മോഹൻലാൽ 3.0; ‘അമ്മ’ പ്രസിഡന്‍റായി വീണ്ടും; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് പദവിയിൽ നടൻ മോഹൻലാൽ തുടരും. താരത്തിന്‍റെ മൂന്നാം ഊഴമാണ് ഇത്. അതേസമയം, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്‍ററിൽ നടക്കും. സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ് , മഞ്ജുപ്പിള്ള , ജയൻ ചേർത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്. വോട്ടിംഗ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്. ജൂണ്‍ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കാന്‍ ആരംഭിച്ചത്.

Read More

ആക്ഷൻ രംഗത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്ക്; ചിത്രം പങ്കുവെച്ച് താരം

സിനിമയിലെ സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തിനിടെ നടി പ്രിയങ്ക ചോപ്രയുടെ കഴുത്തിന് പരിക്കേറ്റു. ‘ദ ബ്ലഫ്’ എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് കഴുത്തിന് പരിക്കേറ്റത്. ഒരു വിരലിന്‍റെ അത്രയും നീളമുള്ള മുറിവാണ് പ്രിയങ്കയുടെ കഴുത്തിൽ കാണാൻ സാധിക്കുന്നത്. ഇതിന്‍റെ ചിത്രം പ്രിയങ്ക സമൂഹ മാധ്യമങ്ങളിൽ‌ പങ്കുവച്ചിട്ടുണ്ട്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന തലക്കെട്ടോടെയാണ് നടി മുറിവിന്‍റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ കരീബിയന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. കടല്‍ കൊള്ളക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ പ്രിയങ്ക എത്തുന്നത്. തന്‍റെ കുടുംബത്തെ സംരക്ഷിക്കുന്നതിനായി കഥാപാത്രം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.

Read More

ഇത്രേ ഉള്ളൂ…’നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു, ഒരു ദിവസം നജീബിനെ ഒരാള് വന്നു രക്ഷിച്ച് കൊണ്ട് പോയി, പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം’; ആടുജീവിതത്തിന്‍റെ ചുരുക്കെഴുത്തുമായി തേജസ്വിനി

ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ റിക്കാർഡ് കളക്ഷൻ നേടക്കൊണ്ടാണ് തീയറ്ററുകളിൽ മുന്നേറിയത്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ നോവലിന്‍റെ സൃഷ്ടാവ് ബെന്യാമിൽ പങ്കുവച്ച കുറിപ്പാ‍ണ് വൈറലാകുന്നത്. മന്തരത്തൂർ എംഎൽപി സ്കൂൾ വിദ്യാർഥിനി നന്മ തേജസ്വിനി തന്‍റെ നോവലിന്‍റെ കഥ വെറും പത്ത് വരിയിൽ എഴുതി തീർത്ത രസകരമായ കുറിപ്പാണ് ബെന്യാമിൻ പങ്കുവച്ചത്. കുട്ടി എഴുതിയ കഥയുടെ ചിത്രവും‍ അദ്ദേഹം സൈബറിടങ്ങളിൽ പങ്കുവെച്ചു. ‘ഒരു ദിവസം നജീബ് എന്ന ഒരാൾ ജീവിച്ചിരുന്നു, ഒരുനാള് നജീബ് ദുബായിൽ പോയി, അവിടത്തെ അറബ് മനുഷ്യൻ നജീബിനെ പറ്റിച്ച് മരുഭൂമിയിൽ ഇട്ടു. കുറെ വർഷങ്ങൾ കഴിഞ്ഞു, നജീബ് ആടിന്‍റെ പുല്ലും ആടിന്‍റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാൻ ഒരാള് വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ… പെരിയോനേ റഹീം… ‘എന്നാണ്…

Read More

ഉച്ചത്തില്‍ പാട്ട് കേള്‍ക്കുന്നതും ഹെഡ്ഫോണുകളുടെ അമിത ഉപയോഗവും ശ്രദ്ധിക്കണം; തന്നെ ബാധിച്ച അപൂർവ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി അൽക്ക യാഗ്നിക്

