എല്ലാ സ്ത്രീകൾക്കുമുണ്ട് ആ ബുദ്ധിമുട്ടെന്ന് അർച്ചന കവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അര്‍ച്ചന കവി. അടുത്തയിടെ നേരത്തെ താൻ വിഷാദ രോഗത്തിലായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ വിഷാദ രോഗം തുറന്ന് പറഞ്ഞതിന് പിന്നാലെ തനിക്ക് സമൂഹത്തില്‍ നിന്നു വലിയ പിന്തുണ ലഭിച്ചുവെന്ന് പറയുകയാണ് അര്‍ച്ചന. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. പല സ്ത്രീകളും അവരുടെ സമാന ജീവിതാനുഭവങ്ങള്‍ തന്നെ എഴുതി അറിയിച്ചെന്നും ചിലര്‍ ധൈര്യമായി ചികിത്സ തേടാന്‍ ശ്രമിച്ചെന്നും അവര്‍ പറയുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷം തോന്നി. മറ്റു ചുരുക്കം ചിലര്‍ കുത്തുവാക്കുകളുമായി മുറിപ്പെടുത്തിയെന്നതും ശരിയാണ്. പിഎംഡിഡിയൊക്കെ പണക്കാരുടെ ഓരോരോ തോന്നലാണ്. സാധാരണ പെണ്ണുങ്ങള്‍ക്കൊന്നുമില്ലല്ലോ എന്ന പരിഹാസവുമായി ചിലര്‍ വന്നു. പക്ഷേ, സത്യത്തില്‍ സാധാരണ പെണ്ണുങ്ങള്‍ക്കുമുണ്ട് ഇത്തരം മാനസിക പ്രശ്നങ്ങള്‍. അത് പുറത്തറിയുകയോ അറിയിക്കുകയോ ചെയ്യാതെ അവളുടെ മാത്രം ഉള്ളില്‍ വീര്‍പ്പുമുട്ടുകയാണ്. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ ചുമലിലേറ്റി ജീവിക്കുന്നതിനിടയില്‍ എത്ര…

Read More

സൗഹൃദം പ്രണയമായി മാറിയ വിവാഹത്തെക്കുറിച്ച് സെന്തിൽ

ആഷിക് അബുവിന്‍റെ വൈറസ് എന്ന സിനിമയുടെ ചിത്രീകരണം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നടക്കുകയാണ്. സിനിമയില്‍ എക്‌സൈസ് മന്ത്രിയായി അഭിനയിച്ചത് ഞാന്‍. ഇതേ ആശുപത്രില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഖിലയെ ഷോട്ട് കഴിഞ്ഞുള്ള സമയത്താണ് പരിചയപ്പെടുന്നത്. പിന്നീട് പല ദിവസവും പാസിംഗ് ഷോട്ട് പോലെ അഖില കടന്ന് പോയി. സിനിമയിലാണെങ്കില്‍ ഉറപ്പായും ഒരു പാട്ട് വരേണ്ട സമയമാണ്. ഒരു നടനോട് തോന്നുന്ന ഇഷ്ടവും ആരാധനയും സൗഹൃദമായി വളര്‍ന്നു.പിന്നെ സൗഹൃദം പ്രണയമായി മാറി. അത് വിവാഹത്തില്‍ എത്തി. അഖിലയുടെ വീട്ടുകാര്‍ എന്നെ കുറിച്ച് അന്വേഷിച്ചത് വിനയന്‍ സാറിനോട് ആയിരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലൂടെ വിനയന്‍ സാര്‍ എന്‍റെ ജീവിതം കൈപിടിച്ച് ഉയര്‍ത്തി. എല്ലാവരുടെയും ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തമാണ് വിവാഹം. എന്‍റെ വിവാഹത്തിലും പ്രധാന പങ്കുവഹിച്ചത് വിനയന്‍ സാര്‍ തന്നെ. -സെന്തിൽ കൃഷ്ണ

Read More

ആരാധകരെ ഞെട്ടിച്ച വ്യാജവാർത്തകൾ ഇങ്ങനെയും!

