ആ സമയം ഫാൻസുകാരുടെ കൈയിൽ എന്നെ കിട്ടിയിരുന്നേൽ..! ലാൽ ജോസ് പറയുന്നു…

ബാൽക്കണിയിൽ നിന്നാണ് ഒരു മറവത്തൂർ കനവ് സിനിമ കണ്ട ത്. പക്ഷേ സിനിമയുടെ തുടക്കം മമ്മൂട്ടിയെ കാണിച്ചതും ഫാൻസുകാർ ആകെ തകർന്നു. കാരണം പോസ്റ്ററിൽ കണ്ട വ്യത്യസ്ത ലുക്കിലുള്ള മമ്മൂട്ടിയെയല്ല അവർ സ്ക്രീനിൽ കണ്ട ത്. ആ സമയം ഫാൻസുകാരുടെ കൈയിൽ എന്നെ കിട്ടിയിരുന്നേൽ സംഗതി ആകെ കുഴഞ്ഞേനെ. പിന്നീടു സിനിമ അതിന്‍റെ ഫ്ളാഷ് ബാക്ക് സീനിലേക്ക് പോകുകയും, മുടിയൊക്കെ പറ്റെയടിച്ച വ്യത്യസ്ത ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ കണ്ട തും പ്രേക്ഷകർ ഒന്നടങ്കം തിയറ്ററിൽ കൈയടി മുഴക്കി. ഒരു സംവിധായകനെന്ന നിലയിൽ വല്ലാത്ത ആവേശം തന്ന നിമിഷമായിരുന്നു അത്. ‌ -ലാൽ ജോസ്

Read More

തിരക്കഥയ്ക്കാണ് ആദ്യം പ്രധാന്യം കൊടുക്കുകയെന്ന് മഞ്ജിമ; സംവിധാനം ജീവിതാഭിലാഷമെന്ന് ഹണിറോസ്; താരമൊഴികള്‍…

തിരക്കഥയ്ക്ക് പ്രാധാന്യം: മഞ്ജിമ മോഹൻ തിരക്കഥയ്ക്ക് തന്നെയാണ് ആദ്യം പ്രധാന്യം കൊടുക്കുക. എന്‍റെ കഥാപാത്രത്തിന്‍റെ പ്രാതിനിധ്യം നോക്കും, നായകന്‍ ആരാണെന്ന് നോക്കി ഇതുവരെ സിനി ചെയ്തില്ല. നിവിന്‍ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരു വടക്കന്‍ സെല്‍ഫിയും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു. നിവിന്റെ സിനിമയില്‍ അതിഥി വേഷമാണെങ്കില്‍ പോലും ചെയ്യും. അത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ്.  എല്ലാവർക്കും നന്ദി: മാധവൻ എന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. അലൈപായുതേയുടെ 20 വർഷം. എന്നേയും ചിത്രത്തിന്‍റെ ഓർമകളും നിലനിർത്തിയ എല്ലാവർക്കും നന്ദി. – വല്ലാതെ വേദനിപ്പിച്ചു: നാഗാർജുന ഗോസിപ്പുകളൊക്കെ പലപ്പോഴും ചിരിക്കു വകയാണ്. എന്‍റെ നായികമാരുമായൊക്കെ കുടുംബത്തിനും നല്ല ബന്ധമാണ്. ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിന്നില്ല. അതേ സമയം അനുഷ്‌ക ഷെട്ടിയ്‌ക്കൊപ്പം വന്ന ഗോസിപ്പ് എന്നെ…

Read More

പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ ? രേവതി സമ്പത്ത് പറയുന്നു…

ഞങ്ങള്‍ എപ്പോഴും പ്രതികരിച്ചു കൊണ്ടിരിക്കണം. പ്രതികരണം ഞങ്ങളുടെ മാത്രം ഉത്തരവാദിത്തമാണല്ലോ. അക്രമണങ്ങളുടെ കാരണങ്ങളെ നിങ്ങള്‍ പറയാന്‍ തയാറല്ല. പുറത്തിറയുന്ന ഓരോ സംഭവങ്ങളിലും മാത്രം ഞങ്ങളുടെ പ്രതികരണമാണ് നിങ്ങള്‍ക്ക് വേണ്ടത്. ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നുണ്ട്. നിങ്ങള്‍ വാര്‍ത്തയാകുന്നതിലെ പ്രതികരണത്തിലേക്ക് മാത്രം ചുരുങ്ങുന്പോള്‍ ഞങ്ങള്‍ ഓരോ നിമിഷവുമുള്ള പീഡനങ്ങളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുടെ പ്രതികരണം കാത്ത് നില്‍ക്കാതെ നിങ്ങള്‍ പോയി നന്നാകൂ. എല്ലാത്തരം പീഡനങ്ങളുടെയും മൂലകാരണം നിങ്ങളുടെ ആധിപത്യ മനോഭാവമാണെന്നെങ്കിലും മിനിമം തിരിച്ചറിയൂ. – രേവതി സമ്പത്ത്

