ഈ മീൻ ഇതെന്താ ഇങ്ങനെ ? വെള്ളം ഒഴുകി വരുന്ന ഭിത്തിയുടെ എതിർ ദിശയിലേക്ക് നീന്തിക്കയറാൻ പാടുപെട്ട് മീൻ; വീഡിയോ കാണാം

വെള്ളം ഒഴുകി വരുന്ന ഭിത്തിയുടെ എതിർ ദിശയിലേക്ക് നീന്തിക്കയറാൻ ശ്രമിക്കുന്ന മീനിന്‍റെ വീഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റ്. ഈ ദൃശ്യങ്ങൾ എവിടെ നിന്നും പകർത്തിയതാണെന്ന് വ്യക്തമല്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മീൻ വിജയം കൈവരിക്കുന്നിടത്ത് വീഡിയോ അവസാനിക്കുകയാണ്. സംഭവം സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുൻപ് 2015ൽ സമാനമായ വീഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു.

Read More

ബൈക്ക് യാത്രികർക്ക് മുന്നിൽ സിംഹം; പിന്നീട് നടന്നത്…

യാത്രികർക്ക് കടന്ന് പോകുവാൻ പെണ്‍ സിംഹവും കുഞ്ഞുങ്ങളും വഴി മാറി കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഗുജറാത്തിലെ ഗിർ വനത്തിലാണ് സംഭവം. മണ്‍ റോഡിൽ നിൽക്കുകയായിരുന്നു അമ്മ സിംഹവും കുഞ്ഞുങ്ങളും. ഒരു വാഹനത്തിന്‍റെ ശബ്ദം കേട്ട ഇവർ മുന്നോട്ട് നടന്ന് നീങ്ങുമ്പോൾ എതിർ വശത്ത് നിന്നും ഒരു ബൈക്ക് വന്ന് നിന്നു. എന്നാൽ ആക്രമണത്തിന് മുതിരാതെ അമ്മ സിംഹം കുഞ്ഞുങ്ങളെയും കൂട്ടി കാടിനുള്ളിലേക്ക് കയറി പോകുകയായിരുന്നു. രാജ്യസഭാംഗമായ പരിമൾ നത്വാനിയാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.

Read More

വാഹനപരിശോധനയ്ക്കിടെ കടന്നുകളയാൻ ശ്രമം; ബോണറ്റിൽ ചാടിക്കയറിയ പോലീസുമായി കാർ സഞ്ചരിച്ചത് രണ്ട് കിലോമീറ്റർ

വാഹനപരിശോധനയ്ക്കിടെ കടന്ന് കളയാൻ ശ്രമിച്ചയാളുടെ കാറിന്‍റെ ബോണറ്റിൽ ചാടി കയറി പോലീസ് ഉദ്യോഗസ്ഥൻ. ഡൽഹിയിലാണ് സംഭവം. വഴിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ വന്ന കാർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ കാർ നിർത്താൻ ഡ്രൈവർ തയാറായില്ല. ഇവരെ തടയുവാൻ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിന്‍റെ ബോണറ്റിലേക്ക് ചാടി കയറി. എന്നാൽ വാഹനം നിർത്താതെ ബോണറ്റിൽ കിടക്കുന്ന പോലീസുമായി കാർ മുൻപിലേക്ക് സഞ്ചരിച്ചു. ഏകദേശം രണ്ട് കിലോമീറ്റർ മുൻപിലേക്ക് പോയി പോലീസ് ഉദ്യോഗസ്ഥനെ വഴിയിൽ ഇറക്കി വിട്ടതിന് ശേഷം ഡ്രൈവർ കാറുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നവംബറിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ അടുത്തിടെയാണ് വൈറലായത്. ഇയാളെ കണ്ടെത്തുവാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സ്റ്റേഡിയം പുനർനിർമാണ ജോലിക്കിടെ അപകടം; മേൽക്കൂര തകർന്ന് വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

പുനർനിർമാണം നടന്നുകൊണ്ടിരിക്കെ ഭീമൻ സ്റ്റേഡിയത്തിന്‍റെ മേൽക്കൂര തകർന്ന് വീണുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. റഷ്യയിലെ സെന്‍റ്. പീറ്റേഴ്സ്ബർഗിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിച്ചു. 1980ൽ തുറന്ന ഈ സ്റ്റേഡിയത്തിൽ 2023ലെ ഐസ് ഹോക്കി ചാമ്പ്യൻഷിപ്പിനു വേണ്ടി പുനർനിർമ്മാണം നടന്ന് വരികയായിരുന്നു. രണ്ട് പേരായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപെട്ടുവെങ്കിലും മറ്റേയാൾക്ക് രക്ഷപെടുവാൻ സാധിക്കാതെ വരികയായിരുന്നു. അപകട സമയം ഇയാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന സുരക്ഷഉപകരണം വിച്ഛേദിക്കപ്പെട്ടുപോയിരുന്നു. അതാണ് അദ്ദേഹത്തിന് രക്ഷപെടുവാൻ സാധിക്കാതിരുന്നത്. അപകടത്തിന്‍റെ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.

