ശബരിമല വിഷയത്തിൽ ബിജെപി  എന്തിനും തയാറെന്ന് അമിത് ഷാ; പറയാതെ പറഞ്ഞ് സുരേഷ് ഗോപി 

സ്വന്തം ലേഖകൻ തൃശൂർ: ശബരിമല ആചാരം സംരക്ഷിക്കാൻ വിശ്വാസികൾ നടത്തുന്ന സമരത്തിൽ ബിജെപി പാറപോലെ ഉറച്ചുനിൽക്കുമെന്നു ബിജെപി അഖിലേന്ത്യ പ്രസിഡന്‍റ് അമിത് ഷാ. ശബരിമല വിഷയത്തിനുവേണ്ടിയുള്ള സംഘർഷത്തിലായാലും ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തൃശൂർ തേക്കിൻകാട് മൈതാനിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. സുപ്രീം കോടതിയിൽനിന്നു നിരവധി വിധികളുണ്ടായിട്ടും ശബരിമല വിഷയത്തിൽ മാത്രം പിണറായി സർക്കാർ കടുത്ത നിലപാടെടുക്കുകയാണ്. കോടതിവിധിയുടെ മറവിൽ ഭക്തർക്കെതിരെ അക്രമങ്ങളാണ് കാണിച്ചത്. രണ്ടായിരം കേസുകളിലായി മുപ്പതിനായിരം ആളുകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡിവൈഎഫ്ഐക്കാരെ പോലീസുകാരാക്കിയാണ് സമരത്തെ തകർക്കാൻ സർക്കാർ ശ്രമിച്ചത്. ശബരിമലയുടെ പരിപാവനത നശിപ്പിക്കാൻ നടക്കുന്ന ശ്രമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിലും സംഘർഷത്തിലും ബിജെപിയുണ്ടാകുമെന്ന് അമിത്ഷാ ആവർത്തിച്ചു. ശബരിമല വിഷയത്തിൽ ആചാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ സന്പൂർണമായി സുപ്രീംകോടതിയിലെത്തിക്കാൻ ബിജെപി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകടനപത്രികയിലും ഇതു വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്രസർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം കോടി രൂപയാണ്…

Read More

സിപിഎം അപമാനിച്ചുവെന്ന് ശോഭ സുരേന്ദ്രൻ; പ്രതിഷേധവുമായി ബിജെപി

ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവർത്തകർ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന്‍റെ പരാതി. പോലീസ് സിപിഎമ്മിന് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് എൻഡിഎ പ്രവർത്തകർ ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തി. അപമാനിച്ചവർക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രൻ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരിക്കുകയാണ്. നിരവധി പ്രവർത്തകരും നേതാക്കളും സ്ഥാനാർഥിക്കൊപ്പം പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

