ഞാൻ അത് കൊടുത്തപ്പോൾ മഞ്ജുവിന്‍റെ കണ്ണ് നിറഞ്ഞുപോയി ! മണിയൻപിള്ള രാജുവിന്‍റെ വെളിപ്പെടുത്തൽ

മലയാളികളുടെ പ്രിയനടിയാണ് മഞ്ജുവാര്യർ. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് പോയിട്ടും രണ്ടാം വരവിൽ മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോൾ മഞ്ജുവിനെക്കുറിച്ചുള്ള ഒരു കാര്യം തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. രാജുവിന്‍റെ വാക്കുകൾ ഇങ്ങനെ…പാവാട എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഒരു സിനിമയിൽ അഭിനയിച്ച് രാത്രി നേരെ പാവാടയുടെ ലൊക്കേഷനിൽ വന്നു. രാവിലെ ആറ് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീണ്ടും തമിഴ്നാട്ടിലേക്ക് പോയി. പ്രതിഫലം കൊടുത്തിട്ടും മഞ്ജു വാങ്ങിയില്ല. ആ വർഷം ഞാൻ ഓണക്കോടി കൊണ്ടുകൊടുത്തു. അവരുടെ കണ്ണ് നിറഞ്ഞു. എനിക്കാരും ഓണക്കോടി വാങ്ങിച്ച് തരാനില്ലെന്ന് പറഞ്ഞു. എന്‍റെയും കണ്ണ് നിറഞ്ഞ് പോയി. അന്ന് മുതൽ മുടങ്ങാതെ ഞാൻ ഓണക്കോടി നൽകും. മഞ്ജു എവിടെയുണ്ടോ അവിടെ ഞാൻ കൊറിയർ അയച്ച് കൊടുക്കും. ഓണക്കോടി ധരിച്ച് ഫോട്ടോ എടുത്ത് എന്‍റെ…

Read More

മഞ്ജുവിന്റെ ‘കള്ളക്കളി’ കണ്ടെത്താന്‍ ദിവസങ്ങളോളം നിരീക്ഷിച്ചു ! വെളിപ്പെടുത്തലുമായി നടന്‍ ബാലാജി

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ കടന്നുപോകുന്ന താരമാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു. ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു. സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ യുവതാരങ്ങള്‍ക്കൊപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും സജീവമാണ്. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം. ഇപ്പോള്‍ നടന്‍ ആര്യയുമൊന്നിച്ചുള്ള ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജു. ഇപ്പോഴിതാ സിനിമ സീരിയല്‍ താരം ബാലാജി മഞ്ജുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മഞ്ജു ഒരു പ്രതിഭയാണെന്നും ഈ ഫീല്‍ഡില്‍ വരുന്നതിന് മുമ്പേ മഞ്ജുവിനെ കണ്ടിട്ടുണ്ടെന്നും പല സിനിമകളിലെയും മഞ്ജുവിന്റെ…

Read More

മഞ്ജു വാര്യരെ സൂക്ഷിക്കണം ! അന്ന് നടന്‍ തിലകന്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി സംവിധായകന്‍…

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടന്‍ തിലകന്‍, ബിജു മേനോന്‍, തമിഴ് നടന്‍ അബ്ബാസ്, കലാഭവന്‍ മണി എന്നിവര്‍ക്ക് ഒപ്പം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്. മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കുന്ന മകളുടെ റോള്‍ മഞ്ജു ഗംഭീരമാക്കി. ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. മണിയന്‍പിള്ള രാജു, സുരേഷ് കുമാര്‍ എന്നിവരായിരുന്നു ചിത്രം നിര്‍മിച്ചത്. അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയ തിലകന്‍ നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം…

Read More

‘സ്ത്രീകൾക്ക് ആഗ്രഹിക്കുന്ന ജീവിതം ഉണ്ടാക ട്ടെ’; സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെയെന്ന് മഞ്ജുവാര്യർ

