ദിലീപും മീരാ നന്ദനും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ; ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നുവെന്ന് വൈഷ്ണവി; മുല്ല സിനിമ നഷ്ടമായത് അച്ഛൻ കാരണം

സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോഴേ എനിക്ക് വന്നിരുന്നു. പക്ഷേ അന്നേരം തന്നെ അച്ഛനത് വെട്ടി. പഠിത്തത്തിന് ശേഷം നോക്കാമെന്നായിരുന്നു അച്ഛന്‍റെ അഭിപ്രായം. മുല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ചാന്‍സുമായി ദിലീപങ്കിള്‍ നേരിട്ട് വിളിക്കുകയാണ് ചെയ്തത്. ഇല്ലെന്ന് പറഞ്ഞേക്കാന്‍ അച്ഛന്‍ പറഞ്ഞു. അങ്ങനെ തന്നെ പറയുകയും ചെയ്തു. പിന്നീട് ഒരു മാഗസിനില്‍ ദിലീപും മീരാ നന്ദനും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നെന്ന് പറഞ്ഞു. അതുശരി കെട്ടിപ്പിടിക്കാന്‍ വേണ്ടിയാണോന്നാണ് അച്ഛന്‍ ചോദിച്ചു. ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ എന്നെ ബോര്‍ഡിംഗിലാക്കി. ആ കാലയളവില്‍ അച്ഛനോടും അമ്മയോടുമുള്ള അറ്റാച്ചമെന്‍റ് വരെ നഷ്ടപ്പെട്ടതു പോലെ തോന്നി. അച്ഛന്‍ വളരെ ജോളിയായിരുന്നു. അമ്മയെക്കാളും അച്ഛനാണ് ജോളി. അച്ഛന്‍ ഉണ്ടെങ്കില്‍ നല്ല രസമാണ്. അമ്മ കുറച്ച് ദേഷ്യം പ്രകടിപ്പിക്കും. എന്‍റെ ജീവിതത്തിലെ പല പ്രതിസന്ധികളിലും ആദ്യം സംസാരിക്കുന്നത്…

Read More

ഇത് കുന്നുമ്മല്‍ ശാന്തയല്ല; ഇത് വേറൊരു തനി സാധനം;  ആളുകളെ മോഹിപ്പിക്കുന്ന വേഷമെന്ന് സോനാ നായർ

ഓഫ് ബീറ്റ് ആയിട്ടുള്ള ഒരുപാട് പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അരിമ്പാറ എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്‍റെ ഭാര്യയായി അഭിനയിച്ചിരുന്നു. അത് ഇന്‍റര്‍നാഷണല്‍ ലെവലില്‍ വരെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. അങ്ങനെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയതടക്കം ഒരുപാട് ഓഫ് ബീറ്റ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. കാംബോജി എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത് സംവിധായകന്‍ വിനോദ് മങ്കരയാണ്. ഇത് കുന്നുമ്മല്‍ ശാന്തയല്ല, അടൂര്‍ ഗോപാലകൃഷ്ണന്‍റെ നാല് പെണ്ണുങ്ങളിലെ സ്ട്രീറ്റ് വര്‍ക്കറുമല്ല. ഇത് വേറൊരു തനി സാധനമാണ്. ശരിക്കും കാംബോജി നല്ലൊരു പടമാണ്. നല്ലൊരു കണ്‍സെപ്റ്റാണ് സിനിമയുടേത്. സോന അത് ചെയ്താല്‍ നല്ല ഭംഗിയാവും. അത്രയും വശ്യതയുള്ള കഥാപാത്രമാണെന്നും വശ്യമായി ആളുകളെ മോഹിപ്പിക്കുന്ന വേഷമാണെന്നുമൊക്കെ വിനോദ് പറഞ്ഞിരുന്നു. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഞാനും ലക്ഷ്മി ഗോപാലസ്വാമിയും മറ്റൊരു പെണ്‍കുട്ടിയും ചേര്‍ന്ന് ചെയ്തത്. മൂന്ന് പേരും നായികമാരാണ്. -സോന നായർ

Read More

 ഭാര്യയായും കാമുകിയായും വന്നുനിന്നാൽ ഏറ്റവും ചേർച്ച ശോഭന; സുരേഷ് ഗോപി പറയുന്നത് കേട്ടോ!

