ഭൂമിക്കടിയിൽ 30 അടി താഴ്ചയിൽ ഒരാൾ…!

ടി.ജി.ബൈജുനാഥ് എ.ആർ റഹ്്മാന്‍റെ സംഗീതം. നായകനായി ഫഹദ് ഫാസിൽ. മഹേഷ് നാരായണന്‍റെ സ്ക്രിപ്റ്റും സിനിമാറ്റോഗ്രഫിയും. നിർമാണം ഫാസിൽ. ഒരു നവാഗത സംവിധായകന് ഇതൊക്കെ സ്വപ്നതുല്യ ചേരുവകൾ. ഈ രസക്കൂട്ടിൽ മലയൻകുഞ്ഞ് എന്ന സർവൈവൽ ത്രില്ലറൊരുക്കിയത് വി.കെ.പ്രകാശ്, വേണു, വൈശാഖ്, മഹേഷ് നാരായണൻ എന്നിവരുടെ അസോസിയേറ്റായിരുന്ന സജിമോൻ പ്രഭാകർ. മഹേഷും ഫഹദും സിനിമയിൽ ഒരുമിച്ചു ജോലി ചെയ്തു തുടങ്ങിയ പരിചയം വളർന്നുണ്ടായ സൗഹൃദവും അടുപ്പവുമാണ് മഹേഷുമായും ഫഹദുമായും ഉള്ളതെന്ന് സജിമോൻ പറയുന്നു. ‘ഞാനും മഹേഷും ഇരുപതുകൊല്ലമായി സുഹൃത്തുക്കളാണ്. സിയു സൂണ്‍, ടേക്ക് ഓഫ്, മാലിക് എന്നിവയിൽ മഹേഷിന്‍റെ അസോസിയേറ്റുമായിരുന്നു. ‘നെത്തോലി ഒരു ചെറിയ മീനല്ല’ ചെയ്യുന്പോഴാണ് ഫഹദിനെ പരിചയപ്പെടുന്നത്. വളരെ കൂൾ ആൻഡ് ഫ്രണ്ട്‌ലി ആയ മനുഷ്യനാണ്. അതുകൊണ്ടുതന്നെ സംസാരിക്കാനും ഹാൻഡിൽ ചെയ്യാനുമൊ ക്കെ വളരെ കംഫർട്ട് തോന്നി. അങ്ങനെ ‘ടേക്ക് ഓഫ്’ സമയത്താണ് ഒരുമിച്ചൊരു സിനിമ ചെയ്യുന്നതിനെപ്പറ്റി…

Read More

ഇന്ന് ഗെഹരിയാനിൽ ദീപിക ചെയ്തതാണ് 15 വർഷം മുമ്പ് ഞാൻ ചെയ്തത്, പക്ഷേ…! മല്ലിക ഷെരാവത്ത് പറയുന്നു…

ഇന്നു നായികമാർക്ക് അവരുടെ ശരീരത്തിൽ ആത്മവിശ്വാസമുണ്ട്. ഞാൻ മർഡർ എന്ന സിനിമ ചെയ്തപ്പോൾ സിനിമയിലെ ബിക്കിനി, ചുംബന സീനികളെപ്പറ്റി ആളുകൾ പലതും പറഞ്ഞു. ഇന്ന് ഗെഹരിയാനിൽ ദീപിക ചെയ്തതാണ് 15 വർഷം മുമ്പ് ഞാൻ ചെയ്തത്. പക്ഷേ അന്ന് ആളുകൾ വളരെ പിന്തിരിപ്പൻ ചിന്താഗതിക്കാരായിരുന്നു. മാധ്യമങ്ങളിലെയും ഇൻഡസ്ട്രിയിലെയും ഒരു വിഭാഗം എന്നെ ഉപദ്രവിക്കുകയായിരുന്നു. അവർ എന്നെ ശരീരത്തെയും ഗ്ലാമറിനെയുംപറ്റി മാത്രമാണ് പറഞ്ഞത്. എന്‍റെ അഭിനയത്തപ്പറ്റിയായിരുന്നില്ല. ഞാൻ ദശാവതാരം, പ്യാർ കെ സൈഡ് എഫക്ട്സ്, വെൽക്കം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആരും എന്‍റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. -മല്ലിക ഷെരാവത്ത്

Read More

അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും പ്രണയത്തില്‍ ? പുറത്തുവരുന്ന റിപ്പോര്‍ട്ട് ഇങ്ങനെ…

ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളായ അനന്യ പാണ്ഡെ പുതിയ പ്രണയത്തിലെന്നു റിപ്പോർട്ടുകൾ. നേരത്തെ യുവനടന്‍ ഇഷാന്‍ ഖട്ടറും അനന്യയും പ്രണയത്തിലാണെന്നു വാർത്ത പ്രചരിച്ചിരുന്നു. മൂന്നു വര്‍ഷത്തോളം പ്രണയിച്ച താരങ്ങള്‍ ആ ബന്ധം അവസാനിപ്പിച്ചു എന്നാണ് അറിയുന്നത്. ഇപ്പോള്‍ നടന്‍ ആദിത്യ റോയ് കപൂറും അനന്യയും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്. ദിവസം കഴിയുന്തോറും അനന്യയും ആദിത്യയും അടുത്തുവരികയാണ്. അവരുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരങ്ങളെ ഒരുമിച്ച് പൊതുവേദികളിലൊന്നും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ ഇരുവർക്കുമിടയില്‍ എന്തോ ഒരു കണക‌്ഷന്‍ തുടങ്ങിയെന്നുതന്നെയാണ് അഭ്യൂഹം. എന്തായാലും പ്രണയം സത്യമാണോ അല്ലയോ എന്നുറപ്പിക്കാന്‍ താരങ്ങള്‍ പുറത്തിറങ്ങുന്നതു കാത്തിരിക്കുകയാണ് പപ്പരാസികള്‍. ഇരുവരെയും ഒരുമിച്ചുകാണുന്ന സാഹചര്യം ഉണ്ടായാല്‍ വാർത്തകൾ സത്യമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. എന്തായാലും താരപുത്രിയുടെ പ്രണയകഥയ്ക്കു വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്. കാലി പീലി എന്ന…

Read More

എല്ലാവര്‍ക്കും തുല്യ അവസരം ! ഞാനും അതിന്‍റെ ഗുണഭോക്താവാണ്; റൈമ സെൻ പറയുന്നു…

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വരവിലൂടെ കലാകാരന്മാര്‍ക്കും സാങ്കേതിത വിദഗ്ധര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതായി നടി റൈമ സെന്‍. പാന്‍ഡെമിക്കിനു ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നിര്‍ണായകമായി. മറന്നുപോയ നിരവധി നടന്മാര്‍ക്കും നടിമാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കുംവരെ ഈ പ്ലാറ്റ്‌ഫോമുകള്‍ വഴിയൊരുക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കി. ഒരു നടനെ ചുറ്റിപ്പറ്റിയല്ല അതിലെ കഥയെന്നത് ഓരോ കഥാപാത്രത്തിനും പ്രാധാന്യം നല്‍കുന്നതാണ്. ഈ പ്ലാറ്റ്‌ഫോമുകളിലെ വെബ് സീരീസുകള്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കി. ഇവിടെ കഥ ഒരു നടനെ ചുറ്റിപ്പറ്റിയല്ല. ഓരോ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്. അവര്‍ക്ക് ഓരോ കഥ പറയാനുണ്ട്. ഉള്ളടക്കങ്ങളൊന്നും താരങ്ങളെ പിന്‍പറ്റിയുള്ളതല്ല. അതിനാല്‍ അത് കുറച്ചുപേരുടേത് മാത്രമായി തോന്നുന്നില്ല. പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്‍ പലപ്പോഴും പുതിയ പ്രതിഭകളെയും പുതുമുഖ അഭിനേതാക്കളെയും തെരയുന്നുണ്ട്, കാമറയ്ക്ക് പിന്നിലുള്ള ആളുകള്‍ക്കുപോലും ഇതൊരു അനുഗ്രഹമാണ്. അത് പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യംകൊണ്ടാണ് ആളുകള്‍ക്ക് അവരുടെ കഥകള്‍…

