വായു മലിനീകരണം;  ഡൽഹിയെ വിഷപ്പുകയിൽ നിന്ന് മോചിപ്പിക്കാൻ കൃത്രിമ മഴ പെയ്യിക്കും

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വിഷപ്പുകയില്‍നിന്നു മോചിപ്പിക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വായു ഗുണനിലവാര സൂചിക (എക്യുഐ) കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനാണ് സർക്കാർ തയാറെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ഐഐടി സംഘത്തെ സന്ദർശിച്ചു.മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ 20നും 21നും ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കുമെന്ന് ഐഐടി സംഘവുമായുള്ള യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രേണ്‍ ബോര്‍ഡിന്‍റെ കണക്കുപ്രകാരം ഡല്‍ഹി നഗരത്തിലെ വായുഗുണനിലവാര സൂചിക ഇന്നലെ 421 ആയിരുന്നു.

Read More

മാവോയിസ്റ്റ് വെടിവയ്പ്; രക്ഷപ്പെട്ടവര്‍ അതിര്‍ത്തി കടന്നോ എന്ന് സംശയം; രക്ഷപ്പെട്ട സുന്ദരി എന്‍ഐഎ പത്ത് ലക്ഷം ഇനാം പ്രഖ്യാപിച്ച വനിത

സ്വന്തം ലേഖകന്‍ കൽപറ്റ: വയനാട് ചപ്പാരം കോളനിയിലെ ഏറ്റുമുട്ടലിനു പിന്നാലെ, മാവോയിസ്റ്റ് വിരുദ്ധ നീക്കം ശക്തമാക്കുന്നതിനിടെ രക്ഷപ്പെട്ട മൂന്നുപേരും വയനാട്-കണ്ണൂര്‍ അതിര്‍ത്തിവിട്ടതായി സംശയം. ഇന്നലെ പകലും രാത്രിയും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെക്കുറിച്ച് സൂചന ലഭിച്ചില്ല. ഓടിരക്ഷപ്പെട്ട രണ്ടു വനിത മാവോയിസ്റ്റുകൾക്കും ഒപ്പമുണ്ടായിരുന്ന ആയുധങ്ങള്‍ കൈവശം വച്ച പുരുഷനും വേണ്ടിയാണ് തെരച്ചില്‍ നടക്കുന്നത്. കൂട്ടാളികള്‍ പിടിയിലാകുമ്പോള്‍ എങ്ങിനെയും അതിര്‍ത്തികടക്കുക, അല്ലെങ്കില്‍ ഉള്‍ക്കാടുകളിലേക്ക് വലിയുക എന്നതാണ് മാവോയിസ്റ്റുകള്‍ തുടര്‍ന്നുപോരുന്ന രീതിയെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഏറ്റവും വിശ്വസ്തരില്‍ നിന്നും പ്രാദേശിക സഹായവും ഇവര്‍ തേടാറുണ്ട്. കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും ചില വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ പൂര്‍ണമായും വിട്ടുപറയാന്‍ ഇരുവരും തയാറായിട്ടില്ല. പോലീസിന്‍റെയും തണ്ടർബോൾട്ടിന്‍റെയും കണ്ണുവെട്ടിച്ച് തലപ്പുഴയിലും പേരിയിലും സിപിഐ (മാവോയിസ്റ്റ്)ബാണാസുര ഏരിയാ സമിതി കമാന്‍ഡര്‍ ചന്ദ്രു(33), സംഘാംഗം ഉണ്ണിമായ(28) എന്നിവരെയാണ് പിടികൂടിയത്. ഇവരെ…

Read More

നൊമ്പരപ്പെടുത്തിയത് കുഞ്ഞു ചെരിപ്പിനെക്കുറിച്ചുള്ള സാക്ഷിമൊഴി; അഡ്വ. ജി. മോഹന്‍രാജ്