എന്‍റെ സൂര്യപുത്രിക്ക് എന്ന സിനിമ ഞാൻ ഫ്രീക്ക് ഔട്ട് ചെയ്ത് അഭിനയിച്ച പടമാണ്. എന്നെ കുറിച്ചുകൂടി അഴിച്ചുവിടണമായിരുന്നുവെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കിൽ ഞാൻ അമലയെ എടുത്ത് വിരലിലിട്ട് കറക്കിയേനെ. അമല എന്‍റെ ക്രഷായിരുന്നു. രാധികയ്ക്ക് എന്‍റെ ഇഷ്ടങ്ങളൊക്കെ അറിയാം. ചിലപ്പോഴൊക്കെ പറയും ഏട്ടനൊപ്പം ഭാര്യയായും കാമുകിയായും വന്നുനിന്നാൽ ഏറ്റവും ചേർച്ച ശോഭനയാണെന്ന്. -സുരേഷ് ഗോപി

Read More

അയ്യപ്പനും കോശിക്കും നാല് അവാർഡ്; ദേശീയ പുരസ്കാരത്തിൽ തിളങ്ങി മലയാളം

  ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ തിളങ്ങിയ മലയാള സിനിമാലോകം. അകാലത്തിൽ അന്തരിച്ച സച്ചിക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. “അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിനാണ് സച്ചിക്ക് പുരസ്കാരം ലഭിച്ചത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ബിജുമേനോൻ മികച്ച സഹനടനുള്ള പുരസ്കാരവും ചിത്രത്തിലെ ടൈറ്റിൽ ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. അയ്യപ്പനും കോശിക്കും വേണ്ടി സംഘട്ടനം ഒരുക്കിയ മാഫിയ ശശി, രാജശേഖർ, സുപ്രീം സുന്ദർ എന്നിവർക്കാണ് മികച്ച ആക്ഷൻ കൊറിയോഗ്രാഫർക്കുള്ള പുരസ്കാരം. “സൂരറൈപോട്ര്’ എന്ന തമിഴ് ചിത്രത്തിലൂടെ യുവനടി അപർണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതും മലയാളത്തിന് അഭിമാനമായി. മികച്ച മലയാളം ചിത്രമായി “തിങ്കളാഴ്ച നല്ല ദിവസം’ തെരഞ്ഞെടുക്കപ്പെട്ടു. പ്രസന്ന സത്യനാഥ് ഹെഗ്ഡെയാണ് ചിത്രം സംവിധാനം ചെയ്തത്. മികച്ച പ്രൊഡക്ഷൻ ഡിസൈനിംഗിനുള്ള പുരസ്കാരം “കപ്പേള’ എന്ന ചിത്രം സ്വന്തമാക്കി.…

Read More

മോഹൻലാൽ‌ സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു; മമ്മൂക്കയുടെ കൈയിൽ നിന്ന് പഠിച്ച ത് ഒരു കാര്യം;നടൻ ബാല തുറന്നു പറയുന്നു…

ഞാൻ സൂപ്പർസ്റ്റാർ രജനികാന്തിന്‍റെ ഫാനാണ്. പക്ഷേ മോഹൻലാൽ‌ സാറിനെപ്പോലെ മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ആരാധന കൊണ്ട് മാത്രം പുകഴ്ത്തി പറയുന്നതല്ല. മോഹൻലാൽ സാറിന് റിഹേഴ്സലിന്‍റെ ആവശ്യമില്ല. പക്ഷേ അദ്ദേഹം തന്‍റെ കൂടെ അഭിനയിക്കുന്നവർക്ക് കാര്യങ്ങൾ എളുപ്പമാകാൻ വേണ്ടി റിഹേഴ്സൽ ചെയ്യാറുണ്ട്. മമ്മൂക്കയുടെ കൈയിൽനിന്ന് ഡിസിപ്ലിൻ എന്ന കാര്യമാണ് ഞാൻ പഠിച്ചിട്ടുള്ളത്. സങ്കടം വിധിയാണ്. ഹാപ്പിനസ് നമ്മൾ കണ്ടെത്തണം. അത് നമ്മുടെ കടമയാണ്. എന്നോടൊപ്പം ഇരിക്കുന്നവർ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ വേണ്ടത് ചെയ്യാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. -ബാല

