ഇന്ത്യൻ പ്രീമിയർ ലീഗ് : ഹെൻ‌റിച്ച് ക്ലാസനെ 23 കോടി ; വിരാട് കോഹ്‌ലി 21 കോടി

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ താര ലേലത്തിനു മുന്പ് ഓരോ ടീമും നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചു. ഒരു അണ്‍ക്യാപ്ഡ് കളിക്കാരൻ ഉൾപ്പെടെ പരമാവധി ആറു താരങ്ങളെയാണ് 10 ടീമുകൾക്കും നിലനിർത്താൻ സാധിക്കുക. ഇന്നലെ വൈകുന്നേരം 5.30 ആയിരുന്നു നിലനിർത്തുന്ന കളിക്കാരുടെ പട്ടികയും അവർക്കുള്ള പ്രതിഫലവും പ്രഖ്യാപിക്കാനുള്ള അന്തിമ സമയം. 2024 ഐപിഎൽ ചാന്പ്യന്മാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസും ആറു കളിക്കാരെ വീതം നിലനിർത്തി. ഏറ്റവും കുറവു കളിക്കാരെ നിലനിർത്തിയ ടീം പഞ്ചാബ് കിംഗ്സാണ്. രണ്ടു കളിക്കാരെ മാത്രമാണ് പഞ്ചാബ് നിലനിർത്തിയത്. ക്ലാസനു 23 കോടി, കോഹ്‌ലിക്ക് 21 സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്ററായ ഹെൻ‌റിച്ച് ക്ലാസനാണ് നിലനിർത്തിയ കളിക്കാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചിരിക്കുന്നത്. സണ്‍റൈസേഴ്സ്…

Read More

ആദ്യ നഷ്ടം; പെനാൽറ്റി തുലച്ച് സിആർ7

റിയാദ്: കിംഗ് കപ്പ് ഓഫ് ചാന്പ്യൻസ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചപ്പോൾ അൽ നസർ എഫ്സി പുറത്ത്. പ്രീക്വാർട്ടർ പോരാട്ടത്തിൽ അൽ താവൂണ്‍ എഫ്സിക്ക് എതിരേ 1-0നായിരുന്നു അൽ നസറിന്‍റെ തോൽവി. ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷമായിരുന്നു (96’) അൽ നസറിനു ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയത്. 71ാം മിനിറ്റിൽ വലീദ് അൽ അഹമ്മദിന്‍റെ ഗോളിലായിരുന്നു അൽ താവൂണ്‍ എഫ്സി ലീഡ് സ്വന്തമാക്കിയത്. 2023-2024 സീസണിൽ അൽ നസർ കിംഗ്സ് കപ്പ് ഓഫ് ചാന്പ്യൻസ് ഫൈനലിൽവരെ എത്തിയിരുന്നു. അൽ താവൂണ്‍ എഫ്സിക്കെതിരേ മൂന്നാം മിനിറ്റിൽ ലീഡ് നേടാനുള്ള അവസരം അൽ നസറിനു ലഭിച്ചതാണ്. എന്നാൽ, ആൻഡേഴ്സണ്‍ ടാലിസ്ക ബോക്സിനുള്ളിൽനിന്നു തൊടുത്ത ഷോട്ട് അൽ താവൂണ്‍ ഗോൾ കീപ്പർ രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലും ടാലിസ്കയ്ക്ക് അവസരം ലഭിച്ചെങ്കിലും സ്കോർ ചെയ്യാൻ സാധിച്ചില്ല. ആദ്യ നഷ്ടം…