Read More

കിണറ്റിൽ വീണ കാട്ടാനയെ രക്ഷപെടുത്താൻ ആർക്കിമിഡിസ് തത്വം! വനംവകുപ്പ് അധികൃതർക്ക് അഭിനന്ദന പ്രവാഹം

കിണറ്റിൽ വീണ ആനയെ രക്ഷപെടുത്തിയത് ആർക്കിമിഡിസ് തത്വം ഉപയോഗിച്ച്. ജാർഖണ്ഡിലെ ഗുൽമ ജില്ലയിലാണ് സംഭവം. കിണറ്റിൽ വീണ ആനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ വനംവകുപ്പിൽ അറിയിച്ചു. കിണറിനുള്ളിലേക്ക് വെള്ളം പമ്പ് ചെയ്താണ് ആനയെ പുറത്തെത്തിച്ചത്. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂർ നീണ്ടു. രമേഷ് പാണ്ടെ ഐഎഫ്എസ് ആണ് ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. വളരെ ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്ത വനംവകുപ്പ് അധികൃതർക്ക് അഭിനന്ദന പ്രവാഹമാണ്.

Read More

ഒരു കൈ സ്‌നേഹ സഹായം! പാമ്പിനെ പിടിക്കാന്‍ നദിയിലിറങ്ങി; നദിയില്‍ കുടുങ്ങിയയാള്‍ക്ക് ഒറാംഗൂട്ടാന്‍റെ സ്‌നേഹകരം

നദിയില്‍ കുടുങ്ങി നിന്നുപോയയാള്‍ക്ക് സഹായഹസ്തം നീട്ടി ഒറാംഗൂട്ടാൻ. ബോര്‍ണിയോയിലാണ് സംഭവം. വനത്തിനുള്ളിലെ നദിയിലുള്ള വിഷപാമ്പുകള്‍ കുരങ്ങുകള്‍ക്ക് ഏറെ വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പാമ്പുകളെ ഇവിടെ നിന്നും പിടികൂടി മാറ്റുന്നതിനായാണ് ഇദ്ദേഹം നദിയില്‍ ഇറങ്ങിയത്. നദിയില്‍ ഇറങ്ങിയ ഇദ്ദേഹം തോളപ്പമുള്ള വെള്ളത്തില്‍ കുടുങ്ങി കരയില്‍ കയറാനാകാതെ നിന്നു. സംഭവം കണ്ട് സമീപത്തേക്ക് എത്തിയ ഒരു ഒറാംഗൂട്ടാന്‍ ഇദ്ദേഹത്തിന് നേര്‍ക്ക് സഹായഹസ്തം നീട്ടുകയായിരുന്നു. വനത്തിലൂടെ യാത്ര ചെയ്ത അനില്‍ പ്രഭാകര്‍ എന്നയാളാണ് ഈ ചിത്രം പകര്‍ത്തിയത്. ഏറെ ഹൃദയഹാരിയായ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതിനെ തുടര്‍ന്ന് പ്രതികരണവുമായി നിരവധിയാളുകളാണ് രംഗത്തെത്തുന്നത്.

Read More

ഇരു ദിശകളിലേക്കും ആറുവരി വീതമുള്ള മൂന്നു പാലങ്ങള്‍! ദെയ്റ ദ്വീപിലേക്കൊരു ഇടനാഴി

ദുബായ് ദെയ്റ ഐലൻഡിലേക്കുള്ള പാലത്തിന്‍റെ നിർമാണം 75 ശതമാനം പൂർത്തിയായതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി (ആർടിഎ) അറിയിച്ചു. ഇരു ദിശകളിലേക്കും ആറുവരി വീതമുള്ള മൂന്നു പാലങ്ങളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. ഷിൻദഗ ഇടനാഴി പദ്ധതിയുമായി ബന്ധിപ്പിക്കുന്ന റോഡുകളും ഇതോടനുബന്ധിച്ച് പൂർത്തിയാക്കാൻ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിരുന്നു. വാട്ടർ കനാലിനു കുറുകെ നഗരത്തെ ദ്വീപുമായി ബന്ധിപ്പിക്കുന്ന പാലങ്ങളുടെ നിർമാണം ജൂണിൽ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നഖീലിന്‍റെ സഹകരണത്തോടെയാണ് നിർമാണം. പാലം യാഥാർഥ്യമാകുന്നതോടെ അൽഖലീജ്, അബൂബക്കർ അൽ സിദ്ധിഖ് സ്ട്രീറ്റുകളിൽനിന്ന് ദെയ്റ ഐലൻഡിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാകും. 1.6 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പാലത്തോടൊപ്പം 140 മീറ്റർ സ്ലിപ് റോഡും നിർമിക്കുന്നുണ്ട്.

