ഹിറ്റടിക്കുമോ ഉണ്ണി മുകുന്ദൻ‍? ജയ് ഗണേഷ് ഏപ്രിൽ 11ന് തിയറ്ററുകളിൽ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രിൽ 11ന് വേൾഡ് വൈഡ് റിലീസിനെത്തുന്നു. ജിസിസി റിലീസ് എപി ഇന്‍റർനാഷണലിന്‍റെ ഹോം സ്ക്രീൻ എന്‍റർടെയ്ൻമെന്‍റ് കരസ്ഥമാക്കി. ഔട്ട് സൈഡ് ജിസിസി ആർഎഫ്‌ടി ഫിലിംസും ഓൾ ഇന്ത്യ റിലീസ് യുഎംഎഫ് വഴി ഐക്കോൺ സിനിമാസും നിർവഹിക്കും. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്ലോക്കബ്സ്റ്റർ ചിത്രം മാളികപ്പുറത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ജോമോൾ ക്രിമിനൽ അഭിഭാഷയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ. വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്‍റർടെയ്നറാണിത്. ഇതൊരു…

Read More

ഓസ്കർ അവാര്‍ഡ്: ഏഴഴകിൽ ഓപ്പൻഹൈമർ; മികച്ച നടൻ കിലിയൻ മർഫി, നടി എമ്മ സ്റ്റോണ്‍

96ാം ഓസ്കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപ്പൻഹൈമർ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കി പുരസ്കാരവേദിയിൽ തിളങ്ങി. ആറ്റം ബോംബിന്‍റെ പിതാവ് ജെ. ഓപ്പൻഹൈമറുടെ ജീവിതം ഇതിവൃത്തമാക്കി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ദൃശ്യകാവ്യമാണ് ഓപ്പൻഹൈമർ. ഓപ്പൻഹൈമറിലെ അഭിനയമികവിന് കിലിയൻ മർഫി മികച്ച നടനുള്ള ഓസ്കർ സ്വന്തമാക്കിയപ്പോൾ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനായി. മികച്ച ചിത്രം, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, കാമറ അവാര്‍ഡുകള്‍ ഓപ്പൻഹൈമർ കരസ്ഥമാക്കി. പുവർ തിംഗ്സ് നാലു പുരസ്കാരങ്ങൾ നേടിയെടുത്തു. പൂവർ തിംഗ്സിലെ പ്രകടനത്തിലൂടെ എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 23 വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ. ഇക്കുറിയും ജിമ്മി കെമ്മലാണ് അവതാരകന്‍റെ റോളിൽ എത്തിയത്. പ്രധാന അവാര്‍ഡുകള്‍: ചിത്രം- ഓപ്പൻഹൈമർ, നടന്‍- കിലിയൻ മർഫി (ഓപ്പന്‍ഹൈമർ), നടി- എമ്മ സ്റ്റോണ്‍ (പൂവർ തിംഗ്സ്). സംവിധായകന്‍- ക്രിസ്റ്റഫര്‍ നോളന്‍ (ഓപ്പന്‍ഹൈമർ),…

Read More

‘ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട്’; പ്രതികരണവുമായി ദിയ കൃഷ്ണ

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്‍റേത്. താരത്തിന്‍റെ നാല് മക്കളും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. യുട്യൂബ് ചാനലിലൂടെ കുടുംബം തങ്ങളുടെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. നടിയായും സോഷ്യല്‍ മീഡിയ താരവുമായുമെല്ലാം മൂത്ത മകള്‍ അഹാന കൃഷ്ണ നിറഞ്ഞു നില്‍ക്കുകയാണ്. അതേപൊലെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും. ഇവർ പങ്കുവയ്ക്കാറുള്ള എല്ലാ പോസ്റ്റും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ സഹോദരി അഹാനയെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞൊരു കമന്‍റിനോടുള്ള ദിയയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയ്ക്ക് താഴെ ദിയയെ കാണാന്‍ അഹാനയേക്കാള്‍ ഭംഗിയുണ്ട് എന്നായിരുന്നു ഒരാളുടെ കമന്‍റ്. പിന്നാലെ ഇതിന് മറുപടിയുമായി ചിലര്‍ എത്തുകയായിരുന്നു. ‘‘സഹോദരിമാരെ, സ്ത്രീകളെ തന്നെ എതിരാളികളായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണം. ഓരോരുത്തര്‍ക്കും അവരവരുടേതായ ഭംഗിയുണ്ട്’’ എന്നായിരുന്നു ഒരു ആരാധിക കുറിച്ചത്. പിന്നാലെ ഈ അക്കൗണ്ടില്‍ ഈ കമന്‍റിന്‍റെ സ്‌ക്രീന്‍…