Read More

ഐസിസി ടെസ്റ്റ് റാങ്കിംഗ് : റബാഡ ഒന്നാം നമ്പറിൽ

ദുബായ്: ഐസിസി ലോക ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിൽ ദക്ഷിണാഫ്രിക്കൻ പേസർ കഗിസൊ റബാഡ ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ ജസ്പ്രീത് ബുംറയുടെ ഒന്നാം സ്ഥാനം ഇതോടെ നഷ്ടപ്പെട്ടു. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സൽവുഡാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ ഇന്ത്യയുടെ ജസ്പ്രീത് ബുംറ, ആർ. അശ്വിൻ എന്നിവർ മൂന്നും നാലും സ്ഥാനത്തേക്ക് ഇറങ്ങി. ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് പരന്പരയിൽ തിളങ്ങാൻ സാധിക്കാത്തതാണ് ജസ്പ്രീത് ബുംറെയ്ക്കും ആർ. അശ്വിനും തിരിച്ചടിയായത്. 860 റേറ്റിംഗ് പോയിന്‍റാണ് റബാഡയ്ക്ക്. ഹെയ്സൽവുഡിന് 847ഉം ജസ്പ്രീത് ബുംറയ്ക്ക് 846ഉം അശ്വിന് 831ഉം റേറ്റിംഗാണുള്ളത്. ജയ്സ്വാൾ മൂന്നിൽ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിനുള്ളിൽ ഏക ഇന്ത്യൻ താരമായി യശസ്വി ജയ്സ്വാൾ. 790 റേറ്റിംഗ് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് യശസ്വി ജയ്സ്വാൾ. ഇന്ത്യൻ യുവതാരത്തിന്‍റെ ഏറ്റവും ഉയർന്ന റാങ്കിംഗാണ്. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട്, ന്യൂസിലൻഡിന്‍റെ കെയൻ വില്യംസണ്‍ എന്നിവരാണ് ഒന്നും…

Read More

നെയ്മർ മയാമിയിലേക്ക്?

ഫ്ളോറിഡ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്‍റർ മയാമിയിലേക്ക് ചേക്കേറിയേക്കും എന്നു റിപ്പോർട്ട്. ഫ്ളോറിഡയിൽ 26 മില്യണ്‍ ഡോളറിന്‍റെ (218 കോടി രൂപ) വസ്തു നെയ്മർ വാങ്ങിയതാണ് അദ്ദേഹം ഇന്‍റർ മയാമിയിലേക്കു ചേക്കേറിയേക്കും എന്ന അഭ്യൂഹം വർധിപ്പിച്ചിരിക്കുന്നത്. ഇന്‍റർ മയാമി സൂപ്പർ താരം ലയണൽ മെസിയും നെയ്മറും ഉറ്റസുഹൃത്തുക്കളാണ്. എഫ്സി ബാഴ്സലോണ, പിഎസ്ജി ടീമുകളിൽ ഇരുവരും ഒന്നിച്ചു കളിച്ചിട്ടുമുണ്ട്. പിഎസ്ജിയിൽനിന്ന് ഇറങ്ങിയശേഷം സൗദി പ്രൊ ലീഗ് ക്ലബ്ബായ അൽ ഹിലാൽ എഫ്സിക്കുവേണ്ടിയാണ് നെയ്മർ ബൂട്ടണിയുന്നത്. ഒരു വർഷത്തിലധികം പരിക്കിനെത്തുടർന്നു പുറത്തിരിക്കുകയായിരുന്ന നെയ്മർ കളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. 2025 ജൂണ്‍വരെയാണ് അൽ ഹിലാൽ എഫ്സിയുമായി നെയ്മറിനു കരാർ ഉള്ളത്.

Read More

ഇന്ത്യ- ന്യൂസിലൻഡ് ടെസ്റ്റ്; കോഹ്‌ലി, രോഹിത് കളിമാറണം…

21-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഒരു സന്ദർശക ടീമിന്‍റെ ബാറ്റർ ടോപ് സ്കോറർ സ്ഥാനത്ത് എത്തുക എന്നത് വളരെ വിരളമാണ്. അത്തരമൊരു സന്ദർഭത്തിലേക്കാണോ ഇന്ത്യ x ന്യൂസിലൻഡ് ടെസ്റ്റ് പരന്പര ചെന്നെത്തുക എന്നതാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ഏറ്റവും വലിയ ചോദ്യം. ആദ്യ രണ്ടു ടെസ്റ്റിലും ജയിച്ച് ന്യൂസിലൻഡ് പരന്പര സ്വന്തമാക്കിക്കഴിഞ്ഞു. അതും ഇന്ത്യയിൽ ഒരു ടീം 2012നുശേഷം പരന്പര നേടുന്നത് ഇതാദ്യം. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനു നാളെ മുംബൈയിൽ ടോസ്. മുംബൈ വാങ്കഡേയിൽ മൂന്നാം ടെസ്റ്റ് അരങ്ങേറുന്പോൾ തലമുതിർന്ന താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരിൽ നിന്ന് മികച്ച ഇന്നിംഗ് ഇന്ത്യൻ ആരാധകർ പ്രതീക്ഷിക്കുന്നു. ബംഗളൂരുവിലെ ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിൽ ഇരുവരും അർധസെഞ്ചുറി നേടിയതൊഴിച്ചാൽ തികഞ്ഞ പരാജയമായിരുന്നു. മറുവശത്ത് ന്യൂസിലൻഡിന്‍റെ മുൻനിര ബാറ്റർമാർ മികച്ചു നിൽക്കുകയും ചെയ്തു. രോഹിത്തിന്‍റെയും കോഹ്‌ലിയുടെയും ഫോം…

