ജാതകം നോക്കി അവസരം: ഈ വിവരക്കേട് അംഗീകരിക്കാനാകില്ലെന്നു നടി ഫലഖ് നാസ്

ഹിന്ദി ടെലിവിഷന്‍ രംഗത്തെ പ്രശസ്ത നടിയാണ് ഫലഖ് നാസ്. താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിനു മുമ്പായി അവരുടെ ജാതകം ചോദിക്കുന്ന ബോളിവുഡിലെ പുതിയ രീതിയെക്കുറിച്ചു സംസാരിക്കുകയാണ് താരം. ഈ രീതി കാരണമാണ് പല കഴിവുളള താരങ്ങള്‍ക്കും അവസരം കിട്ടാതെ പോകുന്നതെന്നും ഫലഖ് നാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ അവസരം ലഭിച്ചിരുന്നത് അഭിനയിക്കാനുള്ള കഴിവ് നോക്കിയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നോക്കിയിട്ടെന്നായി. ഇപ്പോള്‍ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ജോലി തരും മുമ്പ് അവര്‍ നമ്മുടെ ജാതകം നോക്കും. അതു നോക്കി ഈ കഥാപാത്രം ചെയ്താല്‍ ഹിറ്റാകുമോ എന്ന് അവര്‍ നോക്കും. ഇന്നലെ എനിക്കൊരു കോള്‍ വന്നു. പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേര് പറയുന്നില്ല. വളരെ പഴയതോ വളരെ പുതിയതോ അല്ല. ഒരു ചാനലില്‍ ഒരു ഷോ വരുന്നുണ്ടെന്നും ഇതാണു കഥാപാത്രമെന്നും പറഞ്ഞു. നല്ലത്, ഞാന്‍ എന്താണു…

Read More

താരപ്രഭയിൽ ട്വന്‍റി 20 : നടിമാരായ വീണാ നായർ അഞ്ജലി നായർ ലക്ഷ്മിപ്രിയ എന്നിവർ സ്ഥാനാർഥികൾ; തൃക്കാക്കരയിൽ അഖിൽ മാരാരും, അങ്കമാലിയിൽ പ്രോമി കുര്യാക്കോസും

നടിമാരായ വീണാ നായർ, അഞ്ജലി നായ‌ർ, ലക്ഷ്മി പ്രിയ എന്നിവർ ട്വന്‍റി 20 യിൽ ചേർ‌ന്നു. വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും മത്സരിക്കുമെന്ന് ചെയർമാൻ സാബു എം ജേക്കബ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്‍റി 20 മത്സരിക്കുമെന്ന് സാബു എം ജേക്കബ് പറഞ്ഞു. 2007-ൽ സ്വാതി തിരുനാൾ കോളജ് യൂണിയൻ എസ്എഫ്ഐ ചെയർപേഴ്സൺ ആയിരുന്നു വീണാ നായർ. കോട്ടയം അയ്മനം പരിപ്പ് സ്വദേശിനിയാണ്. രാഷ്ട്രീയത്തിലാദ്യമാണ് അഞ്‍ജലി നായർ. മുൻ വർഷങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ലക്ഷ്മി പ്രിയ. ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പാർട്ടിയിലും അംഗത്വം എടുത്തിരുന്നില്ലന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. തൃക്കാക്കരയിൽ സംവിധായകൻ അഖിൽ മാരാർ സ്ഥാനാർഥിയാകും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയുമാണ് സ്ഥാനാർഥികൾ. അങ്കമാലിയിൽ റിയാലിറ്റി ഷോ…