കഴിഞ്ഞ കുറേ കാലങ്ങളായി കാണാമറയത്തായിരുന്നു പ്രശസ്ത ഗായിക അൽക്ക് യാഗ്നിക്. തങ്ങളുടെ പ്രിയ ഗായിക അൽക്ക എവിടെയെന്ന ആരാധകരുടെ ആശങ്കയ്ക്ക് വിരാമമിട്ടിരിക്കുകയാണ് ഇപ്പോൾ. താരം തന്നെ നേരിട്ടെത്തിയിരിക്കുകയാണ് രംഗത്ത്. ഇത്രയും കാലം തന്നെ കാണാതിരുന്നതിനു കാരണം തന്നെ ബാധിച്ച അപൂർവ രോഗം മൂലമാണെന്നാണ് അൽക്ക വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ അസുഖം ബാധിച്ച് കേൾവിക്ക് തകരാർ സംഭവിച്ചെന്നും ഇപ്പോൾ അതുമായി ബന്ധപ്പെട്ട ചികിത്സയിലാണെന്നും ഗായിക വ്യക്തമാക്കിയത്. അപൂർവമായി സംഭവിക്കുന്ന രോഗാവസ്ഥയാണെന്നും തന്‍റെ മടങ്ങിവരവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും പങ്കുവെച്ച കുറിപ്പിൽ അൽക്ക കൂട്ടിച്ചേർത്തു. കുറിപ്പിന്‍റെ പൂർണ രൂപം… പ്രിയപ്പെട്ടവരേ, ആഴ്ചകൾക്കു മുമ്പ് ഒരു വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടന്ന് ഒന്നും കേള്‍ക്കാന്‍ സാധിക്കാതെയായി. കുറച്ചു നാളുകളായി എന്നെ മുഖ്യധാരയിൽ കാണാതായതോടെ പലരും അന്വേഷിക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ മൗനം വെടിയുന്നത്. അപൂർവമായി സംഭവിക്കുന്ന…

Read More

വ്യത്യസ്ത പോസ്റ്റർ ലോഞ്ചുമായി ആനന്ദ് ശ്രീബാല

മാളികപ്പുറം,2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പുതിയ ചിത്രമാണ് ആനന്ദ് ശ്രീബാല. അർജുൻ അശോകനും അപർണ ദാസും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു വിനയ്. സംവിധായകൻ വിനയന്‍റെ മകനും സിനിമാ താരവുമാണ് വിഷ്ണു വിനയ്. മാളികപ്പുറം എന്ന മെഗാ ഹിറ്റിനു തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയ വേണു, നീറ്റാ പിന്‍റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റീലീസിനു തയാറെടുക്കുന്ന ചിത്രത്തിന്‍റെ വ്യത്യസ്തമായ ഒരു പോസ്റ്റർ ലോഞ്ചിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. ആനന്ദ് ശ്രീബാലയുടെ അഞ്ച് വ്യത്യസ്ത പോസ്റ്ററുകളാണ് ഇന്ന് പുറത്തു വന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, ബേസിൽ ജോസഫ്, മമിത ബൈജു, നസ്ലിൻ എന്നിവരുടെ…

Read More

ദിവസവും ഒരു ഐസ്ക്രീം വാങ്ങി തന്നാല്‍ ഞാന്‍ സിനിമയിൽ അഭിനയിക്കാമെന്നായിരുന്നു എന്‍റെ ഡിമാൻ്; ഖുശ്ബു

ഏവർക്കുംപ്രിയങ്കരിയായ താരമാണ് ഖുശ്ബു. ഇപ്പോഴിതാ താൻ സിനിമയിൽ എത്തിയ കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഞാന്‍ സിനിമയില്‍ പ്രവേശിക്കുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. ബോളിവുഡിലെ താരസുന്ദരി ഹേമമാലിനിയുടെ ബന്ധുക്കളുമായി എന്‍റെ സഹോദരന്‍ സൗഹൃദത്തിലായിരുന്നു. അതുകൊണ്ടു പലപ്പോഴും ഹേമമാലിനിയുടെ വീട്ടില്‍ കളിക്കാന്‍ ഞാനും പോകാറുണ്ട്. ഹേമമാലിനിയുടെ വീട് എങ്ങനെയായിരിക്കുമെന്നു കാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. ഒരിക്കല്‍ ഞാന്‍ എന്‍റെ സഹോദരനൊപ്പം ഹേമമാലിനിയുടെ വീട്ടില്‍ പോയി. അപ്പോള്‍ രവി ചോപ്ര എന്നെ കണ്ടു. ആ സമയത്ത് ബേണിംഗ് ട്രെയിന്‍ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു അദ്ദേഹം. മാത്രമല്ല ആ സിനിമയില്‍ എട്ടുവയസുള്ള കുട്ടിയുടെ വേഷത്തില്‍ എന്നെ അഭിനയിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹം എന്നോടും അമ്മയോടും ഇക്കാര്യം ചോദിച്ചു. അതില്‍ അഭിനയിക്കണോ എന്ന് അമ്മ എന്നോടു ചോദിച്ചു. ദിവസവും ഒരു ഐസ്ക്രീം വാങ്ങി തന്നാല്‍ ഞാന്‍ അഭിനയിക്കാമെന്നു ഞാന്‍ രവി ചോപ്രയോട് പറഞ്ഞു.…

Read More

ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്നു തുറക്കും; ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്ക് തന്നെ തിരികെ കൊണ്ടു വന്നതാണ്; പാർവതി തിരുവോത്ത്

ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് തയാറെടുക്കുകയാണ് പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെയാണ് പാര്‍വതിയുടെ തിരിച്ചുവരവ്. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വശിയും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് പാര്‍വതി. ഒരഭിമുഖത്തിലാണ് പാര്‍വതി മനസുതുറന്നത്. സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തന്നെ തീരുമാനിച്ച കാര്യമാണ്. എനിക്ക് ഇതില്‍ നിന്നു കിട്ടേണ്ടത് അഭിനയിക്കുമ്പോള്‍ തന്നെ കിട്ടുന്നുണ്ട്. ഷൂട്ട് കഴിയുന്നതോടെ നൂറ് ശതമാനവും റിട്ടേണ്‍ കിട്ടുന്നു. ആളുകളുടെ അംഗീകാരവും അവാര്‍ഡുകളുമൊക്കെ ബോണസാണ്. തീര്‍ച്ചയായും അതിനും മൂല്യമുണ്ട്. പക്ഷെ പൊതുബോധം മാനേജ് ചെയ്യാന്‍ എനിക്ക് താത്‍പര്യമില്ല. ഒരു യഥാര്‍ഥ ആള്‍ ഇതിന്‍റെ പിന്നിലുണ്ട് എന്ന ഫീല്‍ സോഷ്യല്‍ മീഡിയ സ്‌പേസൊക്കെ വല്ലാതെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അതിനു ശക്തി നല്‍കാതിരിക്കുക, എന്‍ഗേജ് ചെയ്യാതിരിക്കുക എന്നതാണ് എനിക്കാകെ ചെയ്യാനുള്ളത്. അവര്‍ അവരുടെ സമയമാണു വിനിയോഗിക്കുന്നത്. അവരുടെ ചിന്തയാണത്. ആ…

Read More

ആദ്യത്തെ കൺമണിയെ വരവേറ്റ് അമല പോളും ജഗതും

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഇക്കാര്യം അറിയിച്ചത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിച്ചു. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. ഗർഭകാല വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി നേരത്തെ ആരാധകരോട് പങ്കുവച്ചിരുന്നു. നിരവധി താരങ്ങൾ അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേർന്നു രംഗത്തെത്തി. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം. ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്. തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു.

Read More

ഞാൻ എന്‍റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല; അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ സാധിക്കില്ല; ഷൈൻ ടോം ചാക്കോ

ഏവർക്കും പ്രിയങ്കരനായ താരമാണ് ഷൈൻ ടോം ചാക്കോ. ഷൈനിന്‍റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്‍റെ അഭിമുഖങ്ങൾക്കാണ്. ഏത് ചോദ്യത്തിനു നിർഭയം തനിക്ക് പറയാനുള്ള കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാൻ സാധിക്കുന്നു എന്നതുകൊണ്ട് തന്നെ താരത്തിന് ആരാധകർ ഏറെയാണ്. പുതിയ ചിത്രമായം ലിറ്റിൽ ഹാർട്ട്സിന്‍റെ പ്രമോഷന്‍റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. എൽജിബിറ്റിക്യൂപ്ലസ് കമ്യൂണിറ്റിയെ കുറിച്ചുള്ള ചോദ്യത്തിനാണ് ഷൈനിന്‍റെ കുറിക്ക് കൊള്ളുന്ന മറുപടി. നമ്മൾ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായി മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നതെന്നാണ് ഷൈൻ പറഞ്ഞത്. ഞാൻ എന്‍റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല. കാര്യം അവർ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോൾ പോലും പൂർണമായി അംഗീകരിക്കാൻ നമുക്ക് സാധിക്കാറില്ല. അതിന്‍റെ പേരിൽ തർക്കങ്ങൾ സംഭവിക്കും. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്നാണ്. പക്ഷേ താൻ ടോക്സിക്കാണെന്ന്…

Read More

നടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം; ഫാദേഴ്സ് ഡേയിൽ അച്ഛന്‍റെ ഫോട്ടോ പങ്കുവച്ച് പൃഥ്വിരാജ്

പ്രശസ്തനടൻ സുകുമാരൻ ഓർമയായിട്ട് 27 വർഷം. നിർമാല്യത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഒട്ടേറെ മികച്ച റോളുകൾ സമ്മാനിച്ച ശേഷമാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. നിർമാല്യത്തിലൂടെ തുടക്കമിട്ടെങ്കിലും1977ൽ സുരാസു കഥയും തിരക്കഥയുമെഴുതി ബേബി സംവിധാനം ചെയ്ത “ശംഖുപുഷ്പ”ത്തിലൂടെയായിരുന്നു മലയാള സിനിമയിൽ അദ്ദേഹം ഒരു സജീവസാന്നിധ്യമായി മാറിയത്. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാനപുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. വ്യത്യസ്തത നിറഞ്ഞ ശബ്ദത്തിലൂടെ മറ്റ് നടൻമാരിൽ നിന്നും സുകുമാരൻ വേറിട്ട് നിന്നു.ഇപ്പോഴിതാ മകൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. സുകുമാരന്‍റെ ഓർമദിവസംമാത്രമല്ല ഇന്ന് ഫാദേഴ്സ് ഡേ കൂടിയാണ്. അതിനാൽ തന്നെ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിന് പറയാനേറെ കഥകളുണ്ട്.

Read More