Read More

ഐസിസി വനിതാ റാങ്കിംഗ്; ദീപ്തി ശർമ രണ്ടാമത്

ദുബായി: ഐസിസി വനിതാ ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ ഓഫ് സ്പിന്നർ ദീപ്തി ശർമയ്ക്കു നേട്ടം. കരിയറിലെ ഉയർന്ന റാങ്കായ രണ്ടിലാണ് താരമെത്തിയത്. അടുത്തകാലത്ത് തുടരുന്ന മികവാണ് ദീപ്തിയുടെ റാങ്ക് മെച്ചപ്പെടുത്തിയത്.

Read More

വംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ

ബലോണ്‍ ദോർ അവാർഡിൽനിന്ന് തന്നെ തഴഞ്ഞതിലുള്ള പ്രതികരണവുമായി വിനീഷ്യസ് ജൂണിയർ. “എനിക്ക് ചെയ്യേണ്ടി വന്നാൽ ഞാൻ ഇത് 10 തവണ കൂടി ചെയ്യും. എങ്കിലും അവർ തയാറല്ല.” (I’ll do it 10x if I have to. They’re not ready.) വിനീഷ്യസ് ജൂണിയർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പത്ത് തവണ എന്നതുകൊണ്ട് എന്താണ് താരം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. വംശീയ വേർതിരിവിനെതിരേയുള്ള പോരാട്ടം ഇനിയും തുടരുമെന്ന് വിനീഷ്യസ് വ്യക്തമാക്കി. ഗോൾ നേടുന്നത് തുടരും, ട്രോഫികൾ നേടും. നിറത്തിന്‍റെ പേരിലുള്ള വംശീയ അധിക്ഷേപങ്ങൾക്കെതിരേ സംസാരിക്കും ഇതൊക്കെയായിരിക്കും ഈ വാക്കുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് നിരീക്ഷകർ പറയുന്നത്. ഈ സന്ദേശം വംശീയവെറിക്കെതിരേയുള്ളതാണെന്ന് താരവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വംശീയ വേർതിരിവിനെതിരേയുള്ള വിനീഷ്യസിന്‍റെ പ്രതികരണമാണ് പുരസ്കാരം നേടുന്നതിൽനിന്ന് അദ്ദേഹത്തെ മാറ്റിനിർത്തിയതെന്നും താരത്തിന്‍റ മാനേജ്മെന്‍റ് വ്യക്തമാക്കി. റയൽ മാഡ്രിഡിനൊപ്പം ലാ ലീഗ, ചാന്പ്യൻസ് ലീഗ്, സൂപ്പർ കോപ്പ…

Read More

സൂപ്പർ ലീഗ് കേരള: ഫോഴ്സ കൊച്ചിക്ക് ജയം

കൊച്ചി: മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ ഫോഴ്സ കൊച്ചിക്ക് ജയം. ഇന്നലെ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ 1-0നാണ് പരാജയപ്പെടുത്തിയത്. കൊച്ചിക്ക് വേണ്ടി ഡോറിയൽട്ടനാണ് (82’) ഗോൾ നേടിയത്. പത്ത് കളികളിൽ 16 പോയിന്‍റ് സ്വന്തമാക്കിയ ഫോഴ്സ കൊച്ചി സെമി ഫൈനൽ ഉറപ്പിച്ച ടീമാണ്. സെമി കാണാതെ നേരത്തെ തന്നെ തൃശൂർ പുറത്തായിരുന്നു. ലീഗിൽ ഡോറിയൽട്ടന്‍റെ അഞ്ചാം ഗോളാണിത്. നിലവിൽ ടോപ് സ്കോറർ സ്ഥാനത്താണ് ബ്രസീലുകാരൻ.

