ബിഎംഡബ്ല്യു കാറുമായി റെയില്‍വേ ട്രാക്കിലേക്ക്; ഇടിച്ചുതെറിപ്പിച്ച് ട്രെയിന്‍: ഞെട്ടിക്കുന്ന വീഡിയോ

അശ്രദ്ധമായി റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന കാര്‍ ട്രെയിന്‍ ഇടിച്ചു തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. സൗത്ത് ലോസ് ആഞ്ചല്‍സിലാണ് സംഭവം. ബിഎംഡബ്ല്യു കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അശ്രദ്ധയോടെ കാര്‍ ഇദ്ദേഹം റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയപ്പോള്‍ നിമിഷങ്ങള്‍ക്കകം മെട്രോ ട്രെയിന്‍ കാര്‍ ഇടിച്ച് തകര്‍ത്ത് പോകുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുവെങ്കിലും ഡ്രൈവര്‍ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ലോസ ആഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റാണ് അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഏറെ ഞെട്ടിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.

Read More

ഓറഞ്ച് കഴിച്ചവര്‍ക്ക് കടുത്ത ഛര്‍ദ്ദി ! ഓറഞ്ച് തൊലി പൊളിച്ചപ്പോള്‍ കണ്ടത് ഗുളിക രൂപത്തിലുള്ള രാസവസ്തു; സംഭവം പത്തനംതിട്ടയില്‍…

ചൂടു കൂടിയതോടെ പഴവര്‍ഗങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നിരിക്കുയാണ്. താരതമ്യേന പഴവര്‍ഗങ്ങള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ വിലകുറവാണ്. ഇതുമൂലം ആളുകള്‍ ധാരാളമായി ആപ്പിളും ഓറഞ്ചുമെല്ലാം വാങ്ങിക്കഴിക്കുകയാണ്. എന്നാല്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഛര്‍ദ്ദിയും ജലദോഷവുമായിരുന്നു. ഓമല്ലൂര്‍ കൈപ്പട്ടൂര്‍ റോഡില്‍ കച്ചവടം നടത്തിയവരില്‍ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തുകയായിരുന്നു. ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തില്‍ സിറിഞ്ചില്‍ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

Read More

പക്ഷിപ്പനി! കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍; ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും ചെയ്തു കൂടാത്തതും…

കോഴിക്കോട്: പക്ഷിപ്പനി സാധാരണഗതിയില്‍ പക്ഷികളെ മാത്രം ബാധിക്കുന്ന വൈറല്‍ രോഗമാണെങ്കിലും വളരെ അപൂര്‍വ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളില്‍ മാത്രം മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ രോഗബാധാ പ്രദേശത്തുള്ള പൊതുജനങ്ങള്‍ ഇതുമായി സഹകരിച്ച് തങ്ങളുടെ വളര്‍ത്തുപക്ഷികളെ രോഗനിയന്ത്രണ ദ്രുതകര്‍മ്മസേനാംഗങ്ങളെ ഏല്‍പ്പിച്ച് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണം. രോഗബാധാപ്രദേശത്ത് വളര്‍ത്തുപക്ഷികളെ ഒളിപ്പിച്ചുവയ്ക്കുകയോ പുറത്തേക്ക് കടത്തുകയോ ചെയ്യുന്നത് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതിനും രോഗം പുറത്തേക്ക് വ്യാപിക്കുന്നതിനും ഇടയാക്കും. മാത്രമല്ല, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുവാന്‍ സാദ്ധ്യതയുള്ള രോഗമായതിനാല്‍ ഇത്തരത്തില്‍ രോഗബാധാ പ്രദേശത്തുനിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന വളര്‍ത്തുപക്ഷികള്‍ മനുഷ്യര്‍ക്കും ഭീഷണിയായേക്കാം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പക്ഷിപ്പനി കണ്‍ട്രോള്‍ സെല്ലിലോ 04952762050 എന്ന നമ്പരിലോ പോലീസിലോ അറിയിക്കണം. ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനക്കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും…

Read More

കോവിഡ് 19! ചെയ്യേണ്ടതും ചെയ്യരുതാത്തതും…

ചെയ്യേണ്ടവ: കോവിഡ് 19 രോഗ ബാധിത രാജ്യങ്ങളിൽനിന്നും വന്നിട്ടുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കണ്‍ട്രോൾ റൂമിലോ വിവരം അറിയിക്കണം. ഇവർ 28 ദിവസം വീടുകളിൽ തന്നെ കഴിയണം. വായുസഞ്ചാരമുള്ള ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയാണ് ഉത്തമം. രോഗലക്ഷണങ്ങൾ രഹസ്യമാക്കി വയ്ക്കരുത്. ഉടൻതന്നെ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. അവർ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് മാത്രം ആശുപത്രിയിൽ എത്തുക. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്പോൾ മൂക്കും വായും തൂവാലകൊണ്ട് മൂടണം. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. വ്യക്തിശുചിത്വം പാലിക്കണം. രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണം. രോഗലക്ഷണം ഇല്ലാത്ത ജനങ്ങൾ മാസ്ക് ധരിക്കേണ്ടതില്ല. ചെയ്യരുതാത്തവ: വിദേശയാത്രയെക്കുറിച്ചോ രോഗലക്ഷണങ്ങളെ കുറിച്ചോ തെറ്റായ വിവരങ്ങൾ നൽകരുത്. രോഗ ലക്ഷണങ്ങൾ ഉള്ളവർ പൊതുപരിപാടികളിലോ ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്. രോഗലക്ഷണങ്ങൾ ഉള്ളവരുമായി അടുത്ത് ഇടപഴകരുത്. അവരുമായി സംസാരിക്കുന്പോൾ ഒരു മീറ്ററിലധികം അകലം പാലിക്കണം. വീടുകളിൽ…

