ഈ “സുന്ദരി’യെ മനസിലായോ..‍?

മായാമോഹിനിയിൽ പെണ്‍വെഷത്തിൽ എത്തി ദിലീപ് ഞെട്ടിച്ചതിനു ശേഷം പെണ്‍വേഷത്തിലെത്തി ആരാധകരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യതന്ത്രത്തിലാണ് താരത്തിന്‍റെ അസാധാരണ രൂപമാറ്റം. തന്‍റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തോടൊപ്പം “ഇതാണ് ബെറ്റർ ഹാഫ് കരിഷ്മ. ഇവളിലേക്കുള്ള യാത്ര അൽപം കഠിനമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ സമ്മതിക്കുന്നു. എല്ലാ വേദനകൾക്കും ഫലമുണ്ടായി. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം’എന്ന് അദ്ദേഹം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍റെ കരിഷ്മയുടെ രൂപമാറ്റത്തിലേക്കുള്ള മേക്കിംഗ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Read More

പൊറോട്ടയുണ്ടാക്കി കൈയടി നേടി നിമിഷ സജയൻ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃസാക്ഷിയും എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നിമിഷ സജയൻ പൊറോട്ട നിർമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയിൽ കൈയടി നേടുന്നു. പൊറോട്ട നിർമിക്കുന്നതിൽ വൈദഗ്ദ്യം നേടിയവർ ചെയ്യുന്നതിനു സമമായായിരുന്നു നിമിഷയുടെ പ്രവൃത്തി. പരത്തിയ പൊറോട്ട കല്ലിൽ ഇട്ട് ചുട്ടതിനു ശേഷം രണ്ടുവശത്തു നിന്നും അടിച്ചു പാകപ്പെടുത്തുവാൻ പറഞ്ഞപ്പോൾ താരം പിന്മാറുകയായിരുന്നു. ഇതിനു മുന്പ് നടി അനുശ്രി ദോശ ചുടുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.

Read More

ജയസൂര്യ വിസ്മയിപ്പിക്കുന്നു: മിഥുൻ മാനുവൽ

ഫുട്ബോൾ താരമായിരുന്ന വി.പി സത്യന്‍റെ ജീവിതം അടിസ്ഥാനമാക്കി നവാഗതനായ പ്രജേഷ് സെൻ സംവിധാനം ചെയ്ത കാപ്റ്റൻ എന്ന സിനിമയിലെ ജയസൂര്യയുടെ പ്രകടനം വിസ്മയിപ്പിച്ചുവെന്ന് സംവിധായകൻ‌ മിഥുൻ മാനുവൽ. തന്‍റെ ഫേസ്ബുക്ക് പേജിലാണ് മിഥുൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. “”കുട്ടിക്കാലത്ത് റേഡിയോ കമന്‍ററിയിൽ കേരളാ ക്യാപ്റ്റൻ വി പി സത്യന്‍റെ പേര് കമന്‍റേറ്റർ തൊണ്ട പൊട്ടുമാറ് അലറിവിളിച്ചത് ഇന്നലെയെന്നതു പോലെ ഓർക്കുന്നു. അന്ന് മനസ്സിൽ പതിഞ്ഞ പേരാണ് സത്യൻ. നായകൻ സത്യൻ. ക്യാപ്റ്റൻ സത്യൻ. അയാളുടെ നമ്മളറിയാത്ത ജീവിതം ആണ് ഈ സിനിമ. ജയസൂര്യ എന്ന നടൻ വീണ്ടും വിസ്മയിപ്പിക്കുന്നു. ഇതു പോലെ അതിരുകളില്ലാത്ത അഭിനയസാധ്യതകൾ ഉള്ള കഥാപാത്രങ്ങൾ ഇനിയും നിങ്ങളെ തേടി വരും. ഉറപ്പ്. സത്യന്‍റെ അനിതയായി അനു സിത്താരയും നമ്മുടെ മനസിലേക്ക് നടന്നു കയറുന്നു”- മിഥുൻ പറയുന്നു. മികച്ച ചിത്രമൊരുക്കിയതിന് സംവിധായകനേയും അണിയറക്കാരേയും മിഥുൻ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

Read More

മാമാങ്കത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്ക്

കൊച്ചി: മാമാങ്കമെന്ന ബിഗ്ബജറ്റ് ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ നടൻ മമ്മൂട്ടിക്ക് പരിക്ക്. സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്പോഴാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോർട്ടുകൾ. മാമാങ്കം ദ മൂവി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്കു പറ്റിയ വിവരം അറിയിച്ചിരിക്കുന്നത്. പഴശിരാജയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം എന്ന സിനിമയുടെ ചിത്രീകരണം മംഗലാപുരത്താണ് നടക്കുന്നത്. നവാഗതനായ സജീവ് പിള്ളയാണ് സംവിധായകൻ. സംവിധായകൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും രചിച്ചിരിക്കുന്നത്. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ.

