ഞാൻ സുരേഷ് ഗോപിയുടെ ഫാൻ ബോയ്: ദുൽഖർ സൽമാൻ

സുരേഷ് ഗോപി, ശോഭന എന്നിവരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും സുരേഷ് ഗോപിയുടെ ഫാൻ ബോയി ആണ് താനെന്നും ദുൽഖർ സൽമാൻ. സുരേഷ് ഗോപിയിൽ നിന്നും ശോഭനയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ദുൽഖർ പറഞ്ഞു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയോടുള്ള തന്‍റെ ആരാധന ദുൽഖർ വെളിപ്പെടുത്തിയത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ എന്നിവരഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം തിയറ്ററുകൾ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ നിർമാതാവ് ദുൽഖർ സൽമാനാണ്. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കുറുപ്പ് എന്ന ചിത്രമാണ് ദുൽഖറിന്‍റേതായി ഇനി റിലീസ് ആകാനുള്ളത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read More

ആ മമ്മൂട്ടിച്ചിത്രം 20 തവണയെങ്കിലും കണ്ടു: സുരേഷ് ഗോപി പറയുന്നു…

സുരേഷ് ഗോപി നായകനായ വരനെ ആവശ്യമുണ്ടെന്ന ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിത സിനിമയുടെ പ്രചരണാര്‍ത്ഥം സുരേഷ് ഗോപി നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ചര്‍ച്ചാവിഷയമാകുന്നത്. ടിവിയില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം കാണാറുള്ള ചിത്രം മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്‍റ് ആണെന്നാണ് താരം പറഞ്ഞത്. ഇരുപത് പ്രാവശ്യമെങ്കിലും സിനിമ കണ്ടിട്ടുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എന്‍റെ കണ്‍മുന്നില്‍ നടക്കുന്നത് പോലെയാണ് രഞ്ജിത് സിനിമയൊരുക്കിയിരിക്കുന്നതെന്നും അതൊരു സിനിമയാണെന്ന് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയസൂര്യ നായകനായ കോക്ക്‌ടെയില്‍ ഇഷ്ടമുള്ള സിനിമയാണെന്നും. അത് അഞ്ച് പ്രാവശ്യത്തോളം കണ്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Read More

പിറന്നാൾ ദിനത്തിലെ അനുപമയുടെ സാരി! നൽകിയത് പേളി മാണി

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച നടിയാണ് അനുപമ പരമേശ്വരൻ. പിന്നീട് തെലുങ്കിലേക്ക് ചേക്കേറിയ അനുപമ ഇതിനിടയിൽ ജോമോന്‍റെ സുവിശേഷങ്ങൾ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു. ഇപ്പോൾ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് അനുപമ. ഈ സിനിമയില്‍ അസിസ്റ്റന്‍റ് ഡയറക്ടർ കൂടിയാണ് അനുപമ. കഴിഞ്ഞ ദിവസം അനുപമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ ഇരുപത്തിനാലാം പിറന്നാൾ ദിനമാണെന്ന് അറിയിച്ചു കൊണ്ടാണ് അനുപമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചുവന്ന ബോർഡറുള്ള കറുത്ത സാരിയാണ് അനുപമ ധരിച്ചിരിക്കുന്നത്. തനിക്ക് ഈ മനോഹരമായ സാരി നൽകിയത് പേളി മാണിയാണെന്നും അനുപമ ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. എന്തായാലും നിരവധി ആരാകരാണ് അനുപമയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. നസ്രിയ നസിം, സിജു വത്സന്‍ തുടങ്ങി നിരവധി താരങ്ങളും ആശംസയറിച്ചു.

Read More

അപരനും എന്‍റെ അശ്വതിയും! 32 വര്‍ഷം മുമ്പ് ഈ ദിവസം രണ്ടു നല്ല കാര്യങ്ങള്‍…

നടൻ ജയറാമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. പാർവതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ജയറാം കുറിച്ച വാക്കുകളാണ് പോസ്റ്റ് വൈറലാക്കിയത്. “32 വര്‍ഷം മുമ്പ് ഈ ദിവസം രണ്ടു നല്ല കാര്യങ്ങള്‍ എന്‍റെ ജീവിതത്തിൽ കടന്നു വന്നു, എന്‍റെ ആദ്യ ചിത്രമായ അപരനും എന്‍റെ അശ്വതിയും…’ എന്നാണ് ജയറാം ഫേസ്ബുക്കിൽ കുറിച്ചത്. 1988ലാണ് ജയറാമിന്‍റെ ആദ്യചിത്രമായ അപരൻ റിലീസ് ചെയ്തത്. പത്മരാജനായിരുന്നു അപരൻ സംവിധാനം ചെയ്തത്. ചിത്രത്തിൽ നായികയായ ശോഭനയ്ക്കൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ പാർവതിയും അഭിനയിച്ചിരുന്നു. പാർവതിയുടെ യഥാർത്ഥ പേരാണ് അശ്വതിയെന്നത്. പിന്നീട് പ്രണയത്തിലായ ഇവർ 1992 സെപ്റ്റംബര്‍ ഏഴിന് വിവാഹിതരായി. ജയറാമിനേക്കാൾ മുന്പേ ചലച്ചിത്രലോകത്തെത്തിയ ആളാണ് പാർവതി. 1986 ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ആയിരുന്നു പാർവതിയുടെ ആദ്യചിത്രം.