Read More

ഇളംനിലാവ് പൊഴിയുന്നു…

ഇന്ത്യയിലെ മുഴുവൻ ഭാഷകളിലെയും സംസ്ഥാനങ്ങളിലെയും മികച്ച സാഹിത്യത്തിന് ലഭിക്കുന്ന അംഗീകാരമാണ് ജ്ഞാനപീഠം. അതുകൊണ്ടു തന്നെ ഭാരതത്തിലെ ഏറ്റവും ഉന്നതമായ പുരസ്കാരമാണിത്. നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാട്ടിലേക്ക് ഈ പുരസ്കാരം എത്തുന്നത് എന്ന സവിശേഷതയും ഉണ്ട്. അതിനാൽ തന്നെ നമുക്കിത് ആഘോഷിക്കാം. ജ്ഞാനപീഠം പുരസ്കാരം ലഭിച്ചപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ആർ. വൈരമുത്തു ഇത് പറഞ്ഞ ഉടനെ പരിസരത്ത് വൻ ശബ്ദഘോഷത്തിൽ പടക്കം പൊട്ടുകയാണ്. കാതടപ്പിക്കുന്ന ആഘോഷ പൊടിപൂരം നീണ്ടു നിണ്ട് പോയപ്പോൾ വൈരമുത്തു തന്നെ ഇടപെട്ട് വെടിക്കെട്ട് നിർത്തിവയ്ക്കുന്നു. തമിഴ് ജനതയുടെ താരാരാധനയുടെ സവിശേഷതയാണിത്. എന്തായാലും കാൽനൂറ്റാണ്ടിന് ഇപ്പുറം വൈരമുത്തുവിലൂടെ തമിഴകത്തിന് ലഭിച്ച പരമോന്നത അംഗീകാരം വൻ രീതിയിൽ ആഘോഷിക്കപ്പെടുകയാണ്. തമിഴ് നാട്ടിൽ മാത്രം ഒതുങ്ങുന്ന ഒരു കവിയും നോവലിസ്റ്റും ഗാനരചയിതാവുമല്ല വൈരമുത്തു. ഇന്ത്യയിലെ 23 ഭാഷകളിൽ കള്ളിക്കാട് ചരിതം എന്ന അദ്ദേഹത്തിന്‍റെ നോവൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.…

Read More

ആക്ഷൻ ക്രൈം ത്രില്ലർ ചിത്രം ‘കിരാത’ 27ന്

സാക്ഷരതയിൽ മുന്നിൽ നില്ക്കുന്നവരെന്ന് നാം ഊറ്റം കൊള്ളുമ്പോഴും അന്ധവിശ്വാസത്തിന്‍റെ ചുഴിയിൽപ്പെട്ട് ഒരു വലിയ സമൂഹം കാട്ടിക്കൂട്ടുന്ന കൊടും ചെയ്തികൾ, മനുഷ്യ മനസാക്ഷിയെ തീർത്തും ഞെട്ടിക്കുന്നതാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച യഥാർഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായ് 27ന് തിയറ്ററുകളിലെത്തുന്ന ചിത്രം “കിരാത’ അതിന്‍റെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. എം.ആർ. ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ. രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗ റോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി.കെ. പണിക്കർ, എസ്.ആർ. ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി. ഉണ്ണിത്താൻ, മിന്നു മെറിൻ, അതുല്യ നടരാജൻ, ശിഖ മനോജ്, ആൻമേരി, ആർഷ റെഡ്ഢി, മാസ്റ്റർ ഇയാൻ റോഷൻ, ബേബി ഫാബിയ അനസ്ഖാൻ,…

Read More

തമിഴ് സംവിധായകന്‍ മോശമായി പെരുമാറി: വെളിപ്പെടുത്തലുമായി ലാവണ്യ ത്രിപാഠി

തെലുങ്ക് സിനിമയിലെ ശ്രദ്ധേയയായ നടിയാണ് ലാവണ്യ ത്രിപാഠി. മോഡലിംഗിലൂടെയാണ് ലാവണ്യ തന്‍റെ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോഴിതാ ഒരു തമിഴ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. അടുത്തയിടെ നടന്ന ഒരു ആരാധക സംഗമത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാറായ സമയത്ത് ആ ചിത്രത്തിന്‍റെ സംവിധായകന്‍ എന്നെ അസ്വസ്ഥയാക്കുന്ന തരത്തില്‍ പെരുമാറി. ഇത് ശരിയല്ലെന്ന് തോന്നിയതിനെത്തുടര്‍ന്ന് ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചു. എന്‍റെ നിലപാട് വ്യക്തമാക്കിയതോടെ സംവിധായകനും കൂട്ടരും എനിക്കെതിരെ കേസ് കൊടുക്കുകയും പത്രങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അന്ന് ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. ആരോടും സഹായം ചോദിച്ചില്ല. പക്ഷേ ആ സമ്മര്‍ദം കാരണം, ഒരുദിവസം ഞാന്‍ വീട്ടിലിരുന്നു കരഞ്ഞു. സാധാരണ ഞാന്‍ കരയാറില്ല. കരഞ്ഞതിന് ശേഷം ഞാന്‍ എഴുന്നേറ്റ് ഒരുചായ ഉണ്ടാക്കി…

