‘ചലച്ചിത്ര അക്കാദമിയിൽ പ്രബലനായി നിന്ന്, ഐഎഫ്എഫ്കെയിൽ ജോലി ചെയ്ത പെൺകുട്ടികളെ ഇയാൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് കഥകൾ കേട്ടു’: അവ വെറും കഥയല്ല; ദുരനുഭവ കുറിപ്പ് പങ്കുവച്ച് ജെ. ദേവിക

കൊച്ചി: ചലച്ചിത്ര അക്കാദമിയിൽ ‘പ്രബലനായിരുന്ന’ മുതിർന്ന സംവിധായകൻ അപമര്യാദയായും ലൈംഗിക ചുവയോടെയും പെരുമാറിയെന്ന് ചരിത്രകാരിയും സെന്‍റർ ഫോർ ഡെവലപ്മെന്‍റൽ സ്റ്റഡീസ് അധ്യാപികയുമായ ജെ. ദേവിക. 2004 ൽ തനിക്കുണ്ടായ ജീവിതാനുഭവമാണ് ദേവിക പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളസിനിമയുടെ തികഞ്ഞ ഫ്യൂഡൽ സ്വഭാവത്തെക്കുറിച്ച് തിരിച്ചറിവുണ്ടാക്കിയ സംഭവമാണിത്. ഡബ്ള്യൂ സിസിയോട് പരസ്യമായി കഴിവതും എല്ലാ അഭിപ്രായഭിന്നതകൾക്കും മീതെ ചേർന്നുനിൽക്കാൻ എന്നെ പ്രേരിപ്പിച്ചത് ഈ ഓർമ്മയാണ് എന്ന് പറഞ്ഞാണ് ദേവിക കുറിപ്പ് തുടരുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ഇതു കണ്ടപ്പോഴാണ് 2004ൽ എന്‍റെ ജീവിതത്തിൽ നടന്ന ഒരു സംഭവം ഓർമ വന്നത്. അന്ന് ഞാൻ വളരെ ഹിംസാപരമായ ഒരു ബന്ധത്തിൽ നിന്ന് സ്വയം വിടുതൽ നേടി പത്തും അഞ്ചും വയസുകാരികളായ മക്കളോടൊപ്പം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അനുവദിച്ചുകിട്ടിയ ക്വാട്ടേഴ്സിൽ താമസമാക്കിയത്. സിനിമാപ്രവർത്തകയല്ലങ്കിൽ പോലും സിനിമയിലെ ആണത്തപ്രകടനം…

Read More

ഉദ്ഘാടനം കഴിഞ്ഞിട്ട് 8 മാസം; മഹാരാഷ്ട്രയിൽ മോദി അനാച്ഛാദനം ചെയ്ത ശിവാജി പ്രതിമ തകർന്നു

മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ കോട്ടയിൽ കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണു. രാജ്‌കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ തകർന്നത്. ഈ മേഖലയിൽ രണ്ടുമൂന്നു ദിവസമായി കനത്ത മഴയും കാറ്റുമായിരുന്നു. ഇതിനിടയിലാണ് പ്രതിമ നിലംപതിച്ചത്. കഴിഞ്ഞവർഷം ഡിസംബർ നാലിന് നാവികസേനാദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. ഒരു വർഷം തികയും മുന്പേ പ്രതിമ തകർന്നതിനെ തുടർന്നു പ്രതിപക്ഷ പാർട്ടികൾ മഹാരാഷ്ട്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. കരാറുകാരൻ എത്ര രൂപ കൈക്കൂലിയായി സർക്കാരിന് കൈമാറിയിരുന്നെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി ചോദിച്ചു. അതേസമയം, തകർച്ചയുടെ കാരണം അന്വേഷിക്കുമെന്നും പുതിയ പ്രതിമ സ്ഥാപിക്കാൻ മഹാരാഷ്ട്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാന മന്ത്രി ദീപക് സാർക്കർ പറഞ്ഞു.  

