ആ റിപ്പോർട്ട് കോടതിയിലെത്തുന്പോൾ… ഷറാറയുടെ ലൈംഗിക ക്ഷമതാ പരിശോധന കഴിഞ്ഞു; രണ്ടു മണിക്കൂർ നീണ്ട പരിശോധന യ്ക്ക് വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം

തലശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീ(68)ന്‍റെ രണ്ടാമത്തെ ലൈംഗിക ക്ഷമതാ പരിശോധന ഇന്നലെ നടന്നു. രാവിലെ പതിനൊന്നിന് ആരംഭിച്ച പരിശോധന രണ്ട് മണിക്കൂർ നീണ്ടു നിന്നു. അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ, സർജൻ, സൈക്യാട്രിസ്റ്റ്, ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ ആറംഗ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനാ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ ഇന്ന് കോടതിക്ക് മുമ്പാകെ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഏറെ വിവാദമുയർത്തിയ ലൈംഗിക ക്ഷമതാ റിപ്പോർട്ട് കേസിൽ നിർണായകമാകും.തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്ന റിപ്പോർട്ട്…

Read More

കുട്ടികൾക്കുള്ള വാക്സിൻ ദിവസങ്ങൾക്കുള്ളിൽ! പദ്ധതി വേഗത്തിലാക്കുന്നത് മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തില്‍ 

ന്യൂഡൽഹി: കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിജെപി എംപിമാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം മുതൽ കുട്ടികൾക്ക് വാക്സിനേഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകൾ ലഭിക്കുന്ന സാഹചര്യത്തിലാണ് കുട്ടികൾക്കായുള്ള വാക്സിൻ പദ്ധതി വേഗത്തിലാക്കുന്നത്. കോവാക്സിനും സൈഡസ് കാഡിലയുടെയും ക്ലിനിക്കൽ പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കോവാക്സിന്‍റെ പരീക്ഷണ ഫലം സെപ്റ്റംബറോടെയുണ്ടാകുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേരിയ പറഞ്ഞിരുന്നു. കോവാക്സിന്‍റെ പരീക്ഷണം ഓഗസ്റ്റ് – സെപ്റ്റംബർ മാസത്തോടെ അവസാനിക്കും.

Read More

ദാരിദ്ര്യമാണ് മനുഷ്യനെ അതിജീവനത്തിനായി തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്! ഭിക്ഷാടനം നിരോധിക്കാനാവില്ല; സുപ്രീംകോടതി

ന്യൂഡൽഹി: ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. ദാരിദ്ര്യമാണ് മനുഷ്യനെ അതിജീവനത്തിനായി തെരുവിലേക്കിറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഭിക്ഷാടനം ഒരു ജീവനോപാധിയായി ആരും സ്വയമേ തെരഞ്ഞെടുക്കുന്നതുമല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് രാജ്യവ്യാപകമായി പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നിരോധിക്കണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് സുപ്രീംകോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. കോവിഡ് പ്രതിസന്ധികാലത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവിറക്കാൻ കഴിയില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ കോടതിക്ക് വരേണ്യവിഭാഗ മനോഭാവം വച്ചുപുലർത്താൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിശദീകരിച്ചു. ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ല. ഭിക്ഷാടനം സാമൂഹ്യ-സാന്പത്തിക പ്രശ്നത്തിന്‍റെ പരിണ തഫലമാണ്. ആരും ഭിക്ഷയെടുക്കാനാഗ്രഹിക്കുന്നില്ല. മാത്രമല്ല, ഇത് സർക്കാരിന്‍റെ സാമൂഹ്യക്ഷേമ നയങ്ങളുടെ പ്രശ്നംകൂടിയാണ്. ഭിക്ഷാടകരെ കണ്‍മുന്നിൽ കണ്ടുപോകരുത് എന്നൊന്നും നിർദേശിക്കാൻ കഴിയില്ലെന്നും ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. ഭിക്ഷാടകരെ വിലക്കണമെന്ന് വാശിപിടിക്കരുതെന്ന് ജസ്റ്റീസ് എം.ആർ ഷായും പറഞ്ഞു.…

