വർഷങ്ങളുടെ പഴക്കമുള്ള വഴക്ക്! ഹൃത്വിക്കിനെ പരിഹസിച്ച് രംഗോലി

ഹൃത്വിക് റോഷനും കങ്കണ റാണൗത്തും തമ്മിലുള്ള വഴക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവർ തമ്മിലുള്ള പോര് ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളുടെ സ്ഥിരം ചേരുവയായിരുന്നു. തന്‍റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്ന് ആരോപിച്ച് കങ്കണ മുന്പ് പോലീസിൽ പരാതി നൽകിയിരുന്നു. തന്‍റെ പേരുപയോഗിച്ച് ആരെങ്കിലും കങ്കണയെ പറ്റിക്കുന്നുവെങ്കിൽ അവർക്കെതിരേ കേസെടുക്കണമെന്നാവശ്യപെട്ട് അന്ന് ഹൃത്വിക്കും പോലീസിനെ സമീപിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം ഹൃത്വിക്കിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണൗത്തിന്‍റെ സഹോദരി രംഗോലി ചന്ദല്‍. തനിക്കൊപ്പം ഹൃത്വിക് റോഷൻ നിൽക്കുന്ന പഴയ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് രംഗോലി. ”ഈ പപ്പൂജിയെ നോക്കൂ, എന്‍റെ സഹോദരിയുടെ ഗുഡ് ബുക്കില്‍ ഇടംപിടിക്കാനായി എപ്പോഴും എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഇപ്പോൾ ചോദിക്കുന്നു നിങ്ങള്‍ എനിക്ക് ആരാണെന്ന്- ഫോട്ടോയ്ക്കൊപ്പം രംഗോലി എഴുതി. കടുത്ത വിമർശനമാണ് ഹൃത്വിക് ആരാധകർ ഇതിനെതിരേ ഉന്നയിച്ചിരിക്കുന്നത്. രംഗോലിയുടെ…

Read More

കഥാപാത്രത്തിനായി വണ്ണം കൂട്ടി; കൃതിക്ക് എട്ടിന്‍റെ പണി

കഥാപാത്രത്തിനായി വണ്ണം കൂട്ടിയതു കാരണം ആകെ വിഷമിച്ചിരിക്കുകയാണ് ബോളിവുഡ് താരം കൃതി സനൻ. മിമി എന്ന പുതിയ ചിത്രത്തിലെ കഥാപാത്രത്തിനായാണ് കൃതി ശരീരഭാരം 15 കിലോ കൂട്ടിയത്. മിമിയുടെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. ഇനി എങ്ങനെ വണ്ണം കുറയ്ക്കുമെന്നാണ് കൃതിയെ ആശങ്കയിലാഴ്ത്തുന്നത്. മുന്പ് മെലിഞ്ഞിരുന്നതിനാൽ ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ പറ്റുമായിരുന്നു. ഇനി വണ്ണം കുറയ്ക്കേണ്ടതിനാൽ ഇഷ്ടഭക്ഷണങ്ങളൊക്കെ ഒഴിവാക്കേണ്ടി വരുമല്ലോ എന്നതാണ് കൃതിയുടെ വിഷമം. പിസയും പാസ്തയും ദാല്‍ മക്കനിയൊക്കെ ഇനി എപ്പോഴും കഴിക്കാൻ പറ്റില്ല. ഒരു മറാത്തി ചിത്രത്തിന്‍റെ റീമേക്കായ മിമിയിൽ വാടക ഗര്‍ഭപാത്രം നല്‍കുന്ന സ്ത്രീയായാണ് കൃതി അഭിനയിക്കുന്നത്.

Read More

എന്‍റെ ഈഗോ കാരണം കരീഷ്മ രക്ഷപെട്ടു…

തന്‍റെ മണ്ടത്തരം കൊണ്ട് മറ്റു പലരും ഗുണമുണ്ടാക്കിയെന്ന് ബോളിവുഡ് താരം ജൂഹി ചൗള. തന്‍റെ ഈഗോ കാരണം പല ചിത്രങ്ങളിൽ നിന്നും വിട്ടു നിന്നത് മറ്റു പലർക്കും താരപദവി ലഭ്യമാക്കിയെന്നും കരിഷ്മ കപൂറിന് താരപദവി കിട്ടാനുള്ള കാരണം താനാണെന്നും ജൂഹി ഒരു അഭിമുഖത്തിൽ പറഞ്ഞു. ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ ബോളിവുഡ് നിശ്ചലമാകുമെന്ന് ഞാൻ കരുതി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നല്ല സിനിമകള്‍ ലഭിച്ചിട്ടും എന്‍റെ ഈഗോ കാരണം ഞാൻ അത് ഒഴിവാക്കി. എനിക്ക് ഇഷ്ടമുള്ളവർക്കൊപ്പം മാത്രം സിനിമ ചെയ്യാന്‍ തുടങ്ങി. ദില്‍ തോ പാഗല്‍ ഹെ, രാജാ ഹിന്ദുസ്ഥാനി എന്നീ ചിത്രങ്ങള്‍ ഞാന്‍ ഉപേക്ഷിച്ചതാണ്. അതു കാരണം പലര്‍ക്കും താരപദവി ലഭിച്ചു- ജൂഹി പറയുന്നു. കരിഷ്മയുടെ എക്കാലത്തേയും ഹിറ്റുകളിലൊന്നായിരുന്നു രാജാ ഹിന്ദുസ്ഥാനി. ദില്‍ തോ പാഗല്‍ ഹെഎന്ന ചിത്രത്തിലെ അഭിനയത്തിന് കരിഷ്മ കപൂറിന് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

