ഒരേ ബഞ്ചിലെ സഹപാഠികള്‍; സഹപാഠി സംവിധാനം ചെയ്‌ത സനിമയിൽ അഭിനയിക്കാനായതിന്‍റെ സന്തോഷത്തിൽ മീനാക്ഷി അനൂപ്

സഹപാഠി സംവിധാനം ചെയ്ത സനിമയിൽ അഭിനയിക്കാനായതിന്‍റെ സന്തോഷത്തിലാണ് ചലച്ചിത്രതാരം മീനാക്ഷി അനൂപ്. ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയുടെ സംവിധായിക ചിന്മയിയും താനും പ്ലസ്ടുവിന് ഒരു ക്ലാസില്‍ ഒരു ബഞ്ചിലിരുന്നാണ് പഠിക്കുന്നതെന്നു മീനാക്ഷി അനൂപ്. “ഈ സ്‌കൂളില്‍ ചേരുന്നതിനു മുമ്പു രണ്ടു സ്‌കൂളിലായിരുന്നു. എന്നാല്‍, ഒരുപാടു വര്‍ഷമായി പരസ്പരം അറിയാം. കുടുംബങ്ങള്‍ തമ്മിൽ പരിചയമുണ്ട്. ഞാന്‍ ആദ്യമായി അഭിനയിച്ചത് ചിന്മയിയുടെ അച്ഛന്‍ അനില്‍ രാജ് അങ്കിള്‍ സംവിധാനം ചെയ്ത തൗസന്‍റ് എന്ന സിനിമയിലായിരുന്നു. ഏറ്റവുമൊടുവില്‍ ഞാന്‍ അഭിനയിച്ച സിനിമ അനില്‍ അങ്കിളിന്‍റെ മകളും എന്‍റെ ക്ലാസ്മേറ്റുമായ ചിന്മയി സംവിധാനം ചെയ്ത സിനിമയിലും. ഇതെനിക്കു വലിയ സന്തോഷം നല്‍കുന്നു’’-  സിനിമയിലെ കഥാപാത്രംക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമയിലെ എന്‍റെ കഥാപാത്രത്തിന്‍റെ പേര് ഗായത്രി. കേന്ദ്രകഥാപാത്രം എന്നു പറയാനാകില്ല. സ്‌കൂള്‍ പശ്ചാത്തല സിനിമയാണിത്. സ്‌കൂള്‍കുട്ടികള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന…

Read More

ചിന്ന സംവിധായിക ചിന്മയി

പ്രദീപ് ഗോപി ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന മലയാളസിനിമ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായിക ഇനി മലയാളത്തിനു സ്വന്തം. സംസ്ഥാന കലോത്സവത്തില്‍ കാലങ്ങളായി തിളങ്ങിനില്‍ക്കുന്ന ളാക്കാട്ടൂര്‍ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയും കോട്ടയം ചിറക്കടവ് സ്വദേശിയുമായ ചിന്മയി നായരാണ് ആ സിനിമയുടെ സംവിധായിക. ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊന്നു ചെയ്യുന്നത് ഇതേ സ്‌കൂളിലെ ചിന്മയിയുടെ സഹപാഠിയായ പ്രശസ്ത നടി മീനാക്ഷി അനൂപ് ആണ്. സിനിമയുടെ തിരക്കഥാകൃത്ത് ചിന്മയിയുടെ പിതാവും സംവിധായകനുമായ അനില്‍രാജാണ്. സിനിമയിലെ നായകനായി ഗായകന്‍ വിജയ് യേശുദാസ് എത്തുമ്പോള്‍ കലാഭവന്‍ ഷാജോണ്‍, കലാഭന്‍ പ്രജോദ്, സുധീര്‍, ശ്വേതാ മേനോന്‍ തുടങ്ങി മലയാള സിനിമയിലെ 23 താരങ്ങളും 400 വിദ്യാര്‍ഥികളും അഭിനയിക്കുന്നു. വ്യവസായികളായ സാബു കുരുവിളയും പ്രകാശ് കുരുവിളയുമാണ് നിര്‍മാതാക്കള്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസാണു…

