സംഘട്ടനത്തിന് തയാറെടുത്ത് നടി മാളവിക മോഹൻ

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. കൈദിക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന നടി മാളവിക മോഹനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗത്തിനായി നടി പാർക്കൗർ പരിശീലനം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി പാർക്കൗർ പരിശീലിക്കുകയാണ് താരം. ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇളയദളപതിയുടെ വില്ലനായി എത്തുന്നത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം വിജയ് സേതുപതിയാണ്. ആൻഡ്രിയ ജെർമിയ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സത്യൻ സൂര്യയുടേതാണ് ഛായാഗ്രഹണം. ഈ വർഷം ഏപ്രിലിൽ ചിത്രം പുറത്തു വരും.…

Read More

മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്‍റെ നായികയാകുന്നു

മഞ്ജു വാര്യർ സുരാജ് വെഞ്ഞാറമൂടിന്‍റെ നായികയാകുന്നു. എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ എന്ന ചെറുകഥയെ ആസ്പദമാക്കി ഹരിഹരൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നായികനായകന്മാരായി എത്തുന്നത്. മുകുന്ദൻ തന്നെയാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നതും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

നിലം തൊടും മുടി സ്വന്തമാക്കണോ? ആൻഡ്രിയ പറയുന്നത് കേൾക്കു…

പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ നിറഞ്ഞ് നിൽക്കുന്ന ആൻഡ്രിയ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്‍റെ നായികയായി അന്നയും റസൂലും, മോഹൻലാലിനോടൊപ്പം ലോഹം എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലും താരം എത്തിയത്. ഇപ്പോൾ തന്‍റെ ആരാധകർക്ക് രസകരമായ ഒരു ബ്യൂട്ടി ടിപ്സ് പറഞ്ഞു കൊടുത്തിരിക്കുകയാണ് ആൻഡ്രിയ. നിലം തൊടുന്ന മുടി ഏതൊരു പെണ്ണിന്‍റെയും സ്വപ്നമാണ്. ഇനി ഏത് പെണ്‍കുട്ടികൾക്കും അങ്ങനെ നേടാമെന്നാണ് ആൻഡ്രിയ പറയുന്നത്. കുറച്ചധികം കഷ്ടപ്പെടണമെന്ന് മാത്രം. ജിമ്മിൽ യോഗ ചെയ്യുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു കൊണ്ട് ചക്രാസനം പൊസിഷൻ പരീക്ഷിച്ചാൽ നിലം തൊടുന്ന മുടി ലഭിക്കുമെന്നാണ് ആൻഡ്രിയ തമാശയായി പറയുന്നത്. ആൻഡ്രിയയുടെ ഈ ടിപ്സിന് ആരാധകരുടെ ഭാഗത്ത് നിന്നു നിരവധി…

Read More

എൺപതുകളിലെ കുട്ടികളെ ചേർത്തുപിടിക്കുന്നു: കനിഹ

എൺപതുകളിൽ ജനിച്ചു വളർന്നത് എത്രമാത്രം സന്തോഷകരമാണെന്ന് നടി കനിഹ. തന്‍റെ ബാല്യകാല ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു കൊണ്ടാണ് കനിഹ ബാല്യകാല സ്മരണകളിൽ മുഴുകുന്നത്. കൈനിറയെ കളിപ്പാട്ടങ്ങൾ, വീടിനു പുറത്ത് കൂട്ടുകാർക്കൊപ്പം കളികൾ… ആ കാലം വളരെ സന്തോഷകരമായിരുന്നുവെന്ന് കനിഹ പറയുന്നു. യാന്ത്രികത ജീവിതത്തെ നിയന്ത്രിക്കാത്ത കാലമായിരുന്നു അതെന്നും എൺപതുകളിലെ എല്ലാ കുട്ടികളേയും താൻ ചേർത്തു പിടിക്കുന്നുവെന്നും പഴയകാല ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കനിഹ പറയുന്നു.

