സർവൈവലിന്‍റെ ഭാഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരമാണ് പ്രണയം: മീനാക്ഷി അനൂപ്

എല്ലാ കാലത്തും പ്രണയം ഒന്ന് തന്നെയാണ്. നമുക്ക് മറ്റൊരാളോട് തോന്നുന്ന ഇഷ്ടം, പ്രണയം തന്നെയാണ് അത് എല്ലാ കാലത്തും എന്ന് മീനാക്ഷി അനൂപ്. സർവൈവലിന്‍റെ ഭാഗമായിട്ട് മനുഷ്യരിൽ വന്ന് ചേർന്നിരിക്കുന്ന വികാരം കൂടിയാണ് അത്. എത്രകാലം കഴിഞ്ഞാലും അത് നിന്ന് പോകാനും പോകുന്നില്ല. എല്ലാ കാലത്തും ഒരു പുതിയ തലമുറയും ഒരു പഴയ തലമുറയുമുണ്ട്. നമ്മൾ‌ വരും കാലത്തിന്‍റെ പഴയ തലമുറയാണ്. നമുക്ക് വളരെ മോഡേൺ എന്ന് തോന്നുന്നത് അടുത്ത തലമുറയ്ക്ക് വളരെ പഴഞ്ചനായി തോന്നും.‍ അത് തന്നെയാണ് വിവാഹത്തിന്‍റെയും പ്രണയത്തിന്‍റെയും കാര്യമൊക്കെ പറയുമ്പോൾ ഇപ്പോൾ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പ്രണയിച്ചോ അറേഞ്ച്ഡായോ വിവാഹം ചെയ്താലും അതിൽ ബുദ്ധിമുട്ട് തോന്നിയാലും മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് ആ ബന്ധം തുടരുന്ന ആളുകൾ ഒരുപാട് പഴയ തലമുറയിലുണ്ട്. പക്ഷെ ഇന്നത്തെ തലമുറയിലെ ആളുകൾക്ക് അങ്ങനെയല്ല. അവർക്ക് വിവാഹമെന്നാൽ പാർട്ണർഷിപ്പാണ്. അത്…

Read More

ലോകത്ത് ആദ്യമായി കാലുകൾ കഥാപാത്രങ്ങളായ ചിത്രം

ലോകത്ത് ആദ്യമായി മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ചിത്രമാണ് ചുവട്. ഉപ്പുമാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ശിവരാജൻ, കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കൊല്ലത്ത് നടന്നു. യാളം ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വൈറ്റ് ഫ്രെയിം ആണ് നിർമിക്കുന്നത്. ലോകത്ത് ആദ്യമാണ് മനുഷ്യരുടെ കാലുകൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ഒരു ചിത്രം പുറത്തു വരുന്നത്. ഒരു കുട്ടി ജനിച്ചു വീഴുന്നത് മുതൽ, അവൻ പിച്ചവച്ച് ജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതും, സാമൂഹ്യ വിരുദ്ധരുടെ പിടിയിൽപ്പെട്ട്, ലഹരിക്ക് അടിമയാകുന്നതും, നാടിനും വീട്ടുകാർക്കും വിനയായി സ്വയം നശിക്കുന്നതും, മനുഷ്യരുടെ കാലുകളുടെ ചലനങ്ങളിലൂടെ, ശക്തമായാണ് സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമാണ് ഇത്തരമൊരു പരീക്ഷണം. യുവ തലമുറയെ വഴി തെറ്റിക്കുന്ന മദ്യത്തിനും, മയക്കുമരുന്നിനുമെതിരേ ശക്തമായ മെസേജ് നൽകുകയാണ് ചുവട് എന്ന ചിത്രം. നിരവധി…