സീമ മോഹന്‍ലാല്‍കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ ചെരിപ്പിനെക്കുറിച്ചുള്ള സാക്ഷി വിസ്താരം ഏറെ നൊമ്പരപ്പെടുത്തിയെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജ്. പ്രതി കുറ്റക്കാരനെന്നു കോടതി കണ്ട കേസിൽ വിധി പറയാനിരിക്കെയാണ് വൈകാരിക നിമിഷങ്ങളിലൂടെ കടന്നുപോയ കേസിലെ സാക്ഷി വിസ്താരത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ 28 വര്‍ഷത്തെ അഭിഭാഷക ജീവിതത്തിനിടയില്‍ കല്ലുവാതുക്കല്‍ മദ്യ ദുരന്തരം, ഉത്രക്കേസ്, വിസ്മയക്കേസ് ഉള്‍പ്പെടെ പല പ്രമുഖ കേസുകളുടെയും സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. മോഹന്‍രാജിന് ആലുവയിലെ അഞ്ചു വയസുകാരിയുടെ കേസ് നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. ഡോറില്‍ കുടുങ്ങിയ കുഞ്ഞു ചെരിപ്പ്വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ആലുവ പറവൂര്‍ കവലയിലുള്ള സുസ്മി എന്ന യുവതിയുടെ നിര്‍ണായക മൊഴിയെക്കുറിച്ച് പറഞ്ഞപ്പോള്‍ അഡ്വ.മോഹന്‍രാജിന്‍റെ വാക്കുകള്‍ ഇടറി. സുസ്മി ആലുവ ഗ്യാരേജ് ഭാഗത്തു നിന്ന് സീമാസ് വരെ യാത്ര ചെയ്ത ബസിലാണ് കമ്പനിപ്പടിയില്‍ നിന്ന് പ്രതി…

Read More

പരിഷ്കരണം പാളി; എസ്ഐമാർക്ക് വീണ്ടും സ്റ്റേഷൻ ചുമതല നൽകും

എം. സുരേഷ്ബാബുതിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടർമാരെ എസ്എച്ച്ഒ മാരാക്കിയ പരിഷ്കാരം ഗുണം ചെയ്തില്ലെന്ന പോലീസ് ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവിറക്കാൻ നീക്കം. വീണ്ടും എസ്ഐമാർക്ക് എസ്എച്ച്ഒ ചുമതല നൽകാനാണ് ആഭ്യന്തരവകുപ്പിന്‍റെ ആലോചന.ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്താണ് 472 പോലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരായി സർക്കിൾ ഇൻസ്പെക്ടർമാരെ നിയമിച്ച് പുതിയ പരിഷ്കാരം കൊണ്ട് വന്നത്. മുൻപ് എസ്ഐമാർക്കായിരുന്നു സ്റ്റേഷൻ ചുമതല. ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ ചുമതല എസ്ഐമാരിൽ നിന്നും സിഐമാർക്ക് നൽകിയത്. 2018 നവംബർ ഒന്നിന് പോലീസിൽ പുതിയ പരിഷ്കാരം നിലവിൽ വന്നു. മുൻപ് രണ്ട് പോലീസ് സ്റ്റേഷനുകളുടെ മേൽനോട്ടം വഹിച്ചിരുന്ന സിഐമാർക്ക് ഒരു പോലീസ് സ്റ്റേഷന്‍റെ മാത്രം പൂർണ ചുമതല നൽകുകയായിരുന്നു. എസ്ഐമാരായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ പ്രമോഷൻ നൽകിയായിരുന്നു നിയമനം. പരിഷ്കാരം…