Read More

വിവാഹത്തെക്കുറിച്ച് മറച്ചു വച്ചതിന്‍റെ കാരണം വെളിപ്പെടുത്തി ജൂഹി ചൗള

വിവാഹത്തെക്കുറിച്ച് മറച്ചു വച്ചതിന്‍റെ കാരണം വെളിപ്പെടുത്തി ബോളിവുഡ് താരസുന്ദരി ജൂഹി ചൗള. തൊണ്ണൂറുകളില്‍ എനിക്കുണ്ടായിരുന്ന സ്റ്റാര്‍ഡം, കരിയര്‍ എന്നിവ നഷ്ടപ്പെടുമന്ന് പേടിച്ചിരുന്നു. അന്ന് ഇന്‍റര്‍നെറ്റ് ഇല്ലായിരുന്നു, എല്ലാ ഫോണുകളിലും കാമറയും ഇല്ലായിരുന്നു. ആ സമയമാണ് ജയ്‌യുമായുള്ള പ്രണയം. ജൂഹി വ്യക്തമാക്കി. ബിസിനസുകാരനായ ജയ് മെഹ്തയെ 1995ലാണ് ജൂഹി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജൂഹി ഇതിനെക്കുറിച്ച് പറഞ്ഞത്.

Read More

നഷ്ടപ്രണയത്തെ കുറിച്ച് ഗൗതം മേനോൻ

തമിഴിലെ പ്രമുഖ സംവിധായകനാണ് ഗൗതം വാസുദേവ മോനോൻ. തമിഴ് പ്രേക്ഷകർക്ക് മാത്രമല്ല മലയാളി പ്രേക്ഷകരുടെയും ഇഷ്ട സംവിധായകനാണ് അദ്ദേഹം. തമിഴിൽ അദ്ദേഹം ഒരുക്കിയ മികച്ച പ്രണയ ചിത്രമായിരുന്നു വിണ്ണൈ താണ്ടി വരുവായാ. ചിന്പുവും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തന്‍റെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്ന് തുറന്നു പറയുകയാണ് ഗൗതം വാസുദേവ മോനോൻ. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. എന്‍റെ ജീവിതത്തിലുമുണ്ടായിരുന്നു ഒരു ജെസി. എന്നെക്കാൾ പ്രായം കൂടിയ ആ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. വീടിന്‍റെ മുകൾനിലയിലാണ് അവർ താമസിച്ചിരുന്നത്. മലയാളി തന്നെ. എല്ലാം സിനിമയിലേതു പോലെ തന്നെ. കൗമാരത്തിൽ മനസിലുണ്ടായിരുന്ന പ്രണയം റീക്രിയേറ്റ് ചെയ്യുകയായിരുന്നു ചിത്രത്തിൽ. അന്ന് താമസിച്ചിരുന്നതു പോലെ ഒരു വീട് ഷൂട്ടിംഗിനായി തേടി കണ്ടുപിടിച്ചു. സിനിമയിലെ ജെസി എങ്ങനെ ആ സിനിമയിൽ കാർത്തിക്കിന്‍റെ കൂടെ ഇരുന്ന് പടം…

Read More

ആ സൂപ്പർതാരചിത്രം വേണ്ടെന്നു വച്ച് തൃഷ;കാരണം…

ചിരഞ്ജീവി നായകനാകുന്ന ആചാര്യ എന്ന തെലുങ്ക് ചിത്രത്തിൽ നിന്ന് തൃഷ പിന്മാറി. നീണ്ട ഇടവേളയ്ക്കുശേഷം തൃഷ തെലുങ്കിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയായിരുന്നു ആചാര്യ. ചിരഞ്ജീവിയുടെ 154-ാമത് ചിത്രമാണ് ആചാര്യ. ക്രിയേറ്റീവ് ആയ കാര്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങള്‍ കാരണമാണ് താൻ ചിരഞ്ജീവിയുടെ ചിത്രത്തിൽ നിന്നു പിന്മാറുന്നതെന്ന് ട്വിറ്ററിലൂടെ തൃഷ അറിയിച്ചു. ചിലപ്പോൾ തിടുക്കത്തിൽ പറഞ്ഞതും ചര്‍ച്ച ചെയ്തതുമായ കാര്യങ്ങള്‍ പിന്നീട്‌ മാറിമറയും. ക്രീയേറ്റീവ് ആയ കാര്യങ്ങളിൽ ഉണ്ടായ വ്യത്യാസങ്ങള്‍ കാരണം ചിരഞ്ജീവി സാറിന്‍റെ സിനിമയുടെ ഭാഗമാകേണ്ട എന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. ടീമിന് എന്‍റെ എല്ലാ ആശംസകളും. എന്‍റെ പ്രിയപ്പെട്ട തെലുങ്ക് പ്രേക്ഷകരെ നിങ്ങൾക്കു മുന്നിൽ പുതിയ പ്രൊജക്ടുമായി ഞാന്‍ എത്തും- തൃഷ ട്വീറ്റ് ചെയ്തു. കൊരട്ടാല ശിവയാണ് ആചാര്യ സംവിധാനം ചെയ്യുന്നത്.

