മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽത്തന്നെ ഒരു ഉത്സവത്തിന്‍റെ പ്രതീതിയാണെന്ന് ഷാജി കൈലാസ്

മമ്മൂട്ടിയെ കൊണ്ടു നിർത്തിയാൽത്തന്നെ ഒരു ഉത്സവത്തിന്‍റെ പ്രതീതിയാണ്. ഭയങ്കര ജെന്‍റിൽ ആൻഡ് മാൻലിയല്ലേ. ഒരു പവറുണ്ട്. അദ്ദേഹത്തിന്‍റെ നോട്ടമൊക്കെ കണ്ടാൽത്തന്നെ നമുക്കൊരു ഫീൽ കിട്ടും. മമ്മൂട്ടിയെ ആദ്യമായി കാണുന്നതു പാവം പൂർണിമ എന്ന സിനിമ ചെയ്യുന്ന സമയത്താണ്. ഞങ്ങളുടെ വീടിന്‍റെ അടുത്തുള്ള ജില്ലാ കോടതിയിൽവച്ചാ ണ് ആ രാത്രി എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നത്. അന്നു മമ്മൂക്ക സ്റ്റൈലായിട്ട് വന്നിറങ്ങുന്നതൊക്കെ കണ്ടുനിന്നിരുന്നു. പിന്നീട് സിനിമയിൽ വർക്കുചെയ്യാൻ തുടങ്ങിയപ്പോഴാണ് പരിചയപ്പെടുകയും നല്ല ബന്ധം സൃഷ്ടിക്കാനും കഴിഞ്ഞത്. -ഷാജി കൈലാസ്

Read More

ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്‍റെ ആദ്യ സിനിമ ചെയ്യുന്നതിനുമുമ്പ്; അനുഗ്രഹം വാങ്ങാനെത്തിയ അനുഭവം പങ്കുവച്ച് ഗോകുൽ സുരേഷ്

ഓര്‍മ വെച്ചതിന് ശേഷം ഞാന്‍ മമ്മൂട്ടി സാറിനെ കാണുന്നത് എന്‍റെ ആദ്യ സിനിമ ചെയ്യുന്നതിനുമുന്പാണ്. അന്ന് അനുഗ്രഹം വാങ്ങിക്കാനായി ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് പോയിട്ടുണ്ടായിരുന്നു. കേട്ടറിഞ്ഞതുവച്ച് പതിനഞ്ചു മിനിറ്റ് കിട്ടിയേക്കും എന്നാണ് കരുതിയത്.അധികം സംസാരിക്കുമെന്നുകരുതിയിരുന്നില്ല. എങ്കിലും ആ വിഷ്വല്‍ ട്രീറ്റ് ആസ്വദിച്ചിട്ട് പെട്ടെന്ന് പോരാം എന്ന പ്രതീക്ഷയിലാണ് ചെന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ അവിടെ ഇരുത്തി, ഏതാണ്ട് ആറ് മണിക്കൂറോളം നേരം എന്‍റെ അടുത്ത് സംസാരിച്ചു. -ഗോകുൽ സുരേഷ്

Read More

ഷൂട്ടിംഗിനിടെ അപകടം; ശിൽപ ഷെട്ടിയുടെ കാൽ ഒടിഞ്ഞു; പ്രാർഥന ഉണ്ടാകണെന്ന് ശിൽപ

മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്ക് ഷൂട്ടിംഗിനിടെ പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ഇന്ത്യൻ പോലീസ് ഫോഴ്‌സിന്‍റെ ഷൂട്ടിംഗ് വേളയിലാണ് തനിക്ക് പരിക്കേറ്റതെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. റോൾ കാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്‍റെ കാല് ഒടിഞ്ഞെന്ന് ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കു റിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്‌ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി കുറിച്ചു.  

