കല്ലായിയിൽ നിന്നൊരു കലാകാരൻ; മിമിക്രിരംഗത്തുനിന്നു മറ്റൊരു കലാകാരൻ കൂടി മലയാളസിനിമയിൽ സജീവമാകുന്നു

പ്രദീപ് ഗോപിമിമിക്രിരംഗത്തുനിന്നു മറ്റൊരു കലാകാരൻ കൂടി മലയാളസിനിമയിൽ സജീവമാകുന്നു. ഏതാനും സിനിമകളിലും നിരവധി സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മിമിക്രി താരം അജയ് കല്ലായി ആണ് ഇ.എം. അഷ്റഫ് സംവിധാനം ചെയ്ത ഉരു എന്ന സിനിമയിൽ ശ്രദ്ധേയവേഷത്തിലൂടെ അഭിനയരംഗത്ത് സാന്നിധ്യമറിയിക്കുന്നത്. ബേപ്പൂരിലെ ഉരുനിർമാണത്തിന്‍റെ പശ്ചാത്തലത്തിലിറങ്ങിയ ചിത്രമാണ് “ഉരു’. അടുത്തയിടെ തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിൽ മാമുക്കോയ ആണ് കേന്ദകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മാമുക്കോയ ഒരു മൂത്താശാരിയായി എത്തിയ സിനിമയിൽ ഒരു ആശാരിയുടെ വേഷത്തിലാണ് അജയ് എത്തിയത്. ഈ സിനിമയിലെ അജയ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരും അജയൻ എന്നുതന്നെ. നേരത്തെ ചന്ദനമഴ എന്ന മെഗാസീരിയിൽ ചെയ്ത വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റേജ്-ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകനായും അജയ് കല്ലായി കൈയടി നേടുന്നു. * സ്കൂൾ കാലം മുതൽ മിമിക്രി കലാരംഗത്തേക്കു കടന്നുവരുന്നത് മിമിക്രിയിലൂടെയായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി ചെയ്തു…

Read More

അനുഷ്‌ഷെട്ടിയുടെ ആദ്യത്തെ പ്രണയം ആറാംക്ലാസിൽ

എന്നോട് ഒരാൾ ആദ്യമായി പ്രണയാഭ്യർഥന നടത്തുന്നത് സ്കൂളിൽ വച്ചായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു അത്. ഒപ്പം പഠിച്ചിരുന്ന ഒരാളാണ് പ്രണയാഭ്യർഥന നടത്തിയത്. അന്ന് പ്രണയം എന്താണെന്ന് അറിയില്ലെങ്കിലും ഞാൻ ഓക്കെ പറഞ്ഞു. അത് പിന്നീട് നല്ലൊരു ഓർമയായി മാറി. ഇപ്പോഴത്തെ നായികമാരിൽ ഏറ്റവും ഇഷ്ടപ്പെട്ട നായികമാർ തൃഷയും നയൻതാരയും ഭൂമികയുമാണ്. അവരുടെ അഭിനയത്തിനൊപ്പം വ്യക്തിത്വവും ഇഷ്ടമാണ്. -അനുഷ്‌ഷെട്ടി

Read More

2018 സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ ആദരം

ചേർത്തല: മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിച്ച 2018 സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് മത്സ്യത്തൊഴിലാളികളുടെ ആദരം. 2018 ല്‍ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ രൂക്ഷമായ വെള്ളക്കെട്ടില്‍ ദുരിതയാതന അനുഭവിച്ച ജനങ്ങളുടെ രക്ഷാദൂതരായി മാറിയ മത്സ്യത്തൊഴിലാളികളുടെ യാതന കഥകള്‍ അഭ്രപാളിയില്‍ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച സിനിമാപ്രവര്‍ത്തകരെ മത്സ്യത്തൊഴിലാളികള്‍ അനുമോദിക്കാനാണ് അര്‍ത്തുങ്കലില്‍ വേദിയൊരുക്കിയത്. 2018ലെ രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളും 2018 സിനിമയിലെ കലാകാരന്മാരും സംഗമിച്ച ‘സാഗരാദരം’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി തീരദേശ മേഖലയ്ക്ക് ആവേശമായി. 2018 സിനിമയുടെ സംവിധായകൻ ജൂഡ് ആന്‍റണി, അഭിനേതാക്കളായ ടോവിനോ തോമസ്, ലാൽ, തിരക്കഥാകൃത്ത് അഖിൽ പി. ധർമജൻ എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി എൻ. രവി പരിപാടി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ഫാ. വി.പി. ജോസഫ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജാക്സൺ പൊള്ളയിൽ ആമുഖ പ്രഭാഷണം നടത്തി. രാജു ആശ്രയം,…

