അതിതീവ്ര മഴയും കാറ്റും നാളെവരെ! ചുഴലിക്കാറ്റിന്‍റെ വികാസവും സഞ്ചാരവും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ; കനത്ത മഴ തുടരുന്നു; കടലാക്രമണം രൂക്ഷം…

തിരുവനന്തപുരം: അറബിക്കടലിൽ രൂപമെടുത്ത ടൗട്ടേ ചുഴലിക്കാറ്റിന്‍റെ ഭാഗമായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് താണയിടങ്ങൾ വെള്ളത്തിലായി. വ്യാപക കൃഷിനാശവുമുണ്ടായി. ജലനിരപ്പുയർന്നതോടെ ഏതാനും അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി. തിരുവനന്തപുരത്ത് അരുവിക്കര, നെയ്യാർ അണക്കെട്ടുകളും എറണാകുളത്ത് ഭൂതത്താൻകെട്ടും തുറന്നു. ഇതിനിടെ, സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമായി. പൊഴിയൂർ മുതൽ പൊന്നാനിവരെയുള്ള തീരത്ത് നിരവധി വീടുകൾ തകർന്നു. വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് അതിശക്തമായ മഴയിൽ കുത്തിയൊലിച്ച് ചാലുകൾ രൂപംകൊണ്ടു. പുതിയ തുറമുഖ നിർമാണം നടക്കുന്നതിനോടു ചേർന്നുള്ള അടിമലത്തുറയിലും കടൽ കയറി. കൊല്ലം ജില്ലയിൽ അഞ്ചുതെങ്ങു വരെയും ശക്തമായ കടലാക്രമണം തുടരുകയാണ്. കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമായി. ഇവിടെ മൂന്നു വീടുകൾ തകർന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടർന്ന് ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് അടുപ്പിച്ചു. ആലപ്പുഴയിൽ ആറാട്ടുപുഴയിലും എറണാകുളത്ത് ചെല്ലാനത്തും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിൽ കടൽ കയറി. തൃശൂർ ചാവക്കാട്ട് കടലാക്രമണത്തിൽ ഒരു വീട്…

Read More

സിപിഎം നേതാവിന്‍റെ വീടിന്‍റെ പിൻവാതലിൽ പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ; സംഭവം കായംകുളത്ത്‌

കായംകുളം: സിപിഎം നേതാവിന്‍റെ വീടിന്‍റെ അടുക്കള വാതിലിന് മുമ്പിൽ പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം കോശി അലക്സിന്‍റെ കറ്റാനത്തെ വീടിന്‍റെ അടുക്കള വാതിലിലാണ് പൂച്ചയുടെ തല അറുത്തുവച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. രാവിലെ അടുക്കള വാതിൽ തുറന്നപ്പോഴാണ് രക്തം വാർന്നൊഴുകുന്ന നിലയിൽ പൂച്ചയുടെ തല അറുത്ത നിലയിൽ കണ്ടത്. കോശി അലക്സ് നൽകിയ പരാതിയിൽ കുറത്തികാട് പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനെതിരേ വ്യാജ പരാതികൾ! പരാതി നൽകിയ കാര്യം ആരും അറിഞ്ഞില്ല; സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനെതിരേ വ്യാജ പരാതികൾ ചമച്ച സംഭവത്തിൽ അറസ്റ്റിലായ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യാ സാറ്റ്സ് ജീവനക്കാരനായിരുന്ന എൽ.എസ്. സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിലാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു കൊഫോപോസ തടവുകാരിയായ സ്വപ്നയുടെ അറസ്റ്റ് ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തുടർന്ന് ഓണ്‍ലൈനായി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ 22 വരെ ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വിടാൻ കോടതി അനുമതി നൽകുകയായിരുന്നു. സിബുവിനെതിരേ വ്യാജ പരാതി നൽകിയ സംഭവത്തിൽ സ്വപ്നവയ്ക്കൊപ്പം എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്‍റ് ബിനോയ് ജേക്കബിനെയും ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വനിതാ ജീവനക്കാർ അടക്കമുള്ളവരുടെ പേരിലായിരുന്നു സിബുവിനെതിരേ പരാതി ഉയർന്നത്. തുടർന്ന് ജീവനക്കാരിൽ നിന്നു…

