അന്നയ്ക്ക് വിവാഹിതയാകാന്‍ പേടിയില്ല; കാരണം…

വിവാഹം കഴിക്കാൻ തനിക്കു പേടിയൊന്നുമില്ലെന്നും സിനിമയിലെത്തുന്നതിനു മുന്പു തന്നെ തനിക്ക് നിറയെ പ്രണയാഭ്യർഥനകൾ വന്നിരുന്നെന്നും എന്നാൽ അവയെല്ലാം ഒഴിവാക്കുകയായിരുന്നുവെന്നും നടി അന്ന രാജൻ. ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ നടിയാണ് അന്ന രാജൻ. അങ്കമാലി ഡയറീസിലുടെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അന്ന ഹിറ്റായത്. സിനിമയ്ക്കു ശേഷം നടി മോഹൻലാലിന്‍റെ നായികയായി വെളിപാടിന്‍റെ പുസ്തകം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തന്‍റെ വിവാഹത്തെക്കുറിച്ച് ലിച്ചി തുറന്ന് സംസാരിച്ചത്. സ്വന്തം കാലിൽ നിന്നതിനു ശേഷം മാത്രം വിവാഹം എന്നതാണ് ലിച്ചിയുടെ കാഴ്ചപ്പാട്. അടുത്ത കാലത്ത് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറഞ്ഞത്. സിനിമയിലെത്തിയതിന് ശേഷം തനിക്ക് മാറ്റം ഒന്നുമുണ്ടായിട്ടില്ലെന്നും അങ്ങനെ തനിക്ക് ഒരിക്കലുംമാറാൻ കഴിയില്ലെന്നുമാണ് അന്ന പറയുന്നത്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന കഥാപാത്രത്തെപ്പോലെ കരുത്തുറ്റ കഥാപാത്രത്തെയാണ് മോഹൻലാലിന്‍റെ…

Read More

ക്വാറി ! റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പകയുടെ കഥ

റിയൽ എസ്റ്റേറ്റ് മേഖലകളിലെ ആരും പറയാത്ത കുടിപ്പകയുടെ കഥ അവതരിപ്പിക്കുകയാണ് ക്വാറി എന്ന ചിത്രം. നിരവധി ആഡ് ഫിലിമുകളിലൂടെയും, ഷോർട്ട് മൂവികളിലൂടെയും ശ്രദ്ധേയനായ പ്രശസ്ത ചിത്രകാരനും, കാമറാമാനുമായ ഗജേന്ദ്രൻ വാവാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. പ്യൂവർ സിനിമയുടെ ബാനറിൽ കെ. പി. പിള്ള, സുഭാഷ് മണിമംഗലം എന്നിവരാണ് നിർമാണം. ഓർമകളിൽ ഒരു മഞ്ഞുകാലം എന്ന ചിത്രത്തിലെ നായകനായ റെനിൽകുമാർ, സുദർശനൻ, കന്നട നായിക ദിവ്യ ഷെട്ടിയാർ, നിതീഷ് ഇരിട്ടി എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. അത്യന്തം സസ്പെൻസ് ത്രില്ലറായ ഈ ചിത്രം ക്വാറിയിലെ ജീവിതങ്ങളുടെ നേർക്കാഴ്ചകളാണ്. രമേശായി നിതീഷ് ഇരിട്ടിയും, ജാൻസിയായി ലക്ഷ്യാ ലക്ഷ്മണും, പൂർണാ വർമയായി ദിവ്യ ഷെട്ടിയാറും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം – സതീഷ് മുതുകുളം, കാമറ – ജോഷ്വാ റെണാൾഡ്, ഗാനങ്ങൾ – വയലാർ ശരത്ചന്ദ്രവർമ്മ,…

Read More

ഒൻപതു വർഷത്തിനു ശേഷം..! വിവാഹ ശേഷത്തോടെ സിനിമയിൽ നിന്നു ബ്രേക്കെടുത്ത ഭൂമിക തിരിച്ചെത്തുന്നു

