നായകന്മാരുടെ എതിര്‍പ്പ്; ബിഗ് ബജറ്റ് ചിത്രങ്ങളിൽ നിന്ന് സാമന്ത ഒഴിവാക്കപ്പെടുന്നു

തെന്നിന്ത്യന്‍ സിനിമയിലെ വിസ്മയമാണ് സാമന്ത. സഹനടിയില്‍നിന്നു താരമൂല്യമുള്ള നായികയാകാന്‍ സാമന്ത ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നു. വ്യക്തിഗത ജീവിതത്തിലും ആരോഗ്യവുമായി ബന്ധപ്പെട്ടുമെല്ലാം ദിനവും നിട പടവെട്ടുകയാണ്. സിനിമാ ജീവിതത്തിലും വിവാഹ ജീവിതത്തിലും പ്രതിസന്ധികള്‍ നേരിട്ടപ്പോഴും ആത്മവിശ്വാസത്തോടെ നേരിട്ടു. മയോസൈറ്റിസ് രോഗം ബാധിച്ച വിവരം വിവാഹമോചനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം വെളിപ്പെടുത്തിയത്. പിന്നീട് കുറച്ചുകാലം രോഗനിര്‍ണയത്തിന്‍റെയും ചികിത്സയുടെയും മരുന്നുകളുടെയും ലോകത്തായിരുന്നു. അതുകൊണ്ടുതന്നെ സിനിമകളില്‍നിന്ന് ഇടവേളയെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്‍റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. രോഗത്തിന് ചെറിയ ശമനം വന്നപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായി. എന്നാല്‍ ലഭിക്കുന്ന പല സിനിമകളില്‍നിന്നും നടി പിന്നീട് ഒഴിവാക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സമാന്തയുടെ രണ്ട് വലിയ ബമ്പര്‍ സിനിമകളില്‍ നടിക്ക് ഓഫറുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ട് നായകന്മാരും അതിന് എതിര്‍പ്പ് പറഞ്ഞതിനാല്‍…

Read More

ക്ഷണം ലഭിച്ചിട്ടും അകത്തേക്ക് കടത്തി വിടാതെ ബൗൺസർമാരെ ഉപയോഗിച്ച് തടഞ്ഞു; മാധ്യമ പ്രവർത്തകരോട് മാപ്പ് പറഞ്ഞ് അമ്മ ജനറൽ സെക്രട്ടറി

താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്. തന്‍റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സിദ്ദിഖ് ഉറപ്പ് നൽകി. മാധ്യമ പ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിദ്ദിഖ് അറിയിച്ചു. ഞായർ രാവിലെ നടന്ന ചടങ്ങിൽ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദം ഉണ്ടെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, സംഘാടകരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവർ നേരിട്ടത്. കൺവൻഷൻ ഹാളിനുള്ളിലേക്ക് കടക്കാൻ ഇവരെ അനുവദിച്ചില്ല. പെരുമഴയത്ത് കാത്തു നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. അതിനു ശേഷമാണ് അകത്ത് കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി…

Read More

‘പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചു; സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’; വൈകാരിക പ്രസംഗവുമായി ഇടവേള ബാബു

താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേളയിട്ട് ഇടവേള ബാബു. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ധിഖ് തെരഞ്ഞെടുക്കപ്പെട്ടു. തന്‍റെ വിരമിക്കൽ പ്രസംഗത്തിൽ ഇടവേള ബാബു നടത്തിയ പ്രസംഗമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ‘തനിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ല. ചിലർ വളഞ്ഞിട്ട് ആക്രമിച്ചു. പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചു. അപ്പോഴൊന്നും അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ല. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും യാതൊരു സഹായവും കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത്’ എന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം, ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറച്ചിലോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച ശേഷമാണ് ഈ പടിയിറക്കം.

