രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗികൾ കൂടുന്നു; ഇതുവരെ സ്ഥിരീകരിച്ചത് 11,717 പേർക്ക്; ഏറ്റവും അധികം രോഗ ബാധിതരെ കണ്ടെത്തിയത് ഈ സംസ്ഥാനത്ത്…

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം 11,717 ആയി ഉയര്‍ന്നു. ഗുജറാത്തിലാണ് ഏറ്റവും അധികം രോഗ ബാധിതരെ കണ്ടെത്തിയത്. ഗുജറാത്തിൽ 2,859 പേര്‍ക്കാണ് രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ 2770 പേര്‍ക്കും ആന്ധ്രാ പ്രദേശില്‍ 768 പേര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാക്ക് ഫംഗസ് രോഗ ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്. അതേസമയം, ബ്ലാക്ക് ഫംഗസ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ-ബിയുടെ 29,250 ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഫെര്‍ടലൈസര്‍ ആന്‍ഡ് കെമിക്കല്‍സ് മന്ത്രി സദാനന്ദ ഗൗഡ ട്വിറ്ററിലൂടെ അറിയിച്ചു.

Read More

ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ; പീഡനത്തിനിരയായത് വിവാഹിതയായ യുവതി

ജയ്പുർ: രാജസ്ഥാനിൽ 22 വയസുകാരിയെ ആംബുലൻസ് ഡ്രൈവറും കൂട്ടാളിയും ചേർന്നു ബലാത്സംഗം ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റിയായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു. വിവാഹിതയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു. ആംബുലൻസ് ഡ്രൈവറെയും കൂട്ടാളിയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്ന് മോതി ദൂംഗ്രി സ്റ്റേഷൻ ഹൗസ് ഓഫീസർ സുരേന്ദ്ര പഞ്ചോളി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വൈദ്യപരിശോധന നടത്തിയെന്നും പോലീസ് അറിയിച്ചു.

Read More

കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വില കൂട്ടി വിറ്റാൽ കട അടച്ചുപൂട്ടും! സ്പെഷൽ ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ സാമഗ്രികൾക്കു സർക്കാർ നിശ്ചയിച്ച വിലയിൽ അധികം ഈടാക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ പൊതുവിപണിയിൽ വിൽക്കുന്നതിനു വില നിശ്ചയിച്ച് സർക്കാർ ഉത്തരവായിരുന്നു. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടെയുളള പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് വിൽക്കുന്നത്. ഇത്തരം നടപടികൾ കണ്ടെത്തുന്നതിനായി സ്പെഷൽ ബ്രാഞ്ചിന്‍റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചു. ഗുണനിലവാരമില്ലാത്ത, കന്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ നിന്നു വാങ്ങാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. ശരീരത്തിന്‍റെ ഓക്സിജൻ നില കൃത്യമായി മനസിലാക്കേണ്ടത് കോവിഡ് രോഗികളുടെ സുരക്ഷിതത്വത്തിനു അനിവാര്യമാണ്. ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്ററുകൾ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കന്പനികളുടെ പൾസ് ഓക്സിമീറ്ററുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. ആ പട്ടിക പൊതുജനങ്ങളുടെ…

Read More

ബാബ രാംദേവിനെതിരേ 1000 കോടിയുടെ മാനനഷ്ടക്കേസുമായി ഐഎംഎ

  ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ പരാമർശം നടത്തിയ യോഗ ഗുരു ബാബാ രാംദേവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഐഎംഎ. ഉത്തരാഖണ്ഡിലെ ഐഎംഎ ഭാരവാഹികളാണ് അപകീര്‍ത്തിക്കേസില്‍ നോട്ടിസ് അയച്ചത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞുകൊണ്ട് വീഡിയോ പുറത്തുവിട്ടില്ലെങ്കില്‍ ആയിരം കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്നാണ് നോട്ടിസിലുളളത്. രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും ഐഎംഎ ആവശ്യപ്പെട്ടു.

Read More

നഷ്ടം 1000 കോടി പിന്നിട്ടു കുതിക്കുന്നു ! ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റ് തുറക്കണം;ഇല്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് ബെവ്‌കോ എംഡി…

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം 1000 കോടി പിന്നിട്ടുവെന്ന് ബെവ്‌കോ എംഡി യോഗേഷ് ഗുപ്ത. ലോക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടനെ തുറക്കണമെന്നും ഔട്ട്‌ലറ്റുകള്‍ ഇനിയും അടഞ്ഞു കിടന്നാല്‍ നഷ്ടം പെരുകുമെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞ് ഉടനെ ഔട്ട്‌ലറ്റുകള്‍ തുറന്നില്ലെങ്കില്‍ കട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി സര്‍ക്കാര്‍ സഹായിക്കേണ്ടി വരുമെന്നും എംഡി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം കണക്കിലെടുത്തു മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളൂ എന്നാണ് വിവരം.