Read More

പൊക്കിൾക്കൊടിയുടെ ശക്തി ഇതാണ്..! കൂറ്റൻ മരത്തിനു മുകളിൽ കുഞ്ഞിനു ജന്മം നല്കിയ സ്ലോത്തിന് സംഭവിച്ചത്

ഗർഭസ്ഥശിശുവിനെ അമ്മയുടെ ശരീരവുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയെക്കുറിച്ച് ഏവർക്കുമറിയാം. അമ്മയുടെ ഉദരത്തിൽ നിന്ന് വേർപെട്ട് സ്വതന്ത്രനാകുന്നത് പൊക്കിൾക്കൊടിയുമായുള്ള ബന്ധം മുറിയുന്നതോടെയാണ്. ഈ പൊക്കിൾക്കൊടിയുടെ ശക്തിയെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ജീവിതത്തിന്‍റെ നല്ല പങ്കും മരത്തിനു മുകളിൽ കഴിയുന്ന ജീവിയായ സ്ലോത്തിന്‍റെ പ്രസവമാണ് വീഡിയോയിൽ. എന്നാൽ ഒരു സാധാരണ പ്രസവമല്ല ഇത്. കൂറ്റൻ മരത്തിന്‍റെ മുകളിൽ ഇരുന്നാണ് സ്ലോത്തിന്‍റെ പ്രസവം. മരത്തിനു മുകളിൽ തൂങ്ങിയാടിക്കൊണ്ടാണ് അമ്മ സ്ലോത്ത് കുഞ്ഞിന് ജന്മം നൽകുന്നത്. പുറത്തേക്ക് വരുന്ന കുഞ്ഞ് ഏറെ നേരം പൊക്കിൾക്കൊടിയിൽ തൂങ്ങിയാടുന്നതും കാണാം. സ്ലോത്തുകൾ മരത്തിന് മുകളിലിരുന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനാൽ ഇത്തരമൊരു ദൃശ്യം അപൂർവമാണ്. തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും ഉഷ്ണമേഖലാ മഴക്കാടുകളിലാണ് സ്ലോത്തുകൾ ഏറെയും കാണപ്പെടുന്നത്. ഗർഭം ധരിച്ച് 11 മാസത്തിനു ശേഷമാണ് സ്ലോത്തുകൾ പ്രസവിക്കുന്നത്. മൂന്നു മുതൽ നാലു വർഷം വരെ…

Read More

വലിപ്പത്തിലല്ല ചങ്കൂറ്റത്തിലാണ് കാര്യം! കാട്ടാനയെ തുരത്തി കുട്ടിപ്പോത്ത്; വീഡിയോ കാണാം

വലിപ്പത്തില്‍ അല്ല ചങ്കൂറ്റത്തിലാണ് കാര്യം എന്ന വാക്ക് അക്ഷരം പ്രതി ശരിയാണെന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാട്ടാനയെ തുരത്തിയോടിക്കുന്ന പോത്തിന്‍ കുഞ്ഞാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വലിപ്പവും ശരീരവും വകവയ്ക്കാതെ പോത്തിന്‍ കുഞ്ഞ് ആനയുടെ നേരെ ചെല്ലുമ്പോള്‍ ആന പേടിച്ച് പിന്നിലേക്ക് പോകുകയാണ്. കുഞ്ഞിന് കൂട്ടായി സമീപം ഒരു പോത്തും നില്‍ക്കുന്നുണ്ട്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ നേച്ചര്‍ ഈസ് ലിറ്റ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ കൂടിയാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Read More

എരിയുന്ന അഗ്നിപര്‍വതത്തിന് മുകളിലൂടെ വടത്തിൽ യുവാവിന്‍റെ സാഹസിക നടത്തം; കണ്ണുതള്ളി ലോകം

അഗ്നി പര്‍വതത്തിന് മുകളില്‍ കെട്ടിയ ഇരുമ്പ് വടത്തില്‍ കൂടി നടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ച യുവാവ്. നിക്കരാഗ്വയിലെ മാസായ അഗ്നിപര്‍വതത്തിന് മുകളില്‍ കൂടിയാണ് നിക് വാളെന്ദ എന്ന യുവാവ് സാഹസിക പ്രകടനം നടത്തിയത്. ലോക പ്രശസ്തമായ ദ് ഫ്‌ളൈയിംഗ് വാളെന്ദ എന്ന സര്‍ക്കസ് കുടുംബത്തിലെ അംഗമാണ് നിക്. 1,800 അടി ഉയരത്തില്‍ ഏകദേശം 31 മിനിട്ട് കൊണ്ടാണ് അദ്ദേഹം തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയത്. സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചാണ് 41കാരനായ നിക് പ്രകടനം നടത്തിയത്. നിക് തന്നെയാണ് ഈ പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.