പല കാരണങ്ങള്‍കൊണ്ടും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ ആഗ്രഹവും ആവേശവുമുള്ള സ്ത്രീകള്‍ക്ക് അതിന് സാധിക്കാറില്ല. ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന, അവസരം കിട്ടാതെ ഇരിക്കുന്ന പല സ്ത്രീകളെയും എനിക്ക് അറിയാം. സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്‌സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ. അങ്ങനെ വളര്‍ന്ന് സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ മാറട്ടെ. അങ്ങനെയൊരു വേര്‍തിരിവില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അതുപോലെ വളരെ ശക്തരായി, തുല്യരായി പരസ്പര ബഹുമാനത്തോടെ സ്ത്രീകളും പുരുഷന്മാരും എല്ലാവരും ഒന്നിച്ച് നിന്നുകൊണ്ട് മനഃസമാധാനമുള്ള ഒരു സമൂഹം ഉണ്ടാകട്ടെ എന്നതാണ് എന്‍റെ ആത്മാര്‍ഥമായിട്ടുള്ള ആഗ്രഹം.-മഞ്ജു വാര്യർ

Read More

അവര്‍ തീരെ മാച്ച് അല്ലായിരുന്നു ! മഞ്ജുവിന്റെ സ്റ്റാന്‍ഡേര്‍ഡ് ദിലീപിനില്ലെന്ന് സന്തോഷ് വര്‍ക്കി…

മോഹന്‍ലാല്‍ നായകനായ ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്ന സിനിമയ്ക്ക് റിവ്യൂ പറഞ്ഞതിലൂടെ ശ്രദ്ധേയനായ ആളാണ് സന്തോഷ് വര്‍ക്കി. സമൂഹ മാധ്യമങ്ങളില്‍ ആറാട്ട് അണ്ണന്‍ എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ആറാട്ട് വര്‍ക്കി എന്നും ചിലര്‍ വിളിക്കുന്നു. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന ഡയലോഗിലൂടെയാണ് സന്തോഷ് വര്‍ക്കി വൈറലായി മാറിയത്. അതിന് ശേഷം മലയാളത്തിന്റെ പ്രിയ നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും സന്തോഷ് വര്‍ക്കി നിറഞ്ഞു നിന്നിരുന്നു. പിന്നീട് നിഖില വിമലിനെയും, ഹണി റോസിനോയും മഞ്ജു വാര്യരെയും കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മഞ്ജു വാര്യെ കുറിച്ച് വീണ്ടും സംസാരിക്കുകയാണ് സന്തോഷ് വര്‍ക്കി. സിനിമാ രംഗത്ത് താനേറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വര്‍ക്കി പറയുന്നു. മഞ്ജു വാര്യരും ദിലീപും തീരെ…

Read More

അവൾ കൊച്ചു കുട്ടിയാണെങ്കലും ചുരിദാർ ഇട്ടുവന്നാൽ മെച്ചറായി തോന്നുമെന്ന് മഞ്ജു; ചന്ദ്രനുദിക്കുന്ന  ദിക്കിലേക്ക് കാവ്യ വന്നതിങ്ങനെ…

ആദ്യം തീരുമാനിക്കുന്ന നായികയെ ഷൂട്ടിംഗ് തുടങ്ങാറാവുമ്പോൾ എനിക്ക് കിട്ടാതെയാവും. മറവത്തൂർ കനവിൽ മഞ്ജു ആയിരുന്നു. മഞ്ജുവിനെ കിട്ടാതെ വന്നപ്പോൾ വേറെ ആളെ നോക്കി ചന്ദ്രനുദിക്കുന്ന ദിക്കിലും അവസാന നിമിഷം ശാലിനിക്ക് പകരം വേറെ ആളെ നോക്കേണ്ടി വന്നു. ആ സമയത്താണ് ഷൊർണുർ ഒരു ലൊക്കേഷനിൽ വച്ച് കാവ്യയെയും അമ്മയെയും കാണുന്നത്. ഇവരെ ഞാൻ മുന്പു കണ്ടിട്ടുള്ളതാണ്. അപ്പോൾ കാവ്യ കുഞ്ഞായിരുന്നു. അങ്ങനെ കാവ്യയുടെ കാര്യം ഓർത്തു. അങ്ങനെ ദിലീപിന്‍റെ വീട്ടിൽ ചെന്ന് ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ ആലോചിക്കാം എന്ന്. മഞ്ജുവും പറഞ്ഞു . പുതിയ ആൾ വരട്ടെയെന്ന്. അങ്ങനെ കാവ്യയുടെ കാര്യം പറഞ്ഞു. അവൾ നായിക ആയി അഭിനയിക്കുമോ എന്ന് അറിയില്ല, സ്‌ക്രീനിൽ ചെറിയ കുട്ടിയായി തോന്നുമോ എന്നും സംശയുമുണ്ടെന്ന് പറഞ്ഞു. അവൾ കറക്ട് ആയിരിക്കും, ചെയ്താൽ നന്നായിരിക്കും, ചുരിദാർ ഒക്കെ ഇട്ടാൽ ഏത്…