Read More

വീണ്ടും കോക്കേഴ്സ്; നിഗൂഢതകളുടെ കുറി! കെ. ആർ. പ്രവീണിന്റെ വെളിപ്പെടുത്തല്‍…

ടി.ജി.ബൈജുനാഥ് നിരവധി ഹിറ്റുകൾ മലയാളത്തിനു സമ്മാനിച്ച കോക്കേഴ്സിന്‍റെ തിരിച്ചുവരവു സിനിമയായ ‘കുറി’യിൽ വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ സ്ക്രീനിലെത്തുന്നു. ഫാമിലി ഡ്രാമ ത്രില്ലറായ കുറിയിൽ സുരഭിലക്ഷ്മിയും അദിതിരവിയും വിഷ്ണുവിനൊപ്പം പ്രധാന വേഷങ്ങളിൽ. ഇതുവരെ നമ്മൾ കണ്ടുശീലിച്ച വിഷ്ണു ആയിരിക്കില്ല ഈ സിനിമയിലെ വിഷ്ണുവെന്ന് കുറിയുടെ എഴുത്തുകാരനും സംവിധായകനുമായ കെ. ആർ. പ്രവീണ്‍ പറയുന്നു. ‘ അയ്യോ പാവം, അപ്പുറത്തെ വീട്ടിലെ ചെക്കൻ, ഹ്യൂമർ ടച്ചുള്ള അഭിനയം… ഇതിനൊക്കെയപ്പുറം അല്പം സീരിയസായ വേഷമാണ് ഇതിൽ ചെയ്തിരിക്കുന്നത്. പാവത്താൻ ഇമേജിൽ നിന്നു മാറി കുറച്ചുകൂടി മെച്വറായ, ബോൾഡായ ഒരു വിഷ്ണുവിനെ ഇതിൽ കാണാനാവും. കുറിയിലെ വിഷ്ണു കുറച്ച് ഡിഫ്രന്‍റ് ആയിരിക്കും.’ പലതരം കുറികൾ ഭാഗ്യക്കുറി, കുറിച്ചിട്ടി, കല്യാണക്കുറി…ഇങ്ങനെ പലതരം കുറികൾ വ്യത്യസ്തരായ കുറച്ചുപേരുടെ ജീവിതത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിക്കുന്പോൾ അത് അവരുടെ ജീവിതത്തെ ഏതൊക്കെ രീതിയിൽ സ്വാധീനിക്കും…

Read More

ആണ്‍പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല..! ദീപ്തി സതി പറയുന്നു…

ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറിയാല്‍ നിങ്ങള്‍ എഴുന്നേറ്റ് നിന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നു. അതാണ് മി ടൂ. പുരുഷന്‍ സ്ത്രീയോട് മോശമായി പെരുമാറിയാലും സ്ത്രീ പുരുഷനോട് മോശമായി പെരുമാറിയാലും അത് തുറന്നുപറയുന്നത് തന്നെയാണ് നല്ലത്. കാരണം അത് എത്ര പേര്‍ക്ക് സഹായമാവുമെന്ന് നമുക്ക് അറിയില്ല. അങ്ങനെ ആണ്‍പെണ്‍ വ്യത്യാസം ഈ കാര്യത്തില്‍ എനിക്ക് തോന്നിയിട്ടില്ല. എന്താണ് മി ടൂവെന്ന് ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്. അതില്‍ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. സത്യത്തില്‍ വിക്ടിം കാര്‍ഡ് കാണിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. ആരാണ് സത്യം പറയുന്നത്, ആരാണ് കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ പറ്റില്ല. സത്യം ഏതായാലും പുറത്തു വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കാരണം നമുക്ക് ഒന്നും അറിയില്ല. ആളുകള്‍ കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് നമുക്ക് അറിയില്ല. -ദീപ്തി സതി

Read More

പൃഥ്വിരാജിന്‍റെ തലയിൽ മീൻചട്ടിക്ക് അടിച്ച് മിയ; മത്തിക്കറി തലയിലും ദേഹത്തും വീണു; അടിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മിയ ജോർജ്

പാവാടയിൽ പൃഥ്വിരാജിന്‍റെ തലയിൽ മീൻ ചട്ടി അടിച്ച് പൊട്ടിക്കുന്ന സീനുണ്ട്. ആ ചട്ടിയിൽ യഥാർഥത്തിൽ മീൻകറിയുണ്ടായിരുന്നു. നല്ല മത്തിക്കറിയായിരുന്നുവെന്ന് തോന്നുന്നു. നല്ല മണം വരുന്നുണ്ടായിരുന്നു. ഒറ്റ ടേക്കിൽ എടുത്ത സീൻ ആയിരുന്നു അത്. തലയിൽ ചട്ടി ഉടയ്ക്കുന്നതിന് ഭയക്കേണ്ട ധൈര്യമായി ചെയ്തോളൂവെന്ന് പൃഥ്വിരാജ് പറഞ്ഞതോടെയാണ് ധൈര്യമായത്. ആദ്യമേ സംവിധായകൻ പറഞ്ഞിരുന്നു. റീ ഷൂട്ട് ചെയ്യാൻ മത്തിക്കറിയോ, വസ്ത്രങ്ങളോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ഒറ്റ ടേക്കിൽ ഓക്കെയാക്കണമെന്ന്. എല്ലാവരും ഈ സീൻ എടുക്കും മുമ്പ് ഇതേ ക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരുന്നതിനാൽ ഒറ്റ ടേക്കിൽ ഓക്കെയാക്കാൻ സാധിച്ചു. -മിയ ജോർജ്

