കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവച്ചു; പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാളി

പാലക്കാട്: ബിജെപി ഭരണം നിലനിൽക്കുന്ന പാലക്കാട് നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നീക്കം പാളി. യുഡിഎഫ് അവിശ്വാസം ചർച്ചയ്ക്കു വരുന്നതിനു തൊട്ടുമുന്പ് കോണ്‍ഗ്രസ് കൗണ്‍സിലർ ശരവണൻ നഗരസഭാംഗത്വം രാജിവച്ചു. ഇതോടെ അവിശ്വാസം പരാജയപ്പെടുമെന്ന് ഉറപ്പായി. 52 അംഗ നഗരസഭയില്‍ ബിജെപി 24, കോണ്‍ഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെല്‍ഫെയര്‍ പാര്‍ട്ടി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. സിപിഎമ്മും വെൽഫെയർ പാർട്ടിയും അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് അംഗം രാജിവച്ചതോടെ യുഡിഎഫിന് 26 വോട്ടുമാത്രമേ ലഭിക്കുകയുള്ളു.

Read More

വയറിളക്കരോഗ നിയന്ത്രണ പരിപാടി; നെല്ലിയാന്പതിയിലെ കുടിവെള്ളസ്രോതസുകളിൽ ക്ലോറിനേഷൻ നടത്തി

നെല്ലിയാന്പതി: സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ വയറിളക്കരോഗ നിയന്ത്രണ പരിപാടി, ജാഗ്രത 2018 എന്നിവയുടെ ഭാഗമായി വിക്ടോറിയ സെക്ഷൻ വാർഡ്തല ശുചിത്വസമിതിയും നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍റെയും ആഭിമുഖ്യത്തിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു വിക്ടോറിയ സെക്ഷനിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും ക്ലോറിനേഷൻ നടത്തി. നെല്ലിയാന്പതി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യ ജോയ്സണ്‍, കെ.എ.ബിനു, സോഷ്യൽ വർക്കർമാരായ വേൽമുരുകൻ കൈകാട്ടി, ജഗദീഷ് എന്നിവരടങ്ങുന്ന സംഘം പാടഗിരി, തോട്ടയ്ക്കാട്, രാജാക്കാട്, മറിയ, പൂലാല, ഓറിയന്‍റൽ, ലില്ലി എന്നീ പ്രദേശങ്ങളിലെ മുഴുവൻ കുടിവെള്ളസ്രോതസുകളിലും നേരിട്ട് ക്ലോറിനേഷൻ നടത്തി.

Read More

ദീപാവലി:  പടക്ക വിൽപ്പനക്കാരും വാങ്ങുന്നവർക്കും സുരക്ഷാ നിർദ്ദേശങ്ങളുമായി അഗ്നിശമനസേന

പാലക്കാട്: ദീപാവലി തിളക്കത്തിൽ പടക്കങ്ങൾ ഉപയോഗിക്കുന്പോൾ കൈപൊള്ളാതിരിക്കാൻ മാർഗനിർദ്ദേശങ്ങളുമായി അഗ്നിശമനസേന. ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമായാണ് സുരക്ഷാ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്ന് ജില്ലാ അഗ്നിശമനസേനാ വിഭാഗം മേധാവി അരുണ്‍ ഭാസ്ക്കർ പറഞ്ഞു. മാർഗനിർദ്ദേശങ്ങൾ പടക്കങ്ങളുടെ കവറുകളിൽ എഴുതിയിരിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, തുറസായ സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കുക, പടക്കം പൊട്ടിക്കുന്ന സ്ഥലത്തിന് സമീപം ബക്കറ്റും വെള്ളവും മണലും കരുതുക, കൈ നീട്ടിപിടിച്ച് അകലേക്കാക്കി മാത്രം പടക്കങ്ങൾ കൈകാര്യം ചെയ്യുക, സുരക്ഷയ്ക്കായി ഷൂ, കണ്ണട എന്നിവ ഉപയോഗിക്കുക, ഇറുകിയ കോട്ടണ്‍ തുണികൾ ധരിക്കുക, നിലവാരമുള്ള പടക്കങ്ങൾ ഉപയോഗിക്കുക, ഓല ഷെഡുകൾ, വൈക്കോൽ എന്നിവയ്ക്കു സമീപം ഉപയോഗിക്കരുത്. ഉപയോഗിച്ചു കഴിഞ്ഞവ ഉടൻ തന്നെ വെള്ളമോ മണലോ ഉപയോഗിച്ച് നിർവീര്യമാക്കുക, പടക്കങ്ങൾ ഉപയോഗിക്കുന്പോൾ വീടിന്‍റെ ജനലുകളും വാതിലുകളും അടച്ചിടുക, മുതിർന്നവരുടെ മേൽനോട്ടത്തിൽ മാത്രം കുട്ടികളെ…

