വിമാനത്തിൽ കയറാത്ത വിദ്യാർഥികളുമായി സൂര്യ പറക്കും

സൂര്യ നായകനാകുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിനു വ്യത്യസ്തമായൊരു പ്രൊമോഷൻ പരിപാടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് അണിയറ പ്രവർത്തകരും നിർമാതാക്കളും. ചിത്രത്തി ന്‍റെ ഓഡിയോ റിലീസ് സ്പൈസ് ജെറ്റ് 737ൽ ആകാശത്ത് വെച്ചാണ് നടക്കുക. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല പ്രത്യേകതകൾ. വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്ത നൂറ് കുട്ടികളാണ് അതിഥികൾ. ഇവർക്ക് മുന്നിലാണ് ഓഡിയോ റിലീസ് ചെയ്യുന്നത്. തമിഴ്നാ‌ട്ടിലെ സർക്കാർ സ്കൂളുകളിൽ സിനിമയുടെ അണിയറപ്രവർത്തകർ ഉപന്യാസ മത്സരം നടത്തിയിരുന്നു. മത്സരത്തിലെ വിജയികൾക്കാണ് വിമാനയാത്രയ്ക്ക് അവസരമൊരുങ്ങുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പോട്രിൽ അപർണ ബാലമുരളിയാണ് നായിക. ജി.വി പ്രകാശ് കുമാറാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. സൂര്യ ഒരു പാട്ട് പാടുന്നുമുണ്ട്. തമിഴ് കൂടാതെ കന്നടത്തിലും ചിത്രം ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഫാമിലി ആക്ഷൻ എന്‍റർടെയിനറായ സൂരറൈ പോട്ര് മധ്യവേനൽ അവധിക്കാലത്ത് സ്പാർക്ക്പിക്ചേഴ്സ് കേരളത്തിൽ റിലീസ് ചെയ്യും.

Read More

കമൽഹാസനും രജനികാന്തും വീണ്ടുമൊന്നിക്കുന്നു

സ്റ്റൈൽ മന്നൻ രജനീകാന്തും ഉലകനായകൻ കമലഹാസനും ഏറ്റവും ഒടുവിൽ ഒന്നിച്ചഭിനയിച്ചത് ഗിരഫ്താർ എന്ന ഹിന്ദി ചിത്രത്തിലായിരുന്നു. 1985ൽ പ്രയാഗ് രാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ അമിതാഭ് ബച്ചനായിരുന്നെങ്കിലും ബച്ചനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തിലായിരുന്നു രജനിയും കമലും പ്രത്യക്ഷപ്പെട്ടത്. അതിനു മുന്പ് അപൂർവ രാഗങ്ങൾ, അവൾ അപ്പടിത്താൻ, പതിനാറു വയതിനിലേ എന്നീ പ്രശസ്ത ചിത്രങ്ങളുൾപ്പെടെ പതിനാറോളം ചിത്രങ്ങളിൽ ഇവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ഇപ്പോളിതാ നീണ്ട 35 വർഷങ്ങൾക്കു ശേഷം വീണ്ടും അവർ ഒന്നിച്ച് അഭിനയിക്കുന്നു. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. എന്തായാലും ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. കമൽഹാസന്‍റെ രാജ്കമൽ ഫിലിംസ് ഇന്‍റർനാഷണലും ടർമറിക് മീഡിയയുമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read More

പതിറ്റാണ്ടുകള്‍ക്ക് ശേഷം എ.ആർ. റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക്

പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം എ.ആർ. റഹ്മാന്‍ മലയാളത്തിലേക്ക് തിരികെയെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയിലൂടെയാണ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചു വരുന്നത്. മോഹന്‍ലാല്‍ നായകനായി 1992ല്‍ പുറത്തിറങ്ങിയ യോദ്ധയിലാണ് എ.ആർ. റഹ്മാന്‍ സംഗീതമൊരുക്കിയത്. അതിന് ശേഷം ആടു ജീവിതത്തിലൂടെയാണ് അദ്ദേഹം തിരികെയെത്തുന്നത്. ബെന്യാമിന്‍റെ ആടു ജീവിതം എന്ന സിനിമയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

Read More

ഇന്നും നാവിലുണ്ട് ആ രുചി! മനസിൽ കാണുന്നതിന്‍റെ നൂറിരട്ടി മഞ്ജു തിരിച്ചുതരും: റോഷൻ ആൻഡ്രൂസ് പറയുന്നു…

