ഒരേയൊരു രമ്യ! സിനിമയിൽ മൂന്നു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു

രമ്യാ കൃഷ്ണൻ മലയാളികൾക്കു അന്യയല്ല. ഓരോ ഇടവേളകളിലും മലയാളത്തിൽ ശക്തമായ സ്ത്രീ കഥാപാത്രവുമായെത്തി രമ്യാ കൃഷ്ണൻ തന്‍റെ സാന്നിധ്യം അറിയിച്ചിരുന്നു. ബ്രഹ്മാണ്ഡ വിസ്മയം ബാഹുബലിയിൽ ശിവകാമി എന്ന ശക്തി ദുർഗമായെത്തി തന്‍റെ നാട്യ മികവിലൂടെ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. മലയാളത്തിലൂടെ തന്‍റെ അഭിനയ ജീവിതമാരംഭിച്ച രമ്യാ കൃഷ്ണൻ മൂന്നര പതിറ്റാണ്ടായി സിനിമയിൽ സജീവമാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നായികയായും വില്ലത്തിയായും സഹനടിയായും തിളങ്ങിയ രമ്യാ കൃഷ്ണന്‍റെ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്നതാാണ് പടയപ്പയിൽ രജനികാന്തിനൊപ്പം നിൽക്കുന്ന നീലാംബരി എന്ന നെഗറ്റീവ് കഥാപാത്രം. ഓർക്കാപ്പുറത്ത്, അഹം, ആര്യൻ, ഒന്നാമൻ, ഒരേ കടൽ തുടങ്ങി പോയ വർഷം തിയറ്ററിലെത്തിയ ആടുപുലിയാട്ടത്തിൽ വരെ എത്തി നിൽക്കുന്നു രമ്യാ കൃഷ്ണന്‍റെ മലയാള സാന്നിധ്യം. ബാഹുബലിയിൽ മഹിഷ്മതി സാമ്രാജ്യത്തിന്‍റെ രാജ്ഞിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച രമ്യാ കൃഷ്ണൻ തന്‍റെ വിശേഷങ്ങൾ പങ്കു…

Read More

ധന്യയ്ക്കെതിരേ അതിരുവിട്ട ആരാധകരെ വിജയ് കൈവിട്ടു

നായകനായ ചിത്രം മോശമാണെന്ന് പറഞ്ഞതിന് മാധ്യമ പ്രവർത്തകയെ സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആരാധകർക്ക് വിജയ്യുടെ താക്കീത്. സ്ത്രീകളെ എന്നും ബഹുമാനിക്കുന്ന ആളാണ് താനെന്നും തന്‍റെ ചിത്രങ്ങളെ ആർക്കും വിമർശിക്കാമെന്നും വിജയ് പറഞ്ഞു. വാർത്താ കുറിപ്പിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ആരും നടത്താൻ പാടില്ലെന്നും വിജയ് വ്യക്തമാക്കി. വിജയ് നായകനായ സുര എന്ന ചിത്രം മോശമാണെന്ന് അഭിപ്രായപ്പെട്ടതിനാണ് ന്യൂസ് പോർട്ടലായ ന്യൂസ് മിനിട്ടിന്‍റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രന് വിജയ് ആരാധകരിൽ നിന്നും സൂഹമാധ്യമങ്ങളിൽ നിന്നുമടക്കം അപമാനം നേരിടേണ്ടി വന്നത്. സംഭവത്തിൽ മാധ്യമ പ്രവർത്തക ചെന്നൈ പോലീസിൽ പരാതി നൽകിയിരുന്നു. ഷാരൂഖ് – അനുഷ്ക ചിത്രം ജബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രം കണ്ടതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് വിജയിയുടെ ചിത്രത്തെയും ധന്യ പരിഹസിച്ചത്. താൻ നേരത്തെ വിജയ്‌യുടെ സുര…

Read More

റാണ പൊട്ടിത്തെറിച്ചു; അവതാരക ഞെട്ടി

ചാനൽ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് നടൻ റാണ ദഗുപതി. തെലുങ്ക് താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്. റാണയുടെ വീട്ടിൽ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത് എന്ന ചോദ്യം കേട്ടതോടെ റാണ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ദേഷ്യത്തോടെയാണ് റാണ പ്രതികരിച്ചത്. അപ്രതീക്ഷിതമായി റാണ ഇങ്ങനെ പ്രതികരിച്ചതു കണ്ട അവതാരക ശരിക്കും ഞെട്ടി. അഭിമുഖത്തിനിടെ അവതാരകയോടു റാണ പൊട്ടിത്തെറിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

