തിയറ്ററുകൾ വലിയ നഷ്ടത്തിൽ; നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്

നിശ്ചിത നിലവാരമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്ന തീരുമാനവുമായി തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്.ഇത്തരത്തിൽ അനുമതി ലഭിക്കാത്ത സിനിമകൾ തിയറ്ററിൽ പ്രദർശിപ്പിക്കണമെങ്കിൽ വാടക നൽകേണ്ടിവരും. തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഫിയോക് പ്രസിഡന്‍റ് എം. വിജയകുമാർ പറഞ്ഞു. ഈ വർഷം എഴുപതോളം സിനിമകൾ റിലീസ് ചെയ്തെങ്കിലും തിയറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് അതിൽ വിരലിലെണ്ണാവുന്നവയാണെന്നും സംഘടന പറയുന്നു. ഒരുപാടു സിനിമകൾ ഒന്നിച്ച് റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഒരെണ്ണം പോലും വിജയിക്കുന്നല്ല. ഇത്രയും നാളത്തെ അനുഭവ പരിചയം കൊണ്ട് ഏതൊക്കെ സിനിമ ഓടും, ഓടില്ല എന്ന് തിയേറ്റർ നടത്തുന്നവർക്ക് ബോധ്യമുണ്ട്. ഇനി ഞങ്ങളുടെ കണക്കുകൂട്ടലിൽ ഓടും എന്ന് തോന്നുന്ന സിനിമ മാത്രം പ്രദർശിപ്പിച്ചാൽ മതിയെന്നാണ് ആലോചിക്കുന്നത്. അത്രത്തോളം നഷ്ടം സഹിച്ചാണ് തിയറ്ററുടമകൾ പടം ഓടിക്കുന്നത്. ഇന്നുവരെ സിനിമാലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണ് സിനിമാ തിയറ്ററുകൾ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.…

Read More

തമിഴ് സംവിധായകനും നടനുമായ മനോബാല അന്തരിച്ചു

ചെന്നൈ: നടനും നിർമാതാവും സംവിധായകനുമായ മനോബാല(69) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്‌സയിലായിരുന്നു. ഇന്നുച്ചയ്ക്ക് ചെന്നൈയിൽ ആയിരുന്നു അന്ത്യം. തമിഴിലും മലയാളത്തിലുമായി 450ല്‍പരം സിനിമകളില്‍ വേഷമിട്ട അദ്ദേഹം 24 ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.1979ൽ പുതിയ വാരങ്ങൾ എന്ന ചിത്രത്തിലൂടെ ഭാരതിരാജയുടെ സഹ സംവിധായകനായാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1982ല്‍ പുറത്തിറങ്ങിയ ആഗായ ഗംഗേ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. രജനികാന്ത് അഭിനയിച്ച ഊര്‍ക്കാവലന്‍ (1987), മോഹന്‍ അഭിനയിച്ച പിള്ള നില്ല (1985) എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്ത ചിത്രങ്ങള്‍.

Read More

16 മണിക്കൂർ കൊണ്ടൊരു സിനിമ; മലയാളപ്പെരുമ ലോകത്തിന്‍റെ നെറുകയിലെത്തിച്ച് ‘എന്ന് സാക്ഷാൽ ദൈവം’

സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ടു പൂർത്തീകരിച്ച ‘എന്ന് സാക്ഷാൽ ദൈവം’ എന്ന സിനിമ ലോക റിക്കാർഡ് നേട്ടത്തിനർഹമായിരിക്കുന്നു. പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതിലൂടെയാണ് സിനിമ ലോകത്തിന്‍റെ നെറുകയിലെത്തിയത്. യുആർഎഫ് (യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം) വേൾഡ് റിക്കാർഡ്, ഇന്‍റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ് ബഹുമതികളാണ് ചിത്രം കരസ്ഥ മാക്കിയത്. ഡബ്ല്യു എഫ് സി എൻ , സി ഓ ഡി, മൂവിവുഡ് എന്നീ ഒടിടി പ്ളാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്തത്. സ്ത്രീധനപീഡനം കാരണം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ ദുരൂഹത തേടി മരണ വീട്ടിൽ എത്തുന്ന യുട്യൂബ് വ്ളോഗറും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. തിരുവനന്തപുര ത്തായിരുന്നു മുഴുവൻ ചിത്രീകരണവും നടന്നത്. അനസ് ജെ റഹിം, മാനസപ്രഭു, കെ പി എ…

