ബോളിവുഡ് അരങ്ങേറ്റം; കീർത്തി പ്രതിഫലം ഇരട്ടിയാക്കി?

തെന്നിന്ത്യന്‍ സിനിമകളിലെ മുൻനിര നായികയാണ് കീർത്തി സുരേഷ്. തമിഴില്‍ വിജയ്, ശിവ കാര്‍ത്തികേയന്‍, ധനുഷ് പോലുള്ള നായകന്‍മാരുടെ ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കീർത്തി തെലുങ്കില്‍ പവന്‍ കല്യാണ്‍, ചിരഞ്ജീവി, മഹേഷ് ബാബു, നാനി തുടങ്ങിയ മുൻനിരനായകന്മാർക്കെല്ലാം ഒപ്പം അഭിനയിച്ചു. അതുകൊണ്ടു തന്നെ സൂപ്പര്‍താര നായികയെന്ന വിശേഷണവും നടിക്കുണ്ട്. അതേസമയം കീര്‍ത്തി ഇപ്പോള്‍ ബേബി ജോണ്‍ എന്ന തന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കാണിത്. തമിഴിൽ വന്‍ ഹിറ്റായിരുന്നു തെരി. ചിത്രത്തിന്‍റെ സംവിധായകനായിരുന്ന അറ്റ്‌ലി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം പുറത്തുവന്ന ടീസര്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു. കീര്‍ത്തി ഏത് വേഷമാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ അഭ്യൂഹങ്ങളുണ്ട്. തെരിയില്‍ സാമന്ത ചെയ്ത വേഷമായിരിക്കുംകീർത്തി ചെയ്തതെന്നാണു സൂചന. വിജയിയുടെ ഭാര്യയുടെ വേഷമായിരുന്നു തമിഴില്‍ സാമന്ത ചെയ്തത്. എന്നാല്‍…

Read More

‘സർക്കാരിന് പൈസയ്ക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാർഡ് ഇനത്തിൽ ചെലവ് ചുരുക്കുന്നത്?’ സ്നേഹ ശ്രീകുമാർ

സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപനത്തിൽ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ. അവാര്‍ഡിനായി അയച്ച കോമഡി സീരിയലുകളില്‍ തമാശ ഇല്ലെന്നാണ് പറയുന്നതെന്ന് സ്‌നേഹ പറഞ്ഞു. കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ലാത്തത്തിനാല്‍ മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറയുന്നതെന്നും സ്‌നേഹ ചൂണ്ടിക്കാട്ടി. സ്നേഹയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ”സർക്കാരിന്‍റെ ടെലിവിഷൻ അവാർഡ് പ്രഖ്യപിച്ചു. അതിൽ നിലവാരമുള്ള തമാശ കണ്ടുപിടിക്കാൻ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയൽ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയൻസ്, വൈഫ്‌ ഈസ്‌ ബ്യൂട്ടിഫുൾ, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകൾ കോമഡി പ്രോഗ്രാം വിഭാഗത്തിൽ ആണ് എൻട്രി ചെയ്യുന്നത്. നല്ല സീരിയൽ…

Read More

നടൻ അജിത് ആശുപത്രിയിൽ; ആശങ്കയോടെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി

ചെന്നൈ: തമിഴ് നടൻ അജിത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് വ്യാഴാഴ്ച രാവിലെ താരത്തിനെ പ്രവേശിപ്പിച്ചത്. അതേസമയം കാര്‍ഡിയോ ന്യൂറോ പരിശോധനകൾക്കായാണ് താരം ആശുപത്രിയിലെത്തിയതെന്നാണ് തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും പതിവ് പരിശോധനകൾക്കായാണ് ആശുപത്രിയിൽ എത്തിയതെന്നുമാണ് അജിത്തുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം, വാര്‍ത്ത പരന്നതോടെ താരത്തിന്‍റെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ അജിത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും ഇനിയും ഒരു മാസത്തെ ചിത്രീകരണം കൂടി പൂർത്തിയാകാനുണ്ട് ബുധനാഴ്ചയായിരുന്നു അജിത്-ശാലിനി ദന്പതികളുടെ രണ്ടാമത്തെ മകന്‍റെ പിറന്നാൾ ആഘോഷം നടന്നത്. ആഘോഷത്തിന്‍റെ ചിത്രങ്ങൾ അജിത് എക്സിൽ…