Read More

കെപിസിസിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി 23ന്

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച എല്ലാ മതേതര-ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ്  കെ.സുധാകരന്‍ എംപി.  ഈ മാസം 23 ന് വൈകുന്നേരം 4.30നാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കുന്നത്. കോഴിക്കോട് എംപി എം.കെ. രാഘവന്‍ ചെയര്‍മാനും ഡിസിസി പ്രസിഡന്‍റ് അഡ്വ. പ്രവീണ്‍കുമാര്‍ കണ്‍വീനറുമായ സമിതിക്ക് കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള പലസ്തീന്‍ ജനതയുടെ അവകാശം ഹനിക്കുന്ന ഒരു നടപടിയെയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസിനാവില്ല. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ രാജ്യം ഭരിച്ചപ്പോള്‍ അന്തസ്സോടെയും സമാധനത്തോടെയും ആദരവോടെയും ജീവിക്കാനുള്ള പാലസ്തീന്‍ ജനതയുടെ ഉജ്വലമായ പോരാട്ടത്തിന് പിന്തുണ നല്‍കിയ പാരമ്പര്യമാണുള്ളത്. ഇതുതന്നെയാണ് കോണ്‍ഗ്രസ് എക്കാലവും ഉയര്‍ത്തി പിടിക്കുന്ന നിലപാട്. ഇന്ത്യ ഇന്നുവരെ സ്വീകരിച്ചുപോന്നിരുന്ന മതേതര ജനാധിപത്യ മൂല്യങ്ങളെ തകിടം മറിച്ച്…

Read More

കണ്ടല ബാങ്ക് റെയ്ഡ് തുടരുന്നു; എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം; ഭാസുരാംഗനെ സിപിഐ പുറത്താക്കി

കാട്ടാക്കട: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റെും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്‍റെയും മുൻ സെക്രട്ടറിമാരുടെയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്‍റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പൂജപ്പുരയിലെ…

Read More

അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടി;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അന്വേഷണത്തിന് ഉത്തരവിട്ടു

ജ‌യ്പുർ: രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടിയതു വൻ‌ പരിഭ്രാന്തി പരത്തി. സംഭവത്തിൽ തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാജസ്ഥാനിലെ നഗൗറിലെ ബിദ്യുദ് ഗ്രാമത്തിൽനിന്നു തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാൻ ഇന്നലെ വൈകിട്ട് പർബത് സറിലേക്ക് തുറന്നവാഹനത്തിൽ പോകുന്പോഴാ‌യിരുന്നു അപക‌ടമുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് അന്വേഷണത്തിന് ഉത്തരവിട്ടു. ഇരുവശങ്ങളിലും കടകളും വീടുകളുമുള്ള പർബത്‌സറിലെ വീഥിയിലൂടെ കടന്നുപോകുമ്പോൾ, രഥം പോലെ പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനത്തിന്‍റെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. തുടർന്ന് തീപ്പൊരി ഉണ്ടാകുകയും കന്പി പൊട്ടിവീഴുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ രഥത്തിനു പിന്നിലെ മറ്റു വാഹനങ്ങൾ ഉടൻ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. തുടർന്ന്, മറ്റൊരു വാഹനത്തിൽ അമിത് ഷാ പർബത് സറിലേക്കു പോയി. നവംബർ 25ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി സ്ഥാനാർഥികളെ…

Read More

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ വരുന്നു

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കായി യുണീക് ഐഡി തയാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. തിരിച്ചറിയല്‍ ആവശ്യങ്ങള്‍ക്കാകും ഈ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉപയോഗിക്കുകയെന്നും ഡിസംബറോടെ ഇതു നിലവില്‍ വരുമെന്നും ടെലികോം വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ഒരു ഉപഭോക്താവിന് എത്ര സിം കാര്‍ഡ് ഉണ്ടെങ്കിലും ഒരു യുണീക് ഐഡി മാത്രമാകും ഉണ്ടാകുക. ഇത് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ 14 അക്ക ഡിജിറ്റല്‍ ഐഡിക്ക് സമാനമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പില്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെട്ടാല്‍ യുണീക് ഐഡി നമ്പര്‍ ഉപയോഗിച്ച് ആളെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല ഈ വ്യക്തിയുടെ പേരിലുള്ള മറ്റ് ഫോണ്‍ നമ്പറുകള്‍, ഇത് വാങ്ങിയ സ്ഥലത്തിന്‍റെയും ഉപയോഗിക്കുന്ന സ്ഥലത്തിന്‍റെയും വിശദാംശങ്ങൾ എന്നിവയടക്കം ലഭിക്കും. രാജ്യത്ത് ഒരാള്‍ക്ക് സ്വന്തം പേരിൽ എടുക്കാവുന്നത് പരമാവധി ഒമ്പത് സിമ്മുകളാണ്.