Read More

അഞ്ച് ശതമാനം ജിഎസ്ടിയും കൂടി ചേർത്തു; ഒരു ഡോസിന് 995.40 രൂപ; ഇറക്കുമതി ചെയ്ത സ്പുട്‌നിക് വാക്‌സിന് വില നിശ്ചയിച്ചു

  ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഇറക്കുമതി ചെയ്ത റഷ്യയുടെ സ്പുട്നിക് വി വാക്സിന്‍റെ വില നിശ്ചയിച്ചു. വാക്സിൻ ഡോസ് ഒന്നിന് 995.40 രൂപയാണ് വില. ഇന്ത്യയിലെ വിതരണക്കാരായ ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ശതമാനം ജിഎസ്ടി കൂടി ചേർത്താണ് വാക്സിന്‍റെ വില നിശ്ചയിച്ചത്. സ്പുട്നിക് വാക്സിൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ് ഹൈദരബാദിൽ നൽകിയതായും ഡോ. റെഡ്ഡീസ് കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ചമുതല്‍ വിപണിയില്‍ ലഭ്യമാകും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്‌സിനാണ് സ്പുട്നിക്. ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അംഗീകാരം നൽകിയത് റഷ്യയായിരുന്നു. ഈ പ്രഖ്യാപനത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടെ സംശയത്തോടെ കണ്ടെങ്കിലും പിന്നീടു ട്രയൽ ഫലം പ്രസിദ്ധീകരിച്ചതോടെ ലോകരാജ്യങ്ങൾ അംഗീകരിച്ചു. കോവിഡ് ഭേദമായവരെക്കാൾ…

Read More

സ്ത്രീകളുടെ ഫോട്ടോകളും ഫോണ്‍ നമ്പറും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച ബിടെക് വിദ്യാര്‍ഥി അറസ്റ്റില്‍; ഇരുപതുകാരന്‍റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി പോലീസ്

തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് അനാശാസ്യത്തിനു ക്ഷണിക്കുകയും അവരുടെ ഫോട്ടോകളും ഫോണ്‍ നമ്പറും അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുകയും ചെയ്ത ബി ടെക് വിദ്യാര്‍ഥി അറസ്റ്റില്‍. നെടുപുഴ സ്വദേശി ശ്രീഹരി (20) ആണ് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസിന്‍റെ പിടിയിലായത്. പൊന്നൂക്കര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ച് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പകരം അവരോട് ലൈംഗികാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചതോടെ ഇവരുടെ ഫോട്ടോയും ഫോണ്‍ നമ്പറും പലര്‍ക്കും അയച്ചുകൊടുത്തു. ഇത്തരം വിളികള്‍ വന്നതോടെയാണ് യുവതി പരാതിയുമായി സൈബര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. അന്വേഷണത്തില്‍ പ്രതി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതായി കണ്ടെത്തി.സ്ത്രീകളുടെ ഫോണ്‍ നമ്പരുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി ശേഖരിച്ച് അവരുമായി ചാറ്റ്‍ ചെയ്ത് പരിചയം ദൃഢമാക്കുകയാണ് ഇയാളുടെ രീതി. ശേഷം ഇവരുടെ നഗ്ന വീഡിയോകള്‍ അയച്ചുകൊടുക്കുന്നതിന് നിര്‍ബന്ധിക്കും. സ്ത്രീകളെ വീഡിയോകോള്‍…

Read More

ഇത് ചെയ്തവനെ എന്ത് വിളിക്കണം? പഠനത്തിനും മറ്റും വരുമാനം കണ്ടെത്താന്‍ മീൻവളർത്തൽ; വിളവെടുപ്പിന് തലേന്ന് വിദ്യാർഥിയുടെ മീൻകുളത്തിൽ വിഷം കലക്കി; നെഞ്ചുതകർന്നു ഷാരോൺ