മനസിൽ കാണുന്നതിന്‍റെ നൂറിരട്ടി മഞ്ജു വാര്യർ അഭിനയത്തിലൂടെ തിരിച്ചു തരാറുണ്ടെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. മഞ്ജുവുമായി മാത്രമല്ല അവരുടെ കുടുംബവുമായിട്ടും നല്ല അടുപ്പം ഇപ്പോഴുമുണ്ട്. മഞ്ജുവിന്‍റെ അച്ഛനെ ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിൽ അഭിനയിപ്പിക്കുകയും ചെയ്തിരുന്നു. മഞ്ജുവിന്‍റെ വീട്ടിൽ നിന്നും ഇടയ്ക്ക് ഭക്ഷണം കഴിച്ചിരുന്നു. രുചികരമായ മാന്പഴപ്പുളിശേരി മഞ്ജുവിന്‍റെ അമ്മ ഉണ്ടാക്കിത്തന്നിരുന്നു. ഇന്നും നാവിലുണ്ട് ആ രുചിയെന്നും റോഷൻ പറയുന്നു. വിവാഹശേഷം അഭിനയത്തിൽനിന്ന് മാറിനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവ് ഹൗ ഓൾഡ് ആർയൂ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെയായിരുന്നു. മലയാള സിനിമയിലേക്ക് മഞ്ജുവിനെ തിരിച്ചുകൊണ്ടുവരുന്നതിനെ പലരും നിരുത്സാഹപ്പെടുത്തിയിരുന്നു. ഈ ചിത്രം ചെയ്യരുത് എന്ന് പലരും പറയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. മലയാളത്തിലെ ഒരു മികച്ച അഭിനേത്രിയെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചതിൽ സംതൃപ്തനാണ് ഞാൻ- റോഷൻ വ്യക്തമാക്കുന്നു. ഇരുവരും ഒടുവിലായി ഒരുമിച്ചത് പ്രതിപൂവൻകോഴി എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.

Read More

മുഖ്യമന്ത്രിയായി മമ്മൂട്ടി; വണ്‍ ഏപ്രിലില്‍ എത്തും

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വണ്‍ എന്ന സിനിമ ഏപ്രിലില്‍ തീയറ്ററുകളിലെത്തും. സന്തോഷ് വിശ്വനാഥ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഏപ്രില്‍ ആദ്യവാരം സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. കടയ്ക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ജോജു ജോര്‍ജ്, സലിംകുമാർ, രഞ്ജിത്, മുരളി ഗോപി, ബാലചന്ദ്രമേനോൻ, ശങ്കര്‍ രാമകൃഷ്ണൻ, മമുക്കോയ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇചായീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Read More

മരണപ്പെട്ട ആരാധകന്‍റെ വീട്ടിലെത്തി ധനസഹായം നല്‍കി രാംചരണ്‍

മരണപ്പെട്ട ആരാധകന്‍റെ വീട് സന്ദര്‍ശിച്ച് ധന സഹായം നല്‍കി തെലുങ്ക് താരം രാംചരണ്‍. നൂര്‍ അഹമ്മദ് എന്ന താരത്തിന്‍റെ ആരാധകനാണ് മരണമടഞ്ഞത്. രാംചരണിന്‍റെയും പിതാവ് ചിരഞ്ജീവിയുടെയും വലിയ ആരാധകനും ഫാന്‍സ് അസോസിയേഷന്‍റെ മുന്‍നിരയിലുള്ള ആളുമായിരുന്നു നൂര്‍ അഹമ്മദ്. നൂര്‍ അഹമ്മദിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് താരം 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം താരം സമയം ചിലവഴിക്കുന്നതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Read More

രണ്ടാം വരവിന് ഷറഫുദ്ദീൻഷാ

ഹിന്ദിയിൽ പക്ഷി എന്ന ചിത്രത്തിലും കന്നടത്തിൽ ഗരുഡ എന്ന ചിത്രത്തിലും ശക്തമായ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ഷറഫുദ്ദീൻഷാ സിനിമയിലേക്ക് വീണ്ടും വരുന്നത്. ഒപ്പം താൻ നിർമാതാവും നിർമ്മാണ പങ്കാളിയുമായ മൂന്നു ചിത്രങ്ങൾ പൂർത്തിയാക്കി പ്രദർശനത്തിന് എത്തിക്കുക എന്ന ലക്ഷ്യവുമുണ്ട് ഷായ്ക്ക്. ഇംഗ്ലീഷ്, ഹിന്ദി, അറബി, തമിഴ്, കന്നട, മലയാളം, തെലുങ്ക് എന്നീ ഭാഷകൾ വശമുള്ളതുകൊണ്ട് ഏത് ഭാഷയിലും ഷറഫുദ്ദീൻഷായ്ക്ക് അഭിനയിക്കാമെന്ന ആത്മവിശ്വാസമുണ്ട്. തെലുങ്കിൽ ഷാ വില്ലൻ വേഷങ്ങൾ ചെയ്ത സമന്തമാനി, നെക്സ്റ്റ്നുവേ എന്നീ ചിത്രങ്ങൾ പ്രദർശനത്തിന് എത്താനുണ്ട്. തമിഴ് സംവിധായകനായ ജെ. സുബു ഹിന്ദിയിൽ സംവിധാനം ചെയ്ത പക്ഷിയിൽ മേജർ വി.എൽ. ശർമ്മ എന്ന കഥാപാത്രത്തെയാണ് ഷാ അവതരിപ്പിക്കുന്നത്. തമിഴിലെ ഒരു പ്രമുഖ ചാനലിൽ ഏഴു വർഷം നീണ്ടു നിന്ന കോലങ്ങൾ എന്ന പരന്പരയിൽ പത്മനാഭൻനായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഷായുടെ തുടക്കം. ദേവയാനിയും പൂർണ്ണിമയുമായിരുന്നു നായികമാർ.…