Read More

സിനിമയിൽ മാത്രമേയുള്ളു തോന്നുന്ന സമയത്തുള്ള വരവ്; തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ‌

രാവിലെ എഴുന്നേറ്റ് വരികയെന്നത് പലർക്കും ബുദ്ധിമുട്ടായിരിക്കും. എന്നാൽ പോലും നമ്മൾ ഒരു ടൈം പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് വരാതിരിക്കുമ്പോൾ പ്രശ്നമാണ്. അല്ലെങ്കിൽ കൃത്യമായി പറയണം. സീനിയേർസ് ആക്ടർമാരെയുൾപ്പെടെ കാത്തിരിപ്പിക്കുകയെന്ന പരിപാടി എനിക്കൊന്നും ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്. ഓഫീസ് ജോലിയിൽ നമ്മൾ കൃത്യസമയത്ത് പഞ്ച് ചെയ്ത് കയറാറില്ലേ. എത്ര ദിവസം നമുക്ക് ഉഴപ്പാൻ പറ്റും. അവിടെയാവുമ്പോൾ ഈ പേടിയുണ്ട്. സിനിമയിൽ മാത്രമേയുള്ളു തോന്നുന്ന സമയത്തുള്ള വരവ്. അത് ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണ്.‌ -ധ്യാൻ ശ്രീനിവാസൻ

Read More

പൊന്നിയിൻ സെൽവനിൽ കീർത്തി അഭിനയിക്കേണ്ടതായിരുന്നു, പക്ഷേ…  കൈവിട്ട സിനിമയെക്കുറിച്ച് അമ്മ മേനക

തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മലയാളി നടിയാണ് കീർത്തി സുരേഷ്. വിജയ്, രജിനികാന്ത് ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾക്കൊപ്പം കീർത്തി ഇതിനകം അഭിനയിച്ചു. അഭിനയപ്രാധാന്യമുള്ള വേഷമാണ് കീർത്തിക്ക് ലഭിച്ചിരിക്കുന്നത്. മഹാനടിക്ക് ശേഷം നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയായി മാറിയിരിക്കുകയാണ് ദസറ. കരിയറിൽ നടിക്ക് നാഴികക്കല്ലാവുന്ന മറ്റൊരു സിനിമ കീർത്തി ഉപേക്ഷിക്കുകയാണുണ്ടായത്. തമിഴകം ഇന്ന് ആഘോഷിക്കുന്ന പൊന്നിയിൻ സെൽവൻ എന്ന സിനിമയാണ് കീർത്തി വേണ്ടെന്ന് വച്ചത്. പകരം നടി ചെയ്ത സിനിമ രജിനികാന്ത് നായകനായ അണ്ണാത്തെയാണ്. അണ്ണാത്തെ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ ഹിറ്റാവുകയും ചെയ്തു. ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് പൊന്നിയിൻ സെൽവനിൽ അഭിനയിച്ചത്.  സിനിമയിൽ കീർത്തി അഭിനയിക്കാതിരുന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടിയുടെ അമ്മയും പഴയകാല നടിയുമായ മേനക സുരേഷ്. കുന്ദവി, പൂങ്കുഴലി എന്നീ കഥാപാത്രങ്ങളിലൊന്നിന് കീർത്തിയെ പരിഗണിച്ചിരുന്നെന്നും എന്നാൽ ഇതിലേതാണെന്ന് തനിക്ക് കൃത്യമായി…

Read More

ഒരു കുടുംബത്തെ കൈകാര്യം ചെയ്യാൻ സ്വയം തയാറാകുന്ന സമയത്ത് കല്യാണം; മനസ് തുറന്ന് നിഖില

പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്തയയ്ക്കുന്നത് അനീതിയാണെന്ന് നടി നിഖില വിമല്‍. തന്‍റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് നിഖില തന്‍റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞത്. പെൺകുട്ടികളെ ഡിഗ്രിക്ക് ചേർക്കുന്നതുപോലും അത് പറഞ്ഞ് കല്യാണം നടത്താനാണെന്നും നിഖില പറഞ്ഞു.””പെൺകുട്ടികളെ പഠിക്കാനാണെന്ന് പറഞ്ഞ് കോളജിൽ ചേർക്കും. അങ്ങനെ ചേർക്കുന്നതുതന്നെ ഡിഗ്രിക്ക് പഠിക്കുകയാണെന്ന് പറഞ്ഞ് കല്യാണം നടത്താൻ വേണ്ടിയാണ്. അതെനിക്ക് ഭയങ്കര എതിർപ്പുള്ള ഒരു കാര്യമാണ്. എന്‍റെ ഫ്രണ്ട്‌സിനെയൊക്കെ മാക്‌സിമം എങ്ങനെയെങ്കിലുമൊക്കെ പിടിച്ച് നിർത്താൻ ഞാൻ ശ്രമിക്കാറുണ്ടായിരുന്നു. എങ്ങനെയെങ്കിലും പഠിച്ചിട്ട് പോ പഠിച്ചിട്ട് പോ എന്നൊക്കെ ഞാൻ പറയുമായിരുന്നു. അത് കഴിഞ്ഞിട്ട് പിന്നെ അവർക്ക് അങ്ങനെയൊരു ജീവിതമുണ്ടാകാനുള്ള സാധ്യതയില്ല. പണ്ടുള്ള ആൾക്കാരെ ഇതുപോലെ കല്യാണം കഴിപ്പിക്കുന്നതിൽ പ്രശ്‌നമില്ല. കാരണം അതായിരുന്നു അവർ ചെയ്തുകൊണ്ടിരുന്ന കാര്യം. അവരെ സംബന്ധിച്ച് കല്യാണം കഴിക്കുക, കുടുംബം നോക്കുക എന്നതായിരുന്ന വലിയ കാര്യം.…

Read More

ഏത് സമയത്തും എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലുമെന്ന് ബാല

  കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന നടൻ ബാലയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചുറുചുറുക്കോടെ ആരോഗ്യം വീണ്ടെടുത്ത് മിടുക്കനായാണ് ബാലയെ വീഡിയോയിൽ കാണാൻ കഴിയുക. ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും നല്ല പടങ്ങൾ ചെയ്യണമെന്നും ബാല പറയുന്നു. <i>ഏകദേശം രണ്ട് മാസമായി ഇങ്ങനെ വന്ന് സംസാരിച്ചിട്ട്. നിങ്ങളുടെ എല്ലാവരുടെയും ആത്മാ‍ർഥമായ പ്രാർ‌ത്ഥനയും ദൈവത്തിന്‍റെ അനുഗ്രഹവും കൊണ്ട് വീണ്ടും ഒരു പുതിയ ജീവിതം മുന്നോട്ട് പോവുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യം സ്നേഹമാണ്. അത് ഞാൻ അറിഞ്ഞത് ലക്ഷക്കണക്കിന് പേ‍രിലൂടെ എന്‍റെ ജന്മദിനത്തിനാണ്. അന്ന് എനിക്ക് നാൽപത് വയസ്സ് ആകുകയായിരുന്നു. എന്‍റെ നാൽപതാം വയസ്സിൽ ആ നാലാം തീയതിയാണ് ഇത്രയും ലക്ഷം ആളുകൾ എന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നത്. <iframe src=”https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FActorBalaOfficial%2Fvideos%2F104961999259768%2F&show_text=false&width=560&t=0″ width=”560″ height=”314″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay;…

Read More

‘ഒത്തിരി സ്നേഹത്തോടെ’… ലണ്ടനിൽ അടിച്ചുപൊളിച്ച് നമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന നടി നമിത പ്രമോദിന്‍റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സഹോദരി അഖിതയ്ക്കൊപ്പമാണ് താരം അവധി ആഘോഷിക്കുന്നത്. ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് നമിതയുടെ സഹോദരി അഖിത. ലണ്ടനിൽ നിന്നും ഒത്തിരി സ്നേഹത്തോടെ എന്ന കുറിപ്പുമായാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വെസ്റ്റേൺ ഡ്രെസിൽ സ്റ്റൈലിഷായാണ് നമിത ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുമായി എത്തിയിരിക്കുന്നത്. 2011-ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്. വിനിൽ സ്കറിയ വർഗീസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രജ്നി’ ആണ് താരത്തിന്‍റെ പുതിയ ചിത്രം. സമ്മർടൗൺ കഫേ എന്ന പേരിൽ കൊച്ചി പനന്പള്ളി നഗറിൽ പുതിയ റെസ്റ്റോ കഫേയും താരം ആരംഭിച്ചിരുന്നു.