Read More

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധുവിനെതിരെ പരാതിയുമായി നിര്‍മാതാവ് കോടതിയിൽ! പരാതിയില്‍ പറയുന്നത് ഇങ്ങനെ…

മിസ് യൂണിവേഴ്‌സ് ഹര്‍നാസ് കൗർ സന്ധുവിനെതിരെ കോടതിയില്‍ കേസ് കൊടുത്ത് നിര്‍മാതാവും നടിയുമായ ഉപാസന സിംഗ്. ഹര്‍നാസ് നായികയായി എത്തിയ പഞ്ചാബി സിനിമയുടെ പ്രമോഷന് പങ്കെടുക്കാമെന്ന് താരം കരാറില്‍ ഒപ്പുവച്ചെങ്കിലും എത്തിയില്ല എന്നാണ് പരാതി. ചണ്ഡീഗഡ് ജില്ലാ കോടതിയിലാണ് നടിക്കെതിരെ സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ബായ് ജി കുട്ടന്‍ഗെ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരാതി. മിസ് യൂണിവേഴ്‌സാകുന്നതിന് മുന്‍പ് തന്നെ ഹര്‍നാസിനെ സിനിമയിലേക്ക് കൊണ്ടു വന്നിരുന്നു എന്നാണ് ഉപാസന സിംഗിന്‍റെ വാദം. കരാര്‍ അനുസരിച്ച് നേരിട്ടും വെര്‍ച്വലായും പ്രൊമോഷനുകളില്‍ പങ്കെടുക്കുമെന്നായിരുന്നു ഹർനാസിന്‍റെ ഉറപ്പെന്നും അവര്‍ പറയുന്നു. പ്രമോഷനുകൾ നൽകാത്തതിനാൽ ചിത്രത്തിന്‍റെ റിലീസ് മെയ്യില്‍ നിന്നും ഓഗസ്റ്റിലേക്ക് മാറ്റേണ്ടി വന്നുവെന്നും നിര്‍മാതാവ് ആരോപിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹര്‍നാസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2021ലാണ് 22കാരിയായ ഹര്‍നാസ് കൗര്‍ സന്ധു മിസ് യൂണിവേഴ്സായി തെരഞ്ഞെടുക്കപ്പെട്ടത്.

Read More

പതിനൊന്നാം ക്ലാസിലെ അനു സിതാര! ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി; ചിത്രം വൈറലാകുന്നു

പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴുള്ള അനു സിതാരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഒരു ഓട്ടോയില്‍ ചെറുചിരിയോടെ ഇരിക്കുന്ന ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അന്ന് ഒരു നടിയാകുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ലെന്നും എത്ര സുന്ദരിയായിരിക്കുന്നു എന്നുമാണ് ആരാധകരുടെ കമന്‍റുകള്‍. നടി ശിവദയും അനുശ്രീയും അവരുടെ ആശ്ചര്യം പങ്കുവച്ചിട്ടുണ്ട്. ഇതാരാ ഇത് എന്നാണ് ശിവദ ചോദിച്ചിരിക്കുന്നത്. ഗ്രാമീണതയുള്ള നാടന്‍ പെണ്‍കുട്ടി എന്ന വിശേഷണമാണ് അനു സിതാരക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്. മലയാള സിനിമയുടെ മുഖശ്രീയാണ് താരം എന്നും അവര്‍ പറയുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12ത് മാനാണ് ഒടുവില്‍ പുറത്തിറങ്ങിയ താരത്തിന്‍റെ ചിത്രം. ഭര്‍ത്താവ് വിഷ്ണുവിനൊപ്പം നിരവധി ചടങ്ങുകളില്‍ പങ്കെടുക്കുന്ന അനു എന്നും ആരാധകര്‍ക്കിടയിലെ പ്രിയ നടിയാണ്.

