ബിഗ് ബ്രദറിന് എന്തുസംഭവിച്ചു: സിദ്ധിഖ് പറയുന്നു…

മലയാള സിനിമാ മേഖലയുടെ അടിത്തറ തകർക്കുന്ന സൈബർ അക്രമണമാണ് ഒടിയനും മാമാങ്കത്തിനും ഇപ്പോൾ ബിഗ് ബ്രദറിനും നേരിടേണ്ടി വന്നത്. ഗൗരവമായ ഇത്തരം പ്രശ്നങ്ങളോട് നമ്മുടെ സിനിമാ പ്രവർത്തകർ എന്തുകൊണ്ട് മൗനം പാലിക്കുന്നു. ബിഗ് ബ്രദറിന്‍റെ പശ്ചാത്തലത്തിൽ സംവിധായകൻ സിദ്ധിഖ് ഒരു സ്വകാര്യ ചാനലിൽ നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു… ഒരു മോഹൻലാൽ സിനിമ: സിനിമയുടെ പ്രമോഷനുവേണ്ടി മാത്രമാണ് ബിഗ് ബ്രദർ ഒരു മോഹൻലാൽ സിനിമ എന്നു ഹൈലൈറ്റ് ചെയ്തത്. മേക്കിംഗ് സ്റ്റൈലിൽ കൊണ്ടുവരുന്ന മാറ്റങ്ങളിലുള്ള മുൻ കരുതൽ എന്ന നിലയിലെടുത്ത ഒരു പരസ്യ തന്ത്രം. പ്രേക്ഷകർ തിയറ്ററിൽ എത്തുന്നത് ഒരു മൈൻഡ് സെറ്റോടെയാണ്. അതുകൊണ്ട് സിനിമയുടെ സ്വഭാവം ആദ്യം തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനുള്ള മാർഗമായിരുന്നു അത്. രണ്ടു മോഹൻലാലും ഹ്യൂമറും: രണ്ടു മോഹൻലാലും തമ്മിൽ സിനിമയിൽ കൂടിക്കുഴഞ്ഞു പോയിട്ടില്ല. ആക്ഷൻ സിനിമ എങ്കിലും എന്‍റെ ഇമേജിനെ പ്രൊട്ടക്‌ട് ചെയിതിട്ടുണ്ട്. എന്‍റെ മുൻ…

Read More

കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് ബാബു ആന്‍റണി! അങ്ങ്‌ അമേരിക്കയിൽ

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്‍റണി. താരം തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഹിൽട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കൽ സെന്‍ററിലാണ് കോടിയേരി ചികിത്സയിൽ കഴിയുന്നത്. ഭാര്യ എസ്.ആർ. വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട്. ചൊവ്വാഴ്ചയാണ് കോടിയേരിയും ഭാര്യയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

Read More

അഞ്ചാം പാതിര അമ്പത് കോടി ക്ലബിൽ ഇടം നേടാനൊരുങ്ങുന്നു

മിഥുൻ മാനുവൽ തോമസിന്‍റെ സംവിധാനത്തിലൊരുങ്ങിയ അഞ്ചാം പാതിര അമ്പത് കോടി ക്ലബിൽ ഇടം നേടാനൊരുങ്ങുന്നു. ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം നിറഞ്ഞ സദസോടെയാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്നത്. കേരളത്തിൽ നിന്നും 24.10 കോടി, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 1.35 കോടി വിദേശത്ത് നിന്നും 8.80 കോടി എന്നിങ്ങനെ ആകെ 34.25 കോടി രൂപയാണ് സിനിമ ഇതുവരെ സ്വന്തമാക്കിയത്. പോലീസിനെ ചുറ്റിക്കുന്ന ഒരു സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ. ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ആഷിഖ് ഉസ്മാൻ ആണ് സിനിമ നിർമിച്ചത്.

Read More

നടി ഭാമ വിവാഹിതയായി; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

നടി ഭാമ വിവാഹിതയായി. കോട്ടയത്ത് വച്ചായിരുന്നു ചടങ്ങ്. ബിസിനസുകാരനായ അരുണ്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്നും സുരേഷ് ഗോപി, മിയ എന്നിവർ ചടങ്ങിന് എത്തിയിരുന്നു. ചെന്നിത്തല സ്വദേശിയാണ് അരുണ്‍. 2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമ മേഖലയിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് താരം അഭിനയിച്ച അവസാന ചിത്രം.