Read More

ഇന്‍റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതില്‍ ഒരു കുറ്റബോധവും ഇല്ല; സിനിമയെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകൾ മാറിയെന്ന് വിൻസി

സിനിമയെക്കുറിച്ചുള്ള എന്‍റെ കാഴ്ചപ്പാടുകൾ ഒരുപാട് മാറി. നടി ആകമെന്ന് പറയുമ്പോള്‍ പണം പ്രശസ്തി എന്നൊക്കെയായിരുന്നു കരുതിയത്. പക്ഷെ ഇപ്പോള്‍ നല്ല വേഷങ്ങള്‍ ചെയ്യണം, ഞാന്‍ ചെയ്ത കഥാപാത്രം നന്നായിരുന്നു എന്ന് ആരെങ്കിലും പറയുന്നത് കേള്‍ക്കണം എന്നതൊക്കെയാണ് ആഗ്രഹം. ഓരോ ദിവസവും താൻ അഭിനയം പഠിച്ചുകൊണ്ടിരിക്കുകയാണ്. രേഖയിലെ ഇന്‍റിമേറ്റ് രംഗങ്ങള്‍ അഭിനയിച്ചതില്‍ എനിക്ക് ഒരു കുറ്റബോധവും ഇല്ല. പറയുന്നവര്‍ക്ക് എന്തും പറയാം. കഥ വായിച്ച് എനിക്ക് കണ്‍വിന്‍സിംഗ് ആയ ശേഷം മാത്രമാണ് ചെയ്യുന്നത്. അങ്ങനെ ഒരു രംഗമുണ്ടെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാരോട് ഞാന്‍ പറഞ്ഞിരുന്നു. പല തരത്തിലുള്ള വിമര്‍ശനങ്ങളും പ്രതീക്ഷിച്ചിരുന്നു. വീട്ടുകാര്‍ ഇപ്പോഴും അത് പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. -വിൻസി അലോഷ്യസ്

Read More

ശ്രീനാഥ് ഭാസി  സംഘടനയില്‍ അംഗത്വമെടുക്കാന്‍ മുന്നോട്ട് വന്നതിനെക്കുറിച്ച് ബാബുരാജ്

നടന്‍ ശ്രീനാഥ് ഭാസി അമ്മയിലെ പ്രാഥമികാംഗത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. അവസാന തീരുമാനം എക്‌സിക്യുട്ടീവ് കമ്മിറ്റിയുടേതായിരിക്കും. അമ്മയിലെ അംഗത്വത്തിന് വേണ്ടി അപേക്ഷിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ലഭിച്ചത്. അതുകൊണ്ട് അതിന്‍റെ വില നന്നായി അറിയാം. തെറ്റുപറ്റുമ്പോള്‍ ചൂണ്ടിക്കാട്ടാനും പ്രതിസന്ധി വരുമ്പോള്‍ പിന്തുണയ്ക്കാനും ഒരു സംഘടനയുടെ പിന്‍ബലം നല്ലതാണ്. എല്ലാവര്‍ക്കും ഏതെങ്കിലുമൊരു സംഘടനയില്‍ അംഗത്വം വേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഒരു പ്രശ്‌നം വരുമ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സംഘടനകളുമായി മാത്രമേ ചര്‍ച്ച ചെയ്യൂ. പത്തുവര്‍ഷത്തിലേറെയായി സിനിമയിലുള്ള ശ്രീനാഥ് ഭാസി ഇപ്പോള്‍ സംഘടനയില്‍ അംഗത്വമെടുക്കാന്‍ മുന്നോട്ട് വന്നതിന്‍റെ അര്‍ഥം അദ്ദേഹത്തിന് മാറ്റമുണ്ടായിട്ടുണ്ടെന്നുതന്നെയാണ്. എല്ലാം കലങ്ങി തെളിയുന്ന സമയം വരും. -ബാബുരാജ്

Read More