മോഹൻലാൽ ചിത്രമായ ഭ്രമരം കണ്ടവരാരും ഭൂമിക ചൗളയെ മറന്നിരിക്കാനിടയില്ല. മോഹൻലാലിന്‍റെ ഭാര്യയായി മലയാളസിനിമയിലും സാന്നിധ്യമറിയിച്ച, തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരം ഇടവേളയ്ക്ക് ശേഷം തിരിച്ചു വരാനുള്ള തയാറെടുപ്പിലാണ്. വിവാഹ ശേഷത്തോടെ സിനിമയിൽ നിന്നു ബ്രേക്കെടുത്ത താരം തെലുങ്ക് ചിത്രത്തിലൂടെയാണ് തിരിച്ചു വരുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തെലുങ്ക്, തമിഴ് സിനിമയിൽ സജീവമായി നിന്നിരുന്ന താരം ബ്ലസി ചിത്രമായ ഭ്രമരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ അധ്യാപകനും സുഹൃത്തുമായ ഭരത് താക്കൂറിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് അകന്ന താരം ഒൻപതു വർഷത്തിനു ശേഷമാണ് തിരിച്ചു വരവിനൊരുങ്ങുന്നത്.എസ്എ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഭൂമിക സിനിമയിലേക്ക് തിരിച്ചെത്തുന്നത്. വിവാഹവും പ്രസവവുമൊക്കെയായി സിനിമയിൽ നിന്നും ഇടവേളയെടുത്ത ഭൂമികയുടെ തിരിച്ചു വരവ് വാർത്ത ആരാധകർക്ക് സന്തോഷമേകിയിട്ടുണ്ട്.

Read More

ചക്കരമാവിൻ കൊന്പത്തേറി മീര വാസുദേവ് വീണ്ടും വരുന്നു

തന്മാത്ര നായിക  മീര വാസുദേവ് നായികയായി പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നു. “ചക്കരമാവിൻ കൊന്പത്ത്’ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നതു മാധ്യമ പ്രവർത്തകനായിരുന്ന ടോണി ചിറ്റേട്ടുകളമാണ്. അർഷാദ് ബത്തേരി തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ ജോയ് മാത്യു, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലൂസി മാത്യു എന്ന ഡോക്ടറുടെ വേഷത്തിലാണ് മീര അഭിനയിക്കുക. ബോളിവുഡ്, തെലുങ്ക്, തമിഴ് ചിത്രങ്ങളിൽ തന്‍റെ സാന്നിധ്യമറിയിച്ചശേഷമാണ് മീര വാസുദേവ് വീണ്ട ും മലയാളത്തിൽ മടങ്ങിയെത്തുന്നത്.

Read More

സായി പല്ലവിയുടെ തെലുങ്ക് ഡബ്ബിംഗ് വീഡിയോ വൈറൽ

പ്രേമത്തിലൂടെ മലയാള മനസ് കീഴടക്കിയ സായ് പല്ലവി തെലുങ്ക്  സിനിമാലോകവും കീഴടക്കാൻ ഒരുങ്ങുകയാണ്. ശേഖർ കമൂല സംവിധാനം ചെയ്യുന്ന ഫിദയാണ് സായിയുടെ പുതിയ ചിത്രം.എന്നാൽ ഒരുകാര്യത്തിൽ സായി അൽപം ടെൻഷനിലാണ്. തെലുങ്ക് ഡബ്ബിങിന്‍റെ കാര്യത്തിൽ. പ്രേമത്തിലും കലി സിനിമയിലും മലയാളവും തമിഴുമൊക്കെ നന്നായി ഡബ്ബ് ചെയ്ത സായിക്ക് തെലുങ്കിലെത്തിയപ്പോൾ അൽപം പണികിട്ടി. നാക്ക് ഉളുക്കിയും വാക്കുകൾ തെറ്റിയും തെലുങ്കിൽ ഡബ്ബ് ചെയ്യുന്ന വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സംവിധായകനായ ശേഖർ സായ് പല്ലവിക്ക് പിന്തുണയുമായി കൂടെയുണ്ട്. പെണ്‍കുട്ടിയായുള്ള സായ് പല്ലവിയുടെ പരിവർത്തനം എന്നാണ് വീഡിയോയ്ക്ക് ശേഖർ നൽകിയ അടിക്കുറിപ്പ്. വരുണ്‍ തേജ് ആണ് ഈ ചിത്രത്തിലെ നായകൻ.തെലുങ്കാനയിലെ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന എൻആർ ഐ യുവാവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ടീസർ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