Read More

അബിഗേലിനെ തിരിച്ചറിഞ്ഞതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് പ്രധാനം; ഫേസ്ബുക്ക് പോസ്റ്റുമായി ഷെയ്ന്‍ നിഗം

കൊച്ചി: കൊല്ലത്ത് കാണാതായ അബിഗേല്‍ സാറ റെജിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്ക് പ്രധാനപ്പെട്ടതാണെന്ന ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ഷെയ്ന്‍ നിഗം. കുട്ടിയെ തിരിച്ചറിയാന്‍ മാധ്യമ പ്രവര്‍ത്തകരുടെ പങ്കാണ് പ്രധാനം. ഇന്നലെ മുതല്‍ മാധ്യമങ്ങള്‍ കേട്ടു വന്ന സകല കുത്തുവാക്കുകളും ഭേദിച്ച് അവര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താനും തിരിച്ചറിയാനും സഹായിച്ചു എന്നതില്‍ തര്‍ക്കമില്ല. പോലീസ് എടുത്ത നടപടികളുടെയും സന്നാഹങ്ങളുടെയും ഫലമായിട്ടാണ് പ്രതികള്‍ക്ക് ജില്ലവിട്ട് പുറത്ത് പോകാന്‍ സാധിക്കാതെ പോയത്. അതോടൊപ്പം കൊല്ലം ആശ്രാമം പോലെ ഉള്ള ഒരു പ്രധാന ഭാഗത്ത് പട്ടാപകല്‍ ഇത്രയും പോലീസ് പരിശോധനകള്‍ ഭേദിച്ച് ഈ കുഞ്ഞുമായി വാഹനത്തില്‍ അവര്‍ എത്തിയത് ആശങ്ക ഉളവാക്കുന്നു. സന്തോഷ വാര്‍ത്തയോടൊപ്പം ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പോലീസിന് സാധിക്കട്ടെയെന്നാണ് ഷെയ്ന്‍ നിഗം ഫേസ്ബുക്കില്‍ കുറിച്ചത്.

Read More

സ്റ്റൈലിഷ് നവ്യ; ഏത് വേഷവും നന്നായി ചേരുമെന്ന് ആരാധകർ

മലയാളത്തിലെ എക്കാലത്തേയും മികച്ച നായികമാരിലൊരാളാണ് നവ്യ നായർ. വലിയൊരു ഇടവേളയ്ക്കുശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് താരമിപ്പോൾ. സിനിമയ്ക്കൊപ്പം തന്നെ സോഷ്യൽ മീഡിയകളിലും മിനി സ്ക്രീനിലുമെല്ലാം തിളങ്ങുകയാണ് താരം. താരത്തിന്‍റ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. ലാവണ്ടർ കളർ സാരിയിൽ അതീവ സുന്ദരിയായാണ് നടി ഇൻസ്റ്റയിൽ വന്നിരിക്കുന്നത്. ഇൻ ഡ്രീംസ് ഓഫ് ലാവണ്ടർ ഫീൽഡ്സ് എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. നിമിഷനേരം കൊണ്ടാണ് നടിയുടെ പുത്തൻ ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്‍റും ഏറുകയാണ്. യുവനായികമാരെക്കാളും സ്റ്റൈലിഷായാണ് നവ്യ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെടാറുളളത്.