Read More

സ്നേഹത്തിലും ദേഷ്യത്തിലും നൂറിൽ നൂറ്; ഞാന്‍ ആഗ്രഹിച്ചതും കിട്ടിയതും മറ്റൊന്നെന്ന് ഐശ്വര്യ

എനിക്ക് ജീവിതത്തില്‍ വലിയ ആഗ്രഹങ്ങളൊന്നുമില്ല. കുറേ സ്വര്‍ണവും വസ്ത്രവും വേണമെന്നില്ല. എന്നും അഭിനയത്തില്‍ നിറഞ്ഞു നില്‍ക്കണമെന്നുമില്ലായിരുന്നു. ഞാന്‍ ആഗ്രഹിച്ചത് സ്വന്തമായൊരു വീട്, ഒരു കാറ് എന്നത് മാത്രമായിരുന്നു. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ആ വീട്ടില്‍ താമസിക്കണം എന്നായിരുന്നു ആഗ്രഹം. മക്കള്‍ വലുതായി വിവാഹം കഴിച്ച്, സ്വന്തം ജീവിതവുമായി മുന്നോട്ടുപോയ ശേഷവും തങ്ങള്‍ക്ക് ഒരുമിച്ച് സ്‌നേഹത്തോടെ ജീവിക്കാനാകണം. ഇത്രയുമാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതുപോലെയല്ല ജീവിതത്തില്‍ സംഭവിക്കുക. സ്‌നേഹത്തിന്‍റെ കാര്യത്തിലും ദേഷ്യത്തിന്‍റെ കാര്യത്തിലും ഞാന്‍ നൂറ് ശതമാനം നല്‍കുന്ന വ്യക്തിയാണ്. നടുവില്‍ നില്‍ക്കുന്ന ശീലം എനിക്കില്ല. അങ്ങനെതന്നെയായിരുന്നു ഭര്‍ത്താവിനെ സ്‌നേഹിച്ചതും പരിപാലിച്ചതും. സ്നേഹിക്കുന്നവരെ കാലു തടവിയും ചോറു വാരിക്കൊടുത്തും ഞാന്‍ വല്ലാതെ പരിഗണിക്കും. എന്നാല്‍ അത് മുതലാക്കുകയാണെന്ന് കണ്ടാല്‍ ഞാന്‍ മാറും. വിവാഹമോചനത്തിനുശേഷം എനിക്ക് മറ്റൊരു ബന്ധം വേണമെന്ന തോന്നലുണ്ടായിട്ടില്ല. -ഐശ്വര്യ

Read More

മീന എന്നെ കണ്ട് ഭയന്നു; മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായതെന്ന് രാജ് കിരൺ 

എൻ രാസാവിൻ മനസിലെ എന്ന സിനിമയിലേക്ക് നായികയെ തേടിക്കൊണ്ടിരിക്കവെ ഒരു വാരികയിൽ മീനയുടെ ഫോട്ടോ കണ്ടു. ഇവർ നായികാ വേഷത്തിന് ചേരും, ഇതാരാണെന്ന് അന്വേഷിക്കാൻ സംവിധായകൻ കസ്തൂരി രാജയോട് ഞാൻ പറഞ്ഞു. ചെറിയ പെൺകുട്ടിയാണ് സർ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ മീനയെ നായികയായി തീരുമാനിച്ചു. ഷൂട്ടിംഗ് അവസാനിക്കുന്നത് വരെ അവൾ എന്നോട് സംസാരിച്ചതേയില്ല. എന്നെ കണ്ട് ഭയന്നു. ഞാൻ പാവമാണെന്ന് പറഞ്ഞ് മനസിലാക്കാൻ അമ്മ ശ്രമിച്ചിട്ടും മീനയുടെ ഭയം മാറിയില്ല. മീന കഥാപാത്രമായി ജീവിച്ചതിനാലാണ് ആ സിനിമ വൻ വിജയമായത്. 15 വയസേ അന്നുള്ളൂ. ആ ചെറിയ പ്രായത്തിൽ അത്രയും വലിയ കഥാപാത്രം ചെയ്തത് ചെറിയ കാര്യമല്ല. ആ കാലഘട്ടങ്ങളിൽ ഇന്നത്തെ പോലെ കാരവാനൊന്നും ഇല്ല. അഞ്ചോ ആറോ ലൊക്കേഷനുകളിലാണ് ഗാനരംഗം ഷൂട്ട് ചെയ്യുക. അത്രയും കോസ്റ്റ്യൂമുകളും മാറണം. റോഡരികിൽ കാർ നിർത്തി കാറിന് പിന്നിൽനിന്ന്…