Read More

ഇതാണ് എന്റെ കുഞ്ഞുരാജകുമാരി! ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ്; പേരും ആരാധകരുമായി പങ്കുവച്ച് നടി

നടി ദിവ്യ ഉണ്ണിക്ക് കുഞ്ഞ് ജനിച്ചു. ജനുവരി 14നാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരാൾകൂടി എത്തിയത്. ഐശ്വര്യ എന്നാണ് കുഞ്ഞിന്‍റെ പേര്. കുട്ടിക്കൊപ്പമുള്ള ചിത്രവും ദിവ്യ ഉണ്ണി സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹമാണിത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാർ ആണ് ഭർത്താവ്. അമേരിക്കയിൽ എൻജിനീയറാണ് അരുണ്‍. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. അർജുൻ, മീനാക്ഷി എന്നാണ് കുട്ടികളുടെ പേര്.

Read More

ഭർത്താവിനൊപ്പം അതീവഗ്ലാമറസായി പ്രിയങ്ക ചോപ്ര

ബോളിവുഡിനു പുറമെ ഹോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് നടി പ്രിയങ്ക ചോപ്ര. അമേരിക്കൻ ഗായകനായ നിക് ജോണ്‍സുമായി വിവാഹം കഴിഞ്ഞതോടെ താരദന്പതികളുടെ വിശേഷങ്ങളാണ് ഏറ്റവും കൂടുതലായി പുറത്ത് വരാറുള്ളത്. ഇപ്പോഴിതാ ഗ്രാമി അവാർഡ്സിൽ പങ്കെടുക്കാനെത്തിയ പ്രിയങ്കയും നിക്കും മറ്റുള്ളവരിൽ നിന്നും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 2020 ഗ്രാമി അവാർഡ് വേദിയിലെ റെഡ് കാർപ്പെറ്റിൽ അതീവ ഗ്ലാമറസായിട്ടാണ് താരദന്പതികൾ എത്തിയത്. വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും മേക്കപ്പ് സ്റ്റൈലിന്‍റെ പേരിലും നേരത്തെയും പ്രിയങ്ക വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ റാൾഫ് ആൻഡ് റസ്സോ കളക്ഷന്‍റെ മാസ്റ്റർപീസ് ഡിസൈനർ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്. വെള്ള നിറത്തിലുള്ള സാറ്റിൻ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈൻ ആണ് വസ്ത്രത്തിന്‍റെ പ്രത്യേകത. ചിറക് പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലും ഒരു മത്സ്യ കന്യകയുടെ ലുക്കാണ് നടിക്ക് നൽകിയത്. പ്രിയങ്കയ്ക്കൊപ്പം ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടാണ് നിക് ധരിച്ചത്. 62-ാമത്…

Read More

ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് അന്തരിച്ചു; നസീറിനോടും ജയലളിതയോടുമൊപ്പം അഭിനയിച്ചിട്ടുള്ള ജമീലയുടെ അന്ത്യം വാർധക്യസഹജമായ അസുഖങ്ങളാൽ

തിരുവനന്തപുരം: പഴയകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാൻ പോയ ആദ്യ മലയാളി പെൺകുട്ടിയായിരുന്നു ജമീല. എസ്എസ്എൽസി പഠനത്തിനു ശേഷം 16 ാം വയസിലാണ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. നിരവധി സിനിമകളിലും ദൂരദർശൻ പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. കോൺഗ്രസ് നേതാവും മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊല്ലം ജോനകപ്പുറത്ത് മാലിക് മുഹമ്മദിന്‍റേയും തങ്കമ്മയുടേയും മകളായി ജനിച്ചു. “റാഗിംഗ്” ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളിൽ നായികയായി. വിൻസെന്‍റ്, അടൂർ ഭാസി, പ്രേംനസീർ, രാഘവൻ എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. “നദിയെ തേടിവന്ന കടൽ” എന്ന സിനിമയിൽജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ…

Read More

ഈ സുന്ദരി ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോൾ..! നടി പ്രിയ വാര്യര്‍ക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് നവ്യ നായര്‍

