മേലില്‍ ആവര്‍ത്തിക്കരുത്! അപകടകരമായി ഡാന്‍സ് ചെയ്ത ആരാധകനെ ശകാരിച്ച് കിംഗ് ഖാന്‍

സിനിമ താരങ്ങൾക്ക് ദൈവ തുല്യമായ സ്ഥാനം നൽകി ആരാധിക്കുന്നവർ നിരവധിയാണ്. അവരെ സന്തോഷിപ്പിക്കുവാൻ സ്വന്തം ജീവൻ പണയപ്പെടുത്തി സാഹസികത ചെയ്യുന്നവരും നമ്മൾക്കു ചുറ്റും ധാരാളമായി ഉണ്ട്. അന്ധമായ താരാരാധനയാണ് ഇതിനെല്ലാം കാരണമാകുന്നത്. എന്നാൽ അത്തരമൊരു പ്രവർത്തി ചെയ്യ്ത തന്‍റെ ആരാധകനെ ശാസിച്ചിരിക്കുകയാണ് ബോളിവുഡ് കിംഗ് ഷാരൂഖാ ഖാൻ. ഷാരൂഖ് ഖാന്‍റെ ഫാൻ എന്ന ചിത്രത്തിലെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയ ജാബ്ര ഡാൻസ് ഒരു ആരാധകൻ ഒരു ഹോർഡിംഗിന്‍റെ മുകളിൽ നിന്ന് ചെയ്യ്തതാണ് സംഭവം. അതിസാഹസികമായാണ് അദ്ദേഹം ഈ ഡാൻസ് ചെയ്യ്തത്. തുടർന്ന് അദ്ദേഹം ട്വീറ്റ് ചെയ്യ്ത വീഡിയോ നിമിഷങ്ങൾക്കൊണ്ട് വൈറലാകുകയായിരുന്നു. തന്‍റെ ആരാധകന്‍റെ ഡാൻസ് അവസാനം കിംഗ് ഖാന്‍റെ ശ്രദ്ധയിലും പെട്ടു. വീഡിയോ കണ്ട് ഷാരൂഖ് ഖാൻ അഭിനന്ദിക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം മറിച്ചായിരുന്നു. ഇത് എന്തു ഭീകരമാണ്. ഇത്തരം അപകടകരമായ കാര്യങ്ങൾ ഒരിക്കലും ചെയ്യരുതെന്ന്…

Read More

അപ്രതീക്ഷിത സന്ദർശനം! ആരാധകന്‍റെ കല്യാണത്തിന് ധനുഷ് എത്തി

സൂപ്പർ സ്റ്റാർ ധനുഷ് ആരാധകനെ ഞെട്ടിച്ചിരിക്കുകയാണ്. ആരാധകന്‍റെ വിവാഹ ദിനത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയാണ് ധനുഷ് ആരാധകനെ ഞെട്ടിച്ചത്. വധുവരന്മാരും കല്യാണത്തിന് വന്നവരും ചേർന്ന് വൻ സ്വീകരണമാണ് ധനുഷിന് നൽകിയത്. മാല ചാർത്തിയും പൂ കൊണ്ടുള്ള തൊപ്പി അണിയിപ്പിച്ചുമാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. വധുവരന്മാർക്ക് വിവാഹ സമ്മാനവും ആശംസയും അറിയിച്ചതിനു ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.തിരുനെല്‍വേലിയിലെ ധനുഷ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് നവ വരന്‍. മാരി 2വിന്‍റെ ഷൂട്ടിംഗ് സെറ്റിൽ നിന്നാണ് താരം ആരാധകന്‍റെ കല്യാണത്തിന് എത്തിയത്.

Read More

പുതിയ കാമുകി ! രണ്‍ബീർ ആലിയയുടെ പിന്നാലെ?