Read More

സാരിയില്‍ ഗ്ലാമര്‍ എലഗന്‍റ് ലുക്കില്‍ സണ്ണി ലിയോണ്‍

പോൺ സ്റ്റാറിൽനിന്നു ബോളിവുഡിലേക്ക് ചേക്കേറി തന്‍റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. പോൺ സ്റ്റാർ എന്നതില്‍ നിന്ന് സണ്ണി ലിയോൺ എന്ന താരത്തിലേക്കുള്ള യാത്ര ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു. പൂജ ബട്ട് സംവിധാനം ചെയ്ത ജിസം 2 എന്ന ഹിന്ദി സിനിമയിലൂടെയാണ് സണ്ണി ലിയോൺ ഇന്ത്യൻ ചലച്ചിത്ര രംഗത്ത് എത്തുന്നത്. അതിനു മുന്പ് പോൺ സിനിമകളിൽ സജീവമായിരുന്ന സണ്ണി മോഡലിംഗ് രംഗത്തും ചുവടുറപ്പിച്ചിരുന്നു. മധുരരാജ എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെ സണ്ണി മലയാളത്തിലും എത്തിയിരുന്നു. ഇപ്പോഴിതാ ഡിസൈനര്‍ സാരിയില്‍ എലഗന്‍റ് ഗ്ലാമര്‍ ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സണ്ണി ലിയോണ്‍. ഹോള്‍ട്ടര്‍ നെക്ക് ബ്ലൗസിനൊപ്പം കോക്ക്‌ടെയിൽ സാരിയിലാണ് താരം തിളങ്ങുന്നത്. പേള്‍ എംബ്രോയ്ഡറി വര്‍ക്കുള്ള ക്രീം കോക്ക് ടെയ്ല്‍ സാരിയില്‍ ആരെയും ആകര്‍ഷിക്കുന്ന ലുക്കിലാണ് സണ്ണി തിളങ്ങുന്നത്. താരം പങ്കുവച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായി…

Read More

അനശ്വരം ആ ഫ്രെയിമുകൾ… മെല്ലിയുടെ കാമറക്കണ്ണുകളിൽ വിരിഞ്ഞ അത്ഭുതങ്ങൾ

അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, യക്ഷിയിലെ പ്രഫ. ശ്രീനിവാസൻ, അടിമകളിലെ രാഘവൻ, അരനാഴികനേരത്തിലെ കുഞ്ഞോനാച്ചൻ, ഒരു പെണ്ണിന്‍റെ കഥയിലെ ഗായത്രീദേവി, പണിതീരാത്ത വീടിലെ ജോസ്, ശരപഞ്ജരത്തിലെ സൗദാമിനി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ചയിലെ രോഹിണി, കടൽപ്പാലത്തിലെ നാരാ‍യണക്കൈമൾ, വാഴ്‌വേമായത്തിലെ സുധി… കാമറകൊണ്ട് കവിത രചിച്ച മെല്ലി ഇറാനിയുടെ ഫ്രെയിമുകളിലൂടെ മലയാളികൾ ആസ്വദിച്ച കഥാപാത്രങ്ങൾ. ഇന്നലെ അന്തരിച്ച അതുല്യ കലാകാരൻ ഓർമയുടെ ഫ്രെയിമിൽ അനശ്വരനായി. മലയാളസിനിമയെ വഴിനടത്തിയ പ്രതിഭകളുടെ അവസാന കണ്ണികളിൽ ഒരാളാണ് മറയുന്നത്. കഥാപാത്രങ്ങളുടെ ഭാവഗരിമ പൂർണാർഥത്തിൽ ഒപ്പിയെടുത്തതായിരുന്നു ആ കാമറക്കണ്ണുകൾ. ‘കല്യാണി കളവാണി’ എന്ന ഗാനരംഗത്തിൽ കെപിഎസി ലളിതയുടെ ലജ്ജാവിവശമായ പ്രണയഭാവം പകർന്ന കാമറ ഇന്നും ആ പാട്ടു കേൾക്കുമ്പോൾ നമ്മെ ആനന്ദിപ്പിക്കുന്നു. അഗ്നിപർവതം പുകഞ്ഞു, താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ, സാമ്യമകന്നോരുദ്യാനമേ, ചന്ദ്രികയിലലിയുന്നു ചന്ദകാന്തം, നനഞ്ഞുനേരിയ പട്ടുറുമാൽ, പൂന്തേനരുവീ, നീലഗിരിയുടെ സഖികളേ…മെല്ലി ഇറാനി ചിത്രീകരിച്ച എത്രയെത്ര ഗാനങ്ങളാണ് മലയാളി…