Read More

സ്ത്രീധന സന്പ്രദായത്തിനെതിരേ പ്രതികരിക്കുന്ന സമൂഹം വേണമെന്ന് ഗവർണർ

തിരുവനന്തപുരം: സ്ത്രീധന സന്പ്രദായത്തിനെതിരേ ഓരോരുത്തരുടേയും മനസ് ചിട്ടപ്പെടുത്തുക എന്നതു കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സന്പ്രദായത്തിനെതിരായ സർവകലാശാല തലത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു വേണ്ടത് സ്ത്രീധനത്തിനെതിരെ സാമൂഹിക ഉപരോധങ്ങൾ കെട്ടിപ്പടുക്കുന്ന തരത്തിൽ പൊതുജന അവബോധം എത്തിക്കുക എന്നതാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതിൽ നിന്നും നല്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കണം. ഇക്കാര്യത്തിൽ സർവകലാശാലകൾക്ക് വലിയ പങ്കുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Read More

ചിറ്റാറിലെ പി.പി. മത്തായിയുടെ മരണത്തിന് ഒരുവര്‍ഷം;അന്തിമ തീരുമാനം എടുക്കാതെ സിബിഐയും

പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41) മരിച്ചിട്ട് നാളെ ഒരു വര്‍ഷം. യുവകര്‍ഷകനായ മത്തായിയുടെ മരണകാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കര്‍ഷക സംഘടനകളും നടത്തിയ ഐതിഹാസിക സമരത്തിലൂടെ ശ്രദ്ധേയമായ കേസാണിത്. ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും 11 മാസത്തെ അന്വേഷണത്തില്‍ ആരെയും അറസ്റ്റു ചെയ്യാനോ കുറ്റപത്രം പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണ് ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്തിമ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി നല്കിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സിബിഐ സംഘം റീ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് സംസ്‌കരിച്ചത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് സിബിഐ സംഘം മുന്നോട്ടു പോയത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകരും അവരോടൊപ്പമുണ്ടായിരുന്ന മറ്റു ചിലരും കേസില്‍ പ്രതി…

Read More

സിഎൻജി വാഹന ഉടമകൾ വെട്ടിൽ; ഇന്ധനടാങ്ക് പരിശോധനാ കേന്ദ്രങ്ങൾ സംസ്ഥാനത്തില്ല; നടപടിക്രമങ്ങളുടെ നൂലാമാല

ബോബൻ ബി. കിഴക്കേത്തറആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാക്കുകൾ വിശ്വസിച്ച് സിഎൻജി വാഹനങ്ങൾ സ്വന്തമാക്കിയ നൂറുക്കണക്കിന് ഉടമകൾ വെട്ടിലായി. ഇന്ധന ടാങ്കുകളുടെ കാര്യക്ഷമത പരിശോധിച്ച സർട്ടിഫിക്കറ്റ് കാണിക്കാതെ ഇന്ധനം നിറച്ചു തരില്ലെന്ന് സിഎൻജി പമ്പ് ഉടമകൾ നിലപാടെടുത്തതോടെയാണ് വാഹന ഉടമകൾ പെരുവഴിയിലായിരിക്കുന്നത്. ചെന്നൈ അല്ലെങ്കിൽ ബംഗളൂരുസിഎൻജി ടാങ്ക് പരിശോധിച്ച് സുരക്ഷിതമാണെന്ന സർട്ടിഫിക്കറ്റ് നൽകേണ്ട ഏജൻസികൾ കേരളത്തിൽ ഇല്ലാത്തതതിനാൽ എന്തു ചെയ്യുമെന്നറിയാതെ വാഹന ഉടമകൾ ഇരുട്ടിലാണ്. ഏറ്റവും അടുത്തുള്ളത് ചെന്നൈ, ബംഗളൂരു നഗരങ്ങൾ ആയിരുന്നു. അവിടെയുള്ള കേന്ദ്രങ്ങളും ഇപ്പോൾ പ്രവർത്തന രഹിതമാണ്. കേരളത്തിൽ സിഎൻജി എൻജിൻ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഇതുവരെയും ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ “രാഷ്‌ട്രദീപിക’യോട് പറഞ്ഞു. നിബന്ധനക്ക് കാരണം അപകടംകഴിഞ്ഞ 11ന് പഞ്ചാബിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ആൾട്ടോ കാർ പൊട്ടിത്തെറിച്ചതാണ് കർശന നടപടികളിലേക്ക് കടക്കാൻ പമ്പുടമകളെ നിർബന്ധിതരാക്കിയിരിക്കുന്നത്. ടാങ്കിൽ…