Read More

ലക്ഷ്മിക്ക് ആത്മാര്‍ഥമായി സ്‌നേഹമാണുള്ളത്, ഞങ്ങള്‍ക്കൊരു തുക ലക്ഷ്മി എല്ലാ മാസവും തരാറുണ്ട്; തുറന്നു പറഞ്ഞ് രേണു

കൊല്ലം സുധിയുടെ ഓർമകളിലൂടെയാണ് ഓരോ ദിവസവും കുടുംബം മുന്നോട്ട് പോകുന്നത്. സുധിയുടെ ഭാര്യ രേണു സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്‍റെ ചെറിയ സന്തോഷങ്ങളും വിഷമങ്ങളുമൊക്കെ രേണു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇതിന് താഴെയെല്ലാം മോശം കമന്‍റുകളാണ് കൂടുതലായി കാണാറുള്ളതത്. ഇപ്പോഴിതാ വീണ്ടും സമാനമായ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് രേണു. എൻ്റെ വീഡിയോസ് കാണുമ്പോള്‍ ഞാന്‍ അഹങ്കാരി ആണെന്നാണ് എല്ലാവരും പറയുന്നത്. ഈ വീഡിയോയുടെ താഴെയും അങ്ങനെ തന്നെ പറയും. എനിക്ക് അതില്‍ യാതൊരു കുഴപ്പവുമില്ല. ചിന്നു എന്ന് വിളിക്കുന്ന ലക്ഷ്മി നക്ഷത്ര സുധി ചേട്ടന് സ്വന്തം പെങ്ങളെ പോലെയാണ്. അതുപോലെ തന്നെയാണ് ഞങ്ങള്‍ക്കും. അന്നുമുതല്‍ ഇന്നുവരെ ലക്ഷ്മി ഞങ്ങള്‍ക്കൊരു തുക എല്ലാ മാസവും തരാറുണ്ട്. എനിക്കും പപ്പയ്ക്കും ഇതുവരെ ജോലി ഒന്നും ആകാത്തത് കൊണ്ടാണ് ലക്ഷ്മി സഹായിക്കുന്നത്. ഞങ്ങള്‍ കഷ്ടപ്പാടില്‍ ആണെങ്കിലും ഇതുവരെ ചോദിക്കാതെയാണ് അവള്‍…

Read More

‌18-ാം വയസിൽ പോൺ താരം: ആസ്തി ഒരു മില്യൺ ഡോളർ; സോഫിയ ലിയോൺ മരിച്ചനിലയിൽ

പോൺ താരം സോഫിയ ലിയോൺ(26) അന്തരിച്ചു. സോഫിയയെ അവരുടെ താമസസ്ഥലത്ത് വച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് രണ്ടാനച്ഛൻ മൈക്ക് റെമോരോ പറഞ്ഞു. മരണ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 1നാണ് സംഭവം. മരണകാരണത്തെക്കുറിച്ച് ലോക്കൽ പൊലീസിൻ്റെ അന്വേഷണം ഇപ്പോഴും തുടരുകയാണ്. സോഫിയ ആത്മഹത്യ ചെയ്‌തതല്ല. അവളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിച്ച് വരികയാണെന്നും മൈക്ക് റെമോരോ കൂട്ടിച്ചേർത്തു. 18-ാം വയസിലാണ് പോൺ ഇൻഡസ്ട്രിയിലേക്ക് സോഫിയ എത്തിയത്. സോഫിയയ്ക്ക്1 മില്യൺ ഡോളർ ആസ്തിയുള്ളതായാണ് കണക്കുകൾ പറയുന്നത്. പോൺ ഇൻഡസ്ട്രിയിൽ അടുത്തിടെയുണ്ടാവുന്ന നാലാമത്തെ മരണമാണിത്. കാഗ്‌നി ലിൻ കാർട്ടർ, ജെസ്സി ജെയ്ൻ, തൈന ഫീൽഡ്‌സ് തുടങ്ങിയ പോൺ താരങ്ങളും ഈ വർഷമാണ് മരിച്ചിരുന്നു. ഇതിന് പിന്നാലെ 26-ാം വയസിൽ സോഫിയ ലിയോണും മരിക്കുന്നത്.  