Read More

ബാലറ്റിൽ താമര വലുതായി; കൈപ്പത്തി ചുരുങ്ങി; എതിർപ്പുമായി കോണ്‍ഗ്രസ് നേതാക്കൾ

തൃശൂർ: ബാലറ്റിൽ കൈപ്പത്തി ചെറുതായി, താമരയുടെ വലിപ്പം കൂടിയെന്ന് കോണ്‍ഗ്രസ് നേതാക്കൾ. ഇതോടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ബാലറ്റ് പേപ്പർ സീൽ ചെയ്യുന്നത് തടഞ്ഞു. ഇന്നു രാവിലെ രാമവർമപുരം എൻജിനിയറിംഗ് കോളജിലാണ് സംഭവം. ബാലറ്റ് പേപ്പർ കണ്ടപ്പോഴാണ് കൈപ്പത്തിയുടെ വലിപ്പം കുറഞ്ഞതായി കോണ്‍ഗ്രസ് നേതാക്കളുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഇത് മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ ബഹളമായി. സംഭവമറിഞ്ഞ് ജില്ലാ വരണാധികാരിയായ കളക്ടർ ടി.വി.അനുപമ സ്ഥലത്തെത്തി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു. ആദ്യം ആനയുടെ ചിഹ്നവും രണ്ടാമത് കൈപ്പത്തിയുമാണ്. എന്നാൽ നാലാമത്് കൊടുത്തിരിക്കുന്ന താമരയുടെ ചിഹ്നത്തിനാണ് കൂടുതൽ വലിപ്പമെന്നും കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതോടെ സ്കെയിലെടുത്ത് കളക്ടർ ചിഹ്നങ്ങളുടെ വലിപ്പം പരിശോധിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കൾ അടങ്ങിയില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചു തന്ന ചിഹ്നത്തിന്‍റെ വലിപ്പമാണ് ബാലറ്റിൽ കൊടുത്തിരിക്കുന്നതെന്ന് കളക്ടർ പറഞ്ഞു. എന്നാൽ തങ്ങൾക്ക് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി നേതാക്കൾ രേഖാമൂലം കളക്ടർക്ക് പരാതി…

Read More

വിഷുദിനത്തില്‍ വന്‍ കഞ്ചാവു വേട്ട! തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത് 370 കിലോ കഞ്ചാവ്

തൃശൂർ: വിഷുദിനത്തിൽ തൃശൂരിൽ വൻ കഞ്ചാവ് വേട്ട. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 370 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയത്. പിടിച്ചെടുത്ത് കഞ്ചാവിന് ഒരുകോടി രൂപയോളം വിലവരും. എക്സൈസ് ഇന്‍റലിജൻസും, തൃശൂർ റേഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും ആർ.പി.എഫിന്‍റെയും നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 11 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതിരിക്കാൻ കഞ്ചാവ് നിറച്ച ചാക്കുകളിൽ മൈലാഞ്ചി ഇലയും വെച്ചിരുന്നു. എറണാകുളം-പാറ്റ്ന ട്രെയ്നിലെ പാഴ്സൽ ബോഗിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വടക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഭുവനേശ്വറിലേക്ക് അയച്ച കഞ്ചാവ് അവിടെ ഇറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് എറണാകുളത്തേക്ക് കയറ്റി വിടുകയായിരുന്നുവെന്നും ഇവിടെ നിന്നും തിരിച്ച് ഭുവനേശ്വറിലേക്ക് മടക്കി അയക്കുന്പോഴാണ് എക്സൈസിന്‍റെ പിടിയിലായതെന്നും സംശയിക്കുന്നതായി തൃശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.രാജേഷ് പറഞ്ഞു. വൻ കഞ്ചാവ് മാഫിയ ഇതിനു…

Read More

ബീവറേജിലെ ക്യൂവിനെ ചൊല്ലി വാക്കേറ്റം; കുട്ടിമാക്കൂലിൽ സംഘർഷം; സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്, മൂന്ന് ബൈക്കുകൾ തകർത്തു

തലശേരി: കുട്ടിമാക്കൂലിൽ രണ്ട് പ്രദേശത്തുകാർ തമ്മിലുള്ള സംഘർഷത്തിൽ സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. മൂന്ന് ബൈക്കുകൾ തകർത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 തോടെ തുടങ്ങിയ വാക്കേറ്റമാണ് ആറോടെ കുട്ടിമാക്കൂൽ അനന്തൻ റോഡിൽ സംഘർഷത്തിൽ കലാശിച്ചത്. പരിക്കേറ്റ കുട്ടിമാക്കൂൽ സ്വദേശികളായ അശ്വിൻ, സുധിൻ, സാരംഗ്, അമൽ, ഷീജ തുടങ്ങിയവരെ തലശേരി ജനറൽ ആശുപത്രിയിലും പാനൂർ ചമ്പാട് സ്വദേശികളായ റംഷീദ്, റിനേഷ്, എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബീവറേജിൽ ക്യൂ നിൽക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബീവറേജിനു മുന്നിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് വൈകുന്നേരം ആറോടെ ചമ്പാട് നിന്നും ഏഴ് ബൈക്കുകളിലായി കുട്ടിമാക്കൂലിലെത്തിയ പതിനഞ്ചംഗ സംഘം അക്രമം നടത്തുകയായിരുന്നു.ഇതോടെ പ്രദേശവാസികൾ സംഘടിച്ച് ചമ്പാട് സ്വദേശികളെ നേരിട്ടു. ഇതോടെ ബൈക്കിലെത്തിയ സംഘത്തിലെ രണ്ട് പേരൊഴിച്ച് മറ്റുള്ളവർ ബൈക്കിൽ രക്ഷപെട്ടു. അക്രമികൾ എത്തിയ മൂന്ന് ബൈക്കുകൾ സംഘർഷത്തിൽ…