Read More

സുധി മുതൽ അൻവർ ഹുസൈൻ വരെ! ആരാധകർക്ക് നന്ദി അറിയിച്ച് കുഞ്ചാക്കോ ബോബൻ

അനിയത്തി പ്രാവിലെ സുധി മുതൽ അഞ്ചാം പാതിരയിലെ അൻവർ ഹുസൈൻ വരെയുള്ള യാത്രയിൽ ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് നടൻ കുഞ്ചാക്കോ ബോബൻ. സോഷ്യൽമീഡിയയിലാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്. “എപി മുതൽ എപി വരെ. അനിയത്തിപ്രാവ് മുതൽ അഞ്ചാം പാതിര വരെ. ചോക്ലേറ്റിൽ നിന്ന് ഡാർക്ക് ചോക്ലേറ്റിലേക്ക്..റൊമാന്‍റിക് സിനിമകളിൽ നിന്നും ക്രൈം ത്രില്ലറുകളിലേക്ക്. അനുഗ്രഹങ്ങളേറെ ലഭിച്ചു. പാഠങ്ങളേറെ പഠിച്ചു. ഈ സ്നേഹത്തിന് ഒരുപാട് നന്ദി’. കുഞ്ചാക്കോ ബോബൻ കുറിച്ചു. മിഥുൻ മാനുവൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം അഞ്ചാം പാതിരയാണ് കുഞ്ചാക്കോ ബോബന് വേറിട്ട മുഖം നൽകിയത്. ഒരു ക്രിമിനോളജിസ്റ്റിന്‍റെ കഥാപാത്രത്തെയാണ് സിനിമയിൽ താരം അവതരിപ്പിക്കുന്നത്. മികച്ച അഭിപ്രായം നേടി ചിത്രം പ്രദർശനം തുടരുകയാണ്.

Read More

ദാമ്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍! വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി തിരിച്ചെത്തുന്നു

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. കുറച്ചുവർഷങ്ങൾക്ക് മുൻപ് നടി അനാശാസ്യത്തിന് പിടിക്കപ്പെട്ടത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. വിവാദങ്ങൾക്കിടെ സിനിമയിൽ നിന്നും വിട്ടുനിന്ന നടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവരവ് നടത്തിയിരുന്നു. സിനിമകൾക്ക് പുറമെ മിനിസ്ക്രീൻ രംഗത്തും സജീവമായിരുന്നു താരം. 2018 ഡിസംബറിലാണ് യുവ സംവിധായകൻ രോഹിത്ത് മിത്തലുമായുളള ശ്വേത ബസുവിന്‍റെ വിവാഹം കഴിഞ്ഞത്. പിന്നീട് വിവാഹ വാർഷികത്തിന് മൂന്ന് ദിവസം ശേഷിക്കയെയാണ് ഇരുവരുടെയും വിവാഹമോചന വാർത്തയും എല്ലാവരും അറിഞ്ഞത്. ഇതിന്‍റെ കാരണം നടി തന്നെ തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹ മോചനമെന്നാണ് ശ്വേത അന്ന് പറഞ്ഞത്. വളരെ വൈകാരികമായിട്ടായിരുന്നു ശ്വേത ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞത്. വിവാഹ മോചനത്തെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തിലും നടി മനസുതുറന്നിരിക്കുന്നു. ദാന്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് നടി…

Read More

സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതി; പൃഥ്വിരാജ് മാപ്പ് പറഞ്ഞു

ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ ഒരു സ്വകാര്യ സ്ഥാപനത്തെ അധിക്ഷേപിച്ചു എന്ന പരാതിയിൽ നടൻ പൃഥ്വിരാജ് കോടതിയിൽ മാപ്പ് പറഞ്ഞു. സ്ഥാപനത്തെ അപമാനിച്ചുവെന്ന് കാട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി മുൻപാകെയാണ് പൃഥ്വിരാജ് മാപ്പ് പറഞ്ഞത്. ഈ പരാമർശം സിനിമയിൽ നിന്നും നീക്കുകയും ചെയ്തെന്ന് പൃഥ്വി പറഞ്ഞു. സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിച്ച ഹരീന്ദ്രൻ എന്ന കഥാപാത്രം, ഈ സ്ഥാപനത്തിന്‍റെ പേര് പരാമർശിക്കുന്ന തിരക്കഥ വായിച്ച് ഇത് പറഞ്ഞ് താൻ അഭിനയിക്കില്ലെന്ന് പറയുന്ന രംഗമുണ്ട്. ഇതെ തുടർന്നാണ് സ്ഥാപനത്തിന്‍റെ അധികൃതർ കോടതിയെ സമീപിച്ചത്. ജീൻ പോൾ ലാൽ സംവിധാനം ചെയ്ത സിനിമ നിർമിച്ചത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ്.