Read More

‘വിലങ്ങണിഞ്ഞ എൺപത് ആടുകളെ ആട്ടിത്തെളിച്ച് കയറ്റുന്നതായിട്ടായിരുന്നു എനിക്കപ്പോൾ തോന്നിയത്, അതിൽ ഒരാട് ഞാനായിരുന്നു’; വേഷപ്പകർച്ചയിലൂടെ ഞെട്ടിച്ച് പൃഥ്വിരാജ്; ആടുജീവിതം ട്രെയിലർ പുറത്ത്

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതത്തിന്‍റെ’ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. മലയാളി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബ്ലെസി ചിത്രമാണ് ആടുജീവിതം. ഒന്നര മിനിറ്റുള്ള ട്രയിലറാണ് പുറത്തിറങ്ങിയത്. വിഷ്വൽ റൊമാൻസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. മാർച്ച് 28 ന് ചിത്രം തിയേറ്ററുകളിൽ എത്തും. നജീബായി വേഷപ്പകർന്നാട്ടത്തിലൂടെ പൃഥ്വിരാജ് വിസ്മയിപ്പിച്ചിരിക്കുകയാണ്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്ന നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. കഥാപാത്രത്തിനായി താരം ശാരീരികമായി വരുത്തിയ മാറ്റങ്ങൾ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അമല പോൾ, ശോഭ മോഹൻ, അപർണ ബാലമുരളി,  എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്‍റെ നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പങ്കുവച്ചിരുന്നു.

Read More

പ്രൊഫഷന്‍ കാരണം കാമുകന്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി മൃണാൾ ഠാക്കൂർ

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം നിറഞ്ഞു നിൽക്കുന്ന പാൻ ഇന്ത്യൻ താരമാണ് മൃണാൾ ഠാക്കൂര്‍. ബോളിവുഡില്‍ കുടുംബവേരുകളോ ഗോഡ്ഫാദര്‍മാരോ ആരും ഇല്ലാതെയാണ് മൃണാൾ ഇന്ത്യൻ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തുന്നതും. മൃണാളിന്‍റെ തുടക്കം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. സൂപ്പര്‍ ഹിറ്റായി മാറിയ പരമ്പരകളിലെ നായികയാണ് മൃണാൾ. സീരിയില്‍ രംഗത്ത് മിന്നും താരമായ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. പൊതുവെ സീരിയല്‍ ടു സിനിമ അത്ര എളുപ്പമുള്ള ചുവടുമാറ്റമല്ല, പ്രത്യേകിച്ചും നായികമാര്‍ക്ക്. എന്നാല്‍ സീരിയലില്‍ നിന്നും സിനിമയിലേക്കുള്ള ചുവടുമാറ്റത്തില്‍ വന്‍ വിജയമാണ് മൃണാലിനെ തേടി എത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തിലൂടെ തെലുങ്കിലും മലയാളത്തിലുമൊക്കെ കൈയടി നേടാന്‍ മൃണാളിന് സാധിച്ചിരുന്നു. അഭിനയിത്തിന് പുറമെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്‍റെ നിലപാടുകളുടേയും കാഴ്ച്ചപ്പാടുകളുടേയും പേരിലും മൃണാല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തനിക്കുണ്ടായ പ്രണയത്തകര്‍ച്ചകളെക്കുറിച്ചൊക്കെ മൃണാല്‍ സംസാരിച്ചിട്ടുണ്ട്. ഇതാണിപ്പോൾ ബോളിവുഡിൽ സംസാരവിഷയം. 2020 ലായിരുന്നു…

Read More

താരങ്ങളെ അണിനിരത്താൻ ബിജെപി; കളത്തിലിറങ്ങുമോ അക്ഷയ് കുമാറും മാധുരി ദീക്ഷിതും

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര‌യിൽ ബോളിവുഡ് താരങ്ങളെ കളത്തിലിറക്കാൻ ബിജെപി നീക്കം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറുമായും മാധുരി ദീക്ഷിതുമായും ബിജെപി ചർച്ചനടത്തി‌യെന്നാണു പുറത്തുവരുന്ന വിവരം. യുവാക്കളുടെ വോട്ട് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാൻ തയാറെടുക്കുന്നത്. എന്നാൽ പാർട്ടി ഇക്കാര്യത്തിൽ‌ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. മുംബൈയിൽ സിറ്റിംഗ് എംപിമാരിൽ പൂനം മഹാജൻ ഒഴികെയുള്ളവരെ ബിജെപി വീണ്ടും മത്സരിപ്പിച്ചേക്കുമെന്നു സൂചന‌യുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് അനുകൂല വിധിയെഴുതിയ സൗത്ത് മുംബൈ മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാകും മത്സരിക്കുക.