Read More

കൊഴിഞ്ഞാമ്പാറയിൽ പൂട്ടിയിട്ട വീട്ടിൽനിന്നും എട്ടരപവൻ സ്വർണാഭരണം കവർന്നു

ചിറ്റൂർ: കൊഴിഞ്ഞാന്പാറയിൽ പൂട്ടിയിട്ട വീടിന്‍റെ മുൻവാതിൽ കുത്തിത്തുറന്ന് എട്ടരപവൻ സ്വർണാഭരണങ്ങൾ കവർന്നു.സ്വർണം നഷ്ടമായെന്നു കാട്ടി അത്തിക്കോട് വീരംപൊറ്റ കെ.കൃഷ്ണദാസാണ് കൊഴിഞ്ഞാന്പാറ പോലീസിനു പരാതി നല്കിയത്. 25ന് വീട്ടുകാർ വീടുപൂട്ടി ചെന്നൈയിലുള്ള ബന്ധുവീട്ടിലേക്കു പോയിരുന്നു. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.പാലക്കാടുനിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൃഷ്ണദാസിന്‍റെ പരാതിയിൽ എസ്ഐ മനോജ് കെ.ഗോപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Read More

കൽപ്പാത്തി രഥോത്സവം;  അവലോകനയോഗം ചേർന്നു; പൊതുജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കും

പാലക്കാട്: നവംബർ എട്ട് മുതൽ 17 വരെ നടക്കുന്ന കൽപ്പാത്തി രഥോൽസവത്തിനു മുന്നോടിയായി കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ എ.ഡി.എം.ടി. വിജയന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പോലീസ്, ആരോഗ്യം, പൊതുമരാമത്ത്, വാട്ടർ അതോററ്റി, മലബാർ ദേവസ്വം, കെ.എസ്.ഇ.ബി, ഫയർ ആൻഡ് റസ്ക്യൂ, വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, ജലസേചനം, മൃഗസംരക്ഷണം, വനംവകുപ്പ്, വിദ്യാഭ്യാസം, ശുചിത്വമിഷൻ, റവന്യു വകുപ്പുകൾ തുടങ്ങി വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു. സുരക്ഷാ ക്രമീകരണങ്ങൾ, ട്രാഫിക്ക്, ക്രമസമാധാനം എന്നിവ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വനിതാ പോലീസ് ഉൾപ്പെടെയുളള പോലീസ് ഉദ്യോഗസ്ഥരെയും ഫയർ ആൻഡ് റെസ്ക്യു യൂണിറ്റും വിന്യസിക്കാൻ നിർദേശിച്ചു. പൊതുജനങ്ങളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്ക്ക് സ്ഥാപിക്കും. ഉത്സവം നടക്കുന്ന ദിവസങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുളള മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് നിയോഗിക്കും.തേരുകളുടെ ഫിറ്റ്നസും വൈദ്യുത അലങ്കാരങ്ങളുടെ ഇലക്ട്രിക്കൽ ഫിറ്റ്നസ്സും പരിശോധിച്ച് ഉറപ്പുവരുത്തും. നാട്ടാന…

Read More

ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്ക് സംസ്ഥാന ശുചിത്വമിഷൻ ബഹുമതി

ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്ക് സംസ്ഥാന ശുചിത്വമിഷന്‍റെ സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ബഹുമതി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ശുചിത്വമിഷന്‍റെ നിർദേശപ്രകാരം സംസ്ഥാനത്തെ ആദ്യ സീറോ വേയ്സ്റ്റ് ഓണ്‍ ഗ്രൗണ്ടായി നഗരസഭാ ചെയർമാൻ കെ.മധു പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം ജൈവകൃഷിക്ക് സംസ്ഥാനത്ത് ഒന്നാംസ്ഥാനവും മുൻവർഷങ്ങളിൽ മാലിന്യ സംസ്കരണത്തിന് രണ്ടും മുന്നും സ്ഥാനവും നഗരസഭ നേടിയിരുന്നു. നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യം പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിൽ സംസ്കരിക്കുന്നതിനാണ് സീറോ വേയ്സ്റ്റ് ഗ്രൗണ്ട് ലക്ഷ്യമിടുന്നത്. മുൻവർഷങ്ങളിൽ എണ്‍പതു ശതമാനം മാലിന്യവും സംസ്കരിച്ചിരുന്നു. മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനു വീടുകളിൽതന്നെ ജൈവ മാലിന്യം സംസ്കരിക്കാൻ ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സബ്സിഡി നിരക്കിൽ നഗരസഭ വിതരണം ചെയ്തിരുന്നു. ചെറിയതോതിൽ ഉപയോഗനിരക്ക് ഈടാക്കി ഹരിതകർമസേന അജൈവ മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്ന പദ്ധതിയും നടത്തുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ കേന്ദ്രത്തിലെത്തിച്ചാണ് നടപടികൾ ചെയ്യുന്നത്. സംസ്കരണത്തിനു…

Read More

ശ്രദ്ധിക്കുക! വരും കാലങ്ങളിൽ ആഡംബര വീടുകൾക്ക് പിടിവീഴും; വീടുകൾ പണിതു പൂട്ടിയിടുന്ന നിലപാട് അനുവദിക്കുകയില്ല

മണ്ണാർക്കാട്: വരും കാലങ്ങളിൽ ആഡംബര വീടുകൾക്ക് പിടി വീഴു മെന്ന്. സംസ്ഥാന മൃഗസംരക്ഷണ വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇതിനായുള്ള നിയമനിർമാണം നടക്കുകയാണ് .ആഡംബര വീടുകൾ പണിതു പൂട്ടിയിടുന്ന നിലപാട് അനുവദിക്കുകയില്ല. ആഡംബര വീടുകൾ പണിയാം ഉപയോഗിക്കുകയും ചെയ്യാം .പക്ഷേ അത് ഉപയോഗിക്കാതെ പൂട്ടി കിടക്കുന്ന പ്രവണത അനുവദിക്കുകയില്ല. ഇതിനെതിരായി അനുയോജ്യമായ നിയമം നിർമിക്കും. മന്ത്രിസഭയുടെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. തിരുവിഴാംകുന്ന് ഏവിൻ കോളേജിന്‍റെ ഹാച്ചറി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുന്നതിൽ ആണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read More

കാലുകളാൽ മലയാളത്തെ കാൻവാസിലേക്ക് പകർത്തി പ്രണവ്;  കാലുകൾകൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  നൽകി മുൻപ് ശ്രദ്ധേയനായിരുന്നു

പാലക്കാട്: കാലുകൾക്കിടയിൽ ബ്രഷുകൾ കൂട്ടിപ്പിടിച്ച് ഒച്ച്, വള്ളങ്ങൾ, തെങ്ങ്, സൂര്യൻ എന്നിവകൊണ്ട് പ്രണവ് കാൻവാസിൽ മലയാളത്തെ വരച്ചുവെച്ചു. ജില്ലാ ഭരണകൂടവും വിവര-പൊതുജന സന്പർക്ക വകുപ്പും ചേർന്ന് സംഘടിപ്പിച്ച മലയാള ദിനാഘോഷം-ഭരണഭാഷാ വാരാചരണം ജില്ലാതല ഉദ്ഘാടന പരിപാടിയിലാണ് മുഖ്യാതിഥിയായി എത്തിയ ചിറ്റൂർ കോളേജ് വിദ്യാർഥി എം.ബി. പ്രണവ് മലയാളനാടിനെയും മലയാളഭാഷയെയും കാൻവാസിൽ തത്സമയം വരച്ചിട്ടത്. കാലുകൾകൊണ്ട് ചിത്രം വരച്ച് വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെ തുടർന്ന് പ്രണവ് മന്ത്രി എ.കെ ബാലന്‍റേതടക്കം ഒട്ടെറെ പേരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ’മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷതാൻ’ എന്ന വള്ളത്തോൾ കവിത ഉദ്ധരിച്ച് മലയാള ഭാഷയുടെ പ്രാധാന്യം വിവരിച്ച പ്രണവ് സദസിന്‍റെ കൈയ്യടി നേടി. അച്ഛനുമമ്മയും തന്നെയാണ് തന്‍റെ കൈകളെന്നും കൈകളില്ലാത്ത വ്യക്തിയായി ആരും തന്നെ കണക്കാക്കരുതെന്നും പ്രണവ്് പറഞ്ഞു. പ്രണവ് വരച്ച ചിത്രം…

