വിവാഹം കഴിക്കാത്തതിനു കാരണം അജയ് ദേവ്ഗൺ: വെളിപ്പെടുത്തലുമായി തബു

കാലാപാനി, രാക്കിളിപ്പാട്ട്, കവർ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസിൽ കയറിപ്പറ്റിയ ബോളിവുഡ് താരമാണ് തബു. എന്നാൽ നാൽപ്പത്തിയഞ്ചു വയസായിട്ടും എന്തുകൊണ്ടാണ് ഇവർ ഇപ്പോഴും വിവാഹം ചെയാതെ ഒറ്റക്കു കഴിയുന്നതെന്ന് ആരാധകരെല്ലാം ചിന്തിക്കുന്ന കാര്യമാണ്. അതിനുള്ള ഉത്തരമെന്നോണം അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ തബു പറഞ്ഞ കാര്യങ്ങൾ കേട്ട് നടുങ്ങിപ്പോയി സിനിമാ ലോകം. പക്ഷെ കാര്യങ്ങൾ ഇവർ തന്നെ വിശദീകരിച്ചു കഴിഞ്ഞപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. അജയ് ദേവ്ഗണും തബുവും പങ്കെടുത്ത അഭിമുഖത്തിൽ താൻ ഒറ്റയ്ക്ക് കഴിയാൻ കാരണം അജയ് ആണെന്നായിരുന്നു തബു പറഞ്ഞത്. ഞെട്ടിത്തരിച്ചു പോയ ആരാധകർ ആദ്യം ചിന്തിച്ചത് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അജയ് തബുവിനെ ഉപേക്ഷിച്ചന്നുമായിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചായിരുന്നു തബു ഉദേശിച്ചത്. എന്‍റെ കസിൻ സമീർ ആര്യയുടെ അയൽവാസിയായിരുന്ന അജയ്, മാത്രമല്ല എന്‍റെ വളർച്ചയിലെല്ലാം ഭാഗമായിരുന്ന ഒരു അടുത്ത…

Read More

ഓഗസ്റ്റ് സിനിമാസിൽനിന്നു നടൻ പൃഥിരാജ് പിന്‍മാറി; കാരണം…

കൊച്ചി: ചലച്ചിത്ര നിർമാണ-വിതരണ കന്പനിയായ ഓഗസ്റ്റ് സിനിമാസിൽനിന്ന് നടൻ പൃഥിരാജ് പിന്‍മാറി. തന്‍റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വന്തം നിർമാണ കന്പനി ആരംഭിക്കുന്നതിനു വേണ്ടിയാണ് പിൻമാറ്റമെന്നാണു സൂചന. കാമറമാൻ സന്തോഷ് ശിവൻ, നിർമാതാവ് ഷാജി നടേശൻ എന്നിവർക്കൊപ്പം ചേർന്ന് 2010ലാണ് പൃഥിരാജ് ഓഗസ്റ്റ് സിനിമാസ് തുടങ്ങുന്നത്. തമിഴ് നടൻ ആര്യയും ഈ കൂട്ടായ്മയിൽ പിന്നീട് പങ്കാളിയായി. ദി ഗ്രേറ്റ് ഫാദറാണ് ഓഗസ്റ്റ് സിനിമാസിന്‍റെയായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഉറുമി, ഇന്ത്യൻ റൂപ്പീസ്, കടൽ കടന്നൊരു മാത്തുക്കുട്ടി, സപ്തമഹശ്രീ തസ്കര, ഡബിൾ ബാരൽ, ഡാർവിന്‍റെ പരിണാമം, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയവയാണ് ഓഗസ്റ്റ് സിനിമാസ് നിർമ്മാണവും വിതരണവും നിർവഹിച്ച ചിത്രങ്ങൾ. നിരവധി ചിത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Read More

നിമിഷയുടെ സ്വപ്നവും ദിലീഷിന്‍റെ സെലക്‌ഷനും..!