Read More

പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ പറഞ്ഞു; ഞാന്‍ എന്‍റെ ശരീരത്തില്‍ സന്തുഷ്ടയാണെന്ന് സാന്യ മല്‍ഹോത്ര

ദംഗലിലൂടെ വരവറിയിച്ച നടിയാണ് സാന്യ മല്‍ഹോത്ര. ആമിര്‍ ഖാന്‍ നായകനായ ആദ്യചിത്രത്തിലെ സാന്യയുടെ പ്രകടനം ശ്രദ്ധ നേടുകയും ചെയ്തു. പിന്നീടിങ്ങോട്ട് തീര്‍ത്തും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തുകയായിരുന്നു.ദംഗലിന് മുമ്പ് തനിക്കുണ്ടായ ചില അനുഭവങ്ങള്‍ മുന്പൊരിക്കൽ നടി തുറന്നു പറഞ്ഞിരുന്നു. താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാകുന്നതും നിര്‍ബന്ധിച്ച് സര്‍ജറി ചെയ്യിപ്പിക്കുന്നതുമൊക്കെ ബോളിവുഡില്‍ പതിവാണ്. തന്നോടും അങ്ങനെ പറഞ്ഞിട്ടുണ്ടെന്നാണ് സാന്യ പറയുന്നത്. താരം മുമ്പ് നല്‍കിയൊരു അഭിമുഖത്തിലെ ഭാഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ഞാന്‍ ഓര്‍ക്കുന്നുണ്ട്. ദംഗലിന്‍റെ സമയത്ത് ഒരാള്‍ എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറഞ്ഞു. അങ്ങനൊന്ന് കേട്ടിട്ടില്ലല്ലോ സഹോദരാ എന്ന് ഞാന്‍ പറഞ്ഞു. ഒരാള്‍ക്ക് എങ്ങനെയാണ് എന്നോട് താടിയെല്ല് ശരിയാക്കാന്‍ പറയാന്‍ പറ്റുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു ‘- സാന്യ പറയുന്നു. തന്‍റെ ശരീരത്തിന്‍റെ കാര്യത്തില്‍ വളരെ സന്തുഷ്ടയാണെന്നും സാന്യ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഞാന്‍ എന്‍റെ ശരീരത്തില്‍…

Read More

യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുമോയെന്ന് ചോദ്യം ! വ്യത്യസ്ഥമായ മറുപടിയുമായി നിഖിലും ശ്രീതുവും

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിന് നിരവധി ആരാധകരാണുള്ളത്. സൂപ്പര്‍ഹിറ്റായ ഈ പരമ്പരയിലെ കഥാപാത്രങ്ങളെയും മലയാളി പ്രേക്ഷകര്‍ അവരുടെ ഹൃദയത്തിലാണ് കൊണ്ടു നടക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നിഖിലും ശ്രീതുവും ആണ്. അലീന എന്ന കഥാപാത്രമായി ശ്രീതുവും അമ്പാടി എന്ന കഥാപാത്രമായി നിഖിലും ആണ് പരമ്പരയില്‍ എത്തുന്നത്. സീരിയലില്‍ പ്രണയ ജോഡികളാണ് അമ്പാടിയും അലീനയും. അലീനയും അമ്പാടിയും യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും ഒന്നിക്കണം എന്നാണ് ആരാധകരുടെ ആഗ്രഹം. ഇരുവരുടെയും പുതിയ ഫോട്ടോകള്‍ കാണുമ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ സംശയങ്ങളും ഉണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ റീല്‍സുമായി എത്താറുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ ശ്രീതുവും നിഖിലും. വിവാഹം ഒട്ടും പ്രതീക്ഷിക്കാതെ നടക്കുമെന്ന് പറഞ്ഞ ശ്രീതു താനും നിഖിലും തമ്മില്‍ പ്രണയത്തിലല്ലെന്നും റിയല്‍ ലൈഫില്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ്…