Read More

എന്താ മീൻ ചാളയാണോ? ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ മത്സ്യ വില്പനക്കാരന്‍റെ മുഖത്ത് നാണം കലർന്ന പുഞ്ചിരി

ചാവക്കാട്: “എന്താ മീൻ ചാളയാണോ’ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കിയ മത്സ്യ ചില്ലറ വില്പനക്കാരന്‍റെ മുഖത്ത് നാണം കലർന്ന പുഞ്ചിരി. എല്ലാവരും മീൻകുട്ട ഉപേക്ഷിച്ചു. ഇക്കമാത്രം പഴയ കൊട്ടയും കാവും കളഞ്ഞില്ല. കുശലന്വേഷണത്തിനിടയിൽ ടി.എൻ. പ്രതാപൻ വോട്ട് അഭ്യർഥിക്കാൻ മറന്നില്ല. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പുലർച്ചെ ബ്ലാങ്ങാട് ബീച്ച് മത്സ്യമാർക്കറ്റിൽ എത്തിയതായിരുന്നു. അതിരാവിലെ തന്നെ മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും വോട്ട് ഉറപ്പിച്ചാണ് രാവിലെ പര്യടനം ആരംഭിച്ചത്. വെയിലും ചൂടും വകഞ്ഞുമാറ്റി ഏങ്ങണ്ടിയൂരിൽനിന്ന് ആരംഭിച്ച പര്യടനം ഒരുമനയൂർ, ചാവക്കാട്, തെക്കഞ്ചേരി, പുന്ന, മുതുവട്ടൂർ, പാലയൂർ തുടങ്ങിയ സ്ഥലങ്ങളിൽ വോട്ടഭ്യർഥന നടത്തി. തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ചക്കംകണ്ടം മാലിന്യപ്രശ്നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പു നൽകി. പിന്നീട് തീരമേഖലയിലും പര്യടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സി.എ. ഗോപപ്രതാപൻ, ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്.…

Read More

കമ്മീഷണർ! പ്രചാരണത്തിരക്കുകൾക്കിടയിലും, ആരാധകരെ ത്രസിപ്പിച്ച കമ്മീഷണർ സിനിമയുടെ 25-ാം വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി

