സെന്‍റ് ഡൊമിനിക്സ് കോളജിന്‍റെ  അഭിമാനമായി മനൂപ്

കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കി മനൂപ്. ലക്‌നൗവിൽ നടന്ന മൂന്നാമത് ഖേലോ ഇന്ത്യ ഇന്‍റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് മീറ്റിൽ  കോളജിലെ മൂന്നാം വർഷ ചരിത്ര വിദ്യാർഥിയായ എം. മനൂപ് 400  മീറ്റർ ഹർഡിൽസിൽ  (53.1 സെക്കൻഡ്) എംജി സർവകലാശാലയ്ക്കു വേണ്ടി  സ്വർണമെഡൽ നേടി. അന്തർ സർവകലാശാല മീറ്റിലെ ആദ്യ എട്ടു സ്ഥാനക്കാർ മത്സരിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കായിക മത്സരത്തിലായിരുന്നു ഈ നേട്ടം.  പാലക്കാട് വടവന്നൂർ സ്വദേശികളായ കോരത്തുപറമ്പ്  മുരളീധരൻ –  ഷീബ  ദമ്പതികളുടെ മകനായ മനൂപ്  കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ സംസ്ഥാന സ്പോർട്സ് കൗൺസിൽ അക്കാഡമിയിലാണ് പരിശീലനം നടത്തുന്നത്.  2015 മുതലാണ് കോളജിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിന്‍റെ സഹായത്തോടെ അക്കാഡമി പ്രവർത്തനം ആരംഭിച്ചത്. ദേശീയ, സംസ്ഥാന, സർവകലാശാലാ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ എസ്ഡി കോളജിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. കോളജിലെ കായിക…

Read More

സൗദിയിലേക്കു ചുവടുമാറ്റാനുള്ള കരിം ബെൻസേമയുടെ തീരുമാനം; റയല്‍ മാഡ്രിഡിനു ഞെട്ടല്‍

മാഡ്രിഡ്: സൗദി പ്രോ ലീഗിലേക്കു ചുവടുമാറ്റാനുള്ള സൂപ്പർ സ്ട്രൈക്കർ കരിം ബെൻസേമയുടെ തീരുമാനത്തിൽ റയൽ മാഡ്രിഡിനു ഞെട്ടൽ. ഈ സീസണിൽ ഒരു സ്ട്രൈക്കറെ ടീമിൽ കൊണ്ടുവരേണ്ടതില്ലെന്ന ക്ലബ്ബ് പ്രസിഡന്‍റ് ഫ്ളോറന്‍റീനോ പെരസിന്‍റെ തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയാണു ബെൻസേമയുടെ ചുവടുമാറ്റം. അൽ ഇത്തിഹാദിൽനിന്നുള്ള വൻ ഓഫറാണു ബെൻസേമയുടെ മനസിളക്കിയത്. ഇതോടെ റയലിന്‍റെ അടുത്ത സീസണിലേക്കുള്ള ട്രാൻസ്ഫർ പദ്ധതികളിൽ വലിയ രീതിയില്‍മാറ്റംവരുത്തേണ്ടിവരുമെന്നാണു സൂചന. ഇതിന്‍റെ തുടർച്ചയായി, ടോട്ടൻഹാം താരം ഹാരി കെയ്നെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമങ്ങൾ ഉൗർജിതമാക്കി. ടോട്ടൻഹാമിൽ കെയ്ന് ഒരുവർഷം കൂടി കരാറുണ്ടെങ്കിലും താരത്തിനു റയലിനോടു താത്പര്യമുണ്ട്. ടോട്ടൻഹാമിന് ഇക്കുറി ചാന്പ്യൻസ് ലീഗ് യോഗ്യത നേടാനാകാതെ പോയതും കെയ്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. 100 ദശലക്ഷം പൗണ്ടാണു കെയ്ന് ടോട്ടൻഹാം ഇട്ടിരിക്കുന്ന വില. നാപ്പോളി സ്ട്രൈക്കർ വിക്ടർ ഒസിമൻ, ഇന്‍റർ മിലാന്‍റെ ലൗട്ടാരോ മാർട്ടിനസ്, ചെൽസിയുടെ കയ്…