Read More

ആദ്യനായികയായി ജെനീലിയ മാത്രം; അവൾ എനിക്ക് കുട്ടിയെപോലെയായിരുന്നെന്ന് സിദ്ധാർഥ്

എന്‍റെ ആദ്യ സിനിമ ബോയ്സിലെ നായിക ജെനീലിയ എനിക്ക് കുട്ടിയെപോലെയായിരുന്നു. അവളെ ഞാൻ തമിഴും തെലുങ്കും പഠിപ്പിച്ചു. അവൾ ദിവസവും സെറ്റിൽ കരയുമായിരുന്നു. ശങ്കർ സാർ രണ്ട് മൂന്ന് പേജ് ഡയലോഗ് കൊടുത്തിട്ട് പോവും. എനിക്ക് തമിഴ് അറിയില്ലെന്ന് പറഞ്ഞ് അവൾ കരയും. ഈ കുട്ടി വല്ലാതെ പേടിക്കുന്നു, നീ ഡയലോഗ് പറഞ്ഞ് കൊടുക്കുമോ എന്ന് എന്നോട് സാർ ചോദിച്ചു. അങ്ങനെ ഞാൻ ഡയലോഗ് ട്യൂഷനെടുത്തു. ഒരു ഗാനരംഗം ഷൂട്ട് ചെയ്യുന്ന ദിവസത്തിന്‍റെ പിറ്റേന്ന് ജെനീലിയക്ക് ബോംബെയിൽ പരീക്ഷയായിരുന്നു. രാത്രിയായിരുന്നു ഷൂട്ട്. കട്ട് പറഞ്ഞാൽ ഉടനെ കാറിലിരുന്ന് ഞാൻ അവൾക്ക് എക്കണോമിക്സിന്‍റെ ട്യൂഷനെടുക്കും. അവളുടെ ആദ്യ നായകൻ ഞാനാണ്. എന്‍റെ ആദ്യ നായിക അവളും. എന്‍റെ ആദ്യ നായികയായി ഈ ജന്മത്തിൽ മറ്റൊരാളെയും സങ്കൽപ്പിക്കാൻ പറ്റില്ല. – സിദ്ധാർഥ്

Read More

ഒടിടി റിലീസ്: തിയറ്ററുകള്‍ അടച്ചിട്ടു ഫിയോകിന്‍റെ സമരം

കൊച്ചി: മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഒടിടി റിലീസിനെതിരെ തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് നടത്തുന്ന സൂചന സമരം തുടങ്ങി. സമരത്തിന്റെ ഭാഗമായിട്ട് ഇന്നും നാളെയും തീയറ്ററുകള്‍ അടഞ്ഞു കിടക്കും. സിനിമ, തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞാല്‍ മാത്രമേ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാവൂ എന്നായിരുന്നു തിയേറ്റര്‍ ഉടമകളും നിര്‍മാതാക്കളും തമ്മിലുള്ള ധാരണ. എന്നാല്‍ ചില നിര്‍മാതാക്കള്‍ ഈ കരാര്‍ പൂര്‍ണമായും ലംഘിക്കുന്നുവെന്നാണ് ഫിയോക്കിന്‍റെ പരാതി. ഇതേ തുടര്‍ന്നാണ് രണ്ടു ദിവസം തിയറ്ററുകള്‍ അടച്ച് സമരം നടത്തുന്നത്. അതേസമയം, എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ തിയേറ്ററുകള്‍ അടച്ചിട്ടില്ല.

Read More

ആ ‘കണ്ണിറുക്കല്‍’ ആരുടെ ഐഡിയ ! തന്റെ ഐഡിയയെന്ന് പ്രിയ വാര്യര്‍; ഓര്‍മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമര്‍ ലുലു…

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ സിനിമയിലായിരുന്നു ഈ രംഗം. വൈറലായ ഈ കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നിലും താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്. എന്നാല്‍ വീഡിയോ വൈറലായതോടെ സംവിധായകന്‍ ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു. കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വീഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം. അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്. ആ ടിവി ഷോയില്‍ ഒമറും പ്രിയയ്‌ക്കൊപ്പം ഉണ്ട്. ”അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ”, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമര്‍ പങ്കുവച്ചത്. പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ്…

Read More