Read More

‘ഗ്ലാമര്‍ എന്തിനാണ്? സിനിമ കിട്ടാനാണോ എന്നൊക്കെയാണ് ചോദിക്കുന്നത്’; സൈബര്‍ ആക്രമണത്തെ കുറിച്ച് ഗൗരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ് ഗൗരി ജി. കിഷൻ. ഗൗരിയെ ഇന്നും ആളുകള്‍ കാണുന്നത് 96 എന്ന ചിത്രത്തിലെ ജാനുവായിട്ടാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ഗ്ലാമറസ് ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും ഗൗരിയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് ഗൗരി. ജാനു എന്ന കഥാപാത്രം പലരുടെയും ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതാണ്. തങ്ങളുടെ ആദ്യ പ്രണയത്തെയാണ് അവര്‍ ജാനുവിലൂടെ കണ്ടത്. അതുകൊണ്ടാണ് ഇപ്പോഴും അങ്ങനെ കാണുന്നത്. പക്ഷെ എന്‍റെ ജീവിതം അതുപോലെയല്ല. അതൊരു കഥാപാത്രമായിരുന്നു. പലരും കരുതിയിരുന്നത് ആ കഥാപാത്രം ചെയ്യുമ്പോള്‍ ഞാന്‍ പത്താം ക്ലാസിലായിരുന്നുവെന്ന്. അതൊക്കെ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അത്രയും ബിലീവബിള്‍ ആയി ചെയ്യാന്‍ സാധിച്ചുവല്ലോ എന്നു കരുതി. പക്ഷെ ചില കമന്‍റുകളില്‍ കാണുന്നത് അസഹിഷ്ണുതയാണ് അതിനാല്‍ ഞാനതിനെ ഗൗനിക്കാറില്ല. എന്‍റെ ചുറ്റുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും കമന്‍റുകള്‍ വായിക്കുമ്പോള്‍ വിഷമം…

Read More

കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… ഈ സിനിമ, മലയാള സിനിമയുടെ സീന്‍ മാറ്റും

മഞ്ഞുമ്മല്‍ ബോയ്‌സ്… കിടു എന്ന് പറഞ്ഞാല്‍ പോരാ കിക്കിടു… നമ്മടെ മലയാളസിനിമ നമ്മടെ മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ മൊത്തം ചര്‍ച്ചയാകുന്നത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും സൂപ്പര്‍. ഇനി ട്രിപ്പ് എപ്പോള്‍ പോയാലും ആദ്യം ഓര്‍മ വരിക ഈ സിനിമയായിരിക്കും. അത്രയ്ക്കാണ് ഈ സിനിമ നമ്മടെ ഉള്ളിലേക്കു കയറുന്നത്. ക്ലൈമാക്‌സില്‍ ആവേശം മൂത്ത് കൈയില്‍ സ്റ്റിച്ചിട്ടത് ഒര്‍ക്കാതെ കൈയടിച്ചതാ ഇപ്പൊ അത് വീണ്ടും തുന്നിക്കെട്ട് ഇടേണ്ടി വന്നു. എന്നാലും ഈ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാള സിനിമയുടെ സീന്‍ മാറ്റും. -ആന്‍റണി വർഗീസ്