Read More

പ്രളയദുരിതാശ്വാസ വിതരണത്തിൽ  രാഷ്ട്രീയ വിവേചനം കാണിക്കുന്നതായി വീട്ടമ്മയുടെ പരാതി

വടക്കഞ്ചേരി: പ്രളയ ദുരിതാശ്വാസം സംബന്ധിച്ച പരിശോധനകളിലും ഫണ്ട് അനുവദിക്കുന്നതിലും റവന്യൂ വകുപ്പും രാഷ്ട്രിയ വിവേചനം കാണിക്കുന്നതായി പരാതി. വടക്കഞ്ചേരി രണ്ട് വില്ലേജ് ഓഫീസിനു കീഴിൽ അഞ്ചു മൂർത്തി മൂർത്തി മംഗലം വേണാട്ട് കളപറന്പ് മീനാക്ഷിയാണ് ഇതുസംബന്ധിച്ച പരാതി ജില്ലാ കളക്ടർക്ക് നൽകിയിട്ടുള്ളത്. മീനാക്ഷിയുടെ വീട് ഉൾപ്പെടെ പ്രദേശത്തെ അഞ്ച് വീടുകൾ ഓഗസ്റ്റിലെ പ്രളയത്തിൽ മുങ്ങി വീട്ടുപകരണങ്ങളും മറ്റും നശിച്ച സ്ഥിതിയുണ്ടായി. വീട് വെള്ളത്തിൽ മുങ്ങിയപ്പോൾ ഇവിടുത്തുക്കാർ മംഗലം ഗാന്ധി സ്മാരക യു.പി.സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലാണ് മൂന്ന് ദിവസം കഴിഞ്ഞത്. എന്നാൽ വിധവയായ മീനാക്ഷിയേയും മക്കളേയും ഒഴിവാക്കി മറ്റു വീട്ടുക്കാർക്കെല്ലാം 10,000 രൂപ പ്രകാരം നൽകി.മീനാക്ഷിയുടെ വീടിനെ മാത്രം സഹായം നൽകുന്നതിൽ നിന്നും ഒഴിവാക്കി.മീനാക്ഷിക്ക് ആയിരം രൂപാ മാത്രമാണ് ശുപാർശ ചെയ്തിട്ടുള്ളത്.ഇവരുടെ വീട്ടിൽ വെള്ളം കയറിയിട്ടില്ലെന്നാണ് റവന്യൂ വകുപ്പിന്‍റെ പുതിയ കണ്ടെത്തൽ. വീട് വെള്ളത്തിൽ മുങ്ങിയതിന്‍റെ ഫോട്ടോ സഹിതം…

Read More

ആശ്രയപദ്ധതിയിൽ വിതരണം ചെയ്ത ധാന്യങ്ങൾ കേടായതെന്ന് പരാതി; ആരോപണം രാഷ്ട്രീയ മുതലെടുപ്പെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

കൊടുവായൂർ: ആശ്രയപദ്ധതിയിൽ ഉൾപ്പെട്ട കൊടുവായൂർ പഞ്ചായത്തിലുള്ളവർക്ക് വിതരണം ചെയ്ത ധാന്യങ്ങൾ കേടായതാണെന്ന് പരാതി. ഇക്കഴിഞ്ഞദിവസം വലത്തുകാട്ടിലെ താമസക്കാർക്കു വിതരണം ചെയ്ത പരിപ്പ്, കടല എന്നിവയാണ് പുഴുകുത്തി ഉപയോഗിക്കാൻ കഴിയാതായത്. എന്നാൽ ഗുണനിലവാരം നോക്കി പരിശോധിച്ച ശേഷമേ ധാന്യങ്ങൾ വിതരണം നടത്താറുള്ളൂവെന്നും ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാണെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ജി.കൃഷ്ണപ്രസാദ് അറിയിച്ചു.

Read More