ഒരു മിനിട്ടിന് ഒരു കോടി ! പ്രിയങ്കയുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സ്റ്റേജിൽ നൃത്തമാടണമെങ്കിൽ എത്ര രൂപ നൽകണമായിരിക്കും. പതിനായിരമോ, ലക്ഷമോ ഒന്നുമല്ല താരത്തിന്‍റെ പ്രതിഫലം. ഒരു മിനിട്ടിന് ഒരു കോടി വച്ചാണത്രേ താരം ഈടാക്കുന്നത്. സീ സിനി അവാർഡ് ചടങ്ങിലാണ് പ്രിയങ്ക അഞ്ചുമിനിട്ട് സ്റ്റേജിൽ നൃത്തം ചെയ്ത് അഞ്ചു കോടി വാങ്ങാൻ പോകുന്നത്. രണ്ടു വർഷത്തിനുശേഷമാണ് പ്രിയങ്ക ഒരു സ്റ്റേജ് ഷോയ്ക്ക് എത്തുന്നത്. 2016ൽ പ്രൊഡ്യൂസേഴ്സ് ഗിൽഡ് അവാർഡ് ഷോയിലാണ് അവസാനമായി പ്രിയങ്ക നൃത്തമാടിയത്. സീ സിനി അവാർഡ് നൈറ്റിന്‍റെ പ്രധാന ആകർഷണമായിരിക്കും പ്രിയങ്കയുടെ നൃത്തം. ഇതിനുവേണ്ടി എത്ര പണം മുടക്കാനും സംഘാടകർക്കു മടിയില്ലത്രേ. എന്തായാലും ബോളിവുഡിലും ഹോളിവുഡിലും തിളങ്ങിനിൽക്കുന്ന പ്രിയങ്കയുടെ നൃത്തം കാണാൻ ആളുകൾ ഇടിച്ചുകയറുമെന്ന കാര്യത്തിൽ സംശയമില്ല.

Read More

ഗൂഗിളിൽ ഈവർഷം ഏറ്റവും കൂടുതൽ പേർ തെരഞ്ഞത് സണ്ണിയെ

ഇന്ത്യയിൽ ഈവർഷം ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത എന്‍റർടെയ്നർ എന്ന ബഹുമതി ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനു സ്വന്തം. ബിഗ് ബോസ് മത്സരാർഥികളായ ആർഷി ഖാൻ, സ്വപ്ന ചൗധരി എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം അലങ്കരിക്കുന്നവർ. കൂടാതെ യൂട്യൂബിൽ തരംഗമായ ഗായിക വിദ്യാ വോക്സ് നാലാമതും ബോളിവുഡ് താരം ദിഷാ പഠാണി അഞ്ചാം സ്ഥാനത്തുമെത്തി. ഗൂഗിളിൽ ഏറ്റവുമധികം തെരയപ്പെട്ട വാക്ക് എന്ന ബഹുമതി സ്വന്തമാക്കിയത് എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി2: ദ് കണ്‍ക്ലൂഷൻ ആണ്. അതിനു പിന്നാലെ ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടും ലൈവ് ക്രിക്കറ്റ് സ്കോർ മൂന്നും സ്ഥാനം നേടി. ടോപ് ട്രെൻഡിംഗ് മൂവീസ്, ടോപ് ട്രെൻഡിംഗ് സോംഗ്സ്, ടോപ് ട്രെൻഡിംഗ് നിയർമി, ടോം ട്രെൻഡിംഗ് ന്യൂസ് മൊമന്‍റ്സ് എന്നീ വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ബോളിവുഡ് ചിത്രങ്ങളായ ദംഗൽ, ഹാഫ്…

Read More

സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്നത് വലിയ സമ്മര്‍ദം; സിനിമ ഇപ്പോഴും നായകന്റേതു തന്നെ: ജൂഹി ചൗള