“സിനിമ എന്‍റെ ഡ്രീം ആയിരുന്നു. പക്ഷേ, ദിലീഷേട്ടനൊപ്പം ആദ്യ ചിത്രം ചെയ്യുക എന്നത് എനിക്കു സ്വപ്നം കാണാൻപോലും പറ്റാത്ത കാര്യമായിരുന്നു. ദിലീഷേട്ടൻ, ശ്യാംപുഷ്കർ ചേട്ടൻ, രാജീവ് രവി – ഒരു ക്വാളിറ്റി ടീം തന്നെ ആയിരുന്നു ആദ്യ സിനിമയിൽ… “ സജീവ് പാഴൂരിന്‍റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ നായിക നിമിഷ സജയൻ സംസാരിക്കുന്നു… തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്കുള്ള വഴി… ജനിച്ചുവളർന്നതു മുംബൈയിൽ. സ്കൂൾപഠനം കാർമൽ കോണ്‍വെന്‍റ് ഹൈസ്കൂളിൽ. സ്കൂൾ ടൈമിൽ കൾച്ചറൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഡാൻസ്, സ്കിറ്റ്… എല്ലാത്തിലും ആക്ടീവായിരുന്നു. ഡാൻസ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പക്ഷേ, കോളജിനെ പ്രതിനിധീകരിച്ചു മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബോളിവുഡ് സ്റ്റൈൽ…മാധുരി ദീക്ഷിത് സ്റ്റൈലാണു കൂടുതലും പെർഫോം ചെയ്തിട്ടുള്ളത്. ഡിഗ്രി മുംബൈ കെ.ജെ. സോമയ്യ കോളജിൽ- മാസ് കമ്യൂണിക്കേഷൻ. അപ്പോഴും സിനിമ തന്നെയായിരുന്നു ഡ്രീം.…

Read More

ഈ തൊണ്ടിമുതലിന് പ്രേക്ഷകർ ദൃക്സാക്ഷിയാകും

അല്പ സ്വല്പം ഇഴച്ചിലുകളില്ലാതെ എന്തു ജീവിതമല്ലേ… ആ ഇഴച്ചിലുകൾ പോലും സുന്ദരമാകുന്നിടത്താണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ജീവൻ തുടിക്കുന്നത്. ഇത്ര നിസാരമായ കഥയ്ക്ക് കഥാപാത്രങ്ങളുടെ ചലനങ്ങളിലൂടെ മികച്ചൊരു ചലച്ചിത്രഭാഷ്യമാണ് ദിലീഷ് പോത്തൻ ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരെ ബിഗ് സ്ക്രീനിനു മുന്നിൽ സ്വതന്ത്രമാക്കി വിട്ട് സംവിധായകൻ ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് മാത്രം ശ്രദ്ധക്ഷണിക്കുന്ന രീതിയാണ് ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. “ബലം പിടിച്ചിരിക്കുന്നിടത്ത് എന്തൂട്ട് ജീവിതമാണുള്ളത്. കുറച്ചൊക്കെ അയഞ്ഞ് കൊടുക്കുന്പോഴല്ലേ ജീവിതത്തിന് ഒരു ത്രില്ലും രസവുമൊക്കെ ഉണ്ടാകു’. മഹേഷിനെ മറന്ന് പ്രസാദിനെ കാണാൻ കയറുന്ന ഏതൊരു പ്രേക്ഷകനും തിയറ്റർ വിടുന്പോഴേക്കും ഈ പറഞ്ഞ വാചകത്തിന്‍റെ പിന്നാലെ പല കോണുകളിലൂടെ സഞ്ചരിക്കുന്നുണ്ടാവാം. കുട്ടിക്കാലത്തു കളിച്ചു രസിച്ച കള്ളനും പോലീസും കളിയുണ്ടല്ലോ… അമ്മാതിരി ഒരു കളിയാണ് ദിലീഷ് പോത്തനും സംഘവും ഒരുക്കിയിരിക്കുന്നത്. വൈക്കത്തെ നാട്ടിൻപുറ കാഴ്ചകളിൽ ഒരു ചെറിയ പ്രണയകഥ കാട്ടിത്തന്ന ശേഷം സംവിധായകൻ നേരെ…