Read More

ജോമി ജോസ് പറഞ്ഞ കരുതൽ കഥ

പ്രശാന്ത് മുരളിയെ നായകനാക്കി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജോമി ജോസ് കഥയെഴുതി സംവിധാനം ചെയ്ത “കരുതൽ’ എന്ന ചിത്രം പ്രേക്ഷകരിൽ നേർത്ത നോവു പടർത്തിയ ഒന്നായിരുന്നു. വലിയ വീടുകളിൽ തനിച്ചായിപ്പോകുന്ന പ്രായമായ മാതാപിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. ഒരു ഫോൺവിളിക്കും കരുതൽ സ്പർശത്തിനും കാത്തിരിക്കുന്നവരുടെ കഥ.. സിനിമയെക്കുറിച്ച് സംവിധായകൻ സംസാരിക്കുന്നു… ഈ പ്രമേയം തെരഞ്ഞെടുക്കാനുള്ള കാരണം? കാലത്തിന് അനിവാര്യമായ പ്രമേയമാണെന്ന് ഉറപ്പുണ്ടായിരുന്നു. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ നാട്ടിൽ ഒട്ടേറെയുണ്ട്. പഠനത്തിനും ജോലിക്കുമായി പോകുന്ന മക്കൾ നാട്ടുകാർ എന്തുപറയും എന്ന ന്യായംവച്ച് ഇവരെ സംരക്ഷണകേന്ദ്രങ്ങളിലാക്കാനും തയാറാകുന്നില്ല. വിദേശങ്ങളിൽ. പലപ്പോഴും ഈ മാതാപിതാക്കളുടെ ജീവനുപോലും മോഷ്ടാക്കളിൽനിന്നൊക്കെ ഭീഷണിയുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സിനിമയെക്കുറിച്ചു ചിന്തിച്ചത്. മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തിയപ്പോഴുണ്ടായ വ്യത്യാസം? ഷോർട്ട്ഫിലിമുകളാണ് ഞാൻ മുന്പു ചെയ്തിരുന്നത്. പെട്ടെന്ന് ബിഗ് സ്ക്രീനിലേക്കു…

Read More

വിവാഹത്തിന് രശ്മികയും വിജയ്‌യും അണിഞ്ഞ മോതിരത്തിന്‍റെ വില 30 ലക്ഷം

തെന്നിന്ത്യന്‍ താരജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവ്‌രകൊണ്ടയും തമ്മിലുള്ള വിവാഹവും അതിനു ശേഷമുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സിനിമാലോകത്തു നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ മാസം 26ന് ഉദയ്പൂരിലാണ് രാജകീയ ശൈലിയിലുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. രാജാവിനെയും രാജ്ഞിയെയും അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വേഷവിധാനങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. നവദമ്പതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് ലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തിയത്. വിവാഹ ചിത്രങ്ങളില്‍ രശ്മികയും വിജയും നിരവധി ആഭരണങ്ങള്‍ ധരിച്ചിരുന്നതായി കാണാം. എന്നാലിപ്പോള്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പോയത് ഇരുവരും വിരലുകളില്‍ അണിഞ്ഞിരിക്കുന്ന ഒരേപോലുള്ള മനോഹരമായ വിവാഹ മോതിരങ്ങളിലാണ്. പ്രമുഖ ജ്വല്ലറി വിദഗ്ധരുടെ അഭിപ്രായത്തില്‍ ലോകപ്രശസ്ത ബ്രാന്‍ഡായ ടിഫാനി ആന്‍ഡ് കോയുടെ കളക്‌ഷനില്‍ നിന്നുള്ള മോതിരങ്ങളാണ് ഇരുവരും തെരഞ്ഞെടുത്തത്. ടിഫാനിയുടെ “സിക്സ്റ്റീന്‍ സ്റ്റോണ്‍’ എന്ന ആഡംബര ശേഖരത്തിലുള്ളതാണ് ഈ മോതിരങ്ങള്‍.…