Read More

മണിരത്നം ചിത്രത്തിൽ ശരത് അപ്പാനിയും

വന്പൻ താരനിരയെ ഉൾപ്പെടുത്തി മണിരത്നം ഒരുക്കുന്ന ചെക്ക ശിവന്ത വാനം എന്ന പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശരത് അപ്പാനിയും അഭിനയിക്കുന്നു. ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നതായും പിന്നീട് പിന്മാറിയതായും നേരത്തെ വാർത്തകളുണ്ടായിരുന്നു. പിന്നീട് അരുൺ വിജയ് അഭിനയിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. എന്തായാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ശരത് അപ്പാനി അവതരിപ്പിക്കുന്നുവെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു. സണ്ടക്കോഴി 2 എന്ന സിനിമയിൽ ശരത് അപ്പാനി അഭിനയിച്ചിരുന്നു. ശരത്തിന്‍റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ചെക്ക ശിവന്ത വാനം. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് , അരുൺ വിജയ് , അതിഥി റാവു, പ്രകാശ് രാജ് എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ. ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുൺ വിജയ്‍യും അഭിനയിക്കുന്നത്. എ ആർ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം…

Read More

പ്രിയ അല്ലു അര്‍ജുന്‍ ചിത്രത്തിലേക്ക്, നായികയാകാന്‍ ചോദിച്ചത് കോടികളോ, തെലുങ്ക് മാധ്യമങ്ങളില്‍ പ്രിയ തരംഗം ആഞ്ഞടിക്കുന്നു

ഒരൊറ്റ പാട്ട് സീനിലൂടെ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യര്‍ക്ക് അല്ലു അര്‍ജുനന്‍ ചിത്രത്തിലേക്ക് ക്ഷണം. ഈ വര്‍ഷം മേയില്‍ ചിത്രീകരണം തുടങ്ങി പ്രകാശ് വൈദ്യ ചിത്രത്തില്‍ അല്ലുവിന്റെ നായികവേഷമാണ് പ്രിയയെ തേടിയെത്തിയിരിക്കുന്നതെന്നാണ് തെലുങ്ക് സിനിമ പ്രസിദ്ധീകരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനമാണ് ഇന്റ്റര്‍ നെറ്റിലും തരംഗമാക്കി പ്രിയയെ മാറ്റിയത്. അതേസമയം, ഹാപ്പി ഡെയ്സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചെന്നും ഇതുകേട്ട് സംവിധായകന്‍ ഞെട്ടിയെന്നുമാണ് റിപ്പോര്‍ട്ട്. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.  

Read More

ധനുഷിന്‍റെ വില്ലത്തിയായി വരലക്ഷ്മി

മാരി -2വിൽ വരലക്ഷ്മി വില്ലത്തിയായി എത്തുന്നു. ധനുഷിന്‍റെ വില്ലത്തിയായി വരലക്ഷ്മിയെത്തുന്പോൾ മികച്ച പ്രകടനം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.ചിത്രത്തിൽ വരലക്ഷ്മിക്കൊപ്പം വില്ലൻ വേഷത്തിലെത്തുന്നത് ടൊവിനോ തോമസാണ്. ബാലാജി മോഹനാണ് മാരി 2വിന്‍റെ സംവിധായകൻ‌. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും.

Read More

മൂന്നു ഗെറ്റപ്പുകള്‍! റായ് ലക്ഷ്മി ഞെട്ടിക്കുമോ…?

മൂന്നു ഗെറ്റപ്പുകളിലെത്തി ഞെട്ടിക്കാൻ തയാറാകുകയാണ് റായ് ലക്ഷ്മി. അടുത്തു തന്നെ തിയറ്ററിലെത്തുന്ന തമിഴ് ചിത്രത്തിലാണ് റായ് മൂന്നു ഗെറ്റപ്പിലെത്തുന്നത്.നീയാ 2വിലാണ് റായ് വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തുക. 1979-ൽ കമലഹാസൻ നായകനായി എത്തിയ നീയായുടെ രണ്ടാം ഭാഗമാണ് നീയാ 2. വരലക്ഷ്മി ശരത് കുമാർ‌, കാതറിൻ തെരേസ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജയ് ആണ് ചിത്രത്തിലെ നായകൻ.ഫാന്‍റസി ത്രില്ലർ വിഭാഗത്തിലുള്ള ചിത്രമാണ് നീയാ 2.

Read More

ഇത്തിക്കര പക്കിയായി മാസ് ലുക്കിൽ ലാലേട്ടൻ

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിൽ, ഇത്തിക്കരപക്കിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിന്‍റെ ലുക്ക് പുറത്തുവിട്ടു. മോഹൻലാൽ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്. പറ്റെ വെട്ടിയ തലമുടിയും കുറ്റി താടിയും കട്ടി മീശയും വെച്ച് മാസ് ലുക്കിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.ചിത്രത്തിൽ മുഴുവൻ ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമായിരിക്കും ഇത്തിക്കര പക്കിയുടെതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ബോബി-സഞ്ജയ് തിരക്കഥ തയാറാക്കുന്ന ചിത്രത്തിൽ പ്രിയ ആനന്ദ്, ബാബു ആന്‍റണി, സണ്ണി വെയ്ൻ എന്നിവരും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോഗുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

Read More

ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിൻ തെറോയും വേർപിരിയുന്നു

ന്യൂയോർക്ക്: ഹോളിവുഡ് താരദന്പതികളായ ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിൻ തെറോയും വേർപിരിയുന്നു. രണ്ടു വർഷം നീണ്ട വിവാഹ ബന്ധമാണ് അവസാനിപ്പിക്കുന്നത്. എന്നാൽ വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം. 2015 ഓഗസ്റ്റിലാണ് 49 വയസ്സുള്ള അനിസ്റ്റൺ കാമുകനായിരുന്ന ഹോളിവുഡ് താരം ജസ്റ്റിൻ തെറോയെ വിവാഹംകഴിച്ചത്. 2012 ഓഗസ്റ്റ് മുതൽ ബെൽ എയറിലെ വസതിയിൽ ഒന്നിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. 2005ൽ ബ്രാഡ് പിറ്റുമായി വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു അനിസ്റ്റണിന്‍റെ വിവാഹം. തെറോയുടെ ആദ്യ വിവാഹമായിരുന്നു ഇത്.

Read More