Read More

മോഹവില ! ബിപാഷയുടെ വസ്ത്രത്തിന്‍റെ വില കേട്ടാൽ ഞെട്ടും

വസ്ത്രത്തിനും ആഭരണങ്ങൾക്കും കാശ് വാരിയെറിഞ്ഞ് ജനങ്ങൾക്കിടിയിൽ ശ്രദ്ധിക്കപ്പെടുന്നവരാണ് നമ്മുടെ നടിമാർ. ബോളിവുഡിൽ നിന്നുമാണ് നടിമാർ വസ്ത്രം വാങ്ങി ഞെട്ടിക്കാറുള്ളത്. ഇത്തവണ നടി ബിപാഷ ബസുവാണ് തന്‍റെ വസ്ത്രത്തിന്‍റെ വിലകൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. 54-ാമത് മിസ് ഇന്ത്യ മത്സരത്തിൽ വിധികർത്താക്കളുടെ കൂട്ടത്തിലായിരുന്നു നടി ബിപാഷയുണ്ടായിരുന്നത്. അവിടെ പോയപ്പോഴായിരുന്നു വില കൂടിയ വസ്ത്രം ധരിച്ചത്. മത്സരത്തിൽ ബിപാഷ ധരിച്ചിരുന്ന ഒരു ഗൗണിന്‍റെ വില മൂന്നു ലക്ഷത്തിലധികമായിരുന്നു. പച്ച നിറത്തിലുള്ള ഒരു ഗൗണാണ് മോഹവില കൊടുത്ത് നടി വാങ്ങിയിരിക്കുന്നത്. ഗൗണിനൊപ്പം നടി അണിഞ്ഞ ആഭരണവും ഹെയർ സ്റ്റൈലും ഒന്നുകൂടി ബിപാഷയെ പരിപാടിയിൽ ആകർഷികമാക്കിയിരുന്നു. രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നും 30 പേരായിരുന്നു മത്സരത്തിൽ പങ്കെടുത്തിരുന്നത്. അതിൽ നിന്ന് ഇത്തവണത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലാറായിരുന്നു സ്വന്തമാക്കിയിരുന്നത്. മാനുഷി കഴിഞ്ഞാൽ പരിപാടിയിൽ തിളങ്ങി നിൽക്കാനുള്ള ഭാഗ്യം ബിപാഷയ്ക്കായിരുന്നെന്നാണ് പറയുന്നത്.

Read More

വില്ലന്‍റെ സോംഗ് പ്രൊമോ ഹിറ്റ്

വില്ലന്മാരുടെ വില്ലനും നായകന്മാരുടെ നായകനുമാകാൻ മോഹൻലാലിന്‍റെ വില്ലൻ ജൂലൈ 21നുതന്നെ പുറത്തുവരും. ചിത്രത്തിന്‍റെ മുന്നോടിയായി എത്തിയ സോംഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോർ മ്യൂസിക്സാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് 8കെ റെസല്യൂഷനിലാണ്. മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം സാങ്കേതിക തലത്തിൽ ഏറെ മുൻപിലാണെന്നാണ് പിന്നണി പ്രവർത്തകരുടെ അവകാശ വാദം. റെഡ് കാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന കാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക. ഇന്ത്യയിൽ ആദ്യമായി പൂർണമായും 8കെയിൽ ചിത്രീകരിക്കുന്ന സിനിമയാകും വില്ലൻ. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ തമിഴ് താരങ്ങളായ വിശാലും, ഹൻസിക മോട്‌വാണിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റൈലീഷ് ത്രില്ലർ ആയ ചിത്രം വിഎഫ്എക്സിനു പ്രാധാന്യം നല്കുന്നുവെന്നും, വിഎഫ്എക്സിനു വേണ്ടി പ്രത്യേക സംവിധായകനും ചിത്രത്തിൽ ഉണ്ടാവുമെന്നുമാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. പുലിമുരുകനിൽ…

Read More

ശ്രുതി പിന്മാറിയതോ, പുറത്താക്കിയതോ? ശ്രുതിയും നയൻസും പോയി ഹൻസിക വന്നു

ശങ്കർ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയിൽ ഹൻസിക പ്രധാന വേഷത്തിൽ എത്തുമെന്ന് സൂചന. നേരത്തേ ശ്രുതി ഹാസൻ ടൈറ്റിൽ റോളിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിൽ നിന്ന് അവസാന നിമിഷം താരം പിൻമാറുകയായിരുന്നു. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ഏറെ പ്രതീക്ഷ നൽകിയ കഥാപാത്രത്തിൽ നിന്ന് ശ്രുതി പിൻമാറിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജയം രവി, ആര്യ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. നവംബർ ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങുന്നതിനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. സാബു സിറിൾ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് എആർ റഹ്മാൻ സംഗീതം നൽകും. നായികയായി ആദ്യം തെരഞ്ഞെടുത്ത ശ്രുതി സിനിമയ്ക്കായി കുതിര സവാരി വരെ പഠിച്ചിരുന്നു. ശ്രുതിയുടെ ചിത്രം വച്ചു കൊണ്ടുള്ള പോസ്റ്ററും പുറത്തിറക്കിയിരുന്നു. അതിനിടയിലാണ് ശ്രുതി സിനിമയിൽ നിന്നു മാറിയെന്നും ശ്രുതിയെ സിനിമയിൽ നിന്നു പുറത്താക്കിയെന്നും വാർത്ത വന്നത്. ശ്രുതിയുടെ പിന്മാറ്റത്തിന്…

Read More

വൈറലാവുന്ന സെൽഫി ! പ്രഭുദേവയ് ക്കൊപ്പം നിൽക്കുന്ന രമ്യ നന്പീശന്‍റെ സെൽഫി വൈറലാകുന്നു