Read More

മുട്ട മോഷ്ടിക്കാന്‍ ശ്രമിച്ച പാമ്പിനെ ആക്രമിച്ച് മരം കൊത്തി! 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകര്‍ത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

മുട്ട ഭക്ഷിക്കുവാന്‍ ശ്രമിച്ച പാമ്പിനെ മരം കൊത്തി തുരത്തുന്നിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെറുവില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. മരത്തിലെ പൊത്തില്‍ ഇരിക്കുന്ന മുട്ട എടുക്കുവാൻ ശ്രമിച്ച പാമ്പിനെ കൊത്തി തുരത്താനാണ് മരം കൊത്തി ശ്രമിച്ചത്. പാമ്പ് തിരിച്ച് ആക്രമിക്കുമ്പോള്‍ പതറി പോകുന്ന മരം കൊത്തി വീണ്ടും തിരികെ വന്ന് ചുണ്ട് കൊണ്ട്പാമ്പിനെ ആക്രമിച്ചു. ഈ പോരാട്ടത്തിൽ ആരാണ് വിജയിച്ചതെന്ന് വ്യക്തമല്ല. ഇസ്രയേലി ടൂറിസ്റ്ററായ അസ്‌സാഫ് അദ്‌മോനിയാണ് 2009ല്‍ ഈ ദൃശ്യങ്ങള്‍ പെറുവില്‍ വച്ച് പകര്‍ത്തിയത്. സംഭവം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Read More

സഹപ്രവര്‍ത്തകന്റെ വിവാഹം! പൊതുസ്ഥലത്ത് മദ്യപിച്ച് പോലീസുകാരുടെ നൃത്തം; വീഡിയോ വൈറല്‍

മദ്യപിച്ച് പൊതുസ്ഥലത്ത് നൃത്തം ചെയ്ത് പോലീസുകാർ. തെലുങ്കാന പോലീസ് ഉദ്യോഗസ്ഥരായ അസിസ്റ്റന്‍റ് സബ് ഇന്‍സ്‌പെക്ടര്‍ ബാലുസ്വാമി, കോണ്‍സ്റ്റബിള്‍മാരായ അശോക് റെഡ്ഡി, അമര്‍നാഥ്, ചന്ദ്രമോഹന്‍, വെങ്കിടേഷ് ഗൗഡ്, കൃഷ്ണ സ്വാമി റെഡ്ഡി എന്നിവരാണ് വിവാദത്തിലായിരിക്കുന്നത്. സഹപ്രവര്‍ത്തകന്‍റ് വിവാഹ ചടങ്ങിനിടെയാണ് ഇവര്‍ മദ്യപിച്ച് പൊതുസ്ഥലത്ത് നൃത്തം ചെയ്തത്. വീഡിയോ വൈറലായതിനെ തുടര്‍ന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. പൊലീസുകാര്‍ യൂണിഫോമില്‍ അല്ലെന്നും അവര്‍ക്ക് സന്തോഷിക്കാന്‍ അവകാശമുണ്ടെന്നും അഭിപ്രായമുയരുമ്പോള്‍ അവര്‍ മാതൃകാപരമായി പെരുമാറണമെന്നും ആളുകള്‍ പറയുന്നു.

Read More

നോ കോംപ്രമൈസ്..! പോരടിച്ച് കുട്ടിക്കുറുമ്പന്മാർ; പിടിച്ചുമാറ്റാന്‍ പാടുപെട്ട് അച്ഛനും അമ്മയും (വീഡിയോ)

കുറുമ്പ് കൂടി തമ്മിലടിച്ച കുട്ടിയാനകളെ പിടിച്ചു മാറ്റാന്‍ പാട് പെട്ട് മുതിര്‍ന്ന ആനകൾ. ശരിക്ക് നിലത്ത് നില്‍ക്കുവാന്‍ പോലും പറ്റാത്ത കുട്ടിക്കുറുമ്പന്മാരാണ് ഏറെ വാശിയോടെ ഏറ്റുമുട്ടിയത്. തെന്നി നിലത്ത് വീണിട്ടും വാശിക്ക് യാതൊരു കുറവുമില്ലായിരുന്നു. അവസാനം അച്ഛനും അമ്മയും വന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. എങ്കിലും പോരില്‍ നിന്നും പിന്മാറാന്‍ ഇരുവരും ഒരുക്കമല്ലായിരുന്നു. ഏറെ രസകരമായ ദൃശ്യങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.

Read More