വിരാട് കോഹ്‌ലിയുടെ ബയോപിക്കിൽ അഭിനയിക്കുമോ? രൺബീർ കപൂറിന്‍റെ മറുപടി ഇങ്ങനെ…

സിനിമാ ലോകത്ത് തന്‍റെതായ ഇടം സൃഷ്ടിച്ച രൺബീർ കപൂർ ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്‍റെ തകർപ്പൻ പ്രകടനങ്ങൾ ആരാധകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിക്കൊടുത്തു. ഇന്ത്യ vs ന്യൂസിലാൻഡ് സെമിഫൈനലിനെക്കുറിച്ചുള്ള സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരു ബയോപിക്കിൽ വിരാട് കോഹ്‌ലിയെ അവതരിപ്പിക്കാൻ അനുയോജ്യമായ നടനെക്കുറിച്ച് രൺബീർ കപൂർ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചു. വിരാട് കോഹ്‌ലിയുടെ ബയോപിക് ചെയ്യാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്ന് അവതാരകൻ ജതിൻ സപ്രു രൺബീറിനോട് ചോദിച്ചപ്പോൾ. വിരാട് കോഹ്‌ലിയെക്കുറിച്ച് ഒരു ബയോപിക് നിർമ്മിക്കുകയാണെങ്കിൽ അതിൽ കോഹ്‌ലി തന്‍റെ വേഷം ചെയ്യണമെന്ന് രൺബീർ കപൂർ തൽക്ഷണം മറുപടി നൽകി. കാരണം വിരാട് പല അഭിനേതാക്കളെക്കാളും മികച്ചതായി കാണപ്പെടുന്നു, അദ്ദേഹത്തിന്‍റെ ഫിറ്റ്‌നസും വളരെ മികച്ചതാണെന്നാണ് മറുപടി പറഞ്ഞത്.  Ranbir Kapoor said "If a Biopic is made on Virat Kohli, then…

Read More

ഇന്ത്യനിൽ നായികയാക്കാൻ എന്നെ പരിഗണിച്ചിരുന്നു; പക്ഷേ ഊർമിള എത്തിയതോടെ എന്നെ ഒഴിവാക്കി;കസ്‌തൂരി ശങ്കർ

ഇന്ത്യൻ എന്ന സിനിമയിൽ ഊർമിള മണ്ഡോത്കർ ചെയ്ത കഥാപാത്രത്തിനായി എന്നെ പരിഗണിച്ചിരുന്നു. സ്വിം സ്യൂട്ടിൽ ഞാനും ചിത്രങ്ങൾ അയച്ചിരുന്നു. എന്നാൽ ആ സമയത്താണ് ഊർമിളയുടെ രംഗീല എന്ന സിനിമയുടെ പ്രൊമോഷൻ നടക്കുന്നത്. ഊർമിളയുടെ തന്ഹാ തന്ഹാ എന്ന ഗാനം ഹിറ്റായി. ഇതോടെ ഊർമിളയെ നായികയാക്കി. എന്നെ സിനിമയിൽ സഹോദരിയുടെ റോളിലേക്ക് വിളിച്ചു. സഹോദരിയുടെ വേഷം ചെയ്യാൻ മടിച്ചെങ്കിലും സിനിമയിലെ പ്രധാനപ്പെട്ട വേഷമാണിതെന്ന് അറിഞ്ഞപ്പോൾ ഇന്ത്യനിൽ അഭിനയിക്കുകയായിരുന്നു. സിനിമകളിൽ ഗ്ലാമറസായി അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഗൃഹലക്ഷ്മി എന്ന സീരിയൽ ചെയ്തതോടെ ആന്ധ്രയിലെ എല്ലാ വീടുകളിലെയും ഒരംഗത്തെ പോലെയായി. ഒരിക്കൽ പബിൽ വച്ച് വാഷ് റൂമിലേക്ക് പോയപ്പോൾ ക്ലീനിംഗ് ജോലിക്ക് വന്ന സ്ത്രീകളെല്ലാം എന്‍റെ ചുറ്റും കൂടി. ഗൃഹലക്ഷ്മിയിലെ തുളസി എന്ന് പറഞ്ഞ് സെൽഫികളെത്തു. പ്രേക്ഷകരുടെ സ്നേഹം ഞാൻ അടുത്തറിഞ്ഞു. -കസ്തൂരി