ബോളിവുഡിലെ സൂപ്പർ നടിയായികുന്നു ഐശ്വര്യ റായ്. ഇപ്പോൾ സിനിമയിൽ നിന്നു ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരസുന്ദരി. ബോളിവുഡിലെ മുൻനിര നടിയായി വളരുന്നതിന് മുന്പ തന്നെ ലോകസുന്ദരിപ്പട്ടം നേടി ലോകമെമ്പാടും  ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തെ കുറിച്ചുള്ള ഓരോ വാർത്തയും പെട്ടന്നുതന്നെയാണ് ചർച്ചയാകുന്നത്. അത്തരത്തിൽ ലോകമെങ്ങുമുള്ള ഐശ്വര്യയുടെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പാക് മാധ്യമം ഒരിക്കൽ ഒരു വാർത്ത പുറത്തുവിട്ടു ഐശ്വര്യ റായ് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആ വ്യാജ വാർത്ത. ലോകമെമ്പാടുമുള്ള ആരാധകരെയാകെ പിടിച്ചുലച്ചതായിരുന്നു ആ വ്യാജ വാര്‍ത്ത. സംഭവം നടക്കുന്നത് 2016 ലാണ്. ഭർത്താവ് അഭിഷേക് ബച്ചനുമായുള്ള ദാമ്പത്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഐശ്വര്യ റായ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. പാക് മാധ്യമമായിരുന്നു ആരാധകരെ ഞെട്ടിച്ചുകളഞ്ഞ ആ വ്യാജ വാര്‍ത്തയുടെ പിന്നില്‍. വാർത്തയ്‌ക്കൊപ്പം ഐശ്വര്യയെ ചികിത്സിച്ച ഡോക്ടറുടേതെന്ന തരത്തില്‍ ഒരു വ്യാജ പ്രതികരണവും ഇവർ നൽകിയിരുന്നു.എന്നെ മരിക്കാന്‍ വിടൂ, ഇതുപോലെ…

Read More

നടി കോഴിക്കോട് ശാരദ അന്തരിച്ചു

  കോഴിക്കോട്: നടി കോഴിക്കോട് ശാരദ(75) അന്തരിച്ചു. അസുഖബാധിതയായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകങ്ങളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. സംസ്കാരം പിന്നീട്.

Read More

മമ്മൂട്ടിയോ, മോഹന്‍ലാലോ അല്ല, സുന്ദരൻ ശ്രീനിവാസനെന്ന് ഉർവശി

ഞാന്‍ അഭിനയിച്ചിട്ടുള്ളതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ശ്രീനിവാസനാണ്. ഏത് ചോക്ലേറ്റ് ഹീറോ ഉണ്ടായിരുന്നപ്പോഴും അതിനേക്കാള്‍ വാല്യൂ ഉണ്ടായിരുന്നു ശ്രീനിവാസന്‍ എന്ന നടന്. അതില്‍ ഒരു സംശയവുമില്ല. എല്ലാ വലിയ നായികമാരുടെയും നായകനായി ശ്രീനിയേട്ടന്‍ അഭിനയിച്ചു. ഇപ്പോഴും ഏത് നായിക ആണെങ്കിലും ശ്രീനിയേട്ടന് ഒക്കെ ആണ്. അദ്ദേഹത്തിനൊപ്പം എത്ര സുന്ദരിയായ നായിക അഭിനയിച്ചാലും അതില്‍ നമുക്ക് ഒരു ചേര്‍ച്ചക്കുറവ് ഫീല്‍ ചെയ്യില്ല. അതുകൊണ്ടു തന്നെ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും സുന്ദരനായ നായകന്‍ ആരെന്നു ചോദിച്ചാല്‍ എന്‍റെ ഉത്തരം മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ ഒന്നുമായിരിക്കില്ല. അത് ശ്രീനിവാസന്‍ എന്ന് തന്നെയായിരിക്കും. –ഉർവശി