Read More

ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി (94) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷി, വാഴ്‌വേമായം, അരനാഴികനേരം, ശരപഞ്ജരം തുടങ്ങിയ ക്ലാസിക് മലയാള ചലച്ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു മെല്ലി ഇറാനി. ഇന്ത്യന്‍ സിനിമയിലെ ആദ്യകാല കാമറാമാനായ ആദി എം. ഇറാനിയുടെ മകനാണ് മെല്ലി. 1932 ഓഗസ്റ്റ് അഞ്ചിന് മുംബൈയിലായിരുന്നു ജനനം. പിതാവില്‍നിന്നാണ് ഛായാഗ്രഹണം അഭ്യസിച്ചത്. 1961ല്‍ ജ്ഞാനസുന്ദരി എന്ന ചലച്ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി മലയാളത്തില്‍ അരങ്ങേറിയത്. പ്രഗല്ഭ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍റെ ആദ്യസിനിമയായിരുന്നു അത്. സംവിധായകന്‍ ഹരിഹരന്‍റെയും പ്രിയപ്പെട്ട കാമറമാനായിരുന്നു മെല്ലി ഇറാനി. മലയാള സിനിമാചരിത്രത്തിലെ പല അവിസ്മരണീയ കഥാപാത്രങ്ങളെയും ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് മെല്ലി ഇറാനിയുടെ ഫ്രെയിമുകളായിരുന്നു. ദൃശ്യഭംഗിയുള്ള ഗാനചിത്രീകരണമായിരുന്നു മെല്ലി ഇറാനിയുടെ മറ്റൊരു സവിശേഷത.

Read More

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ദക്ഷിണേന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ഏറെക്കാലമായി പ്രചരിക്കുന്ന ഗോസിപ്പുകൾക്ക് ഇപ്പോൾ പുതിയ വഴിത്തിരിവാണു ലഭിച്ചിരിക്കുന്നത്. അനുഷ്ക ഒരു ബിസിനസുകാരനുമായി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. വരൻ നടിയുടെ കുടുംബത്തിന് പരിചിതനായ ആളാണെന്നും കുടുംബതലത്തിൽ തന്നെ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നുമാണ് സൂചന. ഇതുവരെ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും നടിയുടെയോ അവരുടെ ടീമിന്‍റെയോ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. എങ്കിലും, ഈ വർഷം തന്നെ വിവാഹം നടക്കാൻ സാധ്യതയുണ്ട്” എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സിനിമാലോകത്ത് പ്രചരിക്കുന്നത്. സിനിമയിലൂടെ വലിയ ജനപ്രീതി നേടിയ അനുഷ്കയും പ്രഭാസും തമ്മിലുള്ള പ്രണയ അഭ്യൂഹങ്ങൾ വർഷങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. എന്നാൽ ഇരുവരും പല തവണയും “നല്ല സുഹൃത്തുക്കൾ മാത്രമാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, താരത്തിന്‍റെ വിവാഹം…

Read More

വവ്വാൽ കാരക്ടർ പോസ്റ്റർ; ആരാണ് മുത്തുകുമാർ

വവ്വാൽ എന്ന ചിത്രത്തിലെ ഈ ആഴ്ചത്തെ കാരക്ടർ പോസ്റ്റർ, മുത്തുകുമാർ എന്ന ആക്ടറിന്‍റേതാണ്..! ആരാണ് മുത്തുകുമാർ എന്നത് ജെൻസി കിഡ്സിനു സുപരിചിതമാണെങ്കിലും മില്ലേനിയം ഗ്രൂപ്പിന് ചിലപ്പോൾ മനസിലായെന്നു വരില്ല. സരപ്പാട്ട പരമ്പര, മഹാൻ, പേട്ട തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ മാസ് വേഷങ്ങളിൽ തിളങ്ങിയ മുത്തുകുമാർ, ലീഡ് റോളിൽ അഭിനയിച്ചു. ഇപ്പോൾ തിയറ്ററിൽ 100 കോടി ക്ലബ്ബിലേക്ക് കയറുന്ന ചിത്രമാണ് തായ് കിളവി. ചെയ്ത വേഷങ്ങളെല്ലാം വളരെ ശ്രദ്ധയോടെ പ്രശംസകൾ പിടിച്ചുപറ്റി. വലിയ ബാനറുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വേട്ടൈ മുത്തുകുമാർ അതി ഗംഭീരമായ മാസ് ക്യാരക്റ്റർ ആയി, വവ്വാലിൽ പ്രേക്ഷകരുടെ മനസിൽ തീർച്ചയായും ഇടം നേടുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നൂ.കഴിഞ്ഞ ദിവസം മുത്തുകുമാർ എന്ന ആക്ടറിനെ കുറിച്ച് വവ്വാൽ സിനിമയുടെ സംവിധായകൻ ഷഹ്‌മോൻ ബി. പറേലിൽ ഫേസ്ബുക്കിൽ എഴുതിയ ലേഖനം വളരെ ശ്രദ്ധയാകർഷിച്ചിരുന്നു. “നാടകക്കളരിയിൽ നിന്നു വന്നതിനാലാവാം, തൃപ്തിയാകുന്നതുവരെ ഭാവവ്യതിയാനങ്ങളിൽ…

Read More

പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുക്കാന്‍ ആഗ്രഹമുണ്ട്: ശ്രേയ ഘോഷാൽ