തൃശൂർ: പ്രചാരണത്തിരക്കുകൾക്കിടയിലും, ആരാധകരെ ത്രസിപ്പിച്ച കമ്മീഷണർ സിനിമയുടെ 25-ാം വാർഷികം ആഘോഷിക്കാൻ സമയം കണ്ടെത്തി സുരേഷ് ഗോപി. 1994ലാണ് സുരേഷ്ഗോപി നായകനായി ഷാജി കൈലാസ്-രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ കമ്മീഷണർ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമ തിയേറ്ററുകളെ പ്രകന്പനം കൊള്ളിച്ചുകൊണ്ട് റിലീസ് ചെയ്തത്. 25-ാം വാർഷികം ആഘോഷിക്കാൻ ഓൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചപ്പോൾ സ്ഥാനാർഥികൂടിയായ സുരേഷ്ഗോപി അതിനായി വേദിയാക്കിയത് പുല്ലഴിയിലെ സെന്‍റ് ജോസഫ് ഹോം ആയിരുന്നു. അവിടുത്തെ അന്തേവാസികളും ഫാൻസ് ഭാരവാഹികളും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും കൂടിച്ചേർന്നു ഫാൻസിന്‍റെ വക ആദരവും കേക്ക് മുറിക്കലുമെല്ലാമായി ചെറിയൊരു ചടങ്ങ്. സുരേഷ്ഗോപി ഫാൻസ് സംസ്ഥാന സെക്രട്ടറി അർജുൻ സുരേഷ്, വൈസ് പ്രസിഡന്‍റ് വിഷ്ണു പി. റെജി, ജോയിന്‍റ് സെക്രട്ടറി അഖിൽ വിശ്വനാഥ്, ജില്ലാ പ്രസിഡന്‍റ് അനീജ്, സെക്രട്ടറി വിഷ്ണു അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.

Read More

വോട്ടഭ്യര്‍ഥനയുമായി ഒരു വിവാഹ ക്ഷണക്കത്ത്..! വധൂ വരന്മാരുടെ ഫോട്ടോയേക്കാള്‍ വലിപ്പത്തില്‍ സ്ഥാനാര്‍ഥിയുടെ ഫോട്ടോയും ചിഹ്നവും

വടക്കാഞ്ചേരി: വിവാഹ ക്ഷണക്കത്തിൽ വോട്ടഭ്യർഥനയും. വള്ളത്തോൾ നഗർ ബ്ലോക്ക് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ചെറുതുരുത്തി സ്വദേശി മനോജ് തൈക്കാട്ടിന്‍റെ വിവാഹ ക്ഷണപത്രികയിലാണ് ഈ വേറിട്ട അഭ്യർഥന. വിവാഹത്തിൽ എല്ലാവരും പങ്കെടുക്കണമെന്നു സ് നേഹപൂർവം ക്ഷണിക്കുന്ന മനോജ് നാളെയുടെ നന്മയ്ക്കായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു വോട്ട് ചെയ്യണമെന്നും അഭ്യർഥിക്കുന്നു. ക്ഷണപത്രികയിൽ വധൂ വരന്മാരുടെ ഫോട്ടോയേക്കാൾ വലുപ്പത്തിലാണ് രമ്യയുടെ ഫോട്ടോയും കൈപ്പത്തി ചിഹ്നവും രേഖപ്പെടുത്തിയിട്ടുള്ളത്. പൂത്തോൾ എസ്.എൻ. പാർക്ക് സ്വദേശിനി വെണ്ണേംങ്ങോട്ട് വീട്ടിൽ കൃഷ്ണയെ 26നാണ് മനോജ് മിന്നു ചാർത്തുന്നത്. അയ്യന്തോൾ ഓംകാരം ഹാളിലാണു വിവാഹം.