Read More

കടൽക്കുളി ഒരു സംഭവമാക്കി രാധിക ആപ്തെ

ഇറ്റലിയിലെ ടസ്ക്കെനിയിൽ അവധിക്കാലം ചെലവിടുന്ന രാധികയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ ചൂടപ്പമാണ് വാർത്തകളിൽ. ബോളിവുഡ് സമീപകാലത്ത് കണ്ട മികച്ച അഭിനേതാക്കളിൽ ഒരാളാണ് രാധിക ആപ്തെ. പാർച്ഡിലെയും ഫോബിയയിലെയും കബാലിയിലെയും ബദിയാപുരിലെയും ധോനിയിലെയും രക്തചരിത്രയിലെയും പ്രകടനം തന്നെ മതി ഇതിന് തെളിവായി.എന്നാൽ, രാധിക ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത് വെള്ളിത്തിരയിലെ പ്രകടനത്തിന്‍റെ പേരിലല്ല, കടലിലെ ആഘോഷത്തിമിർപ്പിന്‍റെ പേരിലാണ്. ഇറ്റലിയിലെ ടസ്ക്കെനിയിൽ അവധിക്കാലം ചെലവിടുന്ന രാധികയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇപ്പോൾ ചൂടപ്പമാണ് വാർത്തകളിൽ. ബിക്കിനിയിട്ട് ട്രിനിയൻ കടലിൽ ചാടിക്കുളിക്കുന്ന ചൂടൻ വീഡിയോയും ചിത്രങ്ങളും രാധിക തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ട്രൂ എലിഗൻസ് എന്ന കുറിപ്പോടെയുള്ള കടൽക്കുളിയുടെ വീഡിയോ മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. ബിക്കിനിയിട്ട് കടലിലൂടെ ഉൗളിയിട്ടുനീങ്ങുന്ന തലയില്ലാത്ത ഒരു ചിത്രമാണ് ഹിറ്റായ മറ്റൊന്ന്. ഫ്രോഗ് ഫിംഗേഴ്സ് എന്നാണ് ഇതിന്‍റെ അടിക്കുറിപ്പ്.അക്ഷയ് കുമാറിനൊപ്പമുള്ള പാഡ്മാൻ, സെയ്ഫ് അലി…

Read More

എന്തുകൊണ്ടാണ് ശിവകാമിയോട് നോ പറഞ്ഞത്? ശ്രീദേവിയുടെ മറുപടി

ബാഹുബലിയിലെ ശിവകാമിയുടെ വേഷം ശ്രീദേവി നിരസിച്ചു എന്ന വാർത്ത വന്നതു മുതൽ നടി നേരിടുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് ശിവകാമിയോട് നോ പറഞ്ഞത്? ശ്രീദേവി സിനിമയുടെ വലിയൊരു ഷെയർ ആവശ്യപ്പെട്ടതും താരത്തിന്‍റെ കടുംപിടുത്തവുമാണ് ശിവകാമിയാക്കാതെയിരുന്നതെന്ന് രാജമൗലി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്രയും നാൾ ശ്രീദേവി പ്രതികരിച്ചിരുന്നില്ല.ഏറ്റവും പുതിയ അഭിമുഖത്തിൽ ബാഹുബലി ഇതുവരെ താൻ കണ്ടിട്ടില്ലെന്ന് താരം പറഞ്ഞു, തുടർന്നു വന്ന ചോദ്യം എന്തുകൊണ്ടാണ് ശിവകാമിയാകാൻ തയാറാകാതെയിരുന്നതെന്ന് ആയിരുന്നു. ഈ ചോദ്യത്തിന് മറുപടി പറയാൻ ഏറെക്കാലമായി താൻ ആഗ്രഹിക്കുകയായിരുന്നുവെന്ന മുഖവുരയോടെയാണ് താരം സംസാരിച്ചുതുടങ്ങിയത്. ബാഹുബലി ഉപേക്ഷിക്കാൻ എനിക്ക് എന്‍റേതായ കാരണമുണ്ട്. അത് വലിയ അപരാധമായിട്ടാണ് പലരും കാണുന്നത്. ഞാൻ ശിവകാമിയെ നിരസിച്ചത് ചിലർക്ക് വലിയ പ്രശ്നമായി മാറിയിരിക്കുകയാണ്. സിനിമയുടെ രണ്ടുഭാഗങ്ങളും പുറത്തുവന്നതിന് ശേഷമാണ് പലരും ഈ കാര്യം ചർച്ച ചെയ്യുന്നതും എന്നോട് ചോദിക്കുന്നതും. ഞാൻ വേഷം നിരസിച്ചതിനെക്കുറിച്ച് പലരും പലതും…