Read More

പോത്തിൻകൂട്ടത്തെ ഭയന്ന് മരത്തിനു മുകളില്‍ കയറി; കാട്ടിലെ രാജാവിന് കിട്ടിയത് എട്ടിന്‍റെ പണി

കലിയിളകിയ കാട്ടുപോത്തിൻകൂട്ടത്തെ കണ്ട് ഭയന്ന് മരത്തിന് മുകളില്‍ കയറിയ സിംഹത്തിന് പറ്റിയ അമളിയിലാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കുന്നത്. കെനിയയിലെ ലേക്ക് നകുരു ദേശിയ പാര്‍ക്കിലാണ് സംഭവം. വിനോദ സഞ്ചാരിയായ നീലുത്‌പോള്‍ ബറുവയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. പാഞ്ഞടുത്ത പോത്തുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടി ഒരു മരത്തിന്‍റെ മുകളിലാണ് സിംഹം കയറിയത്. ഇതൊരു അക്വേഷ്യ മരമായിരുന്നു. മരത്തില്‍ കയറിയ സിംഹം തെന്നാന്‍ തുടങ്ങി. പല തവണ ഊര്‍ന്ന് വീഴാന്‍ തുടങ്ങിയ സിംഹം ഒരു വിധത്തിലാണ് മരത്തില്‍ പിടിച്ചിരുന്നത്. എന്നാല്‍ ഇവിടെ നിന്നും മടങ്ങിപ്പോകുവാന്‍ പോത്തിൻകൂട്ടം തയാറായില്ല. ഗര്‍ജിച്ച് അവയെ ഭയപ്പെടുത്താന്‍ സിംഹം ശ്രമിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല. സിംഹത്തെ നോക്കിയിരുന്ന് മടുത്ത പോത്തുകള്‍ പിന്നീട് സ്ഥലത്ത് നിന്നും പോയി. പോത്തിൻകൂട്ടം കാഴ്ചയില്‍ നിന്നും മറഞ്ഞതിന് ശേഷം താഴേക്ക് ഇറങ്ങി വന്ന സിംഹം കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു.

Read More

സൗദിയിൽ സിനിമ വസന്തം

സൗദി അറേബ്യയിലെ നിർമാണ രംഗത്ത് 2020 ൽ സിനിമാ മേഖലയിൽനിന്ന് ഏകദേശം 500 കോടി റിയാലിന്‍റെ (1.3 ബില്യണ്‍ ഡോളർ) നിക്ഷേപം പ്രതീക്ഷിക്കുന്നതായി സിനിമാ ബിൽഡ് കെഎസ്എ 2020 ന്‍റെ പങ്കാളിയായ ദി ഗ്രേറ്റ് മൈൻഡ്സ് ഗ്രൂപ്പ് നടത്തിയ മാർക്കറ്റ് റിസേർച്ച് തെളിയിക്കുന്നു. രാജ്യത്തുടനീളം 30 മാളുകളിലായി 140 സിനിമാശാലകൾ തുറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇത് 1,323 സ്ക്രീനുകൾക്ക് തുല്യമാണ്. 2020 വളർച്ചാ പദ്ധതികളുടെ ഭാഗമായി 158,760 സിനിമാ സീറ്റുകളും 5,953,500 ചതുരശ്ര അടിയിലധികം പരവതാനികളും ആവശ്യമാണെന്ന് സിനിമാ ബിൽഡ് കെഎസ്എ റിപ്പോർട്ട് വെളിപ്പെടുത്തി. കൂടാതെ 18,852,750 ചതുരശ്ര അടിയിലധികം ജിപ്സം ബോർഡുകൾ, വാൾ പാനലുകൾ, മാസ് ബാരിയർ സീലിംഗ് 1,250 എയർ ഹാൻഡ്‌ലിംഗ് യൂണിറ്റുകൾ എന്നിവയും വേണ്ടിവരും. ആഭ്യന്തര വിനോദത്തിനുള്ള സൗദി ഗാർഹിക ചെലവ് മൊത്തം ചെലവിന്‍റെ 2.9 ൽനിന്ന് ആറ് ശതമാനമായി ഉയർത്തുക എന്നതാണ് രാജ്യത്തെ…

Read More

ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം! മലയാളി ബിടെക് വിദ്യാര്‍ഥി നിതിന്‍ ഗോപിനാഥ് കാനഡയില്‍ മുങ്ങിമരിച്ച നിലയില്‍

ഓന്റാരിയോ : ഒന്റാരിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണ്. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. സ്വാഭാവിക മരണമാണോ എന്ന സംശയമാണ്. കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല . ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മൃതദേഹം…

Read More