അദ്ദേഹത്തിന്‍റെ ചിരി അന്നും ഇങ്ങനെ തന്നെ: അനൂപ് സത്യന്‍

മോഹന്‍ലാലിനെക്കുറിച്ചുള്ള ഓര്‍മ പങ്കുവച്ച് സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍. അനൂപ് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട് മോഹന്‍ലാല്‍ വിളിച്ച അനുഭവത്തിനൊപ്പമാണ് അദ്ദേഹം ഇതിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 1993, അന്തിക്കാട്. അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ബൗദ്ധിക വിഷയങ്ങളില്‍ അച്ഛനുമായി വഴക്കുണ്ടാക്കി മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീടു വിട്ടുപോകുവാന്‍ തീരുമാനിച്ചു. അച്ഛന് ഇതൊരു തമാശയായി ആണ് തോന്നിയത്. അച്ഛന്‍ ഉടനെ മോഹന്‍ലാലിനെ വിളിച്ചു. ഫോണിന്‍റെ റിസീവര്‍ എന്‍റെ കൈയില്‍ തന്നിട്ട് മോഹന്‍ലാല്‍ നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അന്ന് അദ്ദേഹം ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു. 2020. ഇന്ന് അന്തിക്കാടിന് സമീപം എവിടെയൊ ഞാന്‍ കാര്‍ നിര്‍ത്തി. ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. എന്‍റെ സിനിമ അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു. അദ്ദേഹത്തിന്‍റെ…

Read More

മോനെ, നിന്നെപ്പോലെ ഞാനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്… ഗിന്നസ് പക്രുവിന് നന്ദി പറഞ്ഞ് കുഞ്ഞ് ക്വേഡന്‍ മലയാളത്തിലേക്ക്…

ഉയരക്കുറവിന്‍റെ പേരില്‍ പരിഹാസത്തിനിന് ഇരയായ ഒന്‍പത് വയസുകാരന്‍ ക്വേഡന്‍ ബെയില്‍സിനെ അത്ര പെട്ടന്നൊന്നും മറക്കാന്‍ ആര്‍ക്കും സാധിക്കില്ല. പൊട്ടിക്കരഞ്ഞ് കൊണ്ട് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ച ക്വേഡനെ ആശ്വസിപ്പിച്ച് പ്രമുഖരായ ധാരാളമാളുകളാണ് രംഗത്തെത്തിയത്. മലയാള സിനിമ താരം ഗിന്നസ് പക്രുവും ക്വേഡന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. “മോനെ, നിന്നെപ്പോലെ ഞാനും ഒരിക്കല്‍ കരഞ്ഞിട്ടുണ്ട്. ആ കരച്ചിലാണ് എന്നെ ഗിന്നസ് വരെ എത്തിച്ചത്’ എന്നാണ് താരം പറഞ്ഞത്. ഇപ്പോഴിത ഗിന്നസ് പക്രു നല്‍കിയ ആശ്വാസ വാക്കുകള്‍ക്ക് നന്ദി പറയുകയാണ് ക്വേഡനും അമ്മ യാരാക്ക ബെയില്‍സും. “ഒരു നടനാകാണ് ക്വേഡന്‍റെയും ആഗ്രഹം അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്‍റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചതെന്ന്’ യാരാക്ക പറഞ്ഞു. ഗിന്നസ് പക്രുവിനെ കാണാനുള്ള ആകാംക്ഷയിലാണ് ക്വേഡന്‍. കുഞ്ഞ് ക്വേഡന്‍ മലയാളത്തിലേക്ക് ഉയരക്കുറവിന്‍റെ പേരില്‍ പരിഹാസത്തിന് ഇടയായ കൊച്ചു ക്വേഡനെ ആര്‍ക്കും മറക്കാനാവില്ല. പൊട്ടിക്കരഞ്ഞു സങ്കടം പറയുന്ന ക്വേഡന്‍റെ…

