ആർപ്പോ ആർത്തവം…! ഇന്ത്യൻ സ്ത്രീകളുടെ കഥ പറഞ്ഞ ഡോക്യുമെന്‍ററിക്ക് ഓസ്കർ

ലോസ് ആഞ്ചലസ്: ഇന്ത്യൻ സ്ത്രീയുടെ ജീവിതാവസ്ഥ ചിത്രീകരിച്ച പീരിഡ് എൻഡ് ഓഫ് സെന്‍റൻസ് എന്ന ഡോക്യുമെന്‍ററിക്ക് ഓസ്കർ പുരസ്കാരം. മികച്ച ഹൃസ്വ ഡോക്യുമെന്‍ററിക്കുള്ള ഓസ്കർ പുരസ്കാരമാണ് ഇറാനിയൻ സംവിധായിക റയ്ക ഷെതാബ്ഷിയുടെ ഡോക്യുമെന്‍ററി കരസ്ഥമാക്കിയത്. ആർത്തവം അശുദ്ധിയാണെന്നു കരുതിയ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണ് ഡോക്യുമെന്‍ററി ചിത്രീകരിച്ചത്. ആർത്തവം സംബന്ധിച്ച ബോധവത്ക്കരണം കൂടിയാണ് ഈ ഡോക്യുമെന്‍ററി. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ‌ഹപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾക്കായി പാഡ് മെഷീൻ സ്ഥാപിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന അനുഭവങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത്.

Read More

നമ്മുക്കിടയിലെ ഭീകരരെ എന്തു ചെയ്യും; മോഹൻലാലിന്‍റെ ബ്ലോഗ്

പുൽവാമ ഭീകരാക്രമണ, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതക വിഷയങ്ങളിൽ പ്രതികരണവുമായി നടൻ മോഹൻലാൽ. ജവാൻമാർ രാജ്യത്തിന്‍റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്‍റെ കാവൽക്കാരാണെന്നു മോഹൻലാൽ ബ്ലോഗിൽ എഴുതി. അതിർത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം, നമ്മുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു. “ശന്പളത്തിനുവേണ്ടിയലല്ല ജവാൻമാർ ജോലി ചെയ്യുന്നത്. മരണം മുന്നിൽവന്നു നിൽക്കുന്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്കു കണ്ണുനട്ടിരിക്കുന്പോൾ പിന്നിൽ ഒരു മഹാരാജ്യമാണ് പരന്നു കിടക്കുന്നത് എന്ന കാര്യം അവർക്കറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, ഉയരങ്ങളിലേക്കു വളരണം എന്നാണ് ഓരോ നിമിഷവും അവർ പറയുന്നത്’ “രാജ്യത്തിന്‍റെ വടക്കുഭാഗത്ത് ജവാൻമാർ കൊല്ലപ്പെടുന്പോൾ നമ്മുടെ നാട്ടിലും കൊലപാതകങ്ങൾ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാൻമാർ രാജ്യത്തിന്‍റെ കാവൽക്കാരാണെങ്കിൽ ഇവിടെ കൊല്ലപ്പെടുന്നവർ കുടുംബത്തിന്‍റെ കാവൽക്കാരായിരുന്നു. അതിർത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. എന്നാൽ നമ്മുക്കിടയിലുള്ള ഭീകരരെ എന്തു ചെയ്യും’…

Read More

അത് വ്യാജം, പ്രോത്സാഹിപ്പിക്കരുത്; പാർവതി ഷോണ്‍

നടൻ ജഗതി ശ്രീകുമാറിന്‍റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകൾ പാർവതി ഷോണ്‍. പപ്പയ്ക്ക് നിലവിൽ ഒൗദ്യോഗീക ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും ദയവു ചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും അതിൽ വരുന്ന വ്യാജ വാർത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കുവാൻ പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോയെന്നും പാർവതി ഫേസ്ബുക്കിൽ കുറിച്ചു. അപകടത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന ജഗതി അഭിനയ രംഗത്തേക്കു മടങ്ങി വരുന്നതായി വാർത്തയുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ജഗതി ശ്രീകുമാർ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സജീവമായത്.