Read More

നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍… നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്… ഹരീഷ് പേരടി

  പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമര്‍ശിക്കാറുണ്ട്…ഇനിയും അതുണ്ടാവും…എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത്… അല്ലെങ്കില്‍ ജനങ്ങളെ ഓര്‍മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.. നിങ്ങളോട് അവര്‍ പൊതുയിടത്തില്‍വച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍… നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍… നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്..നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്…ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക…നാലാം തൂണിന്‍റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ.. മാധ്യമ സലാം – ഹരീഷ് പേരടി  

Read More

മോഹൻലാലിനെ  ആദ്യമായി കണ്ടത് കാട്ടിൽ വെച്ച്; ആദ്യ സംഭാഷണം കേട്ടപ്പോൾ തന്നെ ഞാൻ തീർന്നെന്ന് തോന്നിപ്പോയെന്ന് നടൻ കൈലാഷ്

എന്നെ ജനങ്ങള്‍ ഒരു നടനായി തിരിച്ചറിഞ്ഞത് നീലത്താമരയിലൂടെയാണ്. ആദ്യ സിനിമയെന്ന പേരില്‍ എന്നും എന്‍റെ നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുള്ള ചിത്രമാണത്. പഴയ നീലത്താമര കണ്ടിട്ടല്ല ഞാന്‍ സിനിമ ചെയ്ത്. എന്നാല്‍ നീലത്താമരയുടെ കഥ നേരത്തെ വായിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ കോതമംഗലത്ത് ശിക്കാറിന്‍റെ ഷൂട്ടിനായി ചെല്ലുമ്പോള്‍ ഒരു വലിയ കാടിനുള്ളില്‍ വച്ചാണ് ആദ്യമായി ലാലേട്ടനെ കാണുന്നത്. കുറെ മരങ്ങള്‍ക്കിടയില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടല്‍. എനിക്ക് ഷൂട്ട് പിറ്റേദിവസമായിരുന്നു. എങ്കിലും തലേദിവസം തന്നെ ഞാന്‍ എത്തിയിരുന്നു. ടെമ്പോ ട്രാവലറില്‍ വിശ്രമിക്കുകയായിരുന്ന അദ്ദേഹം അതില്‍ നിന്നിറങ്ങി വരുമ്പോഴായിരുന്നു എന്നെ പരിചയപ്പെടുത്തി കൊടുത്തത്. അദ്ദേഹം എന്നോട് അല്‍പനേരം സംസാരിച്ചു. അദ്ദേഹമെന്നോട് ആ മോനെ… എന്നു പറഞ്ഞ് സംസാരിച്ചു തുടങ്ങിയതോടെ ഞാന്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കലും മറക്കാന്‍ സാധിക്കില്ല ആ മുഹൂര്‍ത്തം. – കൈലാഷ്

Read More

ഷാജിയുടെ കടുവ വീണ്ടും കുടുക്കിൽ..! ഭിന്നശേഷിക്കാരെ അപമാനിക്കുന്നതരത്തിൽ സംഭാഷണം; “കടുവ’ നിർമാതാക്കൾക്കു നോട്ടീസ്

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ ആളുകളെ അപമാനിക്കുന്ന തരത്തിൽ സംഭാഷണം ഉൾപ്പെടുത്തിയ “കടുവ’ എന്ന ചിത്രത്തിനെതിരേ സംസ്ഥാന ഭിന്നശേഷി കമ്മീഷൻ രംഗത്ത്. ചിത്രത്തിന്‍റെ നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫൻ, സുപ്രിയ മേനോൻ എന്നിവർക്കും സംവിധായകൻ ഷാജി കൈലാസിനും കമ്മീഷൻ നോട്ടീസ് അയച്ചു. മാതാപിതാക്കളുടെ പാപഫലം മൂലമാണ് വൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതെന്ന പരാമർശമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിലെ സംഭാഷണത്തിനെതിരേ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി. കഴിഞ്ഞ ദിവസം തീയറ്ററിൽ എത്തിയ ചിത്രത്തിനെതിരേ റിലീസിന് മുൻപേ തന്നെ പരാതികൾ ഉയർന്നിരുന്നു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് ചിത്രം അണിയറ പ്രവർത്തകർ തീയറ്ററിൽ എത്തിച്ചത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.

Read More