Read More

ടോട്ടനം പരിശീലകനാകാൻ പോസ്റ്റെകോഗ്ലു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ടോട്ടനം ഹോട്ട്സ്പറിന്‍റെ പുതിയ പരിശീലകനായി സ്കോട്ടിഷ് ചാമ്പ്യന്മാരായ സെൽറ്റിക് എഫ്സിയുടെ അമരക്കാരൻ ആൻജെ പോസ്റ്റെകോഗ്ലു എത്തുന്നു. കരാറിലെ വ്യവസ്ഥകൾ ഉറപ്പിച്ച ശേഷം പോസ്റ്റെകോഗ്ലുവിന്‍റെ നിയമനം ക്ലബ് ഔദ്യോഗികമായി പുറത്തുവിടും. സ്ഥിരം പരിശീലകനായ അന്‍റോണിയോ കോന്‍റെ മാർച്ചിൽ ക്ലബ് വിട്ടതിന് ശേഷം സ്പർസ് നാഥനില്ലാക്കൂട്ടമായി തുടരുകയാണ്. സ്കോട്ടിഷ് ലീഗിലെ ട്രെബിൾ നേട്ടം സെൽറ്റിക്കിനായി സ്വന്തമാക്കിയ വ്യക്തിയാണ് ഓസീസ് പൗരനായ പോസ്റ്റെകോഗ്ലു. ഓസ്ട്രേലിയൻ ലീഗിൽ സൗത്ത് മെൽബൺ ടീമിന്‍റെ കിരീടനേട്ടത്തിലും പോസ്റ്റെകോഗ്ലു പങ്കാളിയായിരുന്നു. ജാപ്പനീസ് ലീഗിലും പോസ്റ്റെകോഗ്ലു മുഖം കാണിച്ചിട്ടുണ്ട്.

Read More

പിച്ച് ആർക്കൊപ്പം…? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബുധനാഴ്ച

ഐസിസി 2023 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ജേതാവിനെ കണ്ടെത്താനുള്ള ഫൈനലിലേക്കുള്ളത് ഒരു ദിനത്തിന്‍റെ അകലം മാത്രം. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കിരീടപോരാട്ടം ആരംഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലാണു ഫൈനൽ പോരാട്ടം എന്നതാണു ശ്രദ്ധേയം. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ സമീപനാളിലെ പ്രകടനം മികച്ചതാണ്. 2017നുശേഷം ഇരു ടീമും തമ്മിൽ അരങ്ങേറിയ നാല് ടെസ്റ്റ് പരന്പരയും ഇന്ത്യ സ്വന്തമാക്കി. രണ്ട് എവേ പരന്പരയും രണ്ട് ഹോം പരന്പരയും 2-1 എന്ന മാർജിനിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവൽ മൈതാനത്താണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. നിഷ്പക്ഷവേദിയാണെങ്കിലും ഓവലിൽ ഇന്ത്യയുടെ ആരാധകർക്കായിരിക്കും മുൻതൂക്കം. സന്തുലിത പിച്ച് ഓവലിലെ പിച്ചിൽ പേസർമാർക്കാണു കൂടുതൽ വിക്കറ്റ് നേട്ടം അവകാശപ്പെടാനുള്ളത്. എന്നാൽ, അവസാന രണ്ടു ദിനം പിച്ച് ഡ്രൈ ആകുന്നതോടെ സ്പിന്നർമാർക്കും…