Read More

ഹോട്ടൽ വിവാദം; വീഡിയോ ചിത്രീകരിച്ച യുവാവിന് മർദ്ദനം; ആറ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസ്

  പാലക്കാട്: വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന വിവാദത്തിൽ ആറ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസ്. വി.ടി.ബൽറാം, പാളയം പ്രദീപ് എന്നിവർ ഉൾപ്പടെ സംഘത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. വധഭീഷണി, കൈയേറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത തന്നെ കോണ്‍ഗ്രസ് നേതാക്കൾ മർദ്ദിച്ചുവെന്ന യുവാവിന്‍റെ പരാതിയിൽ പാലക്കാട് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരനായ യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട്ടെ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ ഇവർക്കെതിരേ രൂക്ഷ വിമർശനം ഉയർന്നു. ഭക്ഷണം പാഴ്സൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നുവെന്നാണ് എംപിയുടെ വിശദീകരണം. സംഭവത്തിൽ ഹോട്ടലിനെതിരേയും കേസെടുത്തിരുന്നു.

Read More

എന്തൊരു ഗതികേട്..! കരുവന്നൂർ ബാങ്കിന് മുന്നിലെ കാഴ്ച ദയനീയം; പണം പിൻവലിക്കാൻ എത്തിയവരുടെ കൂടെ കൈക്കുഞ്ഞും കുട്ടികളും

ഇരിങ്ങാലക്കുട: കോടികളുടെ വെട്ടിപ്പ് നടന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപങ്ങൾ പിൻവലിക്കാൻ എത്തിയവർ തമ്മിലുള്ള തർക്കത്തെതുടർന്ന് സംഘർഷം. പണം പിൻവലിക്കുന്നതിന് ഞായറാഴ്ച വൈകീട്ടും രാത്രിയിലുമായി ടോക്കണ്‍ നേടിയവരും ഇതറിയാതെ ഇന്നലെ രാവിലെ തന്നെ ബാങ്കിനു മുന്നിൽ എത്തിയവരും തമ്മിലാണു തർക്കം ഉടലെടുത്തത്. അടുത്ത ആഴ്ചയ്ക്കുള്ള ടോക്കണായി വന്നവരും വരിയിലുണ്ടായിരുന്നു. ഒരു ദിവസം 150 ടോക്കണാണ് അനുവദിക്കുന്നത്. ഒരു ടോക്കണ്‍ നേടിയവർക്കു 10,000 രൂപ പിൻവലിക്കാം.കഴിഞ്ഞ ദിവസം ടോക്കണ്‍ നേടിയവരെ പരിഗണിക്കാനായി ടോക്കണ്‍ വിതരണം അവസാനിച്ചതായി ബാങ്ക് അധികൃതർ നോട്ടീസ് ഇട്ടതോടെ രാവിലെ വന്നവർ ക്ഷുഭിതരാവുകയായിരുന്നു. തർക്കം പരിഹരിക്കാനും സംഘർഷം ഒഴിവാക്കാനുള്ള ശ്രമങ്ങൾ പോലീസ് നടത്തി. നിക്ഷേപകർ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ബാങ്ക് അടച്ചിടേണ്ടിവരുമെന്നും ആർക്കും പണം ലഭിക്കാത്ത സാഹചര്യം ഉടലെടുക്കുമെന്നും പോലീസ് നിക്ഷേപകരുടെ ശ്രദ്ധയിൽപ്പെടുത്തി. അടുത്ത ആഴ്ചത്തേക്കുള്ള ടോക്കണിനായി വരിയിൽ നില്ക്കുന്നവരോടു പിരിഞ്ഞുപോകാൻ പോലീസ്…

Read More

ഏതു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ! ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്; സന്തോഷ് ജോർജ് കുളരങ്ങര