Read More

ഇതാണെന്‍റെ കാമുകൻ: പാർവതി ഓമനക്കുട്ടൻ

തന്‍റെ കാമുകന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടിയും മോഡലുമായ പാർവതി ഓമനക്കുട്ടൻ. പ്രണയദിനത്തിൽ തന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് കാമുകനുമൊത്തുള്ള ചിത്രങ്ങൾ പാർവതി ഓമനക്കുട്ടൻ പങ്കുവച്ചത്. തന്നെ കൂടുതൽ നന്മയുള്ളവളാക്കിയത് കാമുകനാണെന്നും പാർവതി ചിത്രത്തോടൊപ്പം കുറിച്ചു. റോണക് ഷാ എന്നാണ് കാമുകന്‍റെ പേര്. ദുബായിൽ നിന്നാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആശംസകളർപ്പിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്.

Read More

അനിരുദ്ധും ധനുഷും അടുത്ത റിക്കാർഡ് സൃഷ്ടിക്കുമോ ?

ദേശാതിർത്തികൾ കടന്ന് തരംഗമായി മാറിയ വൈ ദിസ് കൊലവെറി എന്ന ഗാനത്തിനു പിന്നിലെ കൂട്ടുകെട്ട് വീണ്ടും. നടൻ ധനുഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമാണ് വീണ്ടും ഒന്നിക്കുന്നത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇക്കാര്യം പറഞ്ഞത്. ധനുഷും താനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും . ഡിഎൻഎ കൂട്ടുകെട്ട് തിരിച്ചുവരുമെന്നും അനിരുദ്ധ് പറയുന്നു. ഡിഎൻഎ എന്നാണ് ഇരുവരേയും ചേർത്ത് ആരാധകർ വിളിക്കുന്നത്. 3 എന്ന തമിഴ് ചിത്രത്തിനു വേണ്ടി 2011ലാണ് അനിരുദ്ധിന്‍റെ സംഗീത സംവിധാനത്തിൽ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ധനുഷ് ആലപിച്ചത്. ഇതിനുശേഷം മാരി എന്ന ചിത്രം വരെ ഇവരുടെ കൂട്ടുകെട്ട് തുടർന്നു. പിന്നീട് ഈ കൂട്ടുകെട്ട് ഉണ്ടാകാത്തതാണ് ഇരുവരും അകന്നു എന്ന കിംവദന്തികൾക്ക് ഇടയാക്കിയത്. മാരി-2വിലും അനിരുദ്ധ് ഇല്ലാത്തത് സംശയങ്ങളുടെ ആക്കം കൂട്ടി.…

Read More

പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിൽ

നടനും സംവിധായകനും നൃത്തസംവിധായകനുമായ പ്രഭുദേവ ആദ്യമായി പോലീസ് വേഷത്തിലെത്തുന്നു. എ.സി. മുഗിൽ ചെല്ലപ്പൻ സംവിധാനം ചെയ്യുന്ന പൊൻമാണിക്കവേൽ എന്ന ചിത്രത്തിലാണ് പ്രഭുദേവ പോലീസുകാരനാകുന്നത്. സംവിധായകൻ‌ തന്നെയാണ് ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നതും. നിവേദ പെതുരാജ് ആണ് ചിത്രത്തിൽ പ്രഭുദേവയുടെ നായികയാകുന്നത്. ജെ.മഹേന്ദ്രൻ, സുരേഷ് മേനോൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ജിബക് മൂവീസിന്‍റെ ബാനറിൽ നേമീചന്ദ് ജബക്കും ഹിതേഷ് ജബക്കുമാണ് ചിത്രം നിർമിക്കുന്നത്. ചാർളി ചാപ്ലിൻ-2 ആണ് ഏറ്റവും ഒടുവിൽ പ്രഭുദേവയുടേതായി പുറത്തിറങ്ങിയ ചിത്രം. മരയ്ക്കാർ:അറബിക്കടലിന്‍റെ സിംഹം ഉൾപ്പെടെ പ്രഭു ദേവ അഭിനയിക്കുന്ന ആറോളം ചിത്രങ്ങൾ നിർമാണ ഘട്ടത്തിലാണ്.