Read More

ബുള്ളറ്റിൽ പരിശീലനം നടത്തി ഹുമ

റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പരിശീലനം നടത്തുന്ന തിരക്കിലാണ് നടി ഹുമാ ഖുറേഷി. തല അജിത്തിനൊപ്പം ‘വലിമയ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഹുമാ ഖുറേഷി. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‌ അജിത്തിനൊപ്പം മോട്ടോര്‍ ബൈക്ക് സ്റ്റണ്ട് സീനുകളിലും ഹുമ അഭിനയിക്കുന്നുണ്ട്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. ഈ ഒഴിവുസമയം ബുള്ളറ്റ് പരിശീലിക്കാൻ ഉപയോഗിക്കുകയാണ് ഹുമ. പരിശീലനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഹുമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ബോണി കപൂറാണ് വലിമയ് നിര്‍മിക്കുന്നത്. യോഗി ബാബു, കാര്‍ത്തികേയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Read More

വൈറസിന് രണ്ടാം ഭാഗമുണ്ടോ? മറുപടി നല്‍കി ആഷിഖ് അബു

വൈറസ് സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ആരാധകന്‍റെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി സംവിധായകന്‍ ആഷിഖ് അബു. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിനെ ആസ്പദമാക്കിയൊരുക്കിയ സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടോവിനൊ, മഡോണ, റിമാ കല്ലിങ്കല്‍, ജോജു, സൗബിന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക്ക് മി കൊസ്റ്റൈനിലാണ് ആരാധകന്‍ ആഷിഖ് അബുവിനോട് സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ചോദിച്ചത്. എന്നാല്‍ ഒട്ടും താമസിക്കാതെ തന്നെ നോ എന്ന മറുപടി ആഷിഖ് അബു നല്‍കി. അദ്ദേഹത്തിന്‍റെ മറുപടിക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്.

Read More

ഇതൊക്കെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളാണ്: പൃഥ്വിരാജ്

ആട് ജീവിതത്തിന്‍റെ ചിത്രീകരണത്തിന്‍റെ ഭാഗമായി പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും മറ്റ് അണിയറപ്രവര്‍ത്തകരും ജോര്‍ദ്ദാനിലാണ്. സിനിമയില്‍ അഭിനയിക്കുന്ന ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷി ഹോട്ടലില്‍ ഹോം ക്വാറന്‍റൈനില്‍ കഴിയുകയാണ്. എന്നാല്‍ തങ്ങള്‍ സുരക്ഷിതരാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കുകയാണ് നടന്‍ പൃഥ്വി. സോഷ്യല്‍മീഡിയയിലാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് താരം പങ്കുവച്ചത്. “സുരക്ഷിതരായിരിക്കൂ. ഇതൊക്കെ ജീവിതത്തിലെ ഓരോ പ്രതിസന്ധി ഘട്ടങ്ങളാണ്. ഒറ്റക്കെട്ടായി ചിന്തിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട സമയം. ഇഷ്ടപ്പെട്ടവരില്‍ നിന്നു പോലും അകലം പാലിക്കേണ്ട സമയം.. ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വെല്ലുവിളിയെ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിച്ചും സ്വയം ശുചിയായി സൂക്ഷിച്ചും മാത്രമേ നമുക്കിതിനെ പ്രതിരോധിക്കാനാവൂ. എന്‍റെയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരുടെയും സുരക്ഷയെക്കരുതി സന്ദേശങ്ങളയച്ച് ക്ഷേമമന്വേഷിച്ച ഏവര്‍ക്കും വലിയ നന്ദി’. “ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു…

Read More

രജിത് കുമാര്‍ സിനിമയിലേക്ക്

ബിഗ് ബോസ് താരം രജിത് കുമാര്‍ സിനിമയിലേക്ക്. രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നീ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയുടെ പേര് അഞ്ജലി എന്നാണ്. ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് രജിത് അവതരിപ്പിക്കുന്നത്. മെയില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍ ഇന്ത്യയും അമേരിക്കയുമാണ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന പവനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അഞ്ജലി പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More