Read More

സിദ്ദിഖ് ‘അമ്മ’ ജനറല്‍ സെക്രട്ടറി; ജഗദീഷ്, ജയൻ ചേർത്തല വൈസ് പ്രസിഡണ്ടുമാര്‍

കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘനാളായി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു മത്സരരംഗത്തുനിന്നു പിന്‍വാങ്ങിയതോടെയാണ്, രണ്ടു പതിറ്റാണ്ടിനു ശേഷം അമ്മയ്ക്ക് മറ്റൊരു ജനറല്‍ സെക്രട്ടറിയെ ലഭിക്കുന്നത്. പ്രസിഡന്‍റെയി മോഹന്‍ലാലിനെയും ട്രഷററായി ഉണ്ണി മുകുന്ദനെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. കലൂര്‍ ഗോകുലം കണ്‍വൻഷന്‍ സെന്‍ററില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ 157 വോട്ട് നേടിയാണ് സിദ്ദിഖിന്‍റെ ജയം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് സിദ്ദിഖിനെക്കൂടാതെ മത്സരിച്ചത്. ജോയിന്‍റ് സെക്രട്ടറിയായി അനൂപ് ചന്ദ്രനെതിരേ മത്സരിച്ച ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. 198 വോട്ടാണ് ബാബുരാജിനു ലഭിച്ചത്. രണ്ട് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിലേക്ക് ജഗദീഷ് (245), ജയന്‍ ചേര്‍ത്തല (215)എന്നിവർ തെരഞ്ഞടുക്കപ്പെട്ടു. ഒപ്പം മത്സരിച്ച മഞ്ജുപിള്ള പരാജയപ്പെട്ടു. അനന്യ, കലാഭവന്‍ ഷാജോണ്‍, സരയു, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം,…

Read More

ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു; അമ്മയുടെ പ്രവർത്തനങ്ങളിൽ നിന്ന് ബാബുവിന് അധികകാലം മാറിനിൽക്കാൻ കഴിയില്ല; സലിം കുമാർ

താര സംഘടനയായ ‘അമ്മ’യുടെ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുന്ന വേളയിൽ സലിം കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇടവേള ബാബു ഇല്ലാതെ എന്തമ്മ, അമ്മയില്ലാതെ എന്ത് ഇടവേള ബാബു എന്നാണ് സലിം കുമാർ പറഞ്ഞത്. ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കുന്നതിനായാണ് വാർഷിക പൊതുയോഗം നടക്കുന്നത്. ഇടവേള ബാബു പിന്മാറിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ്. ഇടവേള ബാബുവിന്‍റെ പിൻമാറ്റത്തിൽ ഹൃദയ ഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സലിം കുമാർ. ‌ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം… ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേളയാകുന്നു എന്ന കാര്യം…

Read More

ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും; ഡോക്‌ടേഴ്‌സ് ഡേ പ്രമാണിച്ചു കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനെക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഷോർട്ട് ഫിലിം

കോട്ടയം: ഡോക്‌ടേഴ്‌സ് ഡേ പ്രമാണിച്ചു കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനെക്കോളജിസ്റ്റ് ഡോ. റെജിയുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഡോക്ടർമാർ ഒരുമിക്കുന്ന ഡെത്തും റിച്ചയും പിന്നെ ഒരു പാവം നൊസ്റ്റാർഡാമസും എന്ന തികച്ചും വ്യത്യസ്തമായ ഒരു ഹ്രസ്വചിത്രം പുറത്തിറങ്ങുന്നു. ഇന്ന് വൈകീട്ട് നാലിന് കാരിത്താസിലെ ഡയമണ്ട് ജൂബിലി ഹാളിൽ കാരിത്താസ് ഡയറക്ടർ ഫാ. ബിനു കുന്നത്ത് ഹ്രസ്വചിത്രം റിലീസ് ചെയ്യും. ഒരു ഡോക്ടറുടെ ലൈഫിൽ അപ്രതീക്ഷിതമായി വരുന്ന ഒരു ഫോൺ കാൾ ഒരു രോഗിയുടെ ജീവൻ രക്ഷപെടാൻ കാരണമാവുന്നു. 14 വർഷങ്ങൾക്കു ശേഷവും ആ കാൾ – അതെന്തായിരുന്നു എന്ന് വിവരിക്കാൻ ഡോക്ടർക്കാവുന്നില്ല. ആ അന്വേഷണമാണ് ഡെത്തും റിച്ചയും പീന്നെ ഒരു പാവം നൊസ്റ്റാർഡമസും എന്ന ഈ ഷോർട് ഫിലിമിൽ പറയുന്നത്. സ്റ്റോറി, കൺസെപ്റ്റ്, ഡയറക്ഷൻ-റെജി ദിവാകർ, അസോസിയേറ്റ് ഡയറക്ടർ-അമ്പിളി മഹേഷ്, എഡിറ്റിംഗ് ആൻഡ് മ്യൂസിക്-സൈബിന് ലൂക്കോസ്,…