എടത്വ: ബിരുദ വിദ്യാർഥി പഠനത്തോടൊപ്പം നടത്തിയ മീൻവളർത്തൽ കേന്ദ്രത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി. വിളവെടുപ്പിനു തയാറായ നൂറുകണക്കിനു കരിമീനുകൾ ചത്തുപൊങ്ങിക്കിടക്കുന്നതു കണ്ടു നെഞ്ചുതകർന്നു നിൽക്കുകയാണ് ഈ യുവാവ്. എടത്വ കോളജിൽ ബിരുദ വിദ്യാർഥി കുഴിവേലികളം ഷാരോണിന്‍റെ മത്സ്യക്കുളത്തിലാണ് സാമൂഹ്യവിരുദ്ധർ കഴിഞ്ഞ രാത്രി വിഷം കലക്കിയത്. പഠനത്തിനും മറ്റും കാര്യങ്ങൾക്കും വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തണമെന്ന ലക്ഷ്യത്തോടെയാണ് പഠനത്തിനിടയ്ക്കു സമയം കണ്ടെത്തി എടത്വ ചങ്ങങ്കരി- പച്ച സ്വദേശി ഷാരോൺ മത്സ്യകൃഷി തുടങ്ങിയത്. മൂന്നര ലക്ഷത്തോളം രൂപ കടം എടുത്തു കുളവും മറ്റും വൃത്തിയാക്കി കരിമീൻ കുഞ്ഞുങ്ങളെ മേടിച്ചു വളർത്തുകയായിരുന്നു. ഇവയുടെ വിളവെടുപ്പിന് തയാറായിരിക്കുന്പോഴാണ് കഴിഞ്ഞ രാത്രി ആരോ കുളത്തിൽ വിഷം കലക്കുന്നത്. ഷാജി-റാണി ദമ്പതികളുടെ മൂന്നു മക്കളിൽ ഏക ആൺകുട്ടിയാണ് ഷാരോൺ. തികച്ചും സാധാരണക്കാരായ ഈ കുടുംബത്തോടു ചെയ്ത വലിയ ക്രൂരതയാണ് സംഭവമെന്നു നാട്ടുകാരും പറയുന്നു.…

Read More

ജീവിതത്തില്‍ പോലീസായിരുന്നു, സിനിമയില്‍ വില്ലനും! നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു; കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു…

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ പി.സി. ജോര്‍ജ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. പോലീസുകാരനായിരുന്ന പി.സി. ജോര്‍ജ് എസ്പിയായാണ് വിരമിച്ചത്. നാടകത്തിലൂടെ അഭിനയ രംഗത്ത് എത്തിയ അദ്ദേഹം ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം, ഇരകള്‍ തുടങ്ങി 68 ഓളം സിനിമകളില്‍ അഭിനയിച്ചു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. ആദ്യകാലങ്ങളില്‍ സിനിമയും ഔദ്യോഗിക ജീവിതവും ഒരുമിച്ച് കൊണ്ടുപോയെങ്കിലും പിന്നീട് സിനിമയിലേക്ക് കൂടുതല്‍ ശ്രദ്ധവച്ചു. സനിമ കുറഞ്ഞപ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. പോലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശീലയിലെത്തി. ശാരീരിക ആസ്വാസ്ഥ്യം മൂലം കുറച്ചു കാലമായി കലാരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ഭാര്യ: കൊച്ചു മേരി മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍റിജോ.

Read More

ഗാസയിൽ ടാങ്കുകളും കാലാ‍ൾപ്പടയുമായി ഇസ്രയേൽ; ഹമാസ് തീവ്രവാദികൾക്കെതിരെ കരയുദ്ധം തുടങ്ങി