Read More

അഗാധ പ്രണയത്തില്‍! പ്രണയത്തെക്കുറിച്ച് വാചാലയായി ഹുമ ഖുറേഷി

താൻ ഒരാളുമായി അഗാധമായ പ്രണയത്തിലാണെന്നു ബോളിവുഡ് നടി ഹുമ ഖുറേഷി. പ്രണയത്തേക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടു വ്യക്തമാക്കുന്നതിനിടെയാണ് ഹുമ ഇതു തുറന്നു പറഞ്ഞത്. പ്രണയത്തെക്കുറിച്ച് വാചാലയായ ഹുമ ഖുറേഷി, പക്ഷേ തന്‍റെ പ്രണയത്തെക്കുറിച്ച് മാത്രം കൂടുതൽ വിവരങ്ങൾ പുറത്തു പറഞ്ഞില്ല. താൻ ഒരാളുമായി അഗാധപ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തുന്നുണ്ടെങ്കിലും അത് ആരാണെന്നു മാത്രം പറയുന്നില്ല. ആ വ്യക്തിയിലേക്ക് താരത്തെ ആകർഷിച്ച ഘടകം എന്താണെന്നു താരം വെളിപ്പെടുത്തുന്നുണ്ട്. തന്നെ പൊട്ടിച്ചിരിപ്പിക്കാനുള്ള ആ വ്യക്തിയുടെ കഴിവാണ് ആ വ്യക്തിയിലേക്ക് ആകർഷിച്ചത്. പ്രണയം ആസ്വദിക്കണമെങ്കിൽ പ്രണയ നിമിഷത്തിൽ അമിത സ്നേഹം കാണിക്കണം. പ്രണയത്തിൽ എല്ലാവരും പൊസസീവാണ്. തനിക്ക് മാത്രമായി പങ്കാളി ഇടം തരണം. പ്രണയബന്ധത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം എന്നും താരം വ്യക്തമാക്കുന്നുണ്ട്. ഇരുവരും സത്യസന്ധത പുലർത്തുക. എല്ലാം മറന്ന് പ്രണയിക്കുക. പ്രണയം എങ്ങനെ ആഘോഷിക്കണമെന്ന് ഇരുവരും ഒരുമിച്ച് തീരുമാനിക്കുക. എന്നാലെ ഒരുമിച്ച് സ്വയം…

Read More

ചൂടൻ ചിത്രങ്ങൾ ! സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് ഇഷ

ബോളിവുഡിലെ പ്രമുഖ നടിമാരുടെ കൂട്ടത്തിലൊന്നുമല്ല ഇഷ ഗുപ്തയ്ക്ക് സ്ഥാനം. എന്നാൽ ആളു വളരെ പോപ്പുലർ ആണ് താനും. അതെങ്ങനെ എന്ന് ചോദിച്ചാൽ അഭിനയം കൊണ്ട് മാത്രമല്ല എന്ന് ഉത്തരം. ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, ചൂടൻ ഫോട്ടോഷൂട്ടുകൾ ഇതൊക്കെയാണ് ഇഷ ഗുപ്തയെ പ്രശസ്തയാക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഇഷ പോസ്റ്റ് ചെയ്ത് ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിനെ ഇളക്കിമറിക്കുക തന്നെ ചെയ്തു. 1.7 മില്യണ്‍ ഫോളോവേഴ്സാണ് ഈ 31കാരിക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. ഇക്കാര്യം കൊണ്ട് തന്നെ സിനിമ അഭിനയത്തെക്കാൾ സോഷ്യൽ മീഡിയയിൽ താരം പോപ്പുലറാണെന്നു വ്യക്തമാണല്ലോ. പൂർണമായും നഗ്നയായിട്ടുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു വരെ ഇവർ ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ അത് കൊണ്ടു നിർത്തിയില്ല, രണ്ടാഴ്ചയോളമായി ഇൻസ്റ്റഗ്രാമിലുടെ ചൂടൻ ചിത്രങ്ങൾ ഒഴുക്കുകയാണ് താരം. പുതിയ ചിത്രങ്ങളിൽ നടി വളരെയധികം ഹോട്ടായിട്ടുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഫെമിന മിസ്…