Read More

മേക്കിംഗ് വീഡിയോ പുറത്തുവിട്ട അരങ്ങേറ്റ രഹസ്യം

തിയറ്ററുകൾ നിറഞ്ഞ് പ്രദർശനം തുടരുകയാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സുരേഷ് ഗോപിയും ശോഭനയും ദുൽ‌ഖർ സൽമാനും കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തിയ ചിത്രം യഥാർത്ഥത്തിൽ മറ്റൊരാളുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് ആണ് ആ വ്യക്തി. ചിത്രത്തിലെ ഒരു സംഘട്ടന രംഗത്ത് ഒരു നിമിഷത്തേക്ക് വന്നു മറയുന്ന രംഗമാണെങ്കിലും കാമറയ്ക്കു മുന്നിൽ ആദ്യമായി എത്തുന്നതിനാൽ അച്ഛൻ സുരേഷ് ഗോപിയുടെ കാൽ തൊട്ടു വന്ദിച്ചാണ് മാധവ് അഭിയിച്ചത്. ഒരു കെട്ടിടത്തിന്‍റെ മുകൾ നിലയിലെ ജനാലയിൽ കൂടി സംഘട്ടനം കാണുന്ന മാധവിന്‍റെ ദൃശ്യമാണ് സിനിമയിലുള്ളത്. സിനിമയുടെ സംവിധായകനോ അണിയറ പ്രവർത്തകരോ ഇത്രയും നാൾ ഈ വിവരം പുറത്തു വിട്ടിരുന്നില്ല. ചിത്രത്തിലെ സംഘട്ടന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തു വന്നപ്പോഴാണ് മാധവന്‍റെ രംഗവും പ്രേക്ഷക ശ്രദ്ധയിൽ പെട്ടത്. ദുൽഖർ…

Read More

കല്യാണി കരഞ്ഞതിനു പിന്നിൽ…

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ച് താൻ കരഞ്ഞുവെന്ന് കല്യാണി പ്രിയദർശൻ. ചിത്രത്തിൽ ഏറ്റവും ദുർബലമായ പ്രകടനം തന്‍റേത് ആണെന്നും ബാക്കിയുള്ളവർ എല്ലാവരും ഗംഭീരമായി അഭിനയിക്കുന്നതായും തനിക്കു തോന്നി. അതുകൊണ്ടുതന്നെ ലഭിച്ച വേഷം അഭിനയിച്ച് ഫലിപ്പിക്കാൻ തനിക്ക് കഴിയുമോയെന്ന് പേടിയുണ്ടായിരുന്നു. ഇതുകൊണ്ടാണ് താൻ അച്ഛനെ വിളിച്ച് കരഞ്ഞതെന്ന് കല്യാണി പറയുന്നു. എന്നാൽ പിന്നീട് കൂടെയുള്ളവർ തന്നെ ഒരുപാട് സഹായിച്ചുവെന്നും അവരുടെ പിന്തുണ കൊണ്ടാണ് ഇപ്പോൾ എല്ലാവരും തന്‍റെ പ്രകടനത്തെ കുറിച്ച് നല്ലത് പറയുന്നതെന്നും കല്യാണി പറയുന്നു. നിഖിത എന്ന കഥാപാത്രമായാണ് കല്യാണി ചിത്രത്തിൽ അഭിനയിക്കുന്നത്. നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം. സംവിധായകൻ സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തത്. അനൂപ് സത്യന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ചിത്രം. ദുൽഖർ…

Read More

കാളിയനൊപ്പം അഭിനയിക്കാന്‍ അവസരം; ക്ഷണിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് നായകനാകുന്ന കാളിയനില്‍ അഭിനയിക്കാന്‍ പുതുമുഖ താരങ്ങള്‍ക്ക് അവസരം. നവാഗതനായ എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചരിത്ര സിനിമ പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമന്യേ അപേക്ഷിക്കാം. മുന്നൂറോളം അവസരങ്ങളുണ്ട്. താത്പര്യമുള്ളവര്‍ WWW.Kaaliyan.Com എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് 15നകം സമീപകാലല ഫോട്ടോകളും ഒരു മിനിട്ടില്‍ കവിയാത്ത പെര്‍ഫോമന്‍സ് വീഡിയോയും അയക്കണം.