ന്യൂഡൽഹി: സിനിമ ഇപ്പോഴും നായക കേന്ദ്രീകൃതമാണെന്ന് ബോളിവുഡ് നടി ജൂഹി ചൗള. സിനിമയിൽ സ്ത്രീകളുടെ അവസരങ്ങളും സ്വാതന്ത്ര്യവും വർധിച്ചിട്ടുണ്ട്. എന്നാൽ സിനിമ ഇപ്പോഴും നായക കേന്ദ്രീകൃതം തന്നെയാണ്. ഭൂരിപക്ഷം സിനിമകളിലും നായകൻ തന്നെയാണ് എല്ലാത്തരത്തിലും നായകനെന്നും അവർ പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ വലിയ സമ്മർദം അനുഭവിക്കുന്നുണ്ട്. കുട്ടി ഉടുപ്പുകൾ ഇടുന്നതും സൈസ് സീറോ ഫ്രെയ്മുകളും ആവിഷ്കാര സ്വാതന്ത്ര്യമാണോയെന്നും അവർ ചോദിച്ചു. ഷോ ബിസിനസിൽ സ്ത്രീകളുടെ അവസ്ഥയിൽ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ഇപ്പോഴും മാറാതെ അങ്ങനെതന്നെ നിൽക്കുകയാണെന്നും മുൻ മിസ് ഇന്ത്യ പറഞ്ഞു.

Read More

സോഹയെ കരയിച്ച് കരീനയുടെ ആ വാക്കുകൾ

നടൻ സെയ്ഫ് അലിഖാന്‍റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ സത്യത്തിൽ കരഞ്ഞുപോയി. കരയിപ്പിച്ചതു മറ്റാരുമല്ല, സെയ്ഫ് അലിഖാന്‍റെ ഭാര്യ കരീന കപൂർ. സോഹ അലി ഖാൻ രചിച്ച ദ പെരിൽസ് ഓഫ് ബീയിംഗ് മോഡറേറ്റ്‌ലി ഫേമസ് എന്ന പുസ്തകത്തിന്‍റെ പ്രകാശനം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നപ്പോഴാണ് കരീനയുടെ വാക്കുകൾ സോഹയെ കരയിച്ചത്. സോഹയുടെ മാതാവ് ഷർമിള ടാഗോർ, ഭർത്താവ് കുനാൽ ഖേമു തുടങ്ങിയവരും സദസിലുണ്ടായിരുന്നു. സോഹയ്ക്കും സെയ്ഫിനുമൊപ്പം വേദിയിലിരിക്കവേ അവതാരകയുടെ ചോദ്യത്തിനു മറുപടിയായി കരീന സോഹയെ പറ്റി സംസാരിച്ചതാണ് സോഹയുടെ കണ്ണു നിറയിച്ചത്. സോഹ കുടുംബത്തിന്‍റെ നട്ടെല്ലാണെന്നും അവൾ തന്‍റെ പിതാവ് മൻസൂർ ഖാൻ അലി ഖാൻ പട്ടോഡിയെ പരിചരിച്ചതു പോലെ മറ്റൊരു പെൺകുട്ടിയും സ്വന്തം പിതാവിനെ പരിചരിച്ചിട്ടുണ്ടാവില്ലെന്നും കരീന പറഞ്ഞു. താനും ഒരു മകളാണ്. പക്ഷെ സോഹ തന്‍റെ പിതാവിനെ ശുശ്രൂഷിച്ചതുപോലെ തനിക്ക് സാധിക്കില്ലെന്നും…

Read More

ദുർഗ ഇപ്പോഴും ആവേശത്തിൽ… ആ രംഗങ്ങള്‍ ഏറെ കടുപ്പമായി തോന്നിയെന്ന് നടി

പൃഥ്വിരാജ് നായകനാകുന്ന വിമാനം എന്ന ചിത്രത്തിലൂടെ ദുർഗ എന്ന നടി മലയാളസിനിമയിൽ എത്തിയിരിക്കുന്നു. ആദ്യ ചിത്രത്തിൽ തന്നെ പൃഥ്വിരാജിനെപ്പോലൊരു സൂപ്പർ നടന്‍റെ നായികയാകാൻ കഴിഞ്ഞതിന്‍റെ ത്രില്ലിലാണ് ദുർഗ. പ്രദീപ് നായർ സംവിധാനം ചെയ്യുന്ന വിമാനം 22ന് തിയറ്ററുകളിലെത്തും. ഓഡിഷനിലൂടെയാണ് ദുർഗയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തത്. ദാവണിയൊക്കെ അണിഞ്ഞ് നടക്കുന്ന നാടൻ പെണ്‍കുട്ടിയായിട്ടാണ് ചിത്രത്തിൽ ദുർഗ അഭിനയിക്കുന്നത്. ആദ്യ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുള്ള റൊമാൻസ് രംഗങ്ങളാണ് തനിക്ക് ഏറെ കടുപ്പമായി തോന്നിയതെന്ന് ദുർഗ അടുത്തിടെ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പറയുന്നു. ഏറെ ആദരവും ഇഷ്ടവുമുള്ള താരത്തിനൊപ്പം റൊമാൻസ് രംഗങ്ങളിൽ അഭിനയിക്കുക എന്നത് പ്രയാസകരമായിരുന്നെന്നും പൃഥ്വിരാജിന്‍റെ നായികയായതിന്‍റെ ആവേശത്തിലാണ് താനിപ്പോഴെന്നും ദുർഗ പറയുന്നു.