Read More

മറ്റെന്തിനേക്കാളും വലുത് സമാധാനമാണ്; ഓരോ പെണ്‍കുട്ടിക്കും ഇമോഷണല്‍ മെച്യുരിറ്റി എത്തുന്ന ഘട്ടം തിരിച്ചറിയാനുള്ള കഴിവ് അവള്‍ക്കു തന്നെയുണ്ട്; അഷിക അശോകന്‍

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് അഷിക അശോകന്‍. നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു ശ്രദ്ധ നേടിയ അഷിക ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലും സജീവമായി മാറുകയാണ്. ഇതിനിടെ തന്‍റെ അമ്മയെക്കുറിച്ചും നടക്കാതെ പോയ വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഷിക. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഷിക മനസ് തുറന്നത്. പഠനകാര്യത്തിലൊക്കെ അമ്മയായിരുന്നു പിന്തുണ. നമുക്ക് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതല്ലെങ്കിലും ഞാന്‍ ലോണ്‍ എടുത്തോളാം നീ പഠിച്ചോളൂ എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ലെങ്കിലും വലിയ തുക കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ അമ്മ ലോണ്‍ എടുക്കുകയായിരുന്നു. ധൈര്യത്തില്‍ എന്നെ വിട്ടു. ഡിഗ്രി കഴിഞ്ഞാല്‍ എന്ത് ജോലി കിട്ടാനാണ്? അതൊന്നും അമ്മ ആലോചില്ല. എനിക്ക് ഒരു വരുമാന മാര്‍ഗം ഉണ്ടാകുമെന്നോ, ഞാന്‍ ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിക്കുമെന്നോ സമ്പാദിക്കുമെന്നോ ആര്‍ക്കും അറിയില്ല. ഞാന്‍ ഈ മേഖലയിലേക്ക് വരുമെന്ന് അമ്മ സ്വപ്നത്തില്‍…

Read More

ഗുരുവായൂർ അമ്പലനടയിൽ മീരയുടെ കഴുത്തിൽ താലി ചാർത്തി ശ്രീജു; വൈറലായി ചിത്രങ്ങൾ

ചലച്ചിത്രതാരവും റേഡിയോ ജോക്കിയുമായ മീരാ നന്ദന്‍റെ കഴുത്തിൽ താലി ചാർത്തി ശ്രീജു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹ ചടങ്കിൽ പങ്കെടുത്തത്. ലണ്ടനില്‍ അക്കൗണ്ടന്‍റാണ് ശ്രീജു. കൊച്ചി എളമക്കര സ്വദേശിനിയാണ് മീരാ നന്ദൻ. മുല്ല എന്ന ചിത്രത്തിലൂടെ സംവിധായകൻ ലാൽജോസാണ് മലയാള സിനിമയ്ക്ക് മീരയെ പരിചയപ്പെടുത്തിയത്. ഇതിന് മുന്‍പ് ഗായികയായും ആര്‍ജെ ആയുമൊക്കെ മീര തിളങ്ങിയിരുന്നു.

Read More

ആസിഫ് അലിയെ നായകനാക്കി അണിയറയിൽ ഒരുങ്ങുന്നത് ഡാർക്ക്‌ ഹ്യൂമർ എന്‍റർടെയ്നർ

നവാഗതനായ ഫർഹാൻ പി. ഫൈസൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകാൻ ആസിഫ് അലി. റിയൽ ലൈഫ് എന്‍റർടൈൻമെന്‍റ്സിന്‍റെ ബാനറിൽ എഡിറ്റർ നൗഫൽ അബ്ദുള്ള, നിസാർ ബാബു, റഫീഖ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ആസിഫ് അലിയുടെ നിലവിലെ ചിത്രങ്ങളുടെ ഷൂട്ടിംനു ശേഷം ഈ വർഷം നവംബർ അവസാന വാരം ചിത്രീകരണം തുടങ്ങും. ഡാർക്ക്‌ ഹ്യുമർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ജഗദീഷ്, ചന്ദു സലിം കുമാർ, കോട്ടയം നസീർ, സജിൻ ഗോപു തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. സഫർ സനൽ, രമേശ്‌ ഗിരിജ എന്നിവർ ചേർന്നാണ് രചന നിർവഹിക്കുന്നത്.

Read More