Read More

ഹിന്ദി പറയുന്ന മുരുകനെ കണ്ടവർ 60 മില്യൺ

ആദ്യമായി 100 കോടി ക്ലബിൽ ഇടംപിടിച്ച മലയാള ചിത്രമായിരുന്നു പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത് 2016ൽ റിലീസ് ചെയ്ത ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തേയും ഹിറ്റായി. തമിഴ്, തെലുങ്ക് ഭാഷകളിൽ പുലിമുരുകൻ ഡബ്ബ് ചെയ്ത് ഇറങ്ങിയിരുന്നുവെങ്കിലും ഹിന്ദി ഡബ്ബ് വേർഷൻ മറ്റൊരു റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. പുലിമുരുകന്‍റെ ഹിന്ദി ഡബ്ബ് പതിപ്പ് യൂട്യൂബില്‍ 60 മില്യന്‍ പ്രേക്ഷകർ കണ്ടുകഴിഞ്ഞു. ഇന്ത്യൻ പ്രേക്ഷകർക്കൊപ്പം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രേക്ഷകരും ചിത്രവും മോഹൻലാലും തങ്ങളെ അദ്ഭുതപ്പെടുത്തിയെന്ന കമന്‍റുകൾ ചിത്രത്തിനു നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇൻഡോനേഷ്യ, സാന്പിയ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള പ്രേക്ഷകർ മോഹൻലാലിന്‍റെ അഭിനയപാടവത്തെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ആഫ്രിക്കൻ ഭാഷകളിലും ഇംഗ്ലീഷിലും ചിത്രം ഡബ്ബ് ചെയ്യണമെന്ന ആവശ്യമാണ് ചിലർ മുന്നോട്ടുവച്ചിരിക്കുന്നത്. ചിലർ ഇംഗ്ലീഷ് സബ്ടൈറ്റിൽ വേണമെന്ന് ആവശ്യപ്പെടുന്നു. ഷേര്‍ കാ ശിക്കാര്‍ എന്ന പേരിലാണ് യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തത്. ഉദയകൃഷ്ണയാണ്…

Read More

സൂപ്പർ നായികമാർ ഒന്നിക്കുന്നു

തെന്നിന്ത്യയിലെ രണ്ട് സൂപ്പർ നായികമാർ ഒന്നിക്കുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സാമന്തയുമാണ് ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. വിജയ് സേതുപതി നായകനാകുന്ന കാത്തുവാക്കുള്ളൈ രണ്ടു കാതൽ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകനായ വിഘ്നേഷ് ശിവനാണ് കഴിഞ്ഞ ദിവസം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഘ്നേഷ് ശിവൻ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പോസ്റ്ററും ടൈറ്റിൽ ടീസറും പുറത്തു വിട്ടിരിക്കുന്നത്. ഒരു റൊമാന്‍റിക് ത്രില്ലറാണ് കാത്തുവാക്കുള്ളൈ രണ്ടു കാതൽ.

Read More

ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേ പരാതിയുമായി പൂനം പാണ്ഡേ

വിവാദങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ മുന്നിലാണ് പൂനം പാണ്ഡേ. അർധനഗ്ന ചിത്രങ്ങളുടെ പേരിലാണ് മുൻപൊക്കെ പൂനം വാർത്തകളിൽ നിറഞ്ഞിരുന്നത്. ഇപ്പോൾ ശില്പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരേപരാതിയുമായി എത്തിയിരിക്കുകയാണ് പൂനം. പൂനം പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു ആപ്പ് കഴിഞ്ഞ വർഷം മാർച്ച് മുതൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് നിയന്ത്രിക്കുന്നത്. എന്നാല്‍ എതാനും മാസങ്ങള്‍ക്ക് മുമ്പ് രാജ് കുന്ദ്രയുടെ കന്പനിയുമായുള്ള കരാര്‍ താന്‍ റദ്ദാക്കിയെന്നാണ് പൂനം പറയുന്നത്. കരാര്‍ റദ്ദാക്കിയതിനുശേഷവും ഇപ്പോഴും ആപ്പ് സജീവമായി നില്‍ക്കുന്നുവെന്ന് കാട്ടിയാണ് പൂനം പാണ്ഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ആപ്പ് വഴി രാജ് കുന്ദ്ര തന്‍റെ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടതുകാരണം തനിക്ക് പല ദുരിതങ്ങളും ഉണ്ടായെന്നും പൂനം പരാതിയിൽ പറയുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതിനേ തുടര്‍ന്നാണ് പൂനം പാണ്ഡെ കോടതിയെ സമീപിച്ചത്.

Read More