Read More

70 ലക്ഷം രൂപ! കർഷകർക്ക് ധനസഹായവുമായി ധനുഷ്

കോളിവുഡിൽ തുടങ്ങിയ ധനുഷിന്‍റെ അഭിനയ ജീവിതം ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തിനിൽക്കുകയാണ്. സിനിമയിലെ വൻ നേട്ടങ്ങൾക്കിടയിലും തമിഴ് മക്കൾക്ക് ഒരു കൈ സഹായം നൽകാൻ ധനുഷ് മടി കാട്ടാറില്ല. പക്ഷേ പലപ്പോഴും അത് ആരും അറിയാറില്ല എന്നതാണു സത്യം. ഇത്തവണയും അത് തന്നെ സംഭവിച്ചു. 125 കർഷക കുടുംബങ്ങൾക്ക് ധനസഹായമായി 70 ലക്ഷം രൂപയാണ് ധനുഷ് നൽകിയത്. കർഷകർക്ക് ധനുഷിന്‍റെ സഹായം എത്തിയതിനു പിന്നിൽ ഒരു കഥ കൂടിയുണ്ട്. തമിഴ് മാധ്യമപ്രവർത്തകനായ രാജീവ് ഗാന്ധി തഞ്ചാവൂരിലെയും കാവേരി നദീ തീരപ്രദേശത്തെ കർഷകരുടെ ദുരിത ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി തയാറാക്കിയിരുന്നു. കോളയ് വിളയും നിലം എന്നതായിരുന്നു ഡോക്യുമെന്‍ററിയുടെ പേര്. അടുത്തിടെ നടന്ന ചടങ്ങിൽ ഡോക്യുമെന്‍ററി പുറത്തിറക്കി.തിരുടാ തിരുടിചിത്രത്തിന്‍റെ സംവിധായകൻ സുബ്രഹ്മണ്യ ശിവയും ചടങ്ങിൽ പങ്കെടുത്തിരുന്നു.ധനുഷിന്‍റെ സിനിമാ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു തിരുടാ തിരുടി. ശിവ ഡോക്യുമെന്‍ററി ധനുഷിനെ കാണിക്കുകയും…

Read More

പ്രിയാമണി വിവാഹിതയാകുന്നു…

തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയാകുന്നു. ഈ മാസം 23ന് ബംഗളൂരുവിൽ പ്രിയാമണിയുടെ വസതിയിൽ വച്ചാണ് വിവാഹം. മുംബൈ കേന്ദ്രമായി ഇവന്‍റ് മാനേജ്മെന്‍റ് കന്പനി നടത്തുന്ന മുസ്തഫ രാജാണ് വരൻ. ഇരുവരും കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഐപിഎൽ ക്രിക്കറ്റ് മാച്ചിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ലളിതമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. സബ്‌രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന വിവാഹരജിസ്ട്രേഷനു ശേഷം ചെറിയ വിവാഹസത്കാരം മാത്രമാണ് ഒരുക്കുക. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. പാലക്കാട് സ്വദേശിനിയായ പ്രിയ 2004ൽ പുറത്തിറങ്ങിയ കണ്‍കളാൽ കൈത് സൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ സത്യത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. നടിയെന്ന രീതിയിൽ പ്രിയയുടെ തലവര മാറ്റിയത് പരുത്തിവീരൻ എന്ന തമിഴ് സിനിമയായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം താരത്തിനു നേടിക്കൊടുത്തു. രഞ്ജിത്ത് സംവിധാനം…

Read More

ഓ പ്രിയാ പ്രിയാ… മാധുരി ദീക്ഷിതിന്റെ ‘ദില്‍’ കവര്‍ന്ന ആ ഗായകന്‍ അന്ന് വിവാഹാഭ്യര്‍ഥന നിരസിച്ചില്ലായിരുന്നെങ്കിലോ…