Read More

കൈയിൽ ഒരു കവറിൽ തനിക്കു പ്രിയപ്പെട്ട മമ്മൂക്കയുടെ ചിത്രവുമായി കാലങ്ങളോളം നടന്നത് വെറുതേ ആയില്ല; മമ്മൂട്ടിയെ നേരിൽ കണ്ട് അമ്മാളു അമ്മ; കണ്ണു നിറയാതെ കാണാനാവില്ല ആ കൂടിക്കാഴ്ച

സിനിമാ താരങ്ങളേയും, എഴുത്തുകാരേയും, ഗായകരേയുമെല്ലാം ആരാധിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ചിലപ്പോഴൊക്കെ അവരെയൊന്നു നേരിട്ട് കണ്ടെങ്കിൽ എന്നു കൊതിക്കാറുമുണ്ട്. ആരാധനയ്ക്ക് പ്രായമില്ലെന്ന് കാട്ടിത്തരികയാണ് പറവൂരിലെ അമ്മാളു അമ്മ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ആ അമ്മയുടെ വീഡിയോ ആണ് ചർച്ച. സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് അമ്മാളു അമ്മ. മമ്മൂട്ടിയെ നേരിട്ട് കാണമെന്നാണ് അവരുടെ ആഗ്രഹം. അങ്ങനെയെങ്കിൽ അത് നടത്തിക്കളയാമെന്ന തീരുമാനത്തിൽ സീരിയൽ താരം സീമ. ജി. നായരും രംഗത്തെത്തി. സീരിയൽ താരം എന്നതിലുപരി സാമൂഹിക സേവനത്തിലും സീമയെന്ന നന്മയെ കുറിച്ച് നമുക്ക് സുപരിചിതമാണ്. അമ്മാളു അമ്മയുടെ ആഗ്രഹം നിറവേറാൻ അവർ മുന്നിട്ടിറങ്ങിയതോടെ അതങ്ങ് സാധിച്ചു കൊടുത്തു. കാലങ്ങളായി കൈയിൽ കരുതിയ മമ്മൂട്ടിയുടെ ഒരു ഫോട്ടോയും കൊണ്ടാണ് ആ അമ്മയുടെ വരവ്. അങ്ങനെ അമ്മാളു അമ്മ മമ്മൂട്ടിയെ കാണാനായി എത്തി. നിറ കണ്ണുകളോടെ അമ്മാളു…

Read More

‘ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അതു നടന്നില്ല, ഞങ്ങളില്‍ ബാക്കിയായത് സ്‌നേഹം മാത്രം’

കമലിനെ കാണണം, അവസാനത്തെ ആഗ്രഹം അടുപ്പമുള്ള ഒന്നുരണ്ടു പേരോടുമാത്രം ശ്രീവിദ്യ പറഞ്ഞു. ആ ആഗ്രഹം ഞാനറിയുമ്പോഴും രോഗാവസ്ഥയുടെ മൂര്‍ധന്യത്തിലാണ് വിദ്യയെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ശ്രീവിദ്യയെ കാണാനായി വരുമ്പോള്‍ യാത്രയിലുടനീളം എന്‍റെ മനസില്‍ വിദ്യയോടൊപ്പമുള്ള യാത്രകളും ഓര്‍മകളുമായിരുന്നു. കൂടിക്കാഴ്ചകള്‍ പോയിട്ട്, ആ ശബ്ദം പോലും ഞാന്‍ കേട്ടിട്ട് വര്‍ഷങ്ങള്‍ തന്നെ കടന്നു പോയിരുന്നു. എങ്കിലും എന്നും ഞങ്ങളുടെ മനസില്‍ ഞങ്ങളുണ്ടായിരുന്നു. സ്‌നേഹം മാത്രമായിരുന്നു ഞങ്ങളുടെ മനസില്‍. ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും അതു നടന്നില്ല. സിനിമയുമായി ബന്ധപ്പെട്ട അക്കാലത്തെ ഏറെ പേര്‍ക്കും അറിയാവുന്ന കാര്യമാണത്. എന്നാല്‍ അതിന്‍റെ കാരണങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. വിവാഹം, കുടുംബം തുടങ്ങി ഞങ്ങളുടെ വ്യക്തിപരമായ സ്വപ്‌നങ്ങളും ഇഷ്ടങ്ങളും ഞങ്ങള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു. അപ്പോഴും രണ്ടു പേരും സിനിമയുടെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. വിദ്യയുടെയും എന്‍റെയും ജീവിതത്തില്‍ കാലം ഒരുപാടു…

Read More