Read More

ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ? ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ ഇപ്പോള്‍ ഫ്രീ വൈഫൈയാണ് നീയും പോരൂ..; മറുപടിയുമായി യഥാര്‍ഥ ഉണ്ണിയേട്ടന്‍

നടന്‍ ഉണ്ണി മുകുന്ദന്‍റെ കഥാപാത്രങ്ങള്‍ റീല്‍സ് ചെയ്ത് ശ്രദ്ധേയനായ യുവാവിനെ ഞായറാഴ്ച പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവിന്‍റെ മുന്‍ വീഡിയോകളും ഫില്‍റ്ററില്‍ എടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും വൈറലാവുകയും ചെയ്തു. നടന്‍ ഉണ്ണി മുകുന്ദന്‍റെ പേജിന് താഴെയും കമന്‍റുകള്‍ നിറഞ്ഞു. ഉണ്ണിയേട്ടനെ പോലീസ് പിടിച്ചോ എന്ന കമന്‍റായിരുന്നു അതിലൊന്ന്. കമന്‍റിന് രസകരമായ മറുപടിയും താരം കൊടുത്തു. ഞാന്‍ ഇപ്പോള്‍ ജയിലിലാണ്. ഇവിടെ ഇപ്പോള്‍ ഫ്രീ വൈഫൈയാണ്. നീയും പോരൂ എന്നായിരുന്നു ഉണ്ണി മുകുന്ദന്‍റെ മറുപടി. താരത്തിന്‍റെ രസകരമായ കമന്‍റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സ് കൂടുന്നതിനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്ന് പറഞ്ഞു ബന്ധം സ്ഥാപിച്ച ശേഷം കോളജ് വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റിലായത്. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്. പറവൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ…

Read More

ഏറെ നാളുകൾക്ക് ശേഷം നാട്ടില്‍ അവധി ആഘോഷിച്ച് ഗോപികയും കുടുംബവും

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഗോപിക. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയില്‍ ആണ് താമസം. താരത്തിന്‍റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നാട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ അധികം സജീവമല്ലാത്ത നടിയാണ് ഗോപിക. അതിനാല്‍ തന്നെ താരത്തിന്‍റെ വിശേഷങ്ങളൊന്നും തന്നെ ആരാധകരിലേക്ക് എത്താറുമില്ല. നടിയുടെ സഹോദരി ഗ്ലിനിയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഗോപികയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം സഹോദരി കുടുംബവും ചിത്രത്തിലുണ്ട്. ഫോര്‍ ദ് പീപ്പിള്‍, മായാവി,വേഷം, ചാന്തുപൊട്ട്,പച്ചക്കുതിര,കീര്‍ത്തിചക്ര, വെറുതെ അല്ല ഭാര്യ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളില്‍ അഭിനയിച്ചു. സിനിമയില്‍ സജീവമായി തുടങ്ങിയപ്പോഴായിരുന്നു ഗോപികയുടെ വിവാഹം. വിവാഹത്തിനുശേഷം 2013 വരെ താരം സിനിമാരംഗത്ത് സജീവമായിരുന്നു. 2008-ലായിരുന്നു താരത്തിന്‍റെ വിവാഹം. ഡോക്ടറായ അജിലേഷ് ചാക്കോയാണ് ഗോപികയുടെ ഭര്‍ത്താവ്. ആമി,ഏയ്ഡന്‍ എന്നിവര്‍…

Read More

നിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം പടം വിജയിക്കുന്നതെന്ന് ടിനി ടോം