Read More

കുഞ്ഞിനെ വളര്‍ത്തുന്നത് ഒറ്റയ്ക്കല്ല; ഇല്യാന ഡിക്രൂസ്

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള പ്രിയപ്പെട്ട നടിയാണ് ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ അച്ഛനെക്കുറിച്ചുളള വിവരങ്ങള്‍ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ സിംഗിൾ പേരന്‍റല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയുളള ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി. കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. തന്‍റെ പങ്കാളി മൈക്കിള്‍ ഡോളിനൊപ്പമുളള ചിത്രത്തിനൊപ്പം താന്‍ സിംഗിള്‍ പേരന്‍റല്ലെന്ന് താരം വ്യക്തമാക്കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇല്യാന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് വിമർശനങ്ങൾക്കു കാരണമായത്. എന്നാല്‍ ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. തന്‍റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Read More

പാട്ടുപോലെ തന്നെ മോഡലിംഗും അഭിനയവും ഇഷ്ടം; വിജയ് യേശുദാസ്

മോഡലിംഗും അഭിനയവുമൊക്കെ പണ്ടെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവസരം വന്നപ്പോള്‍ അത് സ്വീകരിച്ചു. 16 വയസുള്ള സംവിധായിക ചിന്‍മയി, ക്ലാസ് ബൈ സോൾജിയറിന്‍റെ കഥ പറഞ്ഞപ്പോള്‍തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ക്യാരക്ടറിന്‍റെ ലുക്ക് എന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്‍മയിയെ അറിയാം, ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും. കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷനെന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു. ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്. നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് കാമറയില്‍ എന്‍റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ്…

Read More

ആലിയ ഭട്ടിന്‍റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്

മുംബൈ: തെന്നിന്ത്യൻ സിനിമാതാരം രശ്മിക മന്ദാനയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷൻ ചിത്രത്തിന്‍റെ തിരക്കിലാണ് ആലിയ ഭട്ട്. ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് മുഖം മോർഫ് ചെയ്താണ് വ്യാജ വീഡിയോ ഉണ്ടാക്കുന്നത്. രശ്മികയുയെ വീഡിയോക്ക് പിന്നാലെ നടി കജോളിന്‍റെ എഐ ജനറേറ്റഡ് വീഡിയോയും ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു. കജോൾ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഡീപ് ഫേക്കിനെതിരേ രംഗത്തെത്തിയിരുന്നു.

Read More

മാര്‍ത്താണ്ഡനും മഹാറാണിയും

സംവിധാ‌‌യകൻ ജി. മാർത്താണ്ഡന്‍റെ അഞ്ചാമതു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മഹാറാണി’. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസില്‍ സ്വതന്ത്രസംവിധായകനായ അദ്ദേഹം ഒരു ദശകം പിന്നിടുമ്പോള്‍ പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പമാണ് രതീഷ് രവിയുടെ തിരക്കഥയിൽ ‘മഹാറാണി’ അണിയിച്ചൊരുക്കിയത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ലിസബത്ത് ടോമി എന്ന പുതുമുഖവും നിർണായക വേഷത്തി ലെത്തുന്നു. മഹാറാണിയിലേക്ക് എത്തിയത്… ഇഷ്‌ക് സിനിമയ്ക്കു തിരക്കഥയൊരുക്കിയ രതീഷ് രവി, സുഹൃത്തിന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പറഞ്ഞു. പക്ഷേ, മറ്റൊരു സംവിധായകനോടും രതീഷ് ആ കഥ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ വേറൊരു കഥ പ്ലാന്‍ ചെയ്യുന്നതിനിടെ ആ സംവിധായകനില്‍നിന്ന് ആ കഥ വീണ്ടും എന്‍റെയടുത്തെത്തി. അതാണു മഹാറാണി. ലോക്ക്ഡൗണ്‍ സമയത്ത് സ്‌ക്രിപ്റ്റ് റെഡിയായി. പുതുതലമുറയില്‍നിന്നു കഥയ്ക്കിണങ്ങിയ താരങ്ങളെയും കിട്ടി. ഷൈന്‍ ടോം, റോഷൻ മാത്യു… ഷൈനും റോഷനുമായിരുന്നു ആദ്യമേ…