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യ നന്പീശൻ. അഭിനേത്രി മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് രമ്യ. ബാലതാരമായി സിനിമയിലെത്തിയ താരം വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായി മാറിയത്. മലയാളത്തിൽ ഏറെ തിളങ്ങിയെങ്കിലും ഇപ്പോൾ രമ്യ നന്പീശൻ തമിഴകത്താണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് സൂചനയുണ്ട്. പ്രഭുദേവയുടെ കൂടെയാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. പുതിയ ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള സെൽഫി ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.താരങ്ങൾ ലൊക്കേഷനിൽ നിന്ന് എടുത്ത ഈ സെൽഫി നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായത്. മെർക്കുറി സിനിമയുടെ സെറ്റിൽ നായകനായ പ്രഭുദേവയ് ക്കൊപ്പം നിൽക്കുന്ന രമ്യ നന്പീശന്‍റെ സെൽഫി ഇതിനോടകം നിരവധിപേർ കണ്ടുകഴിഞ്ഞു. എപ്പിക് സെൽഫി വിത്ത് കിംഗ് ഓഫ് ഡാൻസ് എന്നാണ് സെൽഫിക്ക് താരം തലക്കെട്ട് നൽകിയിട്ടുള്ളത്.

Read More

കൊതിപ്പിക്കുന്ന നാടാണ് കേരളം.! കേരളത്തിലെ ബീഫ് വരട്ടിയതിന്‍റെ ബിഗ് ഫാനാണ് ഞാൻ: റാണ

മലയാളികളുടെ വികാരമാണ് ബീഫ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ബീഫ് നിരോധിച്ചപ്പോൾ കേരളത്തിൽ മാത്രം ഇത്രയേറെ പ്രതിഷേധങ്ങൾ അരങ്ങേറിയത്. മലയാളികൾ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മലയാളികളുടെ ബീഫിന്‍റെ ആരാധകരാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ വില്ലൻ റാണ ദഗുബതി കേരളത്തിലെ ബീഫിന്‍റെ കടുത്ത ആരാധകനാണ്. കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തിൽ കിട്ടുന്ന ബീഫ് വരട്ടിയതിന്‍റെ ബിഗ് ഫാനാണ് ഞാൻ. അല്ല, അതവിടെ ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോ അല്ലേ..?’ അദ്ദേഹം ചോദിക്കുന്നു. മലയാളത്തിലെ പ്രമുഖ വനിതാ മാഗസിനു നൽകിയ അഭിമുഖത്തിലാണ് റാണ കേരളത്തെ കുറിച്ചും ബീഫിനെ കുറിച്ചും വ്യക്തമാക്കുന്നത്. കേരളവും മലയാള സിനിമകളും തനിക്കിഷ്ടമാണെന്നും റാണ വ്യക്തമാക്കുന്നു.

Read More

പ്രിയാമണിയുടെ ഹോട്ട് ഫോട്ടോഷൂട്ട്! ഈ മാസം നാലിന് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്

ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ ഒട്ടും എതിർപ്പില്ലാത്ത നായികയാണ് പ്രിയാമണി എന്ന് ആരാധകർക്കറിയാവുന്നതാണ്. ഇത് താരം തന്നെ തെളിയിച്ചിട്ടുമുണ്ട്. പൊതുവെ മലയാളി നായികമാർ ചെയ്യാൻ മടിക്കുന്ന ബിക്കിനി വേഷം പോലും ചെയ്യാൻ പ്രിയാമണി തയാറായിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല, മാഗസിനുകൾക്കും ചാനലുകൾക്കും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകളിലും അതീവ ഗ്ലാമറസായി പ്രിയാമണി എത്താറുണ്ട്. അങ്ങനെ ഒരു ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ മാസം നാലിന് നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്. നടിയുടെ ഫോട്ടോഷൂട്ട് വച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. വിവാഹം ഉറപ്പിച്ചതോടെ പ്രിയ ഇപ്പോൾ സിനിമകളുടെ എണ്ണം കുറച്ചിരിക്കുകയാണ്. ഏറ്റെടുത്ത ചിത്രങ്ങൾ പൂർത്തിയാക്കിയാൽ ഉടൻ വിവാഹമുണ്ടാവുമെന്നാണ് നടിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. അങ്കുളിക, വ്യൂഹ, കമിനി എന്നീ കന്നട ചിത്രങ്ങളാണ് ഇനി പ്രിയാമണിക്ക് പൂർത്തിയാക്കാനുള്ളത്.

Read More