റെഡ് അലർട്ട് ഒക്കെ ആണെങ്കിലും നിറഞ്ഞ സദസുകളിൽ പാപ്പൻ പ്രദർശനം തുടരുകയാണ്. ഒരു സിനിമ വിജയിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഒരു നന്മ ഉണ്ടാകും. അതിൽ പങ്കെടുത്ത ആളുകളുടെ പ്രവർത്തികൾ ആയിരിക്കാം. സുരേഷേട്ടൻ ആണ് ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്‍റെ നന്മ ആയിരിക്കാം ഈ സിനിമ ഒരു നെഗറ്റീവ് റിവ്യൂസ് പോലും ഇല്ലാതെ ഇത്രയും വിജയിക്കാൻ കാരണം. നല്ല കാര്യങ്ങൾ ചെയ്തത് കൊണ്ടാകും ചിത്രത്തിൽ അഭിനയിക്കാൻ മറ്റുള്ളവർക്കും സാധിച്ചത്. ജോഷി സാർ എന്ന ഡയറക്ടറിൽ ഒരു സത്യം ഉണ്ടായത് കൊണ്ടായിരിക്കും ആ പടം ഹിറ്റാകാൻ കാരണം. ഇതിന്‍റെ നിർമാതാക്കളുടെ വിയർപ്പിൽ സത്യസന്ധതയുള്ളത് കൊണ്ടാകാം വിജയിക്കുന്നത്. കുറേ നന്മയുള്ള ആളുകൾ ഒത്തുചേരുമ്പോഴാണ് വിജയമുണ്ടാകുന്നത്. പരാജയപ്പെടുന്നവർ ദുഷ്ടന്മാർ എന്നല്ല പറയുന്നത്. പാപ്പന്‍റെ വിജയം മനുഷ്യരെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ കാരണമാണ്. ടിനി ടോം

Read More

വിവാഹം നടത്തി, ഇനി ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാക്കും!

നടി നിത്യ മേനോന്‍ വിവാഹിതയാകാനൊരുങ്ങുന്നു എന്ന വാര്‍ത്ത ഈ അടുത്തിടെ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു യുവ നടനാണ് വരനെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളിക്കളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നിത്യ മേനോന്‍. എന്‍റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയൊരു ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നു വരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര്‍ ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം- നിത്യ മേനോന്‍ പറഞ്ഞു. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) ആണ് നിത്യയുടെ ഏറ്റവും പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. നിര്‍മ്മാണം ആന്‍റോ ജോസഫും നീത പിന്‍റോയുമാണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനി, ആന്‍ മെഗാ…

Read More

അനുമോളുടെ തലവര…ഒരു സിനിമയിൽ അഭിനയിക്കാനെത്തി ഇപ്പോൾ 40 സിനിമയിൽ എത്തിനിൽക്കുമ്പോൾ…

മലയാളികളുടെ പ്രിയനടിയാണ് അനു മോള്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് അനുമോള്‍. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്‍റെ വരവിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അനുമോള്‍ ഒരഭിമുഖത്തിൽ മനസ് തുറന്നിരിക്കുന്നു. തലവര എന്നായിരുന്നു തന്‍റെ സിനിമാ പ്രവേശനത്തെക്കുറിച്ച് അനു മോള്‍ പറയുന്നത്. അനുമോളുടെ വാക്കുകൾ ഇങ്ങനെ… എൻജിനിയറിംഗ് പഠിച്ച് ജോലിയായി കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ടുമ ൂന്ന് ദിവസം കൊണ്ട് ആ ജോലി മടുക്കുന്നു. പിന്നെ ഒരു ചാനലില്‍ ജോലി ചെയ്യുന്നു. ഒന്നരക്കൊല്ലം ജോലി ചെയ്തു. എന്‍റെ വള്ളുവനാടന്‍ ഭാഷയ്ക്ക് മലയാള സിനിമയിലൊരു സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടമായിരുന്നു. എന്‍റെ ഭാഷ കേട്ടിട്ടാണ് സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. വീട്ടില്‍ നിന്നു വിടുകയോ എനിക്ക് താല്‍പര്യമോ ഉണ്ടായിരുന്നില്ല. സിനിമയെക്കുറിച്ച് നമ്മള്‍ കേട്ടിരിക്കുന്നതൊക്കെ അങ്ങനെയായിരുന്നല്ലോ.സിനിമയില്‍വരാന്‍ മരിക്കാന്‍ വരെ തയാറായി ചിലരുണ്ട്. അങ്ങനെയുള്ളപ്പോള്‍ എന്നെത്തേടി ഇങ്ങോട്ട് വരണമെങ്കില്‍ എന്‍റെ തലയില്‍ വരച്ചിട്ടുണ്ടെന്ന് തോന്നി. എന്നാലൊന്ന്…

Read More