Read More

ഷാജി പാപ്പനും കൂട്ടരും എത്തുന്നു

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബജറ്റ് എപിക് ഫാന്‍റസി ചിത്രത്തിന്‍റെ റിലീസ് തിയതി ഒരിക്കല്‍ കൂടി ഉറപ്പിച്ച് നിര്‍മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും. നേരത്തെ അറിയിച്ചിരുന്നത് പോലെ ഈ മാസം 19നു തന്നെ ചിത്രം ആഗോള റിലീസായി എത്തുമെന്നാണ് അവര്‍ ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഗള്‍ഫില്‍ നടന്നുവരുന്ന യുദ്ധസമാനമായ സാഹചര്യത്തില്‍ സമ്മര്‍ റിലീസായി എത്തുന്ന ആട് 3 ഉള്‍പ്പെടെയുള്ള മലയാള ചിത്രങ്ങളുടെ റിലീസ് തീയതി മാറ്റിയേക്കുമെന്ന തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടയിലാണ്, തങ്ങളുടെ ചിത്രം പറഞ്ഞ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ഒരിക്കല്‍ കൂടി ആട് 3 ടീം എത്തിയത്. വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ…

Read More

മലയാള ചലച്ചിത്ര മേഖലയിൽ വിപ്ലവകരമായ മാറ്റം: സമഗ്ര സംസ്ഥാന ചലച്ചിത്ര നയത്തിന് മന്ത്രിസഭയുടെ അംഗീകാരം

കേരളത്തിന്‍റെ ചലച്ചിത്ര മേഖലയുടെ സമഗ്രമായ വളർച്ചയും സുതാര്യതയും ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ് തയ്യാറാക്കിയ കേരള സംസ്ഥാന ചലച്ചിത്ര നയത്തിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നൽകി. ചലച്ചിത്ര ലോകത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ, സാങ്കേതിക പ്രവർത്തകർ എന്നിവരുമായി നടത്തിയ വിപുലമായ ആശയവിനിമയത്തിന്‍റെയും സിനിമാ കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര മേഖലയെ കൂടുതൽ പ്രൊഫഷണലാക്കുന്നതിനും കലാകാരന്മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സഹായകമായ 92 പ്രധാന ശുപാർശകളും നിർദ്ദേശങ്ങളും അടങ്ങുന്നതാണ് ഈ പുതിയ നയം. സിനിമാ നിർമാണം മുതൽ പ്രദർശനം വരെയുള്ള എല്ലാ ഘട്ടങ്ങളിലും കൂടുതൽ തൊഴിൽ സുരക്ഷയും ലിംഗനീതിയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നയരൂപീകരണത്തിൽ പൊതുജനങ്ങളിൽ നിന്നും സ്വരൂപിച്ച ക്രിയാത്മകമായ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളിലുമുള്ള വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ നയം കേരളത്തിന്‍റെ…

Read More

ഹൃദയം നുറുങ്ങി അർജുൻ ദാസ്, വൈകാരിക കുറിപ്പുമായി താരം: ബ്രേക്ക് അപ്പ് ആണോയെന്ന് ആരാധകർ

നടൻ അർജുൻ ദാസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അർജുൻ പങ്കുവച്ച കുറിപ്പ് പ്രണയതകർച്ചയ്ക്ക് പിന്നാലെ എഴുതിയതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ‘ഒരാളെ ഇഷ്ടപ്പെടുകയും അയാൾ നിങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്താൽ എങ്ങനെ അതിനെ മറികടക്കാൻ സാധിക്കും?’ എന്നായിരുന്നു അർജുന്‍റെ കുറിപ്പ്. ഹൃദയം തകർന്ന ഇമോജിക്കൊപ്പം പങ്കുവച്ച കുറിപ്പിൽ മറ്റ് വിവരങ്ങളൊന്നും തന്നെയില്ല. നേരത്തേ ഫ്രെയിമിൽ പുറംതിരിഞ്ഞുനിൽക്കുന്ന ഒരു യുവതിക്കൊപ്പം തോളിൽ കൈവച്ചു നിൽക്കുന്ന ചിത്രം അർജുൻ പങ്കുവച്ചിരുന്നു. കൂടെയുള്ളത് ആരാണെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നില്ല. മലയാളത്തിലെ യുവനടിയുമായി അർജുൻ പ്രണയത്തിലാണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇവർ തന്നെ വാർത്ത നിഷേധിച്ചെത്തുകയും ചെയ്തു. അതേസമയം, പോസ്റ്റ് സിനിമാ പ്രമോഷന്‍റെ ഭാഗമാണോയെന്നും മറ്റുചിലർ ചോദിക്കുന്നുണ്ട്.

Read More