Read More

ആരാധകരെ മയക്കി കീർത്തി; വൈറലായി പുത്തൻ ചിത്രങ്ങൾ

പുത്തൻ ലുക്കിൽ ആരാധകരെ മയക്കി എത്തിയിരിക്കുകയാണ് കീർത്തി സുരേഷ്. സോഷ്യൽ മീഡിയയിൽ ഇന്ന് ചർച്ചയാവുന്നത് താരപുത്രിയുടെ ഏറ്റവും പുതിയ ലുക്കാണ്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ആരാധകരും സെലിബ്രിറ്റികളും ലൈക്കും കമന്‍റുമായി ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്‍റെ ഏറ്റവും പുതിയ തമിഴ് സിനിമയാണ് സൈറൺ. ജയം രവി നായകനായ ചിത്രത്തിന്‍റെ പ്രമോഷണൽ ഇവന്‍റിനായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് കീർത്തി പങ്കുവച്ചിരിക്കുന്നത്. വൈറ്റ് കളർ പാന്‍റ് സ്യൂട്ടാണ് താരം ധരിച്ചിരിക്കുന്നത്. അതിനൊപ്പം ബ്ലാക്ക് വർക്കുകളുള്ള സ്റ്റൈലൻ ജാക്കറ്റും നടിയെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് കൺസെപ്റ്റാണ് ചിത്രങ്ങളിൽ മുഴുവനായി കാണാൻ സാധിക്കുന്നത്.

Read More

‘ഫിറ്റ്നസ് എന്നത് വണ്ണം കുറയ്ക്കൽ മാത്രമല്ല, നിങ്ങൾ നേടുന്ന ജീവിതം കൂടിയാണ്’; വർക്ക്ഔട്ട് വീഡിയോയുമായി ജ്യോതിക

അഭിനയത്തിലേക്ക് നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം തിരികെ എത്തിയ നടി ജ്യോതിക ഫിറ്റ്നസിനും വളരെയധികം പ്രാധാന്യം നൽകുന്നയാളാണ്. ഫിറ്റ്നസുമായി ബന്ധപ്പെട്ട വീഡിയോകൾ ജ്യോതിക ഇടയ്ക്കിടെ ആരാധകർക്കായി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാറുള്ളതാണ്. താരം ഈ വീഡിയോകൾക്ക് നൽകുന്ന തലക്കെട്ടുകൾ കാണുന്നവർക്ക് പ്രചോദനം നൽകുന്ന തരത്തിലുള്ളവയാണ്. ‘ഫിറ്റ്നസ് എന്നത് വണ്ണം കുറയ്ക്കൽ മാത്രമല്ല, നിങ്ങൾ നേടുന്ന ജീവിതം കൂടിയാണ്’ കഴിഞ്ഞ ദിവസം ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ച് ജ്യോതിക എഴുതിയത് ഇങ്ങനെ. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വർക്ക്ഔട്ട് വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോയിൽ പുഷ് അപ്പ് മുതൽ ബാറ്റിൽ റോപ്പ് വ്യായാമം അടക്കമുള്ളവ ഉൾപ്പെട്ടിട്ടുണ്ട്. 16 മണിക്കൂറിനിടെ 2.90 ലക്ഷം പേരാണ് വീഡിയോയ്ക്ക് ലൈക്ക് ചെയ്തത്. ജ്യോതിക ഇത്തരത്തിൽ നേരത്തെയും വർക്ക്ഔട്ട് വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Read More