Read More

മെസിക്കു പിഎസ്ജി ആരാധകരുടെ വക കൂവൽ

പാരീസ്: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചു. 2022-23 സീസണിൽ ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ ക്ലെർമൗണ്ട് ഫൂട്ടിനെതിരേയായിരുന്നു പിഎസ്ജി ജഴ്സിയിൽ മെസിയുടെ അവസാന മത്സരം. ഈ മാസം 30ന് പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. ഹോം മത്സരത്തിൽ പിഎസ്ജി 2-3നു പരാജയപ്പെട്ടു. ഇതോടെ പിഎസ്ജിയിൽ മെസിയുടെ കരിയർ തോൽവിയോടെ അവസാനിച്ചു. മത്സരത്തിനിടെ ലയണൽ മെസിയെ പിഎസ്ജി ആരാധകർ കൂവി. സമീപനാളിൽ മെസിക്കെതിരേ കൂവുന്നത് പിഎസ്ജി അരാധകർ പതിവാക്കിയിരിക്കുകയായിരുന്നു. ഫ്രഞ്ച് ക്ലബ്ബിനും ആരാധകർക്കും നന്ദിയർപ്പിക്കുന്ന സന്ദേശം മെസി പങ്കുവച്ചു. പിഎസ്ജിക്കു മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ ഭാവുകങ്ങളും മെസി നേർന്നു. 2021ൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്നാണു മെസി പിഎസ്ജിയിൽ എത്തിയത്. പിഎസ്ജിക്കായി 75 മത്സരങ്ങളിൽ ഇറങ്ങിയ മെസി, 32 ഗോൾ നേടുകയും 35 ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.…

Read More

അപ്പീൽ തള്ളി ബ്ലാസ്റ്റേഴ്സ് പിഴയൊടുക്കണം

മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്‍റെയും മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്‍റെയും അപ്പീലുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളി. ക്ലബിനെതിരെയും പരിശീലകനെതിരെയും പ്രഖ്യാപിച്ച ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് ക്ലബും പരിശീലകനും അപ്പീൽ നൽകിയത്‌. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫീൽ ബംഗളൂരു എഫ്‌സിക്കെതിരായ കളി പൂർത്തിയാകും മുൻപു കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനുമെതിരേ നടപടി ഉണ്ടായത്. ക്ലബിനു നാല് കോടി രൂപയാണു പിഴ അടക്കേണ്ടത്. ഇവാന് അഞ്ച് ലക്ഷം രൂപയും അതിനോടൊപ്പം 10 മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണു നിർദേശം. ഇല്ലെങ്കിൽ പിഴ വർധിക്കും.എഐഎഫ്എഫ് അപ്പീൽ തള്ളിയതു സംബന്ധിച്ച് ഇന്ന് ഔദ്യോഗിക കുറിപ്പു പുറത്തുവിട്ടു.

Read More

ലയണൽ മെസി എങ്ങോട്ട്? ഓഫർ നൽകാതെ ബാഴ്സലോണ

പാരീസ്: ലയണൽ മെസി പിഎസ്ജി വിടുമെന്ന് ഉറപ്പായി. പിഎസ്ജി പരിശീലകൻ ക്രിസ്റ്റഫി ഗാൾട്ടിയർ ഇക്കാര്യം സ്ഥിരീകരിച്ചു. ഇനി ഏതു ക്ലബ്ബിലേക്കാണു താരമെന്നു വ്യക്തമല്ല. ഒരു കാര്യം വ്യക്തമാണ്; മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്കാവില്ല. 12-ാം വയസുമുതൽ പന്തുതട്ടുന്ന ബാഴ്സയിലേക്കു മടങ്ങാനാണു മെസിക്കു താത്പര്യം. എന്നാൽ, ബാഴ്സയാകട്ടെ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ഇതുവരെ തയാറായിട്ടുമില്ല. നിലവിലെ സ്ഥിതിയിൽ മെസിക്കു മുന്നിൽ ബാഴ്സയ്ക്ക് ഒരു നല്ല ഓഫർ നൽകാൻ കഴിയില്ല. ക്ലബ്ബിന്‍റെ പരാധീനതകളും ലാലിഗയുടെ കടുത്ത സാന്പത്തികനിയന്ത്രണങ്ങളുമാണു കാരണമായി ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നത്. മെസിക്ക് ഓഫർ നൽകണമെങ്കിൽ ക്ലബ്ബിലെ മറ്റു താരങ്ങളെ വിറ്റ് പണമുണ്ടാക്കണം. അതിനു കാലതാമസമുണ്ട്. മുപ്പത്തിയഞ്ചുകാരനായ മെസിക്കു യൂറോപ്പിൽത്തന്നെ കളിക്കാനാണിഷ്ടം. എന്നാൽ, യൂറോപ്യൻ ക്ലബ്ബുകളിൽനിന്നുള്ള ഓഫർ അത്ര ആകർഷകമല്ല. എത്ര കുറഞ്ഞ തുകയായാലും ബാഴ്സയിൽ കളിക്കാൻ തയാറാണെന്നു മെസി ക്യാന്പ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. പഴിചാരി ബാഴ്സ മെസിയുടെ കാര്യത്തിൽ…