അര്‍ജിത് സിംഗിനെപ്പോലെ തനിക്കും പിന്നണി ഗാനരംഗത്തു നിന്ന് ഇടവേളയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രേയ ഘോഷാൽ. എനിക്കും ഇടയ്‌ക്കൊക്കെ ഇടവേളയെടുക്കാന്‍ തോന്നാറുണ്ട്. അദ്ദേഹം വളരെ ധീരമായി ആ തീരുമാനമെടുത്തു. ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരനാണ് അദ്ദേഹം. എന്തിനാണ് പാട്ടുണ്ടാക്കുന്നതെന്നും അതില്‍ നിന്ന് തനിക്ക് എന്തു കിട്ടുമെന്നും അദ്ദേഹം ചിന്തിക്കില്ല എന്ന് ശ്രേയ ഘോഷാൽ പറഞ്ഞു. തനിക്ക് സന്തോഷം നല്‍കുന്നത് എന്തോ അതാണ് അദ്ദേഹം ചെയ്യുക. സംഗീതത്തോടുള്ള അരിജിത്തിന്‍റെ സത്യസന്ധതയാണ് കേള്‍വിക്കാര്‍ക്കും അദ്ദേഹത്തോട് ഇത്ര അടുപ്പം തോന്നാന്‍ കാരണം. അരിജിത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം. അതിനാലാണ് അദ്ദേഹത്തെ ആളുകള്‍ ഒരുപാട് സ്‌നേഹിക്കുന്നതെന്ന് ശ്രേയ ഘോഷാൽ കൂട്ടിച്ചേർത്തു.

Read More

ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി വേദിക‌‌: ആട് 3യിലെ ആദ്യ ഗാനം പുറത്ത്

മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന “ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബജറ്റ് എപിക് ഫാന്‍റസി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. പ്രശസ്ത തെന്നിന്ത്യൻ താരമായ വേദികയുടെ മനോഹരമായ നൃത്തച്ചുവടുകളുമായാണ് “സുൽത്താൻ” എന്ന പേരിലുള്ള ഗാനം റിലീസ് ചെയ്തിരിക്കുന്നത്. വേദികയോടൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന നടൻ വിനായകനും ഗാനരംഗത്തിലുണ്ട്. ഒരു സുൽത്താന്‍റെ ഗെറ്റപ്പിലാണ് വിനായകൻ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ഷാൻ റഹ്മാനാ ണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിജയ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാന്‍റസി ചിത്രം നിർമിക്കുന്നത്. 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക.…

Read More

ജാതകം നോക്കി അവസരം: ഈ വിവരക്കേട് അംഗീകരിക്കാനാകില്ലെന്നു നടി ഫലഖ് നാസ്

ഹിന്ദി ടെലിവിഷന്‍ രംഗത്തെ പ്രശസ്ത നടിയാണ് ഫലഖ് നാസ്. താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിനു മുമ്പായി അവരുടെ ജാതകം ചോദിക്കുന്ന ബോളിവുഡിലെ പുതിയ രീതിയെക്കുറിച്ചു സംസാരിക്കുകയാണ് താരം. ഈ രീതി കാരണമാണ് പല കഴിവുളള താരങ്ങള്‍ക്കും അവസരം കിട്ടാതെ പോകുന്നതെന്നും ഫലഖ് നാസ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. നേരത്തെ അവസരം ലഭിച്ചിരുന്നത് അഭിനയിക്കാനുള്ള കഴിവ് നോക്കിയായിരുന്നു. പിന്നീട് അത് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നോക്കിയിട്ടെന്നായി. ഇപ്പോള്‍ പുതിയ യുഗം ആരംഭിച്ചിരിക്കുകയാണ്. ജോലി തരും മുമ്പ് അവര്‍ നമ്മുടെ ജാതകം നോക്കും. അതു നോക്കി ഈ കഥാപാത്രം ചെയ്താല്‍ ഹിറ്റാകുമോ എന്ന് അവര്‍ നോക്കും. ഇന്നലെ എനിക്കൊരു കോള്‍ വന്നു. പ്രൊഡക്ഷന്‍ ഹൗസിന്‍റെ പേര് പറയുന്നില്ല. വളരെ പഴയതോ വളരെ പുതിയതോ അല്ല. ഒരു ചാനലില്‍ ഒരു ഷോ വരുന്നുണ്ടെന്നും ഇതാണു കഥാപാത്രമെന്നും പറഞ്ഞു. നല്ലത്, ഞാന്‍ എന്താണു…

Read More