Read More

ഓറഞ്ച് ബ്ലൗസും നീല പാവാടയും..! സരയൂ മോഹൻ പറയുന്നു…

ഈ പുഴയും കടന്ന് സിനിമ കണ്ടപ്പോഴാണ് പാവാടയും ബ്ലൗസും വേണമെന്ന ആഗ്രഹം കുഞ്ഞുമനസിൽ തോന്നിയത്. പിന്നെ വാശിയുടെയും അലറികരച്ചിലിന്‍റെയും മുഖം വീർപ്പിച്ചു നടക്കലിന്‍റെയും ദിവസങ്ങൾ. സമരം വിജയം കണ്ടു, പച്ചാളത്ത്, സിന്ദൂരം ടെക്സ്റ്റൈസിൽ നിന്ന് ഓറഞ്ച് ബ്ലൗസും നീല പാവാടയും അമ്മ വാങ്ങി തന്നു. പിന്നെ അടുക്കളയിലും മുറിയിലും എല്ലാം കാക്കകറുമ്പൻ കണ്ടാൽ കുറുമ്പൻ എന്ന് പാടി നടപ്പായി. സ്കൂളിൽ അതിട്ട് പാട്ടുപാടി (അന്ന് ഞാൻ പാട്ടുകാരിയും ആയിരുന്നു, പിന്നീട് മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ ആഴം മനസിലാക്കി ഞാൻ സ്വയം ആ പരിപാടി നിർത്തി. -സരയൂ മോഹൻ

Read More

കാവ്യക്കു നാണമായിരുന്നു…

ബാലതാരമായി അഭിനയരംഗത്ത് എത്തുകയും പിന്നീടു നായികയായി മാറുകയും ചെയ്ത താരങ്ങൾ നിരവധിയാണ്. അത്തരത്തിൽ മലയാള സിനിമയിൽ നായികാ പദവി സ്വന്തമാക്കിയ താരമാണ് കാവ്യ മാധവൻ. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന സിനിമയിലൂടെയാണ് കാവ്യ മാധവൻ മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിൽ കാവ്യയെ തെരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.’’കുട്ടിക്കാലത്ത് എന്‍റെ മുഖത്ത് നോക്കാൻ പറഞ്ഞാൽ കാവ്യ താഴേക്ക് മാത്രമാണ് നോക്കിയിരുന്നത്. കാരണം അന്ന് കാവ്യക്ക് ഭയങ്കര നാണമായിരുന്നു. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് എന്തിനാ ഇത്രയും നാണം എന്ന് ചോദിച്ചപ്പോഴും കാവ്യ തന്‍റെ മുഖത്തേക്ക് നോക്കിയിരുന്നില്ല’’ കമൽ പറയുന്നു. ആ നാണം കാരണമാണ് സിനിമയിലേക്ക് കാവ്യയെ തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നൂറിലധികം കുട്ടികൾ അന്ന് ഓഡീഷനിൽ പങ്കെടുത്തിരുന്നു. അന്ന് സിലക്ട് ചെയ്യപ്പെടാതെ പോയ ഒരാളാണ് ഇന്ന് സൂപ്പർ…