ജറുസലേം: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാക്കി ഗാസയിലെ ഹമാസ് തീവ്രവാദികൾക്കെതിരെ ഇസ്രയേൽ സൈന്യം കരയുദ്ധം തുടങ്ങി. ഗാസാ അതിർത്തിയിൽ ഇസ്രയേൽ ടാങ്കുകളെയും സൈന്യത്തെയും വിന്യസിച്ചു. വ്യോമ, കര പോരാട്ടം തുടങ്ങിയെങ്കിലും ഗാസയിലേക്ക് പ്രവേശിച്ചിട്ടില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ ഭരിക്കുന്ന ഹമാസ് തിങ്കളാഴ്ച രാത്രി റോക്കറ്റാക്രമണം നടത്തുകയും ഇസ്രയേൽ ശക്തമായി തിരിച്ചടിക്കാനും തുടങ്ങിയതോടെയാണ് സംഘർ‌ഷം രൂക്ഷമായത്. വ്യാഴാഴ്ചയും ഹമാസ് തീവ്രവാദികൾ റോക്കറ്റാക്രമണം അഴിച്ചുവിട്ടതോടെ ഇസ്രയേൽ സൈന്യം ശക്തമായ പ്രത്യാക്രമണത്തിന് ഒരുങ്ങുകയായിരുന്നു. ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് ഇസ്രയേലിലേക്കു തൊടുത്തത്. 2014നു ശേഷമുള്ള ഏറ്റവും വലിയ ഇസ്രേലി- പലസ്തീൻ സംഘർഷമായി ഇതു മാറിയിരിക്കുകയാണ്. ഗാസയിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ഏഴ് പേർ ഇസ്രായേലിൽ മരിക്കുകയും ചെയ്തു. അതിനിടെ ഇസ്രയേലിലുള്ള അറബ് വംശജർ നടത്തുന്ന പ്രതിഷേധങ്ങളും ആഭ്യന്തര കലാപത്തിന് തിരികൊളുത്തി. ഇതിനകം നാനൂറിലധികം പേർ അറസ്റ്റിലായി. ആഭ്യന്തര കലാപം അടിച്ചമർത്താൻ സുരക്ഷാ സേനയെ…

Read More

ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അവകാശം വീണ്ടെടു! ഇവിടെ വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട, സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ്‌

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ട. യുഎസ് സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ ആൻഡ് പ്രിവെൻഷനാണ് ഈ നിർദേശം പുറത്തിറക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുണ്ട്. കോവിഡിന് എതിരായ അമേരിക്കയുടെ പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. വാക്സിൻ രണ്ട് ഡോസും ഇതുവരെ സ്വീകരിക്കാത്തവർ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് പ്രതിസന്ധിയിൽ നിർത്തിവച്ചത് എല്ലാം പുനരാരംഭിക്കാം. എങ്കിലും പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ സ്വയം സുരക്ഷ തുടരണമെന്നും ബൈഡൻ പറഞ്ഞു. 65 വയസിൽ താഴെയുള്ള എല്ലാവരും ഇതുവരെയും വാക്സിൻ പൂർണമായും സ്വീകരിച്ചിട്ടില്ലെന്ന് ബൈഡൻ ഓർമിപ്പിച്ചു.

Read More

അറ്റന്‍ഡര്‍ പീഡിപ്പിച്ചു; കോവിഡ് രോഗി മരണത്തിന് കീഴടങ്ങി; സംഭവം നടന്നത് ഒരുമാസം മുമ്പ്‌, പുറംലോകം അറിയുന്നത് ഇപ്പോള്‍…

ഭോപ്പാൽ: ആശുപത്രിയിൽ പീഡനത്തിന് ഇരയായ കോവിഡ് രോഗി മരണത്തിന് കീഴടങ്ങി. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ അറ്റന്‍ഡര്‍ ആണ് 43കാരിയായ സ്ത്രീയെ പീഡിപ്പിച്ചത്. ഒരു മാസം മുൻപാണ് സംഭവം നടന്നതെങ്കിലും വ്യാഴാഴ്ചയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് പുറത്തുവിട്ടത്. കോവിഡ് ബാധിച്ച് ഭോപ്പാൽ മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്‍ററിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയാണ് പീഡനത്തിന് ഇരയായത്. തുടർന്ന് ഇവർ സംഭവത്തെക്കുറിച്ച് ഡോക്ടറോട് പറഞ്ഞു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇവരെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങി. ഡോക്ടറുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലെ അറ്റന്‍ഡറായ 40കാരൻ സന്തോഷ് അഹിർവാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഭോപ്പാൽ സെൻട്രൽ ജയിലിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. ഇതേ ആശുപത്രിയിലെ മറ്റൊരു നഴ്സായ യുവതിയെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നും ജോലി സമയത്ത് മദ്യപിച്ചതിന് ഇയാളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ പോലീസ് കൂടുതൽ…

Read More