കുസൃതി കാണിച്ചതിന് ഇങ്ങനെയൊക്കെ ചെയ്യാമോ ? കുഞ്ഞിനെ പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്‍റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്‌നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുമായി തമിഴ്‌നാട്ടിലേക്ക് മടങ്ങിയ ഇവര്‍ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. കുട്ടിയുടെ ശരീരത്തിലെ പൊള്ളല്‍ കണ്ട നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പോലീസിനെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അമ്മയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. നിലവിൽ അമ്മയ്ക്കൊപ്പമാണ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ഗ്യാസ് തൂക്കിക്കോ…ഇല്ലേല്‍ ‘ഗ്യാസ്’ പോകും…പാചകവാതക സിലിണ്ടര്‍ ഇനി ഉപയോക്താക്കളുടെ മുന്നില്‍ വച്ചുതന്നെ തൂക്കണം

സ്വന്തം ലേഖകന്‍ കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ ഇനി ഉപയോക്താക്കളുടെ മുന്നില്‍ വച്ചുതന്നെ തൂക്കണം.ഗ്യാസ് വിതരണംചെയ്യുന്ന എല്ലാ വാഹനങ്ങളിലും സിലിണ്ടര്‍ തൂക്കിനോക്കാനാവശ്യമായ ത്രാസുകള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. പലപ്പോഴും ഗ്യാസ് കുറഞ്ഞ സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നതെന്നും ഇത് തീപിടിച്ച വിലനല്‍കി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതായും വിവിധ കോണുകളില്‍നിന്നും പരാതി ഉയര്‍ന്നിരുന്നു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ വിതരണം ചെയ്യുന്നവര്‍ സിലിണ്ടര്‍ തൂക്കി അളവ് രേഖപ്പെടുത്തി നല്‍കണം. ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഏജന്‍സിയുടെ പേരും മൊബൈല്‍ നമ്പറും പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ലഭിക്കുന്ന സിലിണ്ടറില്‍ പാചകവാതകത്തിന്‍റെ അളവ് കുറയുന്നു എന്ന പരാതിയാണ് ഇന്നലെ കോഴിക്കോട് നടന്ന അദാലത്തില്‍ കൂടുതലും ഉയര്‍ന്നത്. പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണം, സിലിണ്ടര്‍ വിതരണത്തിന് അധികചാര്‍ജ് ഈടാക്കുന്നു എന്നീ വ്യാപക പരാതികളും ഉയര്‍ന്നു. സിലിണ്ടര്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കണം. ആളുകള്‍ക്ക് നേരിട്ട്…

Read More

ദിലീപിന് പള്‍സര്‍ സുനിയെ അറിയാം, ആ വീഡിയോയും കണ്ടിരുന്നു; പി. ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി‍യെടുക്കാൻ അന്വേഷണ സംഘം

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ പി. ബാലചന്ദ്രകുമാറിന് സമന്‍സ്. ഈ മാസം 12ന് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. നേരത്തെ, ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താൻ എറണാകുളം സിജെഎം കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകിയിരുന്നു. ദിലീപിന് മുഖ്യപ്രതി പള്‍സര്‍ സുനിയെ അടുത്തറിയാമെന്നും നടിയെ ആക്രമിച്ച വീഡിയോ ദിലീപ് കണ്ടിരുന്നുവെന്നും കൂറുമാറിയ സാക്ഷികളെ സ്വാധീനിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

Read More

ചൂടുകാലമായി! നാരങ്ങാവിപണി സജീവം; കിലോയ്ക്ക് 50 രൂപ; ഒരു ചാക്ക് നാരങ്ങ അമ്പത് കിലോയുണ്ടാകും. അതില്‍ എട്ട് കിലോയോളം കേടായിരിക്കും