Read More

വണ്ണം വയ്ക്കാന്‍ പറയല്ലേ..! തടി കുറച്ചപ്പോഴേക്കും താരത്തെ തേടിയെത്തിയത് മറ്റൊരു പണി

കഥാപാത്രങ്ങൾക്കായി എന്തും ചെയ്യാൻ റെഡിയായിരുന്നു അനുഷ്ക ഷെട്ടി.എന്നാൽ ഇനി അങ്ങനെയുള്ള സാഹസത്തിന് മുതിരില്ലായെന്നുള്ള തീരുമാനത്തിലാണ് ഇപ്പോൾ താരം. ഇഞ്ചി ഇടിപ്പഴകി എന്ന ചിത്രത്തിൽ വണ്ണം നല്ലവണ്ണം കൂട്ടിയെത്തി താരം ഞെട്ടിച്ചിരുന്നു. എന്നാൽ പിന്നീട് വണ്ണം കുറയ്ക്കാൻ നോക്കിയതാണ് താരത്തിന് പണിയായത്. ഇതിന് ശേഷമിറങ്ങിയ ബാഹുബലി, രുദ്രമ്മാദേവി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഗ്രാഫിക്സ് ഉപയോഗിച്ചാണ് തടി കുറച്ച് സ്‌ക്രീനില്‍ കാണിച്ചത്. തടി കുറച്ചപ്പോഴേക്കും മറ്റൊരു പണി താരത്തെ തേടിയെത്തി. നടുവ് വേദന കൂടിയതോടെ ഇപ്പോൾ കേരളത്തിൽ ആയുർവേദ ചികിത്സയ്ക്ക് എത്തുകയാണ് അനുഷ്ക. ഇനിയങ്ങോട്ട് സിനിമയ്ക്കായി വലിയ റിസ്ക്കൊന്നും എടുക്കണ്ടായെന്നുള്ള നിലപാടിലാണ് അനുഷ്ക ഇപ്പോൾ.

Read More

പത്മാവതിയെക്കുറിച്ച് ചോദിച്ചാന്‍ അടിവാങ്ങിക്കും

ശിൽപ ഷെട്ടി പൊട്ടിത്തെറിച്ച വാർത്തയാണ് ബോളിവുഡിൽ ഇപ്പോൾ സംസാര വിഷയം. പത്മാവതി സിനിമയെ ക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോളാണ് ശിൽപ ചുട്ട മറുപടി കൊടുത്തത്. പത്മാവതിയെപ്പറ്റി എന്നോട് എന്തിനാണ് ചോദിക്കുന്നത്… ഇനി ചോദിച്ചാൽ മൈക്ക് കൊണ്ട് അടി തരുമെന്ന് ശിൽപ ഷെട്ടി പറഞ്ഞു. വിവാദങ്ങളിൽ ചെന്നു വീഴാതെ ഒഴിഞ്ഞുമാറാനാണ് താരം ശ്രമിച്ചതെങ്കിൽ അതിനായി പറഞ്ഞ മറുപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്. ദീപിക പദുക്കോൺ നായികയായി എത്തുന്ന പത്മവാതി സിനിമ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന ആരോപണത്തിൽ പെട്ട് റിലീസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പ്രമുഖർ രംഗത്ത് എത്തിയിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമ പ്രവർത്തകർ ശിൽപ ഷെട്ടിയുടെ അഭിപ്രായം ആരാഞ്ഞത്. പക്ഷേ ആ ചോദ്യം കേട്ട് താരം പ്രകോപിതയാകുകയായിരുന്നു.