Read More

മണികർണികയിൽ കങ്കണയുടേത് ഡമ്മി കുതിര; സോഷ്യൽമീഡിയയിൽ പരിഹാസം

റിലീസ് ചെയ്യുന്നതിനു മുമ്പേ വലിയ വിവാദങ്ങൾക്കു വഴി വച്ച ചിത്രമായിരുന്നു കങ്കണയുടെ മണികർണിക. സിനിമ റിലീസ് ചെയ്തതിനു ശേഷവും വിവാദങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു. ഇപ്പോഴിത റിലീസ് ചെയ്ത് നാളുകൾ കഴിഞ്ഞിട്ടും ചിത്രം വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിനിമയിലെ ഒരു യുദ്ധരംഗം ചിത്രീകരിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. സിനിമകളിൽ യുദ്ധരംഗവും മറ്റും ചിത്രീകരിക്കുന്നതിന് യഥാർഥത്തിലുള്ള കുതിരകളെയാണ് ഉപയോഗിക്കുന്നത്. എന്നാൽ മണികർണികയിൽ യുദ്ധരംഗത്തിൽ കങ്കണ ഇരിക്കുന്ന കുതിര വെറും ഡമ്മിയാണ്. കങ്കണയുടെ പിന്നിൽ അണിനിരന്ന പടയാളികളായി വേഷമിട്ടവർ ഇരുന്നത് യഥാർഥ കുതിരയിലുമായിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ കങ്കണയെ പരിഹസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Read More

മാസ് എൻട്രിയുമായി ജി.എസ്. പ്രദീപ് സിനിമയിലേക്ക്

ജിബിൻ കുര്യൻ സ്വിച്ച് ഓണ്‍ കർമം മുഖ്യമന്ത്രി പിണറായി വിജയൻ, ട്രീസർ റിലീസ് പൃഥ്വിരാജ്, ഓഡിയോ റിലീസിംഗ് മലയാളത്തിന്‍റെ മഹാനടൻ മമ്മൂട്ടി മാസ് എൻട്രിയുമായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് സിനിമയിലേക്ക്. അറിവിന്‍റെ പുത്തൻ പുൽമേടുകൾ തേടി സ്നേഹത്തിന്‍റെ കൈയക്ഷരവുമായി മലയാളികളുടെ മനസിലൂടെ ബൗദ്ധിക പടയോട്ടം നടത്തിയ അശ്വമേധക്കാരൻ ഡോ.ജി.എസ്.പ്രദീപിന് ഇത് സിനിമയുടെ നല്ല വർത്തമാനക്കാലം. സ്വർണമത്സ്യങ്ങൾ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകന്‍റെ റോളാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ഗ്രാൻഡ് മാസ്റ്റർക്ക്. കുട്ടികളുടെ രണ്ട ു കാലഘട്ടങ്ങളിലൂടെ ഇത്തിരി വലിയ കാര്യങ്ങൾ നോക്കി കാണുന്ന സിനിമയാണ് സ്വർണ മത്സ്യങ്ങൾ. ഒപ്പം ഓർമകളുടെയും ഗൃഹാതുരതയുടെയുമെല്ലാം കാലങ്ങളിലേക്ക് മനസിനെ കൈപിടിച്ചു കൊണ്ട ുപോകുന്നു. ഗ്രാൻഡ്മാസ്റ്റർ സിനിമയേക്കുറിച്ച് പറയുന്നതിങ്ങനെയാണ്: യന്ത്രവത്കരിക്കപ്പെട്ടു പോകുന്ന മനസുകളിലേക്ക് ആർദ്രതയുടെ നീരുറവകൾ കിനിയുന്ന സിനിമയിൽ പ്രണയമുണ്ട ്, ഓർമയുണ്ട ്, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ട ്, അച്ഛൻ, അമ്മ എന്ന വാക്കുകളുടെ…

Read More

സ്വന്തം ബയോപിക്കുമായി കങ്കണ

സ്വന്തം ജീവിത കഥ പറഞ്ഞുകൊണ്ടുളള ചിത്രമായിരിക്കും താൻ അടുത്തതായി ചെയ്യാൻ പോകുന്നതെന്ന് നടി കങ്കണ. മണികര്‍ണികയ്ക്ക് വേണ്ടി തിരക്കഥയെഴുതിയ വിജയേന്ദ്ര പ്രസാദാണ് കങ്കണയുടെ ബയോപിക്ക് ചിത്രത്തിന്‍റെ തിരക്കഥ എഴുതുക. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഒക്ടോബറില്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് അറിയുന്നത്. തന്‍റെ സംഭവ ബഹുലമായ ജീവിതകഥയാണ് വെള്ളിത്തിരയിലേക്ക് എത്തിക്കാനായി നടി ശ്രമിക്കുന്നത്.

Read More

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്നാണ് പാര്‍വതി ആരോപിക്കുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍…

Read More