Read More

നടിയെ ആക്രമിച്ച കേസ്: മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കരുത്; കാവ്യാമാധവന്‍റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനെന്ന് കാവ്യ

  കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടിയും മുൻ ഭാര്യയുമായ മഞ്ജുവാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കരുതെന്ന് നടൻ ദിലീപ്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ദിലീപ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വീണ്ടും വിസ്തരിക്കണമെന്ന ആവശ്യം തെളിവുകളുടെ വിടവ് നികത്താനാണ്. കാവ്യാമാധവന്‍റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടാനാണെന്നും ദിലീപ് പറയുന്നു. വിചാരണ കാലാവധി നീട്ടാനുള്ള പ്രോസിക്യൂഷന്‍റെ വാദങ്ങൾ വ്യാജമെന്നും ദിലീപ് സത്യവാംഗ്മൂലത്തിൽ ആരോപിച്ചു.

Read More

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗമനത്തിന് മഞ്ജുവാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്‍റെ ഭാഗമായി ദിലീപിന്‍റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നു സൂചന. ദിലീപിന്‍റെ ഇപ്പോഴത്തെ ഭാര്യയും കേസിലെ സാക്ഷിയുമായ നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ കാവ്യ മാധവന്‍റെ ലോക്കറുകള്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. കേസിലെ പ്രതി നടന്‍ ദിലീപിന്‍റെ നിര്‍ദേശപ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും ഇതിന്‍റെ പേരിലുള്ള പ്രശ്നങ്ങളും സംഭവത്തിന് കാരണമായെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.…

Read More

പ്രണയാഭ്യര്‍ഥന മഞ്ജു ആദ്യമേ നിരസിച്ചു ! പിന്നെ വന്നത് കൗമാരക്കാര് പിള്ളേര് കാമുകിക്കയയ്ക്കുന്ന തരത്തിലുള്ള മെസേജുകള്‍…

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയിലെ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തരമായ ‘പ്രണയശല്യം’ സഹിക്ക വയ്യാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. മഞ്ജുവാര്യരുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കെതിരേ സനല്‍കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ മഞ്ജു വാര്യരോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്, സംവിധായകനായ സനലിന്റെ ‘കയറ്റം’ എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് പ്രശ്ങ്ങളുടെ തുടക്കമെന്നാണ്. ലൊക്കേഷനില്‍ മഞ്ജു വാര്യരോട് സംവിധായകന് പ്രണയം തോന്നുകയായിരുന്നു. ഇത് അയാള്‍ തുറന്നു പറയുകയും ചെയ്തു. ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്‍ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നതില്‍ അപ്പുറം മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങളുടെ ഗതി മാറി മറിഞ്ഞത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ…

Read More

ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസ്; ക്രൈംബ്രാഞ്ചിന് മുന്നിൽ ഓഡിയോയിലെ ശബ്ദം തിരിച്ചറിയാൻ മഞ്ജു വാര്യരെത്തി

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്‍റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽവച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ദിലീപിലേക്ക് എത്തുന്നതും പ്രതി ചേർക്കപ്പെടുന്നതും.

Read More