Read More

അനാർക്കലിയിൽ പൃഥ്വിരാജ് പകരക്കാരൻ…

ലക്ഷദ്വീപിന്‍റെ മനോഹാരിത നിറഞ്ഞൊരു വേറിട്ട പ്രണയ ചിത്രമായിരുന്നു അനാർക്കലി. പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്രകഥാപാത്രമാക്കി സച്ചി സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയാൽ ഗോറായിരുന്നു നായിക. നഷ്ടപ്രണയത്തിന്‍റെ എല്ലാ വേദനകളും അതു തിരിച്ച് കിട്ടുന്പോഴുള്ള സന്തോഷവും പങ്കുവച്ച ചിത്രം മലയാളം സിനിമ പ്രേക്ഷകർക്ക് ഒരു പുത്തൻ അനുഭവമായിരുന്നു. ചിത്രത്തെ ചുറ്റപ്പറ്റിയുള്ള ഒരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ബിജു മേനോൻ. സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്‍റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാർക്കലി എന്ന ചിത്രത്തിൽ എന്നെ എത്തിച്ചത്. അവിടെനിന്നാണ് ഞാൻ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാർക്കലി എഴുതിയപ്പോൾ അതിൽ പൃഥ്വിരാജിന്‍റെ റോൾ ചെയ്യാൻ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയിൽ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോൾ ഞാൻ അതിൽനിന്ന് പിന്മാറി. കാരണം അത്തരം കാര്യങ്ങൾ ധൈര്യപൂർവം സമീപിക്കാവുന്ന കോണ്‍ഫിഡൻസ് എനിക്കുണ്ടായിരുന്നില്ല.- ഒരഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞു. അനാർക്കലിക്ക്…

Read More

നവ്യ നായർ ഫസ്റ്റോ… അതോ സെക്കൻഡോ…?

നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരികയാണ് നടി നവ്യ നായർ. സിനിമകളിൽ ഇല്ലാതിരുന്നപ്പോൾ പോലും ഡാൻസിലൂടെയും സോഷ്യൽ മീഡിയയിലൂടെയും താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ നവ്യനായർ തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ചിരിക്കുന്ന സെൽഫിയും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു ആരാധകനുമൊത്തുള്ള സെൽഫിയാണ് നവ്യ പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തിനോടൊപ്പം ആരാധകൻ നവ്യയോട് ചോദിച്ച ചില സംശയങ്ങളും താരം കുറിച്ചിട്ടുണ്ട്. മോളേ പേരെന്താ… നവ്യ നായർ എന്ന് മറുപടി പറഞ്ഞപ്പോൾ വീണ്ടും ഒരു സംശയം കൂടി. നവ്യ നായർ ഫസ്റ്റോ അതോ സെക്കൻഡോ, വല്ലവരും വന്നോ… ഇല്ല ചേട്ടാ ഞാൻ പഴയ ആളു തന്നെയാണെന്ന് പറഞ്ഞ് മുഖത്തെ കണ്ണട മാറ്റി.’’ എന്നാണ് നവ്യ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന നവ്യയുടെ ഒരുത്തീയെന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചായിരുന്നു ഈ സംഭവം. തനി നാട്ടിൻപുറത്തുകാരിയായാണ് ചിത്രത്തിൽ നവ്യ എത്തുന്നത് . ചിത്രം…

Read More

ട്വന്‍റി20-യിൽ മീര ഇല്ലാത്തതിന് കാരണം…; അന്ന് യഥാർഥത്തിൽ സംഭവിച്ചത്…

മലയാള സിനിമയിലെ താരങ്ങൾ എല്ലാവരും തന്നെ ഒത്തുചേർന്ന ചിത്രമായിരുന്നു ട്വന്‍റി20. സിനിമാ സംഘടനയായ അമ്മയുടെ സാന്പത്തിക പ്രതിസന്ധി തീർക്കാൻ ദിലീപ് നിർമാണവും ജോഷി സംവിധാനവും ഏറ്റെടുത്ത ഈ ചിത്രത്തിൽ നിന്നു നടി മീരാ ജാസ്മിൻ വിട്ടു നിന്നിരുന്നു. താരസംഘടനയായ അമ്മയുമായുള്ള പ്രശ്നം കൊണ്ടാണ് മീര ജാസ്മിൻ അഭിനയിക്കാതിരുന്നതെന്നും മീരയെ ദിലീപ് മനഃപൂർവം ഒഴിവാക്കിയെന്നും ഒക്കെയുള്ള വാർത്തകൾ അക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാൽ അന്ന് യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്ന് ഒരു അഭിമുഖത്തിൽ മീര വ്യക്തമാക്കിയിരുന്നു. ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്… ട്വന്‍റി20 യിൽ അഭിനയിക്കാൻ പറ്റാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. ദിലീപേട്ടൻ എന്‍റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം സംഘടിപ്പിച്ച സിനിമയിൽ അഭിനയിക്കാൻ കഴിയാത്തത് വലിയ വിഷമം തന്നെയായിരുന്നു. പക്ഷെ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു. ഞാൻ മനഃപൂർവം ആ സിനിമ ചെയ്യാതിരുന്നതാണെന്നാണ് എല്ലാവരും കരുതിയത്. ദിലീപേട്ടൻ…