Read More

താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്ന് കുഞ്ചാക്കോ ബോബൻ

ഇപ്പോൾ താരം എന്നതിൽ നിന്ന് മാറി ഒരു നടൻ എന്നതിലേക്ക് എത്താനായെന്നാണ് വിശ്വാസം. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തിയിട്ടുണ്ട്. അമ്മൂമ്മയുടെ നിർബന്ധം മൂലമായിരുന്നു അത്. പിന്നെ അത് വിട്ടു. ശേഷം കോളജിൽ ആയിരിക്കുമ്പോൾ ഡാൻസ് എൻജോയ് ചെയ്തിരുന്നു. ക്ലാസിക്കൊക്കെ മറന്നു. ബ്രേക് ഡാൻസിലായി പ്രിയം. അതാകാം സിനിമയിൽ ഡാൻസ് ചെയ്യുന്നതിന് തുണയായത്. ട്രെയിൻഡ് ഡാൻസറാണ് ഞാൻ. ഇനി ഡാൻസിന് പ്രാധാന്യമുള്ള ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്. -കുഞ്ചാക്കോ ബോബൻ

Read More

അതീവ ഗ്ലാമറസായി കാണാൻ ആഗ്രഹിക്കാത്ത ആരാധകർക്ക്  മുന്നിലേക്ക് വീണ്ടും ഐറ്റം ഡാൻസുമായി സാമന്ത

നടന്‍ നാഗചൈതന്യയുമായിട്ടുള്ള വിവാഹമോചന ശേഷം സാമന്ത കൂടുതൽ ഗ്ലാമറസായാണു സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെയാണ് നടി താരസുന്ദരിക്കു നേരേ വിമര്‍ശനങ്ങള്‍ വന്നു തുടങ്ങിയത്. വിവാഹമോചനം കഴിഞ്ഞ ഉടന്‍ പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെട്ടു. സാമന്തയെ അത്രയും ഗ്ലാമറസായി കാണാന്‍ ഇഷ്‌പ്പെടാത്ത ആരാധകര്‍ നടിയെ കുറ്റം പറയുകയും പരിഹസിക്കുകയുമൊക്കെ ചെയ്തു. എന്നാല്‍ തെന്നിന്ത്യയിലെ മറ്റൊരു നടിയും വാങ്ങാത്ത അത്രയും വലിയ പ്രതിഫലം വാങ്ങിയാണ് സാമന്ത അഭിനയിച്ചത്. പുഷ്പയുടെ രണ്ടാം ഭാഗത്തിലും നടി ഉണ്ടാവുമെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകളാണ് വരുന്നത്. എന്നാല്‍ സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ യശോദയിലൂടെ നടി വീണ്ടും വിമർശനങ്ങൾക്ക് ഇരയാകും എന്നാണ് റിപ്പോർട്ടുകൾ. ഈ സിനിമയിലും സാമന്തുടെ കിടിലനൊരു ഐറ്റം ഡാന്‍സ് പെര്‍ഫോമന്‍സ് ഉണ്ടാവാന്‍ സാധ്യതയുള്ളതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഹൈദരബാദില്‍ അതിഗംഭീരമായി ഒരുക്കിയ സെറ്റില്‍ ഈ പാട്ടിന്‍റെ ചിത്രീകരണം നടക്കുകയാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നതായാണ്…

Read More

പല ആക്‌ടേഴ്‌സിനും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്;  തനിക്ക് സംഭവിച്ച ആ കാര്യം ഓർക്കുമ്പോൾ ഉള്ളിൽ വിഷമം വരുമെന്ന് പ്രിയങ്ക

ട്വൽത്ത് മാൻ സെറ്റിലെ എല്ലാവരും ഫാമിലിയെപ്പോലെയായിരുന്നു. ജിത്തു ചേട്ടന്‍റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നല്ലൊരു ക്യാരക്‌ടർ ആണെന്ന ഉറപ്പുണ്ടായിരുന്നു. എന്‍റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്‌ത ക്യാരക്‌ടറായിരുന്നു ട്വൽത്ത് മാനിലേത്. നമുക്ക് വേണ്ട ഫ്രീഡം തരുന്ന ഡയറക്‌ടറാണ് ജിത്തു ചേട്ടൻ. ലാലേട്ടൻ എപ്പോഴും അവിടെ ഉണ്ടാകും. അദ്ദേഹം ഒരു ടീം ലീ‌ഡർ തന്നെയാണ്. നമ്മളോടൊപ്പം ഒരാളായി ലാലേട്ടൻ അവിടെ ഉണ്ടായിരുന്നു.‌ ഞാൻ ഭയങ്കര എക്‌സൈറ്റ്മെന്‍റോടു കൂടി കമ്മിറ്റ് ചെയ്‌ത ക്യാരക്‌ടറാണ് അന്താക്ഷരിയിലേത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും എന്‍റെ ക്യാരക്‌ടറിന്‍റെ വലിയൊരു ഏരിയ കട്ടായി പോയിട്ടുണ്ട്. ആളുകൾ വിളിച്ച്, കൊള്ളാമെന്ന് പറയുമ്പോൾ എനിക്ക് ഉള്ളിൽ വിഷമം വരും. കാരണം ഞാൻ ചെയ്ത ക്യാരക്‌ടറിന്‍റെ പൂർണരൂപം ജനങ്ങളിലേക്ക് എത്തിയിട്ടില്ല. പല ആക്‌ടേഴ്‌സിനും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു അത്. -പ്രിയങ്ക