Read More

വീണ നായർ നായികയാകുന്നു; ബിഗ് ബോസിലെ അനുഭവവും തുറന്നുപറഞ്ഞ് നടി…

നിരവധി ചിത്രങ്ങളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടി വീണ നായർ നായികയാകുന്നു. ബിഗ് ബോസ് മൽസരാർഥി എന്ന നിലയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾ തിരിച്ചറിയുകയും ചെയ്തതാണ് സിനിമയിൽ പുതിയ അവസരമൊരുക്കുന്നത്. ബിഗ് ബോസിലെ അനുഭവങ്ങളെ കുറിച്ച് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കവേ ആണ് സിനിമയെ കുറിച്ച് വീണ പറഞ്ഞത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇതു സംബന്ധിച്ചു നൽകാൻ ഇവർ തയാറായില്ല. ഷോയ്ക്കകത്ത് തന്‍റെ കരച്ചിലുകളെ പരിഹസിച്ചു കൊണ്ടുള്ള നിരവധി ട്രോളുകൾ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വീണ പറയുന്നു. ഗ്രൂപ്പിനകത്ത് നിന്നുകൊണ്ട് കൂട്ടായ തീരുമാനങ്ങൾക്കൊപ്പം നിന്നതാണ് ബിഗ് ബോസിൽ പറ്റിയ പിഴവ്. കോടതി ടാസ്കിലൊക്കെ ഇതിനാൽ കള്ളം പറഞ്ഞിട്ടുണ്ടെന്നും തങ്ങൾക്കൊപ്പം നിൽക്കുന്ന എല്ലാവരുടെയും കേസുകളിൽ അവർക്ക് അനുകൂലമായി അഭിപ്രായം പറയുക എന്നാണ് അപ്പോൾ ചിന്തിച്ചതെന്നും വീണ കൂട്ടിച്ചേർത്തു. ഗെയിമാണെന്നത് ഇടയ്ക്ക് മറന്നതും ബന്ധങ്ങൾക്ക് ഗെയിം മറന്നുള്ള…

Read More

പൂജ വിജയൻ അങ്ങനെ സ്വാസികയായി…

ബിഗ് സ്ക്രീനിലൂടെയെത്തി മിനി സ്ക്രീനിൽ തിളങ്ങിയ നടിയാണ് സ്വാസിക. നാദിർഷ സംവിധാനം ചെയ്ത ’കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന ചിത്രത്തിലൂടെയാണ് സ്വാസിക കൂടുതൽ ശ്രദ്ധേയയായത്. തുടർന്ന് സീരിയലിലും സിനിമയിലും നിരവധി വേഷങ്ങൾ താരം ചെയ്തു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്‍റെ പേര് പൂജ വിജയൻ എന്നായിരുന്നെന്നും സിനിമയിലേക്ക് വന്നപ്പോൾ സ്വാസിക എന്ന് മാറ്റിയതാണെന്നും പറഞ്ഞിരിക്കുന്നു. “ചെറുപ്പം തൊട്ടേ ആഗ്രഹിച്ചിരുന്നതു അഭിനേത്രിയാകണമെന്നാണ്. ഒരുപാടു കഷ്ടപ്പെട്ടിട്ടാണു വേഷങ്ങൾ ലഭിച്ചത്. ആദ്യമതു സീരിയലുകളിൽ നിന്നായി എന്നതും വലിയ സന്തോഷം. എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നതും സീരിയലുകൾ കണ്ടിട്ടാണ്. സ്വാസികയെ സ്വാസികയാക്കിയതും സീരിയലുകൾ തന്നെ. വിദേശത്തു പോകാനും ഡാൻസ് പ്രോഗ്രാമുകൾ ചെയ്യാനും മാത്രമല്ല, എനിക്കു വീടു വയ്ക്കാനും കാർ വാങ്ങാനും ഒക്കെ സാധിച്ചതു സീരിയലുകൾ വഴിയാണ്. പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോഴാണ് ആദ്യമായി സിനിമയിലെത്തുന്നത്. അതും തമിഴിൽ. തമിഴിൽ സിനിമ…

Read More

ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ?