പത്തനംതിട്ട: ചൂടുകാലമായതോടെ വിപണിയില്‍ ചെറുനാരങ്ങ സുലഭമായി. ചന്തകളിലെ വില്പന കൂടാതെ വഴിയോരങ്ങളിലും ലഭ്യമാണ്. കേടില്ലാത്ത നാരങ്ങയ്ക്ക് കിലോഗ്രാമിന് അമ്പത് രൂപയാണ് ഇപ്പോള്‍ വില. തമിഴ്നാട്ടില്‍ തെങ്കാശിക്കടുത്ത് പുളിയംകുടിയില്‍ നിന്നാണ് പത്തനംതിട്ടയില്‍ ചെറുനാരങ്ങ എത്തുന്നത്. ഏജന്‍റുമാര്‍ ലേലത്തില്‍ പിടിച്ചാണ് മാര്‍ക്കറ്റുകളിലെത്തിക്കുന്നത്. ഒരു ചാക്ക് നാരങ്ങ അമ്പത് കിലോയുണ്ടാകും. അതില്‍ എട്ട് കിലോയോളം കേടായിരിക്കും. അത് വില താഴ്ത്തി വില്‍ക്കും. കല്യാണങ്ങള്‍ക്കും മറ്റു വലിയ ചടങ്ങുകള്‍ക്കും ആവശ്യത്തിന് അനുസരിച്ചാണ് നാരങ്ങ ഇറക്കുന്നത്. പണ്ട് നാരങ്ങ കേടാകാതെ ഒരാഴ്ചയോളം ഇരിക്കുമായിരുന്നു. ഇപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാല്‍ ഞെട്ടിന്‍റെ ഭാഗം കറുത്ത് ചീഞ്ഞു പോകും. ഇപ്പോഴത്തെ വീര്യമേറിയ വളപ്രയോഗമാണ് നാരങ്ങ പെട്ടെന്ന് കേടാകാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. മരത്തില്‍ നിന്ന് പുലര്‍ച്ചെ പറിച്ചെടുത്താല്‍ വൈകുന്നേരം വിപണിയിലെത്തിക്കും. ലേലത്തില്‍ എടുക്കുന്നവര്‍ നല്ലത് തിരഞ്ഞ് തൂക്കിയെടുത്താലും കേടാകാന്‍ അധികനാള്‍ വേണ്ടിവരില്ല. ഇനി ഇപ്പോള്‍ ഉത്പാദനം കുറയും.…

Read More

കെ- റെയിൽ! ഇടതുകക്ഷികളില്‍ ആശയക്കുഴപ്പം, സിപിഎം വിഷമവൃത്തത്തില്‍; സര്‍ക്കാരിനു മുന്നില്‍ കടമ്പകളും വെല്ലുവിളികളും ഏറെ

ഷാജിമോന്‍ ജോസഫ് കൊച്ചി: എന്തു വിലകൊടുത്തും കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനു മുന്നില്‍ കടമ്പകളും വെല്ലുവിളികളും ഏറെയാണ്. സ്വന്തം മുന്നണിയില്‍നിന്നു പോലും സിപിഎമ്മിന് കാര്യമായ പിന്തുണ ഈ വിഷയത്തില്‍ കിട്ടിയിട്ടില്ല. ഘടകകക്ഷികളുടെ പിന്തുണ നേടിയെടുക്കുകതന്നെയാണ് പ്രഥമ വെല്ലുവിളി. സിപിഐ, എല്‍ജെഡി പോലുള്ള പാര്‍ട്ടികളിലാകട്ടെ ആശയക്കുഴപ്പം തുടരുകയുമാണ്. ഈ പാര്‍ട്ടികളില്‍തന്നെ ഭിന്നാഭിപ്രായം നിലനില്‍ക്കുന്നതിനാല്‍ നേതൃത്വങ്ങള്‍ക്ക് വ്യക്തമായ നിലപാട് പ്രഖ്യാപിക്കാന്‍ കഴിയുന്നില്ല. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കഴിഞ്ഞ ദിവസം ചേര്‍ന്നപ്പോള്‍ പദ്ധതിക്കെതിരേ ഒരു വിഭാഗം കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. എല്‍ജെഡിയാകട്ടെ സാമൂഹികാഘാത പഠനത്തിനുശേഷം ലൈന്‍ വ്യക്തമാക്കാമെന്ന തീരുമാനത്തിലാണ്. കുറച്ചുകൂടെ കാത്തിരുന്ന് പൊതുജനവികാരം മനസിലാക്കി നിലപാട് കൈക്കൊള്ളാനാണ് മറ്റു ചില കക്ഷികളുടെ തീരുമാനം. പദ്ധതിയെ അനുകൂലിക്കുന്നവര്‍ക്കു പോലും ഇക്കാര്യത്തിലൊരു ധൃതിവേണ്ടെന്ന അഭിപ്രായമുണ്ട്. പദ്ധതിയെക്കുറിച്ച് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിതന്നെ ചില ചോദ്യങ്ങളും സംശയങ്ങളും ഉന്നയിച്ചതും സര്‍ക്കാരിന്…