Read More

സംയുക്ത മേനോന്‍ കന്നഡയിലേക്ക്

സംയുക്ത മേനോന്‍ കന്നഡയിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്നു. ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷിനൊപ്പമാണ് താരം കന്നഡയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2008ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഗാലിപട്ടാ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. സിനിമയുടെ ആദ്യ ഭാഗത്തും ഗണേഷ് തന്നെയായിരുന്നു നായകന്‍. യോഗരാജ് ഭട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുപമ എന്ന കോളജ് വിദ്യാര്‍ഥിനിയുടെ കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. ദിഗ്നാഥും അനന്ത്‌നാഗും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More

ചന്ദ്രലേഖയിലെ വേഷം നഷ്ടപ്പെട്ടതിൽ ഇപ്പോഴും സങ്കടം: മഞ്ജു വാര്യർ പറയുന്നു..

മലയാള സിനിമാലോകത്ത് മഞ്ജു വാര്യരും പ്രിയദർശനും അവരവരുടെ മേഖലകളിൽ പ്രഗത്ഭരാണെങ്കിലും ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രം മലയാളത്തിലുണ്ടാവാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. ഇപ്പോൾ ആദ്യമായി മഞ്ജു ഒരു പ്രിയദർശൻ ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി, വന്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രമാണ് മഞ്ജുവിന്‍റെ ആദ്യ പ്രിയദർശൻ ചിത്രം. എന്നാൽ വർഷങ്ങൾക്കു മുന്പ് ഒരു പ്രിയദർശൻ ചിത്രത്തിലേക്ക് മഞ്ജുവിന് ക്ഷണമുണ്ടായിരുന്നു. മോഹൻലാൽ നായകനായ ചന്ദ്രലേഖയായിരുന്നു ആ ചിത്രം. എന്നാൽ അന്ന് ആ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല. അന്ന് ആ അവസരം നഷ്ടപ്പെട്ടതിന്‍റെ സങ്കടം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് മഞ്ജു പറയുന്നു. തന്‍റെ കുട്ടിക്കാലത്തെ ജീവിതത്തില്‍ ഒരുപാട് നിറങ്ങള്‍ നിറച്ച സിനിമകള്‍ ചെയ്തവരാണ് പ്രിയദര്‍ശനും മോഹന്‍ലാലുമെന്ന് മഞ്ജു പറയുന്നു. “”ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ആ അവസരം വീണ്ടും വന്നത് കുഞ്ഞാലിമരക്കാറിലാണ്. ഞാന്‍ മനസിലാക്കിയതുവച്ച് മലയാളസിനിമയില്‍…

Read More

ഡിസംബറിൽ താലികെട്ട്

ബോളിവുഡിലെ കമിതാക്കളായ ആലിയ ഭട്ടും രണ്‍ബീർ കപൂറും വിവാഹിതരാകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വരുന്നു. വരുന്ന ഡിസംബറിൽ ഇരുവരുടെയും വിവാഹം നടക്കും. ആലിയയും രണ്‍ബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡിസംബർ നാലിനാണ് റിലീസാവുന്നത്. ഈ ചിത്രം പ്രദർശനത്തിനെത്തിയ ശേഷം ഇരുവരും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറെനാളായി പ്രണയത്തിലായ ഇവരുടെ വിവാഹത്തിന് ഇരുവീട്ടുകാരും അടുത്തിടെയാണ് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് വിവാഹത്തിലേക്ക് കാര്യങ്ങളെത്തുന്നത്. നേരത്തെ ഇവരുടെ വ്യാജ വിവാഹ കത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ജനുവരി 22 ആയിരുന്നു വ്യാജ ക്ഷണക്കത്തിലെ വിവാഹ തീയതി.

Read More