ബോളിവുഡിലെ ചോക്ലേറ്റ് നായകൻ രണ്‍ബീർ കപൂറിന്‍റെ പുതിയ കാമുകി യുവസുന്ദരി ആലിയ ഭട്ടെന്ന് പപ്പരാസികൾ. അടുത്തിടെ ഇരുവരെയും പല സ്ഥലത്തുവച്ചും അടുപ്പിച്ച് അടുപ്പിച്ച് കണ്ടതോടെയാണ് ഇങ്ങനെയൊരു ഗോസിപ്പ് ബോളിവുഡ് മാധ്യമങ്ങളിൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആലിയയുടെ വീട്ടിൽ രണ്‍ബീർ വന്നുവെന്നും നേരം വെളുത്തിട്ടാണ് രണ്‍ബീർ ഇവിടെ നിന്നു പോയതെന്നുമാണ് പപ്പരാസികൾ ഏറ്റവും പുതിയതായി കണ്ടെത്തിയിരിക്കുന്നത്. ആലിയയുടെ വീടിന്‍റെ വാതിൽക്കൽ രണ്‍ബീറിനെ ഇറക്കിവിട്ടിട്ട് രണ്‍ബീറിന്‍റെ കാറുമായി ഡ്രൈവർ പോയത്രേ. തിരിച്ച് ആലിയ രണ്‍ബീറിനെ കാണാനെത്തുന്നതും ഈ രീതിയിലാണെന്നാണ് പപ്പരാസികൾ പറയുന്നത്. മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. കാർ വീടിന്‍റെ മുന്നിൽ മണിക്കൂറുകളോളം പാർക്ക് ചെയ്തു കണ്ടാൽ അതൊരു തെളിവാകുമത്രേ. എന്തായാലും കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍ എന്നീ താരസുന്ദരികളുടെ കാമുകനായിരുന്നു രണ്‍ബീർ. ഇരുവരുമായുള്ള ബന്ധം അവസാനിച്ചതോടെ പുതിയ കാമുകിയുടെ സ്ഥാനത്ത് രണ്‍ബീർ…

Read More

മോഹൻലാലും മീരാ ജാസ്മിനും വീണ്ടും

മോഹൻലാൽ-മീര ജാസ്മിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്ന് ഇടവേളയെടുത്ത മീര അടുത്തിടെ പത്തു കല്പനകൾ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. മോഹൻലാൽ അജോയ് വർമ്മ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നീരാളിയിൽ മോഹൻലാലിന്‍റെ ഭാര്യാ വേഷത്തിൽ മീര എത്തുമെന്നാണു പുതിയ റിപ്പോർട്ടുകൾ. ഇക്കാര്യത്തെക്കുറിച്ച് അണിയറപ്രവർത്തകരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിച്ച് വരികയാണ്. രണ്ട് നായികമാരാണ് ഈ സിനിമയിലുള്ളതെന്ന് നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. പാർവതി നായരാണ് ഒരു നായികയെന്ന് ഒൗദ്യോദികമായി പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഈ ചിത്രത്തിൽ ലാലിനൊപ്പം മീനയും എത്തുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. മീനയ്ക്ക് പകരക്കാരിയായാണ് മീര എത്തുന്നതെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.

Read More

ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്! പൂമരം ഉടന്‍ എത്തും

പൂമരത്തിന്‍റെ റിലീസിംഗ് തീയതി നീണ്ടു പോകുന്നതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളോട് ട്രോൾ ആയിരുന്നു. അപ്പോഴും ചിത്രത്തിന്‍റെ റിലീസിംഗ് തീയതി ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോൾ കേൾക്കുന്നത് ചിത്രം മാർച്ച് ഒന്നിന് തിയറ്ററിൽ എത്തുമെന്നാണ്. കാളിദാസ് ജയറാം മലയാളത്തിൽ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് പൂമരം. എബ്രിഡ് ഷൈനാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രത്തിന്‍റെ വിതരണാവകാശം സെൻട്രൽ പിക്ച്ചേഴ്സിനാണ്. യു ട്യൂബിൽ നേരത്തെ തന്നെ റിലീസ് ചെയ്ത പൂമരത്തിലെ ഗാനങ്ങൾ ഹിറ്റ് ലിസ്റ്റിൽ‌ ഇടം നേടിയിരുന്നു. ഒന്നരവർഷം മുന്പു ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തിന്‍റെ റിലീസ് വിവിധ കാരണങ്ങൾ കാരണമാണ് വൈകിയത്. കുഞ്ചാക്കോ ബോബനും മീരാജാസ്മിനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.നായിക പുതുമുഖമാണ്.ഫൈസൽ റാസിയും ഗിരീഷ് കുട്ടനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലൈംലൈറ്റ് സിനിമാസിന് വേണ്ടി എബ്രിഡ് ഷൈനും പോൾവർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Read More

ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റിനും അമൃതയ്ക്കും

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും അമൃതയും ചേര്‍ന്ന് സ്വന്തമാക്കി. 4.5 കോടിയ്ക്കാണ് നേടിയത്. ഏഷ്യാനെറ്റ് 2.8 കോടിയും അമൃത 1.25 കോടിയും മുടക്കി. ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കി ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് ഇപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്. റിലീസിംഗ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസില്‍ ഓടുന്ന ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത സിനിമ ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

Read More

30 വയസ് കഴിഞ്ഞാല്‍… ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ശ്രീയ

നടി ശ്രീയ ശരണിനോടു കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകന് ചോദിച്ച ചോദ്യവും അതിനു ശ്രീയ നൽകിയ മറുപടിയുമാണ് ഇപ്പോൾ തെന്നിന്ത്യൻ സിനിമാ ലോകത്തെ സംസാരവിഷയം. “”നിങ്ങൾക്ക് ഇപ്പോൾ 35 വയസ് കഴിഞ്ഞില്ലേ.. 30 വയസ് കഴിഞ്ഞാൽ നായികമാർക്ക് സിനിമയിൽ നിലനിൽപ്പില്ലല്ലോ. ഭാവിയിൽ സിനിമ അഭിനയിക്കുമോ?” എന്നായിരുന്നു ചോദ്യം. തീർച്ചയായും അഭിനയിക്കുമെന്നായിരുന്നു ശ്രീയയുടെ മറുപടി. എത്ര വയസായാലും ഞാൻ അഭിനയിച്ചുകൊണ്ടേയിരിക്കും. “പ്രായത്തിലെന്തിരിക്കുന്നു, ഹോളിവുഡിലും ബോളിവുഡിലുമൊക്കെ 50, 60 കഴിഞ്ഞവർ പോലും മുഖ്യ കഥാപാത്രങ്ങളെ അഭിനയിച്ചുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട് സൗത്ത് ഇന്ത്യയിൽ അതു സാധ്യമല്ല.”-ശ്രീയ പറയുന്നു. എന്തൊക്കെ പറഞ്ഞാലും ശ്രീയയെ കണ്ടിട്ടുള്ളവർ ശ്രീയയുടെ ഈ മറുപടിയെ പ്രശംസിക്കുക തന്നെ ചെയ്യും. കാരണം 35 വയസ് കഴിഞ്ഞിട്ടും ഹോട്ട് ആൻഡ് സെക്സി നായികയാണ് ഇന്നും ശ്രിയ. ചർമം കണ്ടാൽ പ്രായം തോന്നുകയേയില്ല! ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നാല് ചിത്രങ്ങളുമായി തിരക്കിലാണ് നിലവിൽ ശ്രിയ…

Read More

പോൾ ഡാൻസുമായി ജാക്വലിൻ ഫെർണാണ്ടസ്

ബോളിവുഡ് കാത്തിരിക്കുകയാണ് ജാക്വലിന്‍റെ ഡാൻസ് കാണാൻ. റേസ്, റേസ് 2 ഭാഗങ്ങൾ ഹിറ്റായ ശേഷമെത്തുന്ന റേസ് 3യിൽ നായിക ശ്രീലങ്കൻ സുന്ദരി ജാക്വലിൻ ഫെർണാണ്ടസാണ്. പോൾ ഡാൻസ് അറിയാവുന്നതു കൊണ്ടാണ് താരത്തെ ചിത്രത്തിലേക്ക് തെരഞ്ഞടുത്തത്. നടിയുടെ ഡാൻസ് ഈ സിനിമയ്ക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. റേസ് 3യിലെ പാട്ട് രംഗത്തിലാവും ജാക്വിലിന്‍റെ ഡാൻസ് പ്രകടനം കാണാൻ കഴിയുക. കൊറിയോഗ്രാഫറായ റേമോ ഡിസൂസയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നായകനായി എത്തുന്നത് സല്‍മാന്‍ ഖാനാണ്.