Read More

നില തെറ്റാതെ ലിവർപൂൾ

ലണ്ടൻ: ആവേശകരമായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുഹമ്മദ് സല കളി അവസാനത്തോടടുത്തപ്പോൾ നേടിയ ഗോളിൽ ലിവർപൂൾ 2-2ന് ആഴ്സണലുമായി സമനിലയിൽ പിരിഞ്ഞു. സ്വന്തം കാണികളുടെ മുന്നിൽ രണ്ടു തവണ മുന്നിൽനിന്നശേഷമാണ് ആഴ്സണൽ കളിയുടെ അവസാനം സമനില വഴങ്ങിയത്. പോയിന്‍റ് പട്ടികയിൽ 23 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും 22 പോയിന്‍റുമായി ലിവർപൂൾ രണ്ടാമതും 18 പോയിന്‍റുമായി ആഴ്സണൽ മൂന്നാമതുമാണ്. ഒന്പതാം മിനിറ്റിൽ ബുകായോ സാക്ക ആഴ്സണലിനെ മുന്നിലെത്തിച്ചു. 23 വർഷവും 52 ദിവസവും പ്രായമുള്ള ഇംഗ്ലീഷ് താരത്തിന്‍റെ 50-ാമത്തെ പ്രീമിയർ ലീഗ് ഗോളാണിത്. ആഴ്സണലിനായി 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാർഡിലുമെത്തി സാക്ക. ഈ ലീഡിന് ഒന്പത് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കോർണറിൽനിന്നു വന്ന പന്തിൽ ലൂയിസ് ഡയസ് നൽകിയ ഹെഡ് പാസിൽനിന്ന് വിർജിൽ വാൻ ഡിക്കിന്‍റെ ഹെഡർ ആഴ്സണലിന്‍റെ…

Read More

പോയിന്‍റ് പങ്കിട്ട് ഇറ്റാലിയൻ ഡെർബി

മിലാൻ: ഇറ്റലിയുടെ ഡെർബി എന്നറിയപ്പെടുന്ന ഇന്‍റർ മിലാൻ-യുവന്‍റസ് പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു. അവസാന മിനിറ്റിൽ വരെ ആവേശം നിലനിർത്തിയ ഇന്‍റർ മിലാൻ-യുവന്‍റസ് പോരാട്ടത്തിൽ എട്ടു ഗോളുകളാണ് പിറന്നത്. തോൽവി ഉറപ്പിച്ചുനിന്ന യുവന്‍റസിനെ കെനാൻ യിൽഡിസ് നേടിയ രണ്ടു ഗോളുകളാണ് 4-4ന്‍റെ സമനില നല്കിയത്. ആദ്യ പകുതിയിൽ അഞ്ചു ഗോളുകളാണ് പിറന്നത്. സീരി എയുടെ ചരിത്രത്തിൽ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറക്കുന്നത് ആദ്യമായാണ്. ഇതിൽ മൂന്നെണ്ണം ഇന്‍റർ മിലാന്‍റെ വകയായിരുന്നു. പീറ്റർ സിലിൻസ്കി 15-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി ഇന്‍ററിനെ മുന്നിലെത്തിച്ചു. ഇതിനുള്ള മറുപടി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഡുസാൻ വ്ളാഹോവിച്ച് നൽകി. 26-ാം മിനിറ്റിൽ തിമോത്തി വിയ യുവന്‍റസിനെ ലീഡിലെത്തിച്ചു. ലീഡ് അധികനേരം നിലനിർത്താൻ യുവന്‍റസിനായില്ല. ഹെൻറിക് മിഖിതരാൻ (35’) സമനിലയിലെത്തിച്ചു. 37-ാം മിനിറ്റിൽ സിലിൻസ്കി പെനാൽറ്റി വലയിലെത്തിച്ച് ഇന്‍ററിനെ ഒരിക്കൽക്കൂടി മുന്നിലെത്തിച്ചു.…

Read More