Read More

ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി: രഞ്ജിത്തിനെതിരേ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതടക്കം ഐപിസി 354 വകുപ്പ് ചുമത്തി

കൊച്ചി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം പോലീസ് കേസെടുത്തു.ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. പരാതി നോര്‍ത്ത് പോലീസിനു കൈമാറിയെന്നും 354 ഐപിസി വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശപ്രകാരം കേസിലെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയിലിലൂടെയാണു നടി പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിക്രമം നടന്നതു കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണെന്നും പരാതിയില്‍ പറയുന്നു. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണു ശ്രീലേഖ വെളിപ്പെടുത്തിയത്. സിനിമയുടെ ചര്‍ച്ച നടത്തുന്നതിനായി…

Read More

ഓണത്തിന് കുടുംബശ്രീയുടെ ഉപ്പേരിയും ശർക്കരവരട്ടിയും; ഫ്രഷ് ബൈറ്റ്സ് ബ്രാൻഡ് പുറത്തിറക്കി മന്ത്രി എം.ബി. രാജേഷ്

തൃശൂർ: ഓണാഘോഷത്തിനു മാറ്റേകാൻ കുടുംബശ്രീയുടെ ബ്രാൻഡഡ് ഉപ്പേരിയും ശർക്കരവരട്ടിയും. ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ബ്രാൻഡ് ചെയ്തു പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ സംസ്ഥാനതല പ്രോഡക്ട് ലോഞ്ച് പുഴയ്ക്കൽ വെഡ്ഡിംഗ് വില്ലേജിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സംസ്ഥാനത്തെ മുന്നൂറോളം യൂണിറ്റുകളിൽനിന്ന് 700 കുടുംബശ്രീ സംരംഭകർ ബ്രാൻഡിന്‍റെ ഭാഗമാകും. കോർപറേറ്റ് ബ്രാൻഡുകളോടു കിടപിടിക്കുന്ന രീതിയിലാണു കുടുംബശ്രീ ഉത്പന്നം വിപണിയിൽ എത്തിക്കുന്നതെന്നു മന്ത്രി പറഞ്ഞു. ഓണത്തിന് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതു കൂടുതൽ വ്യാപാരസാധ്യതകളുണ്ടാക്കും. സമാനയൂണിറ്റുകളെ ഏകോപിപ്പിച്ചു ജില്ലാതലത്തിൽ ക്ലസ്റ്ററുകൾ രൂപീകരിച്ചാണു പ്രവർത്തനം. ജനകീയ ഹോട്ടൽ, കുടുംബശ്രീ പ്രീമിയം ഹോട്ടൽ, ലഞ്ച് ബെൽ സംവിധാനം എന്നിവയും ആരംഭിച്ചു. ഈ പദ്ധതികൾ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കെ-ലിഫ്റ്റ് പദ്ധതിയുടെ ഭാഗമായാണ് ഫ്രഷ് ബൈറ്റ്സ് ബ്രാൻഡിംഗ് നടത്തിയത്. മന്ത്രി കെ. രാജൻ അധ്യക്ഷനായി. കുടുംബശ്രീ സംസ്ഥാന മിഷൻ നോണ്‍ ഫാം ലൈവ്‌ലിഹുഡ് പ്രോഗ്രാം ഓഫീസർ…

Read More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പരാതി പരിഹരിക്കുന്നതില്‍ അമ്മയ്ക്ക് വീഴ്ച പറ്റി; ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്ന് പൃഥ്വിരാജ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പുറത്തുവന്ന ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകണമെന്നു നടന്‍ പൃഥ്വിരാജ്. റിപ്പോര്‍ട്ട് സൂപ്പര്‍ താരങ്ങളെ ഉള്‍പ്പെടെ എങ്ങനെ ബാധിക്കണമോ അത് അങ്ങനെതന്നെ ബാധിക്കണം. ആരോപണമുണ്ടെങ്കില്‍ അന്വേഷണമുണ്ടാകണം. കുറ്റകൃത്യം തെളിഞ്ഞാല്‍ മാതൃകാപരമായ നടപടി വേണം. ആരോപണങ്ങള്‍ കള്ളമാണെന്ന് ബോധ്യപ്പെട്ടാല്‍ അതേ ശിക്ഷാനടപടികള്‍ തിരിച്ചും ഉണ്ടാകണം. ആരോപണവിധേയരുടെ പേരു പുറത്തുവിടുന്നതില്‍ നിയമതടസങ്ങളില്ല. ഇരകളുടെ പേരുകളാണു നമ്മുടെ നാട്ടിലെ നിയമവ്യവസ്ഥയനുസരിച്ച് സംരക്ഷിക്കപ്പെടേണ്ടത്. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ള പേരുകള്‍ പുറത്തുവിടണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. പവര്‍ ഗ്രൂപ്പ് ഇല്ലെന്നു പറയാനാകില്ല സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. എനിക്ക് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി അത്തരമൊരു ഗ്രൂപ്പ് ഇല്ലെന്ന് പറയാന്‍ കഴിയില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഞാനാണ്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടുന്നത് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്താനും എങ്ങനെയൊരു…