Read More

അദ്ദേഹം ഇതുവഴി വരുമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു..! പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ തടഞ്ഞ കർഷകരിൽ ഒരാൾ പറഞ്ഞതിങ്ങനെ…

നിയാസ് മുസ്തഫ പ്രധാനമന്ത്രി നരേന്ദ്രമോദി ആ വഴി കടന്നുപോകുമെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് കർഷകർ. റോഡ് ഉപരോധം ആരംഭിച്ചതിനുശേഷം പോലീസ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി വരുന്നുണ്ടെന്നും പോകാൻ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, തങ്ങൾ പോലീസുകാർ പറഞ്ഞത് വിശ്വസിച്ചില്ല. പോലീസ് കള്ളം പറഞ്ഞ് ഞങ്ങളെ റോഡിൽനിന്ന് മാറ്റാൻ ശ്രമിക്കുകയാണെന്നാണ് കരുതിയത്. പ്രധാനമന്ത്രിക്ക് ആരെയെങ്കിലും അയച്ച് ഞങ്ങളോട് വഴി മാറാൻ ആവശ്യപ്പെടാമായിരുന്നു. അങ്ങനെ ചെയ്താൽ ഞങ്ങൾ ഒരിക്കലും അദ്ദേഹത്തെ വഴി തടയില്ലായിരുന്നു. -കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം റോഡിൽ തടഞ്ഞ കർഷകരിൽ ഒരാൾ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പഞ്ചാബിലെ ഫിറോസ്പൂരിൽ രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യുന്നതിനായി പഞ്ചാബിലെത്തിയതായിരുന്നു പ്രധാനമന്ത്രി. ഭട്ടിൻഡ ഹുസൈനിവാലയിലേക്കുള്ള വഴിയിലാണ് പ്രതിഷേധക്കാർ ഒരു ഫ്ളൈഓവറിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞിട്ടത്. ഇരുപതു മിനിട്ടോളം പ്രധാനമന്ത്രിക്ക് മുന്നോട്ടുപോകാനാവാതെ റോഡിൽ കുടുങ്ങി കിടക്കേണ്ടിവന്നു. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിലെ…

Read More

ഉരുളകിഴങ്ങുമായെത്തിയ ലോറിയില്‍ 1.2 കോടിയുടെ ലഹരിമരുന്ന്! ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ നടന്ന സംഭവം ഇങ്ങനെ…

ചേര്‍ത്തല: ദേശീയപാതയില്‍ വാഹനപരിശോധനയ്ക്കിടെ ലോറിയില്‍ കടത്തിയ 1.2 കോടിരൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പോലീസ് പിടികൂടി. ഉരുളകിഴങ്ങുമായെത്തിയ ലോറിയിലാണ് പുകയില കടത്താന്‍ ശ്രമിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ സേലം ആറ്റൂര്‍ തുമ്പല്‍ തേര്‍ക്കുകാടായ് വീഥിയില്‍ അരുള്‍മണി (29), സേലം ഓമല്ലൂര്‍ കനവൈപുധൂര്‍ കെ.എന്‍.പുഡൂര്‍ രാജശേഖര്‍ (29) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ചേര്‍ത്തല പോലീസ് ദേശീയപാതയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. വലിയ പ്ലാറ്റ്ഫോം ലോറിയില്‍ ഉരുളക്കിഴങ്ങു ചാക്കുകള്‍ക്കടിയിലാണ് പുകയിലച്ചാക്കുകള്‍ കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്നു ആലപ്പുഴയിലേക്കു എത്തിക്കുകയായിരുന്നെന്നാണ് വിവരം. ഇന്നലെ പുലര്‍ച്ചെ ഒന്നിനു അര്‍ത്തുങ്കല്‍ ബൈപ്പാസിനു സമീപമാണ് സംശയകരമായി ലോറി കണ്ടത്. വാഹനത്തിലുള്ളവരെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയ സാഹചര്യത്തിലാണ് ലോറി സ്‌റ്റേഷനിലെത്തിച്ചത്. രാവിലെ ലോറിയില്‍ നിന്നു ഉരുളക്കിഴങ്ങ് ചാക്കുകളിറക്കി നടത്തിയ…

Read More

അവര്‍ യുവാവിന്‍റെ ഭാര്യ വീട്ടിലും എത്തി! ഒരു കോടിയുടെ സ്വർണവുമായി യുവാവ് മുങ്ങി, പിന്നാലെ ക്വട്ടേഷൻ സംഘം