Read More

എത്ര കോടി തന്നാലും ആ പരസ്യം ചെയ്യില്ല…

നടി, പിന്നണിഗായിക, നർത്തകി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് രമ്യ നന്പീശൻ. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി രമ്യ ഒരുക്കിയ അണ്‍ഹൈഡ് എന്ന ഹ്രസ്യചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇപ്പോൾ ഈ ഹ്രസ്വചിത്രത്തെ കുറിച്ചും തന്‍റെ നിലപാടുകളെ കുറിച്ചും തുറന്നു പറയുകയാണ് രമ്യ. നോ എന്ന വാക്കിന് ഒരു അർഥമേയുള്ളു. നോ. പെണ്‍കുട്ടികൾ ആദ്യം പഠിക്കേണ്ടതും അത് തന്നെയാണ്. എന്‍റെ അച്ഛനും അമ്മയും പറയുന്ന കാര്യമാണ് നോ പറയേണ്ടിടത്ത് നോ പറയണം എന്നത്. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ഞാൻ അങ്ങനെയൊരു കാര്യം ഫോളോ ചെയ്ത് വരുന്നു. എനിക്ക് സിനിമയില്ലെങ്കിലും പഠിച്ച ഡിഗ്രിയുണ്ട്. നമ്മൾ പ്രതികരിക്കുന്പോൾ പലർക്കും നീരസം ഉണ്ടാകും. എത്ര കോടി തന്നാലും ഫെയർനെസ് ക്രീമിന്‍റെ പരസ്യം ചെയ്യില്ല. പത്ത് വർഷം മുൻപ് ചിന്തിച്ചത് പോലെയല്ല ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. പണ്ടൊക്കെ വെളുപ്പാണ് സൗന്ദര്യമെന്ന് വിചാരിച്ച സമയമുണ്ടായിരുന്നു. നേരത്തെ ഫെയർനെസ്…

Read More

നെറ്റിയിലെ ആ പാടിന് പിന്നിലെ കഥ

മലയാള സിനിമയിലെ പ്രിയതാരം മഞ്ജുവാര്യർ തന്‍റെ രണ്ടാം വരവിലും താരറാണിയായി മുന്നേറുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക പ്രീതിനേടിയ മഞ്ജുവിന്‍റെ നെറ്റിയിൽ ഉളള ഒരു മറുക് ശ്രദ്ധനേടാറുണ്ട ്. അതിനു പിന്നിലെ കഥയിങ്ങനെ.. അച്ഛന്‍റെ ജോലിയുടെ ഭാഗമായി തമിഴ്നാട്ടിൽ ആയിരുന്നു മഞ്ജുവിന്‍റെ കുട്ടിക്കാലം. അന്ന് നടന്ന ഒരു സംഭവമാണ് ഈ മറുകിനു പിന്നിൽ. മഞ്ജു ഒരഭിമുഖത്തിൽ പറഞ്ഞു. ’’എൽകെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയമാണ്. ഞങ്ങളുടെ ക്ലാസ് മുറികൾ ഫുൾ ക്ലോസ്ഡ് ആണ്. എന്‍റെ ക്ലാസിനു മാത്രം രണ്ട ു വാതിലുകൾ ഉണ്ട ായിരുന്നു. ഒരു ദിവസം ഞാൻ നോക്കുന്പോൾ ഒരു തുള കാണുന്നു. അത് എന്താണെന്ന് അറിയണമല്ലോ എന്നു കരുതി വാതിലിനോട് ചേർത്ത് കണ്ണുവച്ചു നോക്കി. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. അപ്പുറത്തെ സൈഡിൽ നിന്നും വാതിൽ ആരോ തളളിത്തുറന്നു. വാതിൽ വന്നിടിച്ചത് എന്‍റെ നെറ്റിയിൽ. എന്‍റെ…

Read More