Read More

നയൻതാര ഒരാളോട്  മിണ്ടുന്നില്ലെങ്കിൽ… വൈറലായി ശരണ്യ പൊൻവർണന്‍റെ വെളിപ്പെടുത്തൽ

മലയാളത്തിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറാറായ താരമാണ് നയൻതാര. സിനിമയിലെത്തിയിട്ട് 19 വർഷത്തോളമായെങ്കിലും അധികം അഭിമുഖങ്ങളിലോ പൊതുപരിപാടികളിലോ കാണാത്തതിനാൽ ആരാധകർക്ക് ഇപ്പോഴും നയൻതാര അടുത്തെത്തിപ്പെടാൻ പറ്റാത്ത ഒരു താരമാണ്. ‌ തന്‍റെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റിയോ ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയോ നടി കൂടുതലായി സംസാരിക്കുന്നത് ആരും കേട്ടിരിക്കാൻ വഴിയില്ല. ലൈം ലൈറ്റിലെ മിന്നും താരമായിരിക്കെയും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യമാണ് നടി നൽകുന്നത്. അതിനാൽ തന്നെ നടിയെ പ്പറ്റിയുള്ള വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ കൗതുകവുമാണ്. ഇപ്പോൾ നയൻതാരയെപ്പറ്റി തമിഴകത്തെ മുതിർന്ന നടി ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ശരണ്യയുടെ വാക്കുകൾ ഇങ്ങനെ… നയൻ‌താര സിനിമയിൽ നേടിയെടുത്ത വിജയം അദ്ഭുതകരമാണ്. ഞാനവരേക്കാൾ മുതിർന്ന നടിയായിട്ടുപോലും എനിക്കവരോട് വലിയ ബഹുമാനമുണ്ട്. നായികമാർക്ക് പ്രാധാന്യമില്ലാത്ത സിനിമാ രംഗത്ത് നയൻതാരയെപ്പോലൊരാൾ ഈ സ്ഥാനത്തേക്ക് വന്നെങ്കിൽ അത് വലിയ കഴിവാണ്. അതിനുവേണ്ടി അവർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നയൻതാരയുടെ…

Read More

അനുഷ്‌ക ഷെട്ടി മലയാളത്തിൽ; അരങ്ങേറ്റം സുരേഷ് ഗോപി ചിത്രത്തിലൂടെ

  തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയുടെ മലയാളി ആരാധകർ കാലങ്ങളായി ആഗ്രഹിച്ചിരുന്ന കാര്യം സഫലമാകുന്നു. സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടി. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പന്‍‌ എന്ന ചിത്രത്തില്‍ അനുഷ്‌ക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തില്‍ പാലാക്കാരന്‍ അച്ചായനായാണ് സുരേഷ് ഗോപി വേഷമിടുന്നത്. സുരേഷ് ഗോപിക്ക് ഒപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് ഒറ്റക്കൊമ്പനില്‍ അനുഷ്‌ക അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 250-ാം ചിത്രമാണ് ഒറ്റക്കൊമ്പന്‍. നവാഗതനായ മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍, മുകേഷ്, ജോജു, ജോണി ആന്‍റണി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിദേശത്ത് ഉള്‍പ്പെടെ നിരവധി ലൊക്കേഷനുകളില്‍ ചിത്രീകരണം നടത്തുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. മലേഷ്യയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്ന്. പാവാട, കോമ്രേഡ് ഇന്‍ അമേരിക്ക, അണ്ടര്‍ വേള്‍ഡ് എന്നീ ചിത്രങ്ങളുടെ രചയിതാവായ…

Read More