Read More

ചിന്തയിൽ തോന്നിയ ചില കുസൃതികളാണ്.. മിഥുൻ ഭായി..പൊറുക്കണേ.. ആട് 3 വന്നാൽ ഇങ്ങനെയിരിക്കും

തിയറ്ററിൽ വിജയിച്ചില്ലെങ്കിലും സോഷ്യൽ മീഡിയ ഹിറ്റാക്കിയ ചിത്രമായിരുന്നു മിഥുൻ മാനുവൽ സംവിധാനം ചെയ്യ്ത “ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം. ഈ ആത്മവിശ്വാസം കൈമുതലാക്കിയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം “ആട് 2′ ഒരുക്കുവാൻ മിഥുൻ മാനുവലും നിർമാതാവ് വിജയ് ബാബുവും തയാറായത്. തിയറ്ററുകളിൽ വൻ വിജയം നേടിയ ആട് 2 ഇരുകൈയ്യും നീട്ടിയാണ് ആരാധർ സ്വീകരിച്ചത്. മാത്രമല്ല ചിത്രത്തിലെ ഷാജിപാപ്പന്‍റെ ഇരു നിറത്തിലുള്ള മുണ്ടും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്‍റെ വിജയാഘോഷങ്ങൾക്കിടെ ആടിന് ഇനിയുമൊരു തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നായകൻ ജയസൂര്യയും നിർമാതാവ് വിജയ് ബാബും മറുപടി നൽകിയത്. എന്നാൽ ചിത്രത്തിന്‍റെ മൂന്നാം ഭാഗം വരികയാണങ്കിൽ കഥ എപ്രകാരമാകുമെന്നു പറയുകയാണ് കഥാകൃത്ത് മഹേഷ് ഗോപാൽ. തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആട് 3യുടെ കഥ വിവരിച്ചത്. നമ്മൾ കണ്ടത് മാത്രമല്ല.. ലേശം കൂടിയുണ്ട്…

Read More

ആദി തിയറ്ററുകളില്‍ വന്‍ വിജയം! മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും നന്ദി പറഞ്ഞ് പ്രണവിന്റെ അമ്മ സുചിത്ര

പ്രണവ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത ആദി തിയറ്ററുകളിൽ വൻ വിജയം നേടുന്പോൾ മമ്മൂട്ടിയ്ക്കും ദുൽഖറിനും നന്ദി പറയുകയാണ് പ്രണവിന്‍റെ അമ്മ സുചിത്ര മോഹൻലാൽ. മമ്മുക്ക പ്രണവിനെ അനുഗ്രഹിക്കുകയും ആശംസയർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്യ്തിരുന്നു. ദുൽഖർ പ്രണവിന് ആശംസയർപ്പിച്ച് എഴുതിയ വാക്കുകൾ മറക്കാനാവില്ലെന്നും സുചിത്ര പറഞ്ഞു. ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തിലാണ് മകന് ലഭിച്ച പിന്തുണയെപ്പറ്റി സുചിത്ര മനസു തുറന്നത്. പ്രണവിന്‍റെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും സുചിത്ര പറഞ്ഞു. ബാലാജിയുടെ മകളാണ്, സുരേഷ് ബാലാജിയുടെ സഹോദരിയാണ് മോഹൻലാലിന്‍റെ ഭാര്യയാണ് ഇതിലെല്ലാമുപരി പ്രണവിന്‍റെ അമ്മ എന്നു കേൾക്കുന്പോഴാണ് ഞാൻ ഏറ്റവും അഭിമാനിക്കുന്നത്. കാരണം മറ്റുള്ളവരെല്ലാം അവരുടെ ലോകത്ത് സ്വയം വലുതായവരാണ് എന്നാൽ പ്രണവ് ഞാൻ വളർത്തിയ കുട്ടിയാണ്. പ്രണവ് അഭിനയിക്കുമെന്ന് ആരും കരുതിയിരുന്നില്ല. വർഷങ്ങൾക്കു മുന്പ് പ്രണവ് അഭിനയിച്ച നാടകം കണ്ട് അവൻ നല്ലൊരു നാടനാകുമെന്ന്…

Read More