Read More

ജയ് ഭീം…എനിക്ക് ശരിക്കും തല്ല് കിട്ടിയെന്ന് ലിജോമോൾ

തമിഴിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ് ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന ചിത്രം.യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സൂര്യ, മലയാളിയായ ലിജോ മോള്‍ ജോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലൂടെ അസാധ്യ പ്രകടനം കാഴ്ച വെച്ച് ലിജോ മോള്‍ മലയാളികളുടെയും തമിഴ് സിനിമാപ്രേമികളുടെയും പ്രീതി നേടിക്കഴിഞ്ഞു.ഈ സിനിമയുടെ ചിത്രീകരണം അത്ര സുഖകരമായിരുന്നില്ല എന്നും നിരവധി വേദനകളും കഠിനാധ്വാനവും അതിന് വേണ്ടി വന്നുവെന്നാണ് ലിജോ മോൾ പറയുന്നത്. ഇരുളര്‍ വിഭാഗത്തിന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അവരെ പോലെയാവാന്‍ എടുത്ത മുന്‍കരുതലുകളെക്കുറിച്ച് ഒരഭിമുഖത്തിലാണ് ലിജോമോൾ വ്യക്തമാക്കിയത്. ആഴ്ചകളോളം അവരുടെ കൂടെ താമസിച്ച് ഓരോ മൂവ്‌മെന്‍റ്സും മറ്റ് രീതികളുമൊക്കെ പഠിച്ചെടുത്തു. സാരി ഉടുക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതുമൊക്കെയാണ് പ്രത്യേകതകള്‍. നടന്‍ സൂര്യ ഒരു മനുഷ്യസ്‌നേഹിയാണ്. സൂര്യ സാറിന്‍റെ പടമാണ് എന്നറിഞ്ഞപ്പോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഒപ്പം സന്തോഷവും തോന്നി. ഞങ്ങളുടെ കോന്പിനേഷന്‍…

Read More

രാജമാണിക്യത്തിൽ നിന്ന് സുരാജിനെ വെട്ടി അന്‍വര്‍  മുഖത്ത് നോക്കി പറഞ്ഞതിങ്ങനെ…

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ഒന്നാണ് രാജമാണിക്യം. തിയറ്ററുകളില്‍ മമ്മൂട്ടിയുടെ ബെല്ലാരി രാജ തീര്‍ത്ത ആരവം ചെറുതല്ല. സിനിമയില്‍ മമ്മൂട്ടിയുടെ തിരുവനന്തപുരം സ്ലാംഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം ഭാഷ പഠിപ്പിക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത് സുരാജ് വെഞ്ഞാറമൂട് ആണ്. സുരാജ് അക്കാലത്ത് സിനിമയില്‍ സജീവമല്ല. സ്റ്റജ് ഷോകളിലൂടെയാണ് സുരാജ് ജീവിതം തള്ളി നീക്കിയിരുന്നത്. ആ സമയത്താണ് രാജമാണിക്യത്തില്‍ മമ്മൂട്ടിയെ സഹായിക്കാന്‍ സുരാജിന് ക്ഷണം ലഭിക്കുന്നത്. തിരുവനന്തപുരം ഭാഷ സംസാരിക്കാന്‍ മമ്മൂട്ടിയെ സഹായിക്കുകയെന്ന ചുമതല മാത്രമല്ല രാജമാണിക്യത്തില്‍ ഒരു സീനിലും സുരാജ് അഭിനയിച്ചു. എന്നാല്‍, ആ സീന്‍ പിന്നീട് സിനിമയില്‍ നിന്ന് ഒഴിവാക്കി. ഇതേകുറിച്ച്‌ അഭിമുഖത്തില്‍ സുരാജ് തന്നെ പിന്നീട് മനസുതുറന്നിരുന്നു. രാജമാണിക്യത്തില്‍ ഒരു സീനില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ചെങ്കിലും എന്‍റെ സീന്‍ പുറത്തുവന്നില്ല. അത് ഞാന്‍ തന്നെ എഴുതിയ സീനായിരുന്നു. എനിക്ക് അത് മനപാഠമായിരുന്നു. പക്ഷേ, സിനിമയുടെ കാമറയും ജൂനിയര്‍…