Read More

രജനികാന്തിന് ധനുഷിന്റെ പിറന്നാള്‍ സമ്മാനം

സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ കൊണ്ടാടുകയാണ് സിനിമാലോകം. രജനികാന്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി കോണുകളില്‍ നിന്ന് ആശംസകള്‍ വന്നു നിറയുമ്പോള്‍ പിറന്നാളിന് ഇരട്ടി മധുരം പകരാന്‍ മരുമകന്‍ ധനുഷ് കൊടുത്ത സമ്മാനം കാലായുടെ സെക്കന്റ് ലുക്കാണ്. താരത്തിന്റെ പിറന്നാള്‍ദിനത്തില്‍ പുതിയ ചിത്രമായ കാലായുടെ സെക്കന്റ് ലുക്ക് പുറത്തുവിട്ടാണ് ധനുഷ് തന്റെ ഭാര്യാപിതാവ് കൂടിയായ രജനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കറുത്ത കൂളിങ് ഗ്ലാസ് വച്ച് സാള്‍ട്ട് ആന്റ് പെപ്പര്‍.   കബാലിയ്ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാലാ. വണ്ടര്‍ ബാര്‍ ഫിലിംസിന്റ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ നായിക. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. ടി.രാമലിംഗമാണ് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍.ധനുഷും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.

Read More

അഭിനയം, നൃത്തം, സിനിമകൾ… ശ്രീദേവി ഇനി പാഠ്യവിഷയം

ബോളിവുഡ് താരം ശ്രീദേവിയുടെ ചലച്ചിത്രജീവിതം ഇനി പാഠ്യവിഷയം. ശ്രീദേവിയുടെ ആരാധകനായ അനീഷ് നായർ ആരംഭിക്കുന്ന ആക്ടിംഗ് സ്കൂളിലാണ് ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ സൂപ്പർ താരറാണി ആയിരുന്ന ശ്രീദേവി പാഠ്യവിഷയമാകുന്നത്. ശ്രീദേവിയുടെ അഭിനയം, നൃത്തം, സിനിമകൾ എന്നിവ സിലബസിന്‍റെ ഭാഗമാണ്. സ്കൂളിന് ശ്രീദേവിയുടെ പേര് നൽകാൻ താരം സമ്മതിച്ചിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്കൂൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് അനീഷ് നായർ പറഞ്ഞു.

Read More

എല്ലാവരും വിജയിയെ കണ്ടുപഠിക്കണം! കരണം ഫറാ ഖാന്‍ പറയുന്നു….

എല്ലാവരും നടൻ വിജയിനെ കണ്ടുപഠിക്കണമെന്ന് ബോളിവുഡ് കോറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ. വിജയ് അസാമാന്യ പ്രതിഭയും കൃത്യനിഷ്ഠയുള്ള ആളുമാണ്. ഇക്കാര്യത്തിൽ ബോളിവുഡ് താരങ്ങൾ വിജയിനെ മാതൃകയാക്കണം. സഹതാരങ്ങളെ എങ്ങനെ ബഹുമാനിക്കണമെന്ന് അദ്ദേഹത്തിനറിയാം. എപ്പോൾ ഷൂട്ടിംഗ് നടത്തണമെന്ന് പറഞ്ഞാലും അദ്ദേഹം തയ്യാറായിരിക്കും. ചെന്നൈയിൽ ഒരു പുസ്തക പ്രകാശനത്തിനെത്തിയപ്പോഴാണ് അവർ വിജയിനെ ഇങ്ങനെ പുകഴ്ത്തിയത്. നൻപൻ എന്ന സിനിമയിൽ വിജയിനു വേണ്ടി നൃത്തസംവിധാനം ഒരുക്കിയത് ഫറാ ആയിരുന്നു. വിജയ്ക്കൊപ്പം കൂടുതൽ ചിത്രങ്ങളിൽ സഹകരിക്കാൻ താത്പര്യമുണ്ടെന്നും ഫറാ ഖാൻ പറഞ്ഞു. നടൻ അജിത്തിനെക്കുറിച്ചും ഫറായ്ക്ക് പറയാൻ ഏറെയുണ്ട്. ചെയ്യുന്ന ജോലിയിൽ ആത്മാർഥതയുള്ളയാളാണ് അജിത്ത്.

Read More