2012ൽ പുറത്തിറങ്ങിയ സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിനുശേഷം നവ്യ നായർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി. സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോൾ മുതൽ വിശേഷങ്ങൾ നവ്യ സമൂഹമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറുണ്ട്. ഇത്തവണ നടി പ്രിയ വാര്യര്‍ക്കൊപ്പമുള്ള സെല്‍ഫിയാണ് നവ്യ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വച്ചിരിക്കുന്നത്. ഈ സുന്ദരി ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോൾ എന്നൊരു കുറിപ്പും ചിത്രത്തിനൊപ്പം നവ്യ പങ്കു വച്ചിട്ടുണ്ട്. ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Read More

ചുരുങ്ങിയ നാൾ കൊണ്ടു തെന്നിന്ത്യൻ സിനിമയുടെ മുൻനിരയിലെത്തിയ നടി! അതീവ ഗ്ലാമറസായി രാകുൽ പ്രീത്

ചുരുങ്ങിയ നാൾ കൊണ്ടു തെന്നിന്ത്യൻ സിനിമയുടെ മുൻനിരയിലെത്തിയ നടിയാണ് രാകുൽപ്രീത്. തമിഴിലും തെലുങ്കിലും സൂപ്പർതാരങ്ങളുടെയെല്ലാം നായികയായ ഈ ഡൽഹിക്കാരി സാമൂഹ്യ മാധ്യമങ്ങളിലും തകർത്തു വാരുകയാണ്. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത സൂപ്പർ സെക്സിയായുള്ള ബീച്ച് വേഷം സാമൂഹ്യ മാധ്യമങ്ങളുടെ വിവിധ പ്ളാറ്റ്ഫോമിൽ നിറയുകയാണ്. ഏറെ ഹോട്ടായി പ്രത്യക്ഷപ്പെട്ടിട്ടുള്ള താരത്തിന്‍റെ ചിത്രങ്ങൾ വിവിധ സാമൂഹ്യ മാധ്യമങ്ങളിലായി 10 ലക്ഷം പേരാണ് ഇതിനകം ഏറ്റെടുത്തിട്ടുള്ളത്. നീല സ്വിം സ്യൂട്ട് ധരിച്ചുള്ളതാണ് ഒരു ചിത്രം. മറ്റൊന്ന് ബ്ളാക്ക് ആൻഡ് വൈറ്റിലും ഒരെണ്ണം കിടക്കയിൽ വെള്ള സുതാര്യ വസ്ത്രം ധരിച്ചു കിടക്കുന്നതും ഉൾപ്പെടെ ഏഴു വ്യത്യസ്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴിലും തെലുങ്കിലും നിരവധി സൂപ്പർഹിറ്റുകളിൽ അഭിനയിച്ച താരം ബോളിവുഡിൽ അടുത്തിടെ അയിരേ, ദേ ദേ പ്യാർ ദേ എന്നീ സിനിമകളിലൂടെയും വിജയിച്ച നായികയായി മാറിയിരുന്നു. സിദ്ധാർഥ് മൽഹോത്ര താരാ സുതാരിയ എന്നിവർക്കൊപ്പം…

Read More

മന്നത്തിലെ ഒരു മുറിയുടെ വാടക എത്രയാണ്?; ആരാധകന് കിടിലൻ മറുപടി നൽകി ഷാരൂഖ് ഖാൻ

ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍റെ മുംബൈയിലെ ആഡംബര ഭവനമാണ് മന്നത്ത്. ഇപ്പോഴിതാ മന്നത്തിലെ ഒരു മുറിക്ക് എത്രയാണ് വാടകയെന്ന് ചോദിച്ച ആരാധകനോട് ഷാരൂഖ് ഖാൻ നൽകിയ മറുപടിയാണ് ഇപ്പോൾ കൈയടി നേടുന്നത്. ആരാധകരുമായി സംവാദിക്കാൻ ട്വിറ്ററിൽ ആസ്ക് മി എനി തിംഗ് എന്നൊരു സെഷൻ ഷാരൂഖ് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി അദ്ദേഹത്തോട് ആരാധകർക്ക് എന്തും ചോദിക്കാം. ഇത്തരത്തിൽ സംവാദത്തിനെത്തിയ ഒരു ആരാധകന്‍റെ ചോദ്യമിതായിരുന്നു. സാർ, മന്നത്തിലെ ഒരു മുറി എനിക്ക് വാടകയ്ക്ക് വേണം, എത്രയാണ് വാടക. 30 വർഷത്തെ കഠിനാധ്വാനം വേണ്ടിവരും എന്നായിരുന്നു ഷാരൂഖ് നൽകിയ മറുപടി. താരത്തിന്‍റെ വാക്കുകളെ പ്രശംസിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

Read More