Read More

ഇതാര്, ബോളിവുഡ് നടിയോ? അനുശ്രീയുടെ പുതിയ ലുക്ക് കണ്ടാൽ ആരായാലുംമാറി നിൽക്കും

ബോളിവുഡ് സുന്ദരിപ്പോലെ തിളങ്ങി ദീപാവലി ആശംസകളുമായി എത്തിയ അനുശ്രീയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. തന്‍റെ നിലപാടുകള്‍ തുറന്നു പറയാറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. സന്തോഷകരമായ ദീപാവലി നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വിജയവും നിറയ്ക്കട്ടെ…എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസകള്‍… എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ഹെവി വര്‍ക്ക് ലെഹംഗയാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം പരമ്പരാഗത ഓര്‍ണമെന്‍റ്സും നെറ്റിച്ചുട്ടിയുമൊക്കെ താരം അണിഞ്ഞിട്ടുണ്ട്. . ബോളിവുഡ് നടിയെപ്പോലെയുണ്ട്, ഹോട്ട് ലുക്കാണ്, പ്രണയം തോന്നുന്നു എന്നിങ്ങനെ പോകുന്നു ചിത്രത്തിനു ലഭിച്ച കമന്‍റുകൾ.

Read More

സിനിമയിൽ അഭിനയിച്ചാൽ കൃത്യമായ പ്രതിഫലം കിട്ടുക പ്രയാസമുള്ള കാര്യമാണ്;കോട്ടയം പുരുഷൻ

സിനിമയില്‍ അഭിനയിച്ചതിന് കൃത്യമായ പ്രതിഫലം കിട്ടുന്നതൊക്കെ പ്രയാസമുള്ള കാര്യമാണ്. ചില നിര്‍മാതാക്കള്‍ക്ക് പൈസ കൊടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. പിന്നെ തരുന്ന നല്ല മനസുള്ളവരും ഉണ്ട്. സിനിമയിലേക്ക് അഭിനയിക്കാന്‍ അവസരമുണ്ടെന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ തന്നെ ചേട്ടാ ഒരു ചെറിയ പടമാണ്. വന്ന് സഹകരിക്കണമെന്ന് ഒക്കെ പറയും. എത്ര തരുമെന്ന് ചോദിക്കുമ്പോള്‍ ഇത്രയേ ഉള്ളുവെന്ന് പറഞ്ഞ് തരും. എടുത്ത് നോക്കിയാല്‍ കാര്യമായി ഉണ്ടാവില്ല. അതും കൊണ്ട് അവിടെ കിടന്ന് പ്രശ്‌നമുണ്ടാക്കുന്നതിലും ഭേദം മിണ്ടാതിരിക്കുന്നതാണ്. കാരണം എത്ര പ്രശ്‌നം ഉണ്ടാക്കിയാലും കൂടുതല്‍ കിട്ടാന്‍ പോകുന്നില്ല. പിന്നെ എന്നെയങ്ങ് കട്ട് ചെയ്ത് കളയുകയേയുള്ളു. അതുകൊണ്ട് ഒന്നും കൂടുതലായി ചോദിക്കാറില്ല. ചിലര്‍ തരും, തരുന്നത് വാങ്ങും. ഒട്ടും തരാതെ പറ്റിക്കാറില്ല. തരാനുള്ളത് വളരെ കുറച്ച് തരികയാണ് ചെയ്യുന്നത്. അമ്പതിനായിരം പറഞ്ഞിട്ട് പതിനായിരം തരും. ഇതേ ഉള്ളുവെന്ന് പറഞ്ഞാണ് ചിലര്‍ പൈസ തരിക. മൂവായിരം, അയ്യായിരം…