ഓ പ്രിയാ…പ്രിയാ ക്യൂന്‍ ഫുലാ ദിയാ…ബേവഫായ ബേരഹം…ക്യാ കഹൂ തുജേ സനം… തൊണ്ണൂറുകളില്‍ ബോളിവുഡിനെ ത്രസിപ്പിച്ച ഈ പാട്ട് ദില്‍ എന്ന അമീര്‍ ഖാന്‍ ചിത്രത്തിലേതാണ്. ഇതില്‍ അമീര്‍ഖാനൊപ്പം അഭിനയിച്ചത് മനോഹരമായ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളുമായി ബോളിവുഡിന്റെ ഹൃദയം കവര്‍ന്ന് സുന്ദരി മാധുരി ദീക്ഷിതും. നൃത്തത്തിന്റെ കാര്യത്തില്‍ മാധുരിക്കൊപ്പം നില്‍ക്കാന്‍ ഇന്നും ബോളിവുഡില്‍ നായികമാരില്ല. എന്നാല്‍ പറഞ്ഞു വരുന്നത് അതല്ല, മേല്‍പ്പറഞ്ഞ സിനിമയില്‍ മാധുരിയുടെ നായകന്‍ അമീര്‍ഖാനായിരുന്നെങ്കിലും യഥാര്‍ഥത്തില്‍ മാധുരി മോഹിച്ചത് ഈ യുഗ്മഗാനം പാടിയ ഗായകനെയാണ്. ബോളിവുഡിലെ പ്രശസ്ത ഗായകന്‍ സുരേഷ് വാദ്കര്‍ ആയിരുന്നു ആ ഭാഗ്യവാന്‍. മഹാരാഷ്രയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നു വന്ന പെണ്‍കുട്ടിയായിരുന്നു മാധുരി. അതുകൊണ്ടുതന്നെ അവള്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്കു വലിയ താല്‍പര്യമൊന്നും ഉണ്ടായിരുന്നില്ല. വളരെ നേരത്തെ തന്നെ മാധുരിയുടെ അച്ഛന്‍ മകള്‍ക്കു വേണ്ടിയുള്ള വരനെ തേടിത്തുടങ്ങിയിരുന്നു. മകള്‍ സിനിമയില്‍…

Read More

എന്‍റമ്മേടെ ജിമിക്കി കമ്മൽ എന്‍റപ്പൻ കട്ടോണ്ട് പോയേ…

സിനിമയുടെ പ്രഖ്യാപനം വന്നത് മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്‍റെ പുസ്തകം. ചിത്രത്തിലെ മോഹൻലാലിന്‍റെ ഗെറ്റപ്പുമായി പുറത്തിറങ്ങിയ പോസ്റ്ററുകളും മറ്റു ചിത്രങ്ങളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തു വന്നിരിക്കുകയാണ്. അനിൽ പനച്ചൂരാന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന് ആലപിച്ചിരിക്കുന്ന നാടൻ പാട്ടിന്‍റെ ഈണത്തിലുള്ള എന്‍റമ്മേടെ ജിമിക്കി കമ്മൽ എന്‍റപ്പൻ കട്ടോണ്ടു പോയേ… എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ബെന്നി പി നായരന്പലം തിരക്കഥ എഴുതി ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുന്പാവൂർ നിർമിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ തിയറ്ററുകളിലെത്തും. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Read More

ചേന്പിൻതണ്ട് വാടിയപോലെ കത്രീന

വേനൽക്കാലത്ത് ചിത്രങ്ങൾ ഏറ്റെടുക്കാതെ പ്രമുഖ താരങ്ങളെല്ലാം അവധി ആഘോഷിക്കുന്നതിന്‍റെ തിരക്കിലായിരുന്നു. എന്നാൽ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ കുടുങ്ങിപ്പോയ കത്രീന കെയ്ഫ് തന്‍റെ ചില ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലുടെ പങ്കുവച്ചിരിക്കുകയാണ്. ലൊക്കേഷനിലെ ചൂടിന്‍റെ കാഠിന്യം പറഞ്ഞുകൊണ്ടാണ് കത്രീന ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രണയത്തകർച്ചയ്ക്കു ശേഷം സൽമാൻ ഖാനും കത്രീന കെയ്ഫും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുമായിരുന്നു കത്രീനയുടെ പുതിയ ഫോട്ടോസ് പുറത്തുവന്നത്. ടൈഗർ സിന്ദാ ഹെ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. നോർത്ത് ആഫ്രിക്കൻ രാജ്യമായ മോർക്കോയിൽ നിന്നുമാണ് നിലവിൽ സിനിമയുടെ ചിത്രീകരണം നടക്കുന്നത്.കടുത്ത ചൂടാണ് സിനിമയുടെ പുതിയ ലൊക്കോഷനിൽ. മാത്രമല്ല ഇപ്പോൾ 44 ഡ്രിഗ്രി ചൂടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നതെന്നാണ് കത്രീന പറയുന്നത്. പുറത്ത് വന്ന ചിത്രത്തിൽ സൂര്യന്‍റെ രശ്മികൾ പതിച്ചതിനാലും ആകെ ക്ഷീണിതയായിട്ടാണ് കത്രീനയുടെ ലുക്ക്. ഇതിനകം ചിത്രം വൈറലായിക്കഴിഞ്ഞു.

Read More