ലയിൽ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണത്തിൽ റിക്കാർഡ് വർധന. രണ്ടേകാൽ ലക്ഷം പ്രാഥമിക അംഗങ്ങളാണ് കോണ്‍ഗ്രസിനു ജില്ലയിലുള്ളത്. സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബൂത്തുതലം മുതൽ നടത്തിയ മെംബർഷിപ്പ് കാന്പയിൻ പൂർത്തിയായപ്പോഴാണ് അംഗങ്ങളുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നത്. ജില്ലയിലെ ഒന്പതു നിയോജക മണ്ഡലങ്ങളിലായി 83 മണ്ഡലങ്ങളുടെ കീഴിലുള്ള 1489 ബൂത്തുകൾ കേന്ദ്രീകരിച്ചായിരുന്നു മെംബർഷിപ്പ് കാന്പയിൻ നടന്നത്. ഒരു ബൂത്തിൽ മിനിമം 150 പേരെ അംഗങ്ങളാക്കണമെന്നായിരുന്നു നിർദേശം. എല്ലാ ബൂത്തുകളും ഈ ക്വാട്ട പൂർത്തീകരിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് ജില്ലയിൽ കോണ്‍ഗ്രസിനു മെംബർഷിപ്പ് കാന്പയിൻ നടക്കുന്നത്. പുതിയതായി എത്തിയ അംഗങ്ങളിൽ 50 ശതമാനത്തോളം യുവാക്കളും സ്ത്രീകളുമാണെന്നുള്ളതാണു മറ്റൊരു പ്രത്യേകത. ബൂത്ത് പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി അഞ്ചു രൂപയുടെ മെംബർഷിപ്പ് ഫോറം പൂരിപ്പിച്ചു നൽകിയാണു പാർട്ടിയിൽ അംഗങ്ങളെ ചേർത്തിരിക്കുന്നത്. ബൂത്തു പ്രസിഡന്‍റുമാർക്കുപുറമേ മണ്ഡലം പ്രസിഡന്‍റുമാർ, ബ്ലോക്ക് ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ…

Read More

മഴക്കാലം മോഷ്ടാക്കളുടെ ഇഷ്ടകാലം.! സൂക്ഷിച്ചാൽ ദു:ഖിക്കേണ്ടെന്ന മുന്നറിയിപ്പു മായി പോലീസ്; തനിച്ചു താമസിക്കുന്നവർ പോലീസിൽ വിവരങ്ങൾ നൽകണം

കടുത്തുരുത്തി: മഴക്കാലത്ത് ജനങ്ങൾക്ക് മുന്നറിയിപ്പുമായി കടുത്തുരുത്തി പോലീസ്. മഴക്കാലം മോഷ്ടാക്കളുടെ ഇഷ്ടകാലമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. തനിച്ചു താമസിക്കുന്നവർ അവരെ സംബന്ധിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. മക്കൾ വിദേശത്തായതിനാൽ തനിച്ചു താമസിക്കുന്നവർ, സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്നവർ, രോഗികളായിട്ടുള്ളവർ, ഒറ്റപ്പെട്ട മേഖലകളിൽ താമസിക്കുന്നവർ എന്നിവരെല്ലാം തങ്ങളുടെ വിവരങ്ങളും ഫോണ്‍ നന്പരുകളും പോലീസിൽ നൽകണം. സമീപത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ, പരിചയമില്ലാത്ത ആളുകൾ, സംശയം തോന്നുന്നവർ എന്നിങ്ങനെയുള്ള വിവരങ്ങളും കൈമാറണമെന്ന് പോലീസ് അറിയിച്ചു. കരാറുകാർ തങ്ങളുടെ കൂടെ പണിക്കു നിർത്തിയിട്ടുള്ളവരെ കുറിച്ചുള്ള വിവരങ്ങളും കെട്ടിടം വാടകയ്ക്കു നൽകിയിട്ടുള്ളവർ വാടകക്കാരെ കുറിച്ചുള്ള വിവരങ്ങളും പോലീസിന് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. പോലീസിൽ നൽകുന്ന വിവരങ്ങൾ രഹസ്യമാക്കി വയ്ക്കും. പോലീസിന്‍റെ നേതൃത്വത്തിൽ നടത്തുന്ന പട്രോളിംഗിന് പുറമെ ജനമൈത്രി സംവിധാനമുപയോഗിച്ചു പ്രാദേശികമായുള്ള ആളുകളുടെ സഹകരണത്തോടെ അതാത് മേഖലകളിൽ പട്രോളിംഗ്…

Read More