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗമൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തിനിടെ ഇതുമായി ബന്ധപ്പെട്ട സൂചന നല്‍കിയിരുന്നു. അനു ഇമ്മാനുവേല്‍ നായികയായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, മേജര്‍ രവി, ജോജു ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംവിധായകനൊപ്പം മുഹമ്മദ് ഷഫീഖും ചേര്‍ന്നാണ് ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയത്. എബ്രിഡ് ഷൈനും നിവിന്‍ പോളിക്കുമൊപ്പം ഷിബു തെക്കുംപുറവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. നിത പിള്ള, ജിജി സ്‌ക്കറിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ദ് കുംഗ്ഫു മാസ്റ്ററാണ് അവസാനം റിലീസ് ചെയ്ത എബ്രിഡ് ഷൈന്‍ ചിത്രം.

Read More

ദേവി കോപ്പിയടി ? ആരോപണമുയരുന്നു…

കാജല്‍ അഗര്‍വാള്‍, ശ്രുതി ഹാസന്‍, നേഹ ധൂപിയ, നീന കുല്‍ക്കര്‍ണി തുടങ്ങിയ താരനിര ഒന്നിച്ച ദേവി എന്ന ഹ്രസ്വ ചിത്രം കോപ്പിയടി ആണെന്ന് ആരോപണം. പ്രിയങ്ക ബാനര്‍ജി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായ ഒരുകൂട്ടം സ്ത്രീകളുടെ കഥയാണ് പറയുന്നത്. ദേവി താൻ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് നോയിഡയിലെ ഏഷ്യന്‍ അക്കാദമി ഫോര്‍ പിലിം ആന്‍ഡ് ടെലിവിഷന്‍ എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥി അഭിഷേക് റോയിയാണ് ആരോപണവുമായി രംഗത്തെത്തിയത്. അക്കാദമിക്ക് പ്രൊജക്ടിന്‍റെ ഭാഗമായി ഒരുക്കിയ ഫോര്‍ എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ആശയവും ഇത് തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റയാന്‍ സ്റ്റീഫന്‍, നിരഞ്ജന്‍ അയ്യങ്കാര്‍ എന്നിവരാണ് ദേവി നിര്‍മിച്ചത്.

Read More

ഒന്നും മിണ്ടാതെ എന്നെ കേട്ടിരുന്നയാൾ! വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി ഖുശ്ബു

വിവാഹ വാർഷിക ദിനത്തിൽ രസകരമായ കുറിപ്പുമായി തെന്നിന്ത്യൻ താരം ഖുശ്ബു. 2000 മാർച്ച് ഒന്പതിനാണ് നടനും സംവിധായകനുമായ സുന്ദർ സിയെ ഖുശ്ബു വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇരുപതു വർഷം നീണ്ട ദാന്പത്യത്തെപ്പറ്റി ഖുശ്ബു ട്വിറ്ററിൽ കുറിച്ചത്. 20 വർഷങ്ങളായി ഒന്നും മാറിയില്ല. ഇന്നും ഞാൻ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങൾ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാൾ നിങ്ങൾ മാത്രമായിരിക്കും. അതാണ് നിങ്ങൾ. എന്‍റെ ശക്തികേന്ദ്രത്തിന് വിവാഹ വാർഷികാശംസകൾ- ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. സുന്ദർ സി-ഖുശ്ബു ദന്പതികൾക്ക് രണ്ട് പെണ്മക്കളാണുള്ളത്. അവന്തികയും അനന്തിതയും.