Read More

പേടിച്ചാൽ ആരെങ്കിലും കടിക്കുമോ…? പേടിച്ചാൽ റിമി ടോമി കടിക്കും

പേടിച്ചാൽ ആരെങ്കിലും കടിക്കുമോ… റിമി ടോമിയോടാണ് ഈ ചോദ്യമെങ്കിൽ അതെ എന്നാവും ഉത്തരം കിട്ടുക. അടുത്തിടെ ഒരു ചാനൽ പരിപാടിക്കിടെയാണ് സംവിധായിക ഗീതു മോഹൻദാസുമായുള്ള ഒരു രസകരമായ സംഭവം റിമി പറഞ്ഞത്. ഒരിക്കല്‍ ഫ്‌ളൈറ്റ് യാത്രയ്ക്കിടെ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്‍റെ കൈയില്‍ കടിച്ചിട്ടുണ്ട്. അന്ന് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. സാധാരണ ഫ്‌ളൈറ്റില്‍ അങ്ങനെ കുലുക്കം ഉണ്ടാവാറില്ല. അന്ന് പക്ഷേ പതിവില്ലാത്ത കുലുക്കം. ഞാന്‍ ശരിക്കും പേടിച്ചു. കരഞ്ഞ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഫ്‌ളൈറ്റ് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ഗീതു എന്നെ വിളിച്ച് കയ്യിലെ പാട് കാണിച്ചു. ഇതെന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു, എനിക്കൊന്നും മനസിലായില്ല. ഞാന്‍ പേടിച്ച് നിലവിളിച്ച സമയത്ത് കടിച്ചതാണെന്ന് ഗീതു പറഞ്ഞു.

Read More

കോട്ടയം കുഞ്ഞച്ചൻ 2 ഉപേക്ഷിച്ചു; കാരണം…

കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തിരക്കഥ പലതവണ പുതുക്കിപ്പണിതിട്ടും തൃപ്തികരമായ നിലയില്‍ എത്തിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിക്കപ്പെട്ടതും പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടത്തോടെ കാണുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ യോജിക്കുന്ന തരത്തില്‍ പുനരവതരിപ്പിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് ചിത്രം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചതെന്നും സംവിധായകന്‍ അറിയിച്ചു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മിഥുൻ ഈ കാര്യം പറഞ്ഞത്.

Read More

ദ കുങ്ഫു മാസ്റ്റർ! നീത നേരിട്ട അപകടങ്ങൾ…

ആയോധനകലയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ കുങ്ഫു മാസ്റ്റർ. പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പൂമരത്തിലെ നായിക നീത പിള്ളയാണ് കുങ് ഫൂ മാസ്റ്ററിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി നീത ആയോധന കലകളിൽ പരിശീലനം നേടുകയും ചെയ്തു. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ജിജി സ്കറിയയാണ്. അതിനിടെ ചിത്രീകരണത്തിനിടയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നീത നേരിട്ട അപകടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. ഒരു സംഘട്ടനരംഗം ചിത്രീകരിച്ചു കൊണ്ടിരിക്കെ നീതയെ ഫ്രെയിമില്‍ നിന്നും പെട്ടെന്ന് കാണാതായി. നീത താഴെ വിഴുകയായിരുന്നു. സംഘട്ടന രംഗത്ത് അഭിനയിച്ചുകൊണ്ടിരുന്ന സഹതാരത്തിന്‍റെ ഇടി ലക്ഷ്യം തെറ്റിപ്പോയി. ഇടി കൊണ്ട് നീതയ്ക്ക് ബോധം പോയെന്നും എബ്രിഡ് ഷൈൻ പറയുന്നു. മറ്റൊരിക്കല്‍ ഷൂട്ടിനിടെ നീതയുടെ കാലിന്‍റെ ലിഗ്മെന്‍റിന് പരുക്കേൽക്കുകയും തോളെല്ലിനു സ്ഥാന…

Read More