വിവാഹത്തിനൊരുങ്ങി താര സുന്ദരി റെജീന കസാന്ദ്ര; സത്യമാണോയെന്ന് ആരാധകർ

തെന്നിന്ത്യന്‍ താരം റെജീന കസാന്ദ്ര വിവാഹിതയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും താരം അഭിനയിച്ചു . ചെന്നൈയിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ റെജീനയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നു. കണ്ട നാള്‍ മുതല്‍ എന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചാണ് റെജീന അരങ്ങേറ്റം കുറിച്ചത്. പിന്നീട് അഴകിയ അസുര എന്ന ചിത്രത്തിലൂടെ നായികയായി ചുവടുറപ്പിച്ചു. മാത്രമല്ല നടന്‍ ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച കെഡി ബില്ല ഗില്ലഡി രംഗ എന്ന സിനിമ ഹിറ്റായെങ്കിലും തമിഴില്‍ പ്രതീക്ഷിച്ചത്ര അവസരം റെജീനയ്ക്ക് ലഭിച്ചില്ല.  തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന റെജീന കഴിഞ്ഞ രണ്ടു വര്‍ഷമായി വീണ്ടും തമിഴില്‍ ശക്തമായ വേഷങ്ങള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ നടിയുടെ വിവാഹമടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറച്ചുകാലമായ ചില…

Read More

കലാഭവൻ മണിയോട് കേരള സർക്കാർ കാണിക്കുന്നത് അവഗണന; സ്മാരകം തീർക്കുമെന്നു പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു; വിനയൻ

കേരളത്തിലെ സാധാരണ ജനതയുടെ മനസിൽ കലാഭവൻ മണിയെപോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ കലാകാരൻ വേറെ ഇല്ലന്ന് സംവിധായകൻ വിനയൻ. കലാഭവൻ മണി വിടപറഞ്ഞിട്ട് ഇന്ന് എട്ട് വർഷം തികയുന്നു. കലാഭവൻ മണിയെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച ഓർമക്കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് വിനയൻ പറഞ്ഞത്. കലാഭവൻ മണിക്ക് സ്മാരകം തീർക്കുമെന്നു സർക്കാർ പറഞ്ഞിട്ട് ഇപ്പോൾ എട്ടു വർഷം കഴിയുന്നു. ബഡ്ജറ്റിൽ മൂന്നു കോടി രൂപ വകയിരുത്തിയിട്ടും അതു നടന്നില്ല എന്നത് അതിശയിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം. മണി വിടപറഞ്ഞിട്ട് എട്ടു വർഷം….സ്മരണാഞ്ജലികൾ….. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്‍റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസിൽ ഇടം നേടിയ അതുല്യ കലാകാരനായിരുന്നു കലാഭവൻ മണി. കല്യാണസൗഗന്ധികം എന്ന സിനിമയിൽ തുടങ്ങി എന്‍റെ പന്ത്രണ്ടു ചിത്രങ്ങളിൽ മണി അഭിനയിച്ചു. വാസന്തിയും ലഷ്മിയുംപിന്നെ ഞാനും,കരുമാടിക്കുട്ടൻ, രാക്ഷസരാജാവിലെ മന്ത്രി…

Read More

തെല്ലു തെക്കേപ്പുറത്തെ മുറ്റത്തെ ആറടി മണ്ണിലുറങ്ങിയല്ലോ… മണിക്കിലുക്കം നിലച്ചിട്ട് എട്ട് വർഷം

മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി വിടവാങ്ങിയിട്ട് എട്ട് വർഷം. അഭിനയശൈലി കൊണ്ടും, നാടൻ പാട്ടിന്‍റെ ഈണങ്ങൾ കൊണ്ടും മലയാളിയുടെ മനസിൽ ഇടം നേടിയ കലാകാരനായിരുന്നു കലാഭവൻ മണി. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. ‘അക്ഷരം’ എന്ന ചിത്രത്തിലെ ഓട്ടോഡ്രൈവറുടെ കഥാപാത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കുള്ള കലാഭവൻ മണിയുടെ അരങ്ങേറ്റം. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും സഹനടനായും നായകനായും സിനിമയിൽ തന്‍റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മികച്ച പ്രകടനം കൊണ്ട് മണി ആരാധകരെ സൃഷ്ടിച്ചു. ഇന്നും തീരാ വേദനയോടെയാണ് മണിയെക്കുറിച്ച് പ്രിയപെട്ടവർക്ക് ഓർമ. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല. 2016 മാർച്ച് അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യിൽ കലാഭവൻ മണിയെ രക്തം ഛർദിച്ച് അവശനിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More