Read More

വീണ്ടും രശ്‌മികയുടെ ഡീപ് ഫേക്ക് വീഡിയോ

തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ്‌ ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രശ്മികയെന്ന് തോന്നിക്കുന്ന വീഡിയോയാണ്. കറുത്ത വസ്ത്രമാണ് പുതിയ വീഡിയോയിൽ ധരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതിനെ തുടർന്ന് നിരവധിപ്പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നേരത്തെ, രശ്മികയുടേതെന്ന പേരിൽ പ്രചരിച്ച മറ്റൊരു ഡീപ്‌ ഫേക്ക് വീഡിയോ വിവാദമായിരുന്നു. ലിഫ്റ്റിലേക്ക് താരം ഓടിക്കയറുന്ന രീതിയിലായിരുന്നു വീഡിയോ. സംഭവത്തിൽ ശശ്മികയെക്കൂടാതെ പ്രതികരണവുമായി അമിതാഭ് ബച്ചൻ, വിജയ് ദേവരകൊണ്ട തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിരുന്നു. ആദ്യ വീഡിയോയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ സാറാ പട്ടേലിന്‍റെ മുഖത്തിന് പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു. ഡീപ്‌ ഫേക്ക് വീഡിയോ വൈറലായതിന് പിന്നാലെ, സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് രശ്മിക മന്ദാന രംഗത്ത് വന്നിരുന്നു. എന്‍റേതെന്ന പേരിൽ…

Read More

മോഡേൺ, ഗ്ലാമറസ് പ്രിയ; വൗ…എന്ന് ആരാധകർ

പുത്തന്‍ ഫോട്ടോകളുമായെത്തിയ പ്രിയാമണി സോഷ്യൽമീഡിയയിൽ താരമായി.കറുപ്പില്‍ അതിമനോഹരിയാണ് പ്രിയാമണി. കറുത്ത ഫ്രോക്കിലാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്. സ്പഗെറ്റി ടൈപ്പിലുള്ള സ്ലീവ്‌ലെസ് ഗൗണാണിത്. വളരെ മോഡേണും ഗ്ലാമറസുമായാണ് താരം ഫോട്ടോയിലുള്ളത്. പലതരത്തിലുള്ള പോസുകളിലുള്ള ഫോട്ടോകളും പ്രിയാമണി പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരും സെലിബ്രിറ്റികളും ഫോട്ടോക്ക് കമന്‍റും ലൈക്കുമായെത്തി.

Read More

മകളുടെ കുസൃതി കാണുമ്പോൾ എനിക്ക് ഇത്രയും ക്ഷമ ഉണ്ടായിരുന്നോ എന്ന് തോന്നിപോകും

മകൾ ജീവിതത്തിലേക്ക് വന്നത് സന്തോഷകരമായ കാര്യമാണ്. ഒന്നര വയസ് കഴിഞ്ഞു. അവൾക്കും എന്നെയും ഭർത്താവിനെയും പോലെ ഭക്ഷണം വളരെ ഇഷ്ടമാണ്. അവൾ ഒറ്റയ്ക്കാണ് ഭക്ഷണം കഴിക്കുക. വാരിക്കൊടുക്കാൻ സമ്മതിക്കില്ല. ഉപ്പുമാവൊക്കെ വെച്ച് കൊടുത്താൽ അവൾ സ്വയം കഴിക്കും. വളരെ കുസൃതിയാണ്. ഒരു സ്ഥലത്ത് ഇരിക്കില്ല. എന്തെങ്കിലും പുതിയ കാര്യം ചെയ്ത് കൊണ്ടിരിക്കും. അവൾ വളരെ ഹാപ്പിയായ കുട്ടിയാണ്. കുട്ടികൾ എന്ത് ചെയ്താലും നമുക്ക് ദേഷ്യം വരില്ല. അതെന്തുകൊണ്ടാണെന്ന് അറിയില്ല. നമ്മളുടെ ഉള്ളിൽ ഇത്രയും സ്നേഹവും ക്ഷമയും ഉണ്ടായിരുന്നോ എന്ന് തോന്നും. പ്രയോരിറ്റികളിൽ കുറച്ച് മാറ്റം വന്നി‌ട്ടുണ്ട്. എല്ലാ കാര്യങ്ങളും അവളെ എങ്ങനെ ബാധിക്കുമെന്നാണ് ആലോചിക്കുന്നതെന്ന് അഭിരാമി പറഞ്ഞു.