കോട്ടയം: രാജ്യത്തെ ആദ്യ ബഹിരാകാശ ടൂറിസ്റ്റ് എന്ന ബഹുമതി സന്തോഷ് ജോർജ് കുളരങ്ങരയ്ക്ക് വൈകാതെ സ്വന്തമാകും. റിച്ചാർഡ് ബ്രാൻസണ്‍ ചെയർമാനായുള്ള വെർജിൻ ഗലാക്ടിക് എന്ന കന്പനിയാണ് ബഹിരാകാശത്തേക്ക് സന്തോഷ് ഉൾപ്പെടുന്ന ടീമിന് യാത്രയൊരുക്കുന്നത്. പതിനഞ്ചു വർഷം മുൻപ് ഇതിനായി തുടങ്ങിയ ശ്രമം ഇനി ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന് സന്തോഷ് ജോർജ് കോട്ടയം പ്രസ് ക്ലബിൽ പറഞ്ഞു. ഏതു യാത്രയ്ക്കുമുള്ള റിസ്കേ സ്പെയ്സ് യാത്രയ്ക്കുമുള്ളൂ. ബഹിരാകാശ യാത്രയിലേക്ക് ഏറെ കഠിന പരിശീലനമാണ് നടന്നത്. ഏറ്റവും പ്രധാനം ശരീരഭാരം എട്ടുമടങ്ങായി ഉയർന്നെന്ന് തോന്നിപ്പിക്കുന്നതും അടുത്തത് ശരീരത്തിന് കനമേയില്ലെന്നു തോന്നിപ്പിക്കുന്നതുമായ അവസ്ഥകളെ കൈകാര്യം ചെയ്യുകയെന്നതാണ്. സീറോ ഗ്രാവിറ്റി പരിശീലനം കഠിനമല്ല. കാരണം ബഹിരാകാശത്തായതിനാൽ ശരീരത്തിന് ഭാരം അനുഭവപ്പെടില്ല. ആദ്യഘട്ടങ്ങളിൽ ഛർദിയും മറ്റും അനുഭവപ്പെട്ടിരുന്നു. പ്രത്യേക വിമാനത്തിൽ അറ്റ്‌ലാന്‍റിക് സമുദ്രത്തിനു മുകളിലേക്കു കുത്തനെ പതിക്കും. ആദ്യം ഭയം തോന്നി. പിന്നീട് കൗതുകത്തിനും തമാശയ്ക്കുമൊക്കെ…

Read More

വീട്ടുപറമ്പിൽ തോർത്തു മുണ്ടുടുത്ത കൃഷിക്കാരൻ; വിദേശത്തെത്തിയാൽ കോട്ടിട്ട വ്യവസായ പ്രമുഖൻ ; ഓർമയായത്, പാവപ്പെട്ടവന്‍റെ തണൽ

നവാസ് മേത്തർതലശേരി: എളിമയോടെയുള്ള പെരുമാറ്റം, സാധാരണക്കാരിൽ സാധാരണക്കാരനായുള്ള ജീവിതചര്യകൾ…സഹായം തേടിയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിഹാരം കാണുന്ന പ്രകൃതം. പറമ്പിൽ തോർത്തു മുണ്ടുടുത്ത കർഷകൻ. വിദേശ രാജ്യങ്ങളിൽ പടർന്നു പന്തലിച്ച് കിടക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങളിലെത്തിയാൽ വ്യവസായിയും. ശനിയാഴ്ച മരണമടഞ്ഞ പാനൂർ എലാങ്കോട്ടെ പാക്കഞ്ഞി കുഞ്ഞബ്ദുള്ള ഹാജി. ഒരു പാഠപുസ്തകമാണ് ലോകത്തിന്.മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് നൽകി ആദരിച്ച വ്യക്തിത്വം. ഈ മനുഷ്യന്‍റെ തണലിൽ വളർന്ന് പന്തലിച്ചവർ ഏറെയാണ്. മനുഷ്യർക്ക് ഉപകാരപ്രദമായ ഏത് പദ്ധതിക്കൊപ്പവും ഈ നല്ല മനസുണ്ടാകും. മലബാർ കാൻസർ സെന്‍ററിന് മുന്നിലെ സിഎച്ച് സെന്‍റർ, തന്‍റെ വീടിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഡയാലിസ് സെന്‍ററും അനാഥാലയവും… എല്ലാം ചെറിയ ഉദാഹരണങ്ങൾ മാത്രം. പാനൂർ മേഖലയിലെ സർക്കാർ ഓഫീസുകളിൽ മിക്കതും സ്ഥിതി ചെയ്യുന്നത് കുഞ്ഞബ്ദുള്ള ഹാജി നൽകിയ സ്ഥലത്താണ്. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളോടൊപ്പം അതേയളവിൽ സാധാരണക്കാരെയും…

Read More