Read More

ബോംബ് ആക്രമണ കേസ്:  മലയാള നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യും; പി.ജർമ്മയാസിനെ ചോദ്യം ചെയ്തു

ചാത്തന്നൂർ: ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇഎം സിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം കെപിസിസി ജനറൽ സെക്രട്ടറി പി.ജർമ്മയാസിനെ ചോദ്യം ചെയ്തു. നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യും. ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായ സ്ഥാപനമാണ് ഇഎംസിസി. കുണ്ടറ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ച ഇഎംസിസി ചെയർമാൻ ഷിജു വർഗീസിനെ പെട്രോൾ ബോംബാക്രമണ നാടകത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഷിജു വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം കൂടുതൽ അന്വേഷണം നടത്തുന്നത്. ഷിജുവിന്‍റെ സാമ്പത്തിക സ്രോതസ്, ബാങ്കിടപാടുകൾ, ഫോൺ, കംപ്യൂട്ടർ തുടങ്ങിയവയിലെ സന്ദേശങ്ങളും അന്വേഷിച്ചുവരികയാണ്. കെ പി സി സി ജനറൽ സെക്രട്ടറി പി.ജർമ്മിയാസ്, ആലപ്പുഴ മുൻ ഡി സി സി ഭാരവാഹിയും പ്രവാസി കോൺഗ്രസ് ഭാരവാഹിയുമായ ഷിഹാബുദീൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി.വൈ.…

Read More

സിഡിഎം വഴി കുഴൽപ്പണം; പിന്നിൽ കൊടുവള്ളി സംഘമെന്നു സൂചന;  പ്രാഥമിക റിപ്പോര്‍ട്ട് ഇഡിക്ക്

സ്വന്തം ലേഖകന്‍ കോഴിക്കോട് : സിഡിഎം വഴിയുള്ള കുഴല്‍പ്പണ കൈമാറ്റവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനു കൈമാറി. കോഴിക്കോട് സിറ്റിയിലെ മൂന്നു പോലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ടാണ് എന്‍ഫോഴ്‌സ്‌മെന്‍റിനു കൈമാറിയത്. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എന്‍ഫോഴ്‌സ്‌മെന്‍റ് കേസ് ഏറ്റെടുക്കുമെന്നാണ് വിവരം. അതുവരെ അന്വേഷണം ലോക്കല്‍ പോലീസ് തുടരും. കുഴല്‍പണം പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായവരില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. കൊടുവള്ളി സംഘംകൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘമാണ് കുഴല്‍പ്പണ ഇടപാടിനു പിന്നിലുള്ളതെന്നാണു കണ്ടെത്തല്‍. പിടിയിലായവരില്‍നിന്നു കണ്ടെടുത്ത രേഖകളും ഫോണില്‍നിന്നു ലഭിച്ച തെളിവുകളും കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തിലേക്കാണ് നയിക്കുന്നത്. കോഴിക്കോട് സിറ്റിയിലും കൊടുവള്ളിയിലുമുള്ള യുവാക്കളാണു കൂടുതലായും പണമിടപാടുകള്‍ നടത്തുന്നത്. ലോക്ക്ഡൗണില്‍ പോലീസ് പരിശോധന ഭയന്ന് അതിരാവിലെയാണ് കൊടുവള്ളിയിലെത്തി ഏജന്‍റുമാരായ യുവാക്കള്‍ പണം വാങ്ങുന്നത്. ഇവ പിന്നീടു കോഴിക്കോട് നഗരത്തിലെ തിരക്കു…

Read More

നല്ല സമയം..!  ലതിക സുഭാഷ് എൻസിപിയിൽ ചേർന്നു; വനിതാ കമ്മീഷന്‍ അംഗമായേക്കുമെന്ന് സൂചന

കോട്ടയം: കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നു. എന്‍സിപിയുടെ മഹിളാ വിഭാഗമയ നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ലതികയ്ക്കു ലഭിച്ചേക്കും. കൂടാതെ എന്‍സിപിക്കു ലഭിക്കുന്ന കോര്‍പറേഷന്‍ സ്ഥാനം ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കും ലതികയെ പരിഗണിക്കുമെന്നാണ് സൂചന. എന്‍സിപിക്കു ലഭിക്കുന്ന വനിതാ കമ്മീഷന്‍ അംഗമായും ലതികയെ പരിഗണിക്കുന്നുണ്ട്. അതൃപ്തരായ കൂടുതല്‍ കോണ്‍ഗ്രസുകാരെ എന്‍സിപിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിനു നേതൃത്വം നല്‍കാനും ലതികയെ എന്‍സിപി ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read More

സഹോദരനെ കിട്ടണമെങ്കിൽ 3 ലക്ഷം നൽകണം; മോഷണക്കേസ് പ്രതിയെ  തട്ടിക്കൊണ്ടുപോയ പ്രതിയെ തപ്പിയിറങ്ങിയ പോലീസ് കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

    ന്യൂഡൽഹി: പ്രതിയെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഡൽഹിയിലാണ് സംഭവം. ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറിനെയാണ് ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. ഇയാൾ അറസ്റ്റിലാണ്. ഇയാളുടെ രണ്ടു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കവർച്ച കേസിലെ പ്രതിയെയാണ് ഇയാൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ജാമിയ നഗർ പോലീസ് സ്റ്റേഷനിൽ ഒളിപ്പിക്കുകയും ചെയ്തു.  പിന്നീട് പ്രതിയെ മോചിപ്പിക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പ്രതിയുടെ സഹോദരിയെ സമീപിച്ചു. പ്രതിയുടെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറാണ് ഈ തട്ടികൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Read More

പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ആദിവാസി ബാലികയെ പീഡിപ്പിച്ചു; വിവാഹിതനും ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനുമായി നിധിഷ് പിടിയിൽ

  ഇരിട്ടി(കണ്ണൂര്‍): വിദ്യാര്‍ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് വി.കെ. നിധീഷി (32) ആണ് രാവിലെ കണ്ണൂർ മുഴക്കുന്ന് പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പോക്‌സോ നിയമ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വിളക്കോട് ഗവ. യുപി സ്‌കൂളിനടുത്തേക്ക് പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പോക്‌സോ പ്രകാരവും എസ്.സി -എസ്ടി വകുപ്പു പ്രകാരവും കേസെടുത്തത്. സജീവ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകനായ യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

Read More