Read More

പുത്തൂർ സുവോളജിക്കൽ പാർക്ക്: മൃഗശാലയിൽനിന്ന് മാറ്റിയത് 38 ജീവികളെ; പത്തെണ്ണവും ചത്തു

തൃശൂർ: തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കു മാറ്റിയ അഞ്ചു പക്ഷികൾകൂടി ചത്തെന്നു വിവരാവകാശ രേഖ. മൃഗശാലയിൽനിന്ന് 36 പക്ഷികളെയും രണ്ടു പന്നിമാനുകളെയുമാണ് മാറ്റിയത്. ഇതിൽ നാലു വെള്ളിമൂങ്ങളും ഒരു പന്നിമാനും അടക്കം പത്തു ജീവികൾ ചത്തു. പ്രായാധിക്യത്താലുള്ള അവശതയാണു കാരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്നു പാർക്ക് അധികൃതർ പറയുന്നു. കഴിഞ്ഞ ഏപ്രിലിൽ ഒരു പന്നിമാനും നാലു പക്ഷികളും ചത്തിരുന്നു. വിവരം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താൽ പാർക്ക് ഡയറക്ടറെ സ്ഥലംമാറ്റി. പൊതുപ്രവർത്തകനായ ഷാജി കോടങ്കണ്ടത്ത് വിവരാവകാശം നൽകിയതിനെ തുടർന്നാണ് വനംവകുപ്പ് തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററിൽനിന്ന് ഏറ്റവുമൊടുവിൽ ചത്ത പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഒരു പന്നിമാനിനു പുറമെ രണ്ട് മോതിരതത്ത, വൻതത്ത, ചുക്കർ പാർട്രിഡ്ജ്, വെള്ളിക്കോഴി, നാലു വെള്ളിമൂങ്ങ എന്നിവയാണ് ഇതുവരെ ചത്തത്. തൃശൂരിൽനിന്ന് പിന്നീടിതുവരെ ജീവികളെ മാറ്റിയിട്ടില്ല. പാർക്കിലേക്ക് ജീവികളെ മാറ്റാൻ താത്കാലികമായി…

Read More

ബംഗളൂരുവിൽ ‘കുറുപ്പ് മോഡൽ’ കൊലപാതകം’; ഇൻഷ്വറൻസ് തുക ലഭിക്കാൻ ഭിക്ഷാടകനെ കൊന്ന് സ്വന്തം മരണമാക്കിയ വ്യവസായി അറസ്റ്റിൽ

ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ക്രൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയും സഹായിയും പിടിയിൽ. ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഒളിവിൽപ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഈ മാസം 13ന് ഹാസനിൽ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്‍റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്‍റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു. തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകൾ നടത്തുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ ശിൽപ്പ ആരംഭിക്കുകയും ചെയ്തു. എന്നാൽ,…

Read More

സൂപ്പർതാരം നാഗാർജുനയുടെ കൺവൻഷൻ സെന്‍റർ പൊളിച്ചു നീക്കി; താൻ ഭൂമി കൈയേറ്റം നടത്തിയിട്ടില്ല; പ്രതികരണവുമായി നാഗാർജുന