Read More

ആഘോഷം പിന്നീട്; വിവാഹം ചടങ്ങ് മാത്രമായി ഒതുക്കി ഉത്തര ഉണ്ണി

കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് വിവാഹം ലളിതമായ ചടങ്ങ് മാത്രമായി ഒതുക്കുമെന്ന് ഉത്തര ഉണ്ണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉത്തര ഇതിനെക്കുറിച്ച് അറിയിച്ചത്. “കൊറോണ വൈറസ് പകര്‍ച്ചവ്യാധിയിലൂടെ കടന്ന് പോകുന്ന സാഹചര്യത്തില്‍, അവസ്ഥ ശാന്തമാകുന്നതുവരെ ഞങ്ങളുടെ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുവാന്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമചോദിക്കുന്നു. നിശ്ചയിച്ച ദിവസം അമ്പലത്തില്‍ വച്ച് ആചാരപ്രകാരം താലികെട്ട് ചടങ്ങുകള്‍ നടത്തും. എല്ലാവരും സ്വയം സുരക്ഷിതരായി ഇരിക്കണം’. ഉത്തര കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തര ഉണ്ണിയുടെയും നിതേഷിന്‍റെയും വിവാഹം.

Read More

ഡാഡി, ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം, പക്ഷെ…! യാഷിനെ നോക്കി പേടിപ്പിച്ച് മകള്‍

കെജിഎഫ് എന്ന സിനിമയിലൂടെ ഇന്ത്യയില്‍ മുഴുവന്‍ ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിത താരം പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. തല മൊട്ടയടിച്ച മകള്‍ ആര്യയ്‌ക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. അച്ഛനെ രൂക്ഷമായി നോക്കുന്ന ആര്യയാണ് ചിത്രത്തിലുള്ളത്. ഏറെ രസകരമായ ഈ ചിത്രത്തിന് യാഷ് നല്‍കിയ കുറിപ്പ് ഇങ്ങനെ. “ഡാഡി, ഇത് വേനല്‍ക്കാലമാണെന്ന് എനിക്ക് അറിയാം. പക്ഷെ ഇത് അതിന് വേണ്ടിയുള്ള ഹെയര്‍കട്ട് അല്ലെന്ന് എനിക്ക് അറിയാം’. സംഭവം ആരാധകര്‍ സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തിന് പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.

Read More

ഒരു റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലർ! കാവേരിയും സംവിധാന രംഗത്തേക്ക്

1986ൽ പുറത്തിറങ്ങിയ അമ്മാനം കിളി എന്ന ചിത്രത്തിൽ ബാലതാരമായാണ് കാവേരി ചലച്ചിത്ര രംഗത്തെത്തുന്നത്. പിന്നീട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, സദയം, ഭൂമിഗീതം, പൊരുത്തം തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവർന്നു. ഉദ്യാനപാലകൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി. തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള കാവേരി മറ്റു ഭാഷകളിൽ കല്യാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. തെലുങ്കിലെ പ്രമുഖ സംവിധായകൻ സൂര്യകിരണാണ് കാവേരിയുടെ ഭർ‍ത്താവ്. അവുനു വല്ലിടാരു ഇസ്ട പടാരു എന്ന തെലുങ്ക് ചിത്രത്തിന് മികച്ച നടിക്കുള്ള നന്ദി അവാർഡ് നേടിയിട്ടുള്ള താരമാണ് കാവേരി. കാവേരി ഇനി സംവിധാനത്തിലേക്ക് കടക്കുകയാണ്. തെലുങ്ക് നടന്‍ ചേതന്‍ ചീനു നായകനായി എത്തുന്ന തെലുങ്ക് സിനിമയാണ് കാവേരി സംവിധാനം ചെയ്യുന്നത്. രണ്ട് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഒരു റൊമാന്‍റിക് സൈക്കോളജിക്കല്‍ ത്രില്ലർ ആണ്. ചിത്രത്തിന്‍റേതായി ഒരു ടീസറും പുറത്തിറങ്ങി. കെ.2.കെ പ്രൊഡക്ഷന്‍സാണ് ചിത്രം…

Read More