Read More

നാടും നഗരവും ഒരുങ്ങി;  വേനൽചൂടിനു മേലെ വിഷുത്തിരക്കിന്‍റെ ചൂട്

തൃശൂർ: വിഷുവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വേനൽചൂടിൽ വെന്തുരുകുകയാണെങ്കിലും വിഷു ആഘോഷങ്ങൾക്കും ഒരുക്കുകൂട്ടങ്ങൾക്കും കുറവില്ല. തിങ്കളാഴ്ചയാണ് വിഷു. പച്ചക്കറി കടകളിലും പടക്ക വിൽപന ശാലകളിലുമെല്ലാം തിരക്കായിക്കഴിഞ്ഞു. വിഷുത്തലേന്നായ നാളെ തിരക്ക് അതിന്‍റെ പാരമ്യത്തിലെത്തും. പകൽ സമയങ്ങളെ അപേക്ഷിച്ച് കച്ചവടം ഉച്ചയ്ക്ക് ശേഷമാണ് നല്ല രീതിയിൽ നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. പകൽ ചൂടിൽ വിഷു ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ പലരും പുറത്തിറങ്ങുന്നില്ല. ഇന്നുവൈകുന്നേരത്തോടെ കച്ചവടം ഉഷാറാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. കണിയൊരുക്കാനുള്ള ചക്കയും മാന്പഴവും മാങ്ങയും കണിവെള്ളരിയുമെല്ലാം വിപണിയിൽ സുലഭമാണ്. കണിക്കിറ്റ് തന്നെ ചിലയിടങ്ങളിൽ ലഭ്യമാണ്. കണിക്കൊന്ന പൂക്കളടക്കമുള്ളവയാണ് കണിക്കിറ്റ്.കൊന്നപ്പൂക്കൾ വിഷുത്തലേന്നിനും തലേദിവസം തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. നാളെ പുലർച്ചെ മുതൽ നഗരത്തിലെങ്ങും കൊന്നപ്പൂ വിൽപ്പനക്കാരെത്തും. പലരും നേരത്തെ തന്നെ പൂക്കൾ വാങ്ങിവെക്കുന്നുണ്ട്. കണികാണാനുള്ള ശ്രീകൃഷ്ണവിഗ്രഹങ്ങൾക്കും നല്ല ഡിമാന്‍റാണ്. പ്ലാസ്റ്റർ ഓഫ് പാരീസിലും കളിമണ്ണിലും നിർമിച്ച കൃഷ്ണ വിഗ്രഹങ്ങൾ…

Read More

ചാലക്കുടിയിൽ കുറിക്കമ്പനി പൂട്ടി  ലക്ഷങ്ങളുമായി ഉടമ മുങ്ങി; നിക്ഷേപകരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ചാലക്കുടി: കുറി വട്ടമെത്തിയിട്ടും നിക്ഷേപകർക്കു പണം നൽകാനാകാതെ കുറിക്കന്പനി പൂട്ടി. ചാലക്കുടി സൗത്ത് ജംഗ്ഷനിൽ സുരാഗ് ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന വെങ്കിടേശ്വര കുറീസാണ് അടച്ചുപൂട്ടിയത്. നിക്ഷേപകരുടെ പരാതിയെതുടർന്നു കുറിക്കന്പനി ഉടമ കൂടപ്പുഴ സ്വദേശി കവണപ്പിള്ളി സുനിലിന്‍റെ പേരിൽ പോലീസ് കേസെടുത്തു. ഇയാൾ മുങ്ങിയിരിക്കുകയാണ്. കുറി വട്ടമെത്തിയിട്ടു മാസങ്ങളായിട്ടും പണം ലഭിക്കാതെ നിക്ഷേപകർ കുറിക്കന്പനിയിൽ പണത്തിനുവേണ്ടി കയറിയിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുറിക്കന്പനി പൂട്ടിപ്പോയത്. കുറേ നാളായി ഇവിടെ സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലക്ഷക്കണക്കിനു രൂപയാണ് നിക്ഷേപകർക്കു ലഭിക്കാനുള്ളത്. കുറിക്കന്പനി പൂട്ടിയതിനെ ുടർന്നാണ് 20 ഓളം നിക്ഷേപകർ പോലീസ് പരാതി നൽകിയത്. നേരത്തേ കുറിക്കന്പനിയിൽ മാനേജരായി ജോലിചെയ്തിരുന്ന സുനിൽ കുറിക്കന്പനി നടത്തിയിരുന്നവർ പ്രവർത്തനം നിർത്താൻ തീരുമാനിച്ചപ്പോൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. സാധാരണക്കാരായ ആളുകളാണ് ഇവിടെ കുറിവച്ചിരുന്നത്. കുറിക്കന്പനി ഉടമയെത്തേടി പോലീസ് അന്വേഷണം തുടങ്ങി.

Read More