Read More

ഇത് സാമന്ത തന്നെയോ? വിശ്വസിക്കാനാകാതെ ആരാധകർ

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത. തെന്നിന്ത്യൻ സിനിമയ്ക്ക് പുറമെ ഹിന്ദി, ഹോളിവുഡ് വെബ് സീരീസുകളിലും സാമന്ത അഭിനയിച്ചു തുടങ്ങിയിട്ടുണ്ട്. നടിയുടെ ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍ അവരുടെ കരിയറിലും വലിയ വീഴ്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വേദന നിറഞ്ഞ നിമിഷത്തെക്കുറിച്ചുമെല്ലാം സാമന്ത തുറന്ന് സംസാരിച്ചിരുന്നു. പിന്നാലെ നടിയുടെ ചില ഫോട്ടോകളാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നത്. സാമന്ത പങ്കുവയ്ക്കുന്ന ഫോട്ടോകൾ വൈറലായി മാറാറുണ്ട്. ഇത്തവണ കറുപ്പ് നിറമുള്ള ഗ്ലാമറസ് വേഷമണിഞ്ഞാണ് സാമന്ത എത്തിയത്. വളരെ ഹോട്ടായ ചിത്രങ്ങള്‍ കണ്ട് ആരാധകരും ഞെട്ടി. ശരിക്കും ഇത് നടി തന്നെയാണോ എന്നാണ് എല്ലാവരും ചോദിച്ചത്. അടുത്തിടെ എഐ ഉപയോഗിച്ച് ചില പ്രമുഖ നടിമാരുടെ വ്യാജ വീഡിയോസും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിരുന്നു. അത്തരത്തില്‍ വല്ലതുമാണോ എന്ന് ചിന്തിച്ച് പോയെന്നാണ് ചിലര്‍ നടിയുടെ ഫോട്ടോയ്ക്ക് താഴെ കമന്‍റിട്ടത്. സാമന്ത ഇങ്ങനൊരു വേഷത്തില്‍ വരുമെന്ന്…

Read More

കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും; മന്ത്രി റിയാസ് എഴുതിയ പുസ്‌തകത്തിന് ആമുഖമെഴുതി മോഹൻലാൽ

മന്ത്രി പി എ മുഹമ്മദ് റിയാസ് എഴുതിയ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമം എഴുതിയിരിക്കുന്നത് നടൻ മോഹൻലാല്‍. ‘ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ‘ഈ പുസ്തകം വായിച്ചപ്പോള്‍ എന്നില്‍ ചില പ്രത്യാശകള്‍ തളിരിട്ടുതുടങ്ങി. അനന്തമായ വിനോദസഞ്ചാര സാധ്യതകളെ നാടിന് പരിക്കേല്‍പ്പിക്കാതെ എങ്ങനെ വികസിപ്പിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. നാടിന്‍റെ ചരിത്രവും അതിന്‍റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം മനസ്സിലാക്കി എങ്ങനെ നമുക്ക് വിജയകരമായ ഒരു വിനോദസഞ്ചാരപദ്ധതി ഉണ്ടാക്കാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഗ്രന്ഥകര്‍ത്താവിനറിയാം എന്ന് ഈ പുസ്തകം പറയുന്നു. അത് അദ്ദേഹവും സംഘവും വിജയകരമായി എന്‍റെ നാട്ടില്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു.’ എന്നാണ് മോഹൻ ലാൽ എഴുതിയത്. 168 പേജുള്ള പുസ്തകമാണ് ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’. കേരളത്തിന്‍റെ വിനോദസഞ്ചാര സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പുസ്തകത്തിൽ പ്രതിപാതിക്കുന്നു.  

Read More

എട്ടാം ക്ലാസ് മുതൽ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നു; വെളിപ്പെടുത്തലുമായി അനുമോൾ

എനിക്ക് വളരെ പക്വതയുള്ള മുഖമാണെന്ന് പലരും പറയും. സ്‌കൂൾ കാലഘട്ടം മുതലേ ഇത് കേൾക്കുന്നുണ്ട്. കാരണം എട്ടാം ക്ലാസ് മുതൽ കുടുംബത്തെ നോക്കിത്തുടങ്ങിയതാണ് ഞാൻ. പക്ഷെ അന്നും എനിക്ക് ചുറ്റും കുറേ നല്ല മനുഷ്യരുണ്ടായിരുന്നു. അവരുടെ കൂടെയാണ് ഞാൻ വളർന്നത്. അതുപോലെ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിട്ടില്ല. അച്ഛൻ എല്ലാം ഒരുക്കിവച്ചിട്ടാണ് പോയത്. അതൊന്ന് മാനേജ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. അമ്മ അതെല്ലാം എന്നെക്കൊണ്ട് ചെയ്യിക്കുകയായിരുന്നു എന്ന് നടി അനുമോൾ.  നാ‌യികക്കു പുറമെ അനുമോൾ അറിയപ്പെടുന്ന കഥകളി, ഭരതനാട്യം നർത്തകി കൂടിയാണ്.

Read More