നാദാപുരം: ഒരു കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ യുവാവിനെ തേടി കാസർഗോഡ് സംഘമെത്തി. കാസർഗോഡ് ഉപ്പള സ്വദേശികൾക്കായി ഷാർജയിൽനിന്നു കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ഒരു കോടി രൂപയുടെ സ്വർണക്കട്ടികളുമായി എത്തിയ പുറമേരി സ്വദേശിയാണ് മുങ്ങിയത്. ജനുവരി ഒന്നിനു പുലർച്ചെയാണ് സ്വർണവുമായി യുവാവ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. എന്നാൽ, സ്വർണം ഇടപാടുകാർക്കു നൽകാതെ ഇയാൾ മുങ്ങുകയായിരുന്നു. ഇയാളെ കാത്തു കാസർഗോഡ് സംഘം വിമാനത്താവളത്തിനു പുറത്തു നിന്നിരുന്നു. സ്വർണം ലഭിക്കാതായതോടെ കാസർഗോഡ് നിന്നെത്തിയ സംഘം യുവാവിന്‍റെ പുറമേരിയിലെ വീട്ടിലും ഭാര്യ വീട്ടിലും അന്വേഷിച്ചെത്തിയതു വീട്ടുകാരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. യുവാവ് വീട്ടിൽ എത്തിയില്ലെന്നാണ് വീട്ടുകാർ കാസർകോഡ് സംഘത്തെ അറിയിച്ചത്. യുവാവിന്‍റെ ഭാര്യ വീട്ടിലും ഇതേ സംഘമെത്തി അന്വേഷണം നടത്തി. ഇതിനിടയിൽ വ്യാഴാഴ്ച രാവിലെ ഷാർജയിൽനിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് ഒരു കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ പുറമേരിക്കാരന്‍റെ വീട്ടിലെത്തി. സ്വർണവും…

Read More

ഓണ്‍ലൈൻ ‘ലേലത്തിൽ’ വച്ചത് നൂറുകണക്കിന് നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെ..! ബുള്ളി ഭായ് ആപ്പിന്‍റെ സൂത്രധാരൻ അറസ്റ്റിൽ

ജോർഹട്ട്: ബുള്ളി ഭായ് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ മുസ്‌ലിം സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിന്‍റെ സൂത്രധാരനെന്നു സംശയിക്കുന്ന യുവാവ് അറസ്റ്റിൽ. നിരഞ്ജ് ബിഷ്ണോയ് (21) എന്ന എൻജിനിയറിംഗ് വിദ്യാർഥിയെയാണു ഡൽഹി പോലീസിന്‍റെ ഇന്‍റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജി ഓപ്പറേഷൻസ് വിഭാഗം ആസാമിലെ ജോർഹട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെത്തിയ നിരഞ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈൻ “ലേലത്തിൽ’ വച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെയാളാണു നിരഞ്ജ്. മറ്റു മൂന്നുപേരെയും മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഉത്തരാഖണ്ഡിൽനിന്നുള്ള പത്തൊന്പതുകാരി ശ്വേത സിംഗും ഉൾപ്പെടുന്നു. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബിടെക് വിദ്യാർഥിയായ നിരഞ്ജാണ് ബുള്ളി ഭായ് ആപ്പ് നിർമിച്ച് ജിറ്റ്ഹബ്ബിൽ ഉപയോഗത്തിനു നൽകിയത്. ബുള്ളി ഭായ് എന്ന ട്വിറ്റർ അക്കൗണ്ടിന്‍റെ ഉടമയും നിരഞ്ജാണ്.

Read More

സ്‌കൂളില്‍വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാര്‍ഥിനി അധ്യാപികയോട് എല്ലാം തുറന്നുപറഞ്ഞു! പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് യുവാക്കള്‍ക്കെതിരേ കേസ്

കാസര്‍ഗോഡ്: കാസർഗോഡ് നഗരപരിധിയിലുള്ള സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് മൂന്നു യുവാക്കള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ബാദുഷ, സുജാഹ്, ഷാനു എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവര്‍ 19 മുതല്‍ 21 വയസ് വരെ പ്രായമുള്ളവരാണ്. സ്‌കൂളില്‍വച്ച് അസ്വസ്ഥത പ്രകടിപ്പിച്ച വിദ്യാര്‍ഥിനി ക്ലാസ് അധ്യാപികയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പ്രശ്‌നം ചൈല്‍ഡ് ലൈനിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസില്‍ പരാതി നൽകിയത്.

Read More