Read More

അഹാനയുടെ ‘തോന്നല് ’ഹിറ്റ്

രണ്ട് ദിവസം… രണ്ട് മില്യൺ വ്യൂസ്… അഹാനയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെ. രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി അഹാനയുടെ തോന്നല് യാത്ര തുടരുന്നു… എല്ലാവര്‍ക്കു നന്ദി എന്നറിയിച്ചു കൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരിക്കുന്നത്. താളത്തിലും ഭാവത്തിലും ഈണത്തിലും കാഴ്‌ചയിലുമെല്ലാം രുചിക്കൂട്ട് നിറച്ച അഹാന കൃഷ്‌ണ സമ്മാനിച്ച തോന്നല് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു. അഹാന കൃഷ്‌ണ എന്ന അഭിനേത്രി ആദ്യമായി സംവിധായികയുടെ വേഷമണിഞ്ഞ മ്യൂസിക്കൽ വീഡിയോ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ മുന്നിലാണ്. സ്റ്റാർ ഹോട്ടലിന്‍റെ അടുക്കളയും കേക്കും പ്രമേയമാക്കി ഒരുക്കിയ തോന്നലിൽ ഷെഫിന്‍റെ വേഷത്തിലാണ് അഹാന. തന്‍റെയുള്ളിലെ കൊതിയോർമകളുമായി പഴയ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് വീഡിയോയില്‍. ചെറുപ്പത്തിലെ രുചിയോർമകളിൽ നിന്ന് തുടങ്ങുന്ന ഗാനം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെയും ബാല്യകാലത്തിലേക്ക് കൊണ്ടുപോകുന്നു. ഷർഫുവിന്‍റെ വരികളും ഗോവിന്ദ് വസന്തയുടെ സംഗീതവും ഹനിയ നഫീസയുടെ ആലാപനവും…

Read More

സന്തോഷത്തോടെ  രക്ഷിതാക്കള്‍ രണ്ട് വീടുകളിൽ കഴിയുമ്പോൾ ഞാന്‍ എന്തിന് സങ്കടപ്പെടണം

എന്‍റെ പ്രായത്തിലുള്ള മറ്റ് കുട്ടികളെ അപേക്ഷിച്ച് വേഗത്തില്‍ പക്വത ആര്‍ജിക്കുന്ന സ്വഭാവമായിരുന്നു എന്‍റേത്. ഞങ്ങളുടെ വീട്ടിലെ രണ്ട് വ്യക്തികള്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ സന്തോഷിക്കുന്നില്ലെന്ന് ഒമ്പതാം വയസില്‍ തന്നെ എനിക്ക് മനസിലായിരുന്നു. പിന്നീട് അവര്‍ രണ്ട് വീടുകളില്‍ ആയപ്പോള്‍ ഒരുപാട് സന്തോഷത്തോടെ കഴിയുന്നത് കണ്ടു. എന്‍റെ അമ്മ പത്ത് വര്‍ഷത്തിനിടെ ചിരിച്ചിട്ടേയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ പെട്ടെന്ന് സന്തോഷവതിയും സുന്ദരിയും ആവേശഭരിതയുമായി മാറി. സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് രക്ഷിതാക്കള്‍ രണ്ട് വീടുകളിലായി ഉണ്ടെങ്കില്‍ അതില്‍ ഞാന്‍ എന്തിന് സങ്കടപ്പെടണം. -സാറ അലിഖാൻ

Read More

വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും;നമുക്കൊക്കെ എന്തെങ്കിലുമൊക്കെ;പൊട്ടിത്തെറിച്ച് മണിയൻപിള്ള

ഭക്ഷണ കാര്യത്തില്‍ വേര്‍തിരിവ് കാണിക്കുന്നത് കാണുമ്പോള്‍ ഭയങ്കര സങ്കടം വരും. വലിയ താരങ്ങള്‍ക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോള്‍, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുന്‍പ് ലൈറ്റ് ബോയ്‌സിനും കാമറ അസിസ്റ്റന്‍റ്മാര്‍ക്കും ഇലയില്‍ പൊതിഞ്ഞ് സാമ്പാര്‍ സാദോ തൈര് സാദോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക. ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്. -മണിയൻ പിള്ള രാജു

Read More