Read More

അവൾ എന്നെ നടനാക്കി! പെയിന്‍റ് പാട്ട താഴെവച്ച കഥ പറഞ്ഞ് പാഷാണം ഷാജി

സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്‌തൊരു കഥാപാത്രത്തിന്‍റെ പേരാണ് പാഷാണം ഷാജി. എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. “പത്തു മാസംകൊണ്ട് പാഷാണം ഷാജി ഹിറ്റായി. അതുകൊണ്ടു മാത്രമാണ് എന്‍റെ ജീവിതം പച്ചപിടിച്ചത്. എനിക്കൊരു ജീവിതം തന്നതു പാഷാണം ഷാജി എന്ന കഥാപാത്രമാണ്. അതുകൊണ്ട് പാഷാണമെന്നോ പാഷാണം ഷാജിയെന്നോ ആരു വിളിച്ചാലും ഞാന്‍ സന്തോഷത്തോടെ വിളികേള്‍ക്കും.”- സാജു പറയുന്നു. സാജു എന്നാണ് എന്‍റെ യഥാര്‍ഥ പേര്. മനോജ് ഗിന്നസിന്‍റെ നവോദയ ട്രൂപ്പിനൊപ്പം ചേര്‍ന്നപ്പോള്‍ മനോജ് ഇട്ട പേരാണ് സാജു നവോദയ – സാജു കൂട്ടിച്ചേര്‍ത്തു. കരിങ്കണ്ണന്‍ എന്ന ചിത്രത്തിലൂടെ നായകപദവിയിലേക്കുയര്‍ന്ന…

Read More

ഗ്ലാമറസ് സീക്വിൻ ഗൗണിൽ തിളങ്ങി മലൈക; വൈറലായി ചിത്രങ്ങൾ

വീണ്ടും സോഷ്യൽ മീഡിയയിൽ തിളങ്ങി മലൈക അറോറ. മിന്നുന്ന തവിട്ടുനിറമുള്ള ഗോൾഡൻ ഗൗണാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ താരത്തിന്‍റെ വസ്ത്രം. തിളങ്ങുന്ന വസ്ത്രത്തിനൊപ്പമുള്ള ഹെയർസ്റ്റൈലിംഗ് മലൈകയെ കൂടുതൽ സുന്ദരിയാക്കി. നൂഡ് ഐഷാഡോ, വലിയ മസ്കാര, ചിറകുള്ള ഐലൈനർ, അതിലോലമായ കോണ്ടൂർഡ് കവിൾ, തിളങ്ങുന്ന ഹൈലൈറ്റർ, നൂഡ് ലിപ്സ്റ്റിക് എന്നിവ താരത്തിന്‍റെ ലുക്കിന് പൂർണത നൽകി. ആക്‌സസറികൾക്കായി ഡയമണ്ട് സ്റ്റഡ് കമ്മലുകളുടെ സൂക്ഷ്മമായ തിളക്കം ഉപയോഗിച്ച് തന്‍റെ വസ്ത്രം സ്‌റ്റൈൽ ചെയ്യാൻ മലൈക തിരഞ്ഞെടുത്തു. അവളുടെ വിരലുകളിൽ ഒന്നിലധികം റിംഗുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നടിയുടെ മൊത്തത്തിലുള്ള രൂപത്തിന് തികച്ചും അനുയോജ്യമായി തിളങ്ങുന്ന ഹൈഹീൽ ഷൂസും ധരിച്ചു.  സീക്വിനുകൾ കൊണ്ട് അലങ്കരിച്ചതും അതിശയകരമായ ഒരു സൈഡ് സ്ലിറ്റും ഫീച്ചർ ചെയ്യുന്നതുമായ ഷീയർ ഗൗണിൽ നടി ഗ്ലാമർ പ്രകടമാക്കി. ഈ വസ്ത്രം മലൈകയുടെ നിറമുള്ള കാലുകൾ പ്രദർശിപ്പതിലൂടെ ഫാഷൻ ഐക്കൺ എന്ന…

Read More