ഹൈദരാബാദ്: അനധികൃത കൈയേറ്റത്തെത്തുടർന്ന് തെന്നിന്ത്യൻ സൂപ്പർതാരം നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ-കൺവൻഷൻ സെന്‍റർ പൊളിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം രംഗത്തെത്തി. കൺവൻഷൻ സെന്‍റർ നിർമാണത്തിനായി ഭൂമി കൈയേറിയിട്ടില്ലെന്ന് നടൻ നാഗാർജുന അക്കിനേനി എക്സിൽ കുറിച്ചു. സെബ്രിറ്റികളെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും അതിശയോക്തിപരമാണെന്നും കൺവൻഷൻ സെന്‍റർ നിർമിച്ച ഭൂമി പട്ടയമുള്ളതാണെന്നും നിലവിലുള്ള സ്റ്റേ ഓർഡറുകൾക്കും കോടതി കേസുകൾക്കും വിരുദ്ധമായി സെന്‍റർ പൊളിച്ചതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു. ഇന്നലെയാണ് ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് മോണിറ്ററിംഗ് ആൻഡ് പ്രൊട്ടക്ഷൻ ഏജൻസി (ഹൈഡ്ര) നാഗാർജുനയുടെ കൺവൻഷൻ സെന്‍റർ പൊളിച്ചത്.

Read More

തന്‍റേയും ‘അമ്മ’യുടേയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യം: ആരോപണത്തിന് പിന്നിൽ അജണ്ട; രേവതി സമ്പത്തിനെതിരേ ഡിജിപിക്ക് പരാതി നൽകി സിദ്ദിഖ്

കൊച്ചി: ലൈംഗിക ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. തടി തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിനു പിന്നിൽ അജണ്ടയുണ്ടെന്ന് കാട്ടി ഡിജിപിക്കാണ് പരാതി നൽകിയത്. യുവതി വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണം ഉന്നയിക്കുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ തന്നെ പോക്സോ കേസിൽ ഉൾപ്പെടുത്താൻ മാധ്യമങ്ങൾ ഇവർ ശ്രമം നടത്തിയിരുന്നു എന്നും സിദ്ദിഖ് ആരോപിച്ചു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് പറയുന്നു. രേവതി സമ്പത്തിന്‍റെ ആരോപണത്തിന് പിന്നാലെ സിദ്ദിഖിന് താര സംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇവർക്കെതിരേ പരാതിയുമായി താരം രംഗത്തെത്തിയത്. തന്‍റേയും ‘അമ്മ’യുടേയും പേര് കളങ്കപ്പെടുത്തലാണ് ലക്ഷ്യമെന്നും വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സിനിമാ കോണ്‍ക്ലേവിനുള്ള നയരൂപീകരണസമിതിയില്‍ ആരോപണവിധേയനായ മുകേഷും; സമിതിയിൽ മഞ്ജു വാര്യരും, ബി. ഉണ്ണികൃഷ്ണനും

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ വിളിച്ച കോണ്‍ക്ലേവിലെ നയരൂപീകരണസമിതിയില്‍ ആരോപണവിധേയനായ മുകേഷും. ഷാജി.എൻ.കരുൺ ചെയർമാനായ പത്തംഗ സമിതിയാണ് നയരൂപീകരണത്തിനായി രൂപീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റണിയാണ് കൺവീനർ. മുകേഷിന് പുറമെ മഞ്ജു വാര്യർ, ബി. ഉണ്ണികൃഷ്ണൻ, പത്മപ്രിയ, രാജീവ് രവി, നിഖില വിമൽ, സന്തോഷ് കുരുവിള, സി. അജോയ് എന്നിവരാണ് മറ്റു അംഗങ്ങൾ. മുകേഷിനെതിരേ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സമിതിയിൽ അംഗമായിരിക്കുന്നതിനെതിരേ വിമർശനമുയരുന്നുണ്ട്. കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരേ ആദ്യം ആരോപണം ഉന്നയിച്ചത്. വർഷങ്ങൾക്ക് മുന്പ് ടെലിവിഷന്‍ പരിപാടിക്കായി ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് പലതവണ ഫോണില്‍ വിളിച്ച് മുറിയിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് മുകേഷ് രംഗത്തെത്തിയിരുന്നു. അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ട് നടി മിനു മുനീർ ഇന്ന് വെളിപ്പെടുത്തിയിരുന്നു.…

Read More