Read More

ഇക്കോ ടൂറിസം ഡെവലപ്മെന്‍റ് അഥോറിറ്റി രൂപിക്കാൻ ഒരുങ്ങി സർക്കാർ

ദീപു മറ്റപ്പള്ളി കണ്ണൂർ: സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡെവലപ്മെന്‍റ് അഥോറിറ്റി രൂപീകരിക്കാൻ സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിക്കുന്നതിനാണ് അഥോറിറ്റി രൂപീകരിക്കുന്നത്. ഇക്കോ ടൂറിസം കരട് ബില്ല് പ്രകാരമാണ് ഇതുസംബന്ധിച്ചുള്ള ശിപാർശയുള്ളത്. വനത്തിനുള്ളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം, സഞ്ചാര പരിധിക്കുള്ള നിയന്ത്രണം എന്നിവയും ഇതിന്‍റെ പരിധിക്കുള്ളിലായിരിക്കും. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ കാടുകളിലേക്കുള്ള യാത്രകളാണ് പൂർണമായും നിയമത്തിന് കീഴിലാകുക. വനസഞ്ചാരികളിൽനിന്നും സെസ് പിരിക്കുന്നതിനുള്ള നീക്കവും സഞ്ചാരികൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളുമായി മുന്നോട്ട് പോകുകയാണ് സർക്കാർ. എല്ലാ വന സന്ദർശനത്തിനും ഏകീകൃത ഫീസ് ഇതോടെ നിലവിൽ വരും. വനം മന്ത്രി ചെയർമാനും സെക്രട്ടറി വൈസ് ചെയർമാനുമായുള്ള 17 അംഗ സമിതിയാണ് ഇക്കോ ടൂറിസം ഡെവലപ്മെന്‍റ് അഥോറിറ്റിയായി നിലവിൽ വരുന്നത്. ഇതിൽതന്നെ മൂന്നംഗസമിതിയാണ് വനം വകുപ്പ് നൽകുന്ന ശിപാർശകൾ പരിശോധിക്കുന്നത്. ഇതിനുശേഷമാണ്…

Read More

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കേണ്ട കാര്യമില്ല;രാജ്യം ആദ്യം മുതൽ ഹിന്ദു രാഷ്ട്രമാണ്; ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റേണ്ട ആവശ്യമില്ല കാരണം രാജ്യം ആദ്യം മുതൽ ഹിന്ദു രാഷ്ട്രമായിരുന്നു രാഷ്ട്രീയ സ്വയംസേവക് സംഘ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ. ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും ദത്താത്രേയ ഹൊസബലെ പറഞ്ഞു. “ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, ഭാവിയിലും അത് അങ്ങനെ തന്നെ തുടരും. രാജ്യത്ത് ഒരു ഹിന്ദു ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്ഗേവാർ പണ്ട് പറഞ്ഞിരുന്നു. അന്നും ഇന്നും എന്നും ഇന്ത്യ ഒരു രാഷ്ട്രമെന്ന നിലയിൽ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്ന്’ – ദത്താത്രേയ ഹൊസബലെ അവകാശപ്പെട്ടു. രാജ്യത്തിന്‍റെ ഐക്യത്തെക്കുറിച്ചുള്ള കരുതലും സമൂഹിക പുരോഗതിക്കായി അൽപ്പസമയം ചെലവഴിക്കലുമാണ് ‘ഹിന്ദുത്വ’ എന്ന ആശയത്തിനു പിന്നിൽ. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ജോലിയാണ് ആർഎസ്എസ് ചെയ്യുന്നത്. അതിനാൽ, ഒരു ഹിന്ദു രാഷ്ട്രം നിർമിക്കേണ്ട…

Read More