Read More

മിത്ര കുര്യൻ മടങ്ങി വരുന്നു

വിവാഹത്തോടെ സിനിമാരംഗം വിട്ട നടി മിത്ര കുര്യൻ മടങ്ങിയെത്തുന്നു. ഫാസിൽ സംവിധാനം ചെയ്ത വിസ്മയത്തുന്പത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റമെങ്കിലും മിത്ര കുര്യൻ എന്ന നടിയെ മലയാളികൾക്ക് പരിചയം, ബോഡി ഗാർഡ് എന്ന ചിത്രത്തിലൂടെയാണ്. നയൻതാര പ്രണയിച്ച ദിലീപിനെ ചതിയിലൂടെ തട്ടിയെടുക്കുന്ന സേതുലക്ഷ്മിയായാണ് മിത്ര കുര്യൻ ഈ ചിത്രത്തിൽ തിളങ്ങിയത്. ഈ കഥാപാത്രത്തിന് പകരം മറ്റൊരു നടിയെ കണ്ടെത്താൻ കഴിയാത്തത് കൊണ്ടാവും, ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ ഇളയദളപതി വിജയ്യെയും മിത്ര തട്ടിയെടുത്തു. തമിഴിലും നടി ശ്രദ്ധിക്കപ്പെട്ടു. ബോഡി ഗാർഡിന് ശേഷം ലേഡീസ് ആൻഡ് ജെന്‍റിൽമാൻ, ഗ്രാൻഡ്മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ മിത്ര ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്നു. എന്നാൽ വിവാഹ ശേഷം എല്ലാ നായികമാരെയും പോലെ കളം വിട്ടു. ഇപ്പോഴിതാ രണ്ടു വർഷത്തെ ഇടുവേളയ്ക്ക് ശേഷം മിത്ര കുര്യൻ അഭിനയ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നു. കവടിയും വിത്തും എന്ന ചിത്രത്തിലൂടെയാണ്…

Read More

പാര്‍വതി ഞെട്ടിച്ചു! പാര്‍വതിയുടെ ചില ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു

മോഹൻലാലിന്‍റെ സൂപ്പർഹിറ്റ് ചിത്രം ഹലോയിലെ നായിക പാർവതി മിൽട്ടനെ ഓർമയില്ലേ? 2007ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികയെ. അതേവർഷം റിലീസിനെത്തിയ ഫ്ളാഷ് എന്ന സിനിമയിൽ പാർവതി അതിഥിയായി മാത്രമെത്തി.പിന്നീട് ചില തെലുങ്ക് സിനിമകളിൽ അഭിനയിച്ചെങ്കിലും മുംബൈക്കാരനായ ഷംസു ലലാനിയുമായുള്ള വിവാഹത്തിന് ശേഷം പാർവതി സിനിമയിൽ നിന്ന് വിട്ടുനിന്നു. സിനിമയിലില്ലെങ്കിലും നടി മോഡലിങിൽ സജീവമാണ്. പാർവതിയുടെ ചില ഇൻസ്റ്റഗ്രാം ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ തരംഗമാകുന്നത്. പാർവതിയുടെ പല പോസുകളിലുള്ള ചൂടൻ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പാർവതിയുടെ അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. 1989 ജനുവരി ഏഴിന് കലിഫോർണിയയിലാണ് പാർവതിയുടെ ജനനം.അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളിൽ കിരീടമണിഞ്ഞ പാർവതി 2005 ലാണ് സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

മോഹൻലാൽ അദ്ഭുതമെന്നു തമിഴകം

മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകൻ തമിഴകവും കീഴടക്കുകയാണ്. ഇത്രയും ഉജ്ജ്വലമായ ആക്ഷൻ മുഹൂർത്തങ്ങളുള്ള സിനിമകൾ അപൂർവമാണെന്നാണ് തമിഴ് ജനതയുടെ ഏകാഭിപ്രായം. കഴിഞ്ഞ ദിവസം 305 തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസായത്. ഒരു ഡബ്ബിംഗ് പതിപ്പ് ഇത്രയധികം തിയറ്ററുകളിൽ റിലീസാകുന്നത് തമിഴ്നാട്ടിൽ ആദ്യമാണ്.മോഹൻലാൽ അദ്ഭുതം എന്നാണ് പുലിമുരുകനെ തമിഴ് ജനത വിശേഷിപ്പിക്കുന്നത്. തമിഴിലെ ഏറ്റവും പുതിയ റിലീസുകളായ മരഗത നാണയം, ക്ഷത്രിയൻ തുടങ്ങിയവ ബോക്സോഫീസിൽ കിതയ്ക്കുന്പോഴാണ് പുലിമുരുകന്‍റെ തകർപ്പൻ പ്രകടനം. ഒരു യൂണിവേഴ്സൽ സബ്ജക്ട് ഉണ്ട് എന്നുള്ളതാണ് എല്ലാ ഭാഷയിലും പുലിമുരുകനെ ജനപ്രിയമാക്കുന്ന ഘടകം. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ റിലീസ് ആകുന്ന ഭാഷകളിലെല്ലാം കോടികൾ വാരുന്ന മാജിക്കാണ് കാഴ്ചവയ്ക്കുന്നത്.

Read More