Read More

പാക്കിസ്ഥാനെ കീഴടക്കി; ജൂനിയർ ഏഷ്യ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

മസ്കറ്റ്: ജൂനിയർ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യക്ക് കരീടം. സലാലയിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെ 2-1ന് തകർത്താണ് ഇന്ത്യ കിരീടം നിലനിർത്തിയത്. ഇന്ത്യക്കായി അംഗദ് ബിർ സിംഗ്, ഹുണ്ടാൽ എന്നിവരാണ് ഗോൾ നേടിയത്. 38-ാം മിനിറ്റിൽ അലി ബഷാരത് പാക്കിസ്ഥാന്‍റെ ആശ്വാസ ഗോൾ നേടി. ടൂർണമെന്‍റിൽ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.

Read More

വമ്പൻ ഓഫറുമായി ഇത്തിഹാദ്; റയൽ വിടാനൊരുങ്ങി ബെൻസിമ

  മാഡ്രിഡ്: ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ സൗദി അറേബ്യൻ ക്ലബിലേക്ക്. റയൽ മാഡ്രിഡിനായി കളിക്കുന്ന ബെൻസിമയ്ക്കായി സൗദി പ്രോ ലീഗ് ക്ലബ് അൽ ഇത്തിഹാദ് 43 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്‍റെ (ഏകദേശം 3629 കോടി രൂപ) ഓഫർ മുന്നോട്ടു വച്ചതായാണ് റിപ്പോർട്ട്. അടുത്ത മാസത്തോടെ ബെൻസിമ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കും. പുതിയ കരാർ ഒപ്പിട്ടാൽ സൗദിയുടെ 2030 ലോകകപ്പ് ബിഡിന്‍റെ അംബാസിഡറുമാകും ബെൻസിമ. സൗദിയിൽനിന്നുള്ള കരാർ സ്വീകരിക്കാൻ ബെൻസിമയ്ക്കു താത്പര്യമുണ്ടെന്നാണ് താരത്തിന്‍റെ ഏജന്‍റ് റയൽ മാഡ്രിഡിനെ അറിയിച്ചത്. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസർ ക്ലബിന്‍റെ എതിരാളികളാണ് അൽ ഇത്തിഹാദ്. ബെൻസിമ കൂടി എത്തിയാൽ അത് സൗദി ഫുട്ബോളിന് കരുത്താകും. മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലും ശ്രമിക്കുന്നുണ്ട്.

Read More

ഏഷ്യാ-പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ ഇരട്ട മെഡല്‍ നേ‌ട്ടവുമായി മൈക്കിള്‍ സെബാസ്റ്റ്യൻ

ചങ്ങനാശേരി: ദക്ഷിണകൊറിയയില്‍ നടന്ന ഏഷ്യാപസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്‍റിലെ അധ്യാപകന് ഇരട്ടനേട്ടം. ബാഡ്മിന്‍റണ്‍ മത്സരത്തില്‍ ഡബിള്‍സിലും സിംഗിള്‍സിലുമായി പുളിങ്കുന്ന് വെള്ളാത്തോട്ടം മൈക്കിള്‍ സെബാസ്റ്റ്യന്‍ ഇന്ത്യക്കുവേണ്ടി ഇരട്ട വെള്ളിമെഡല്‍ നേട്ടം കൈവരിച്ചത്. ചമ്പക്കുളം സെന്‍റ് തോമസ് സ്‌കൂളിലെ അധ്യാപകനും കുട്ടനാട് എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡംഗവുമാണ് മൈക്കിള്‍ സാര്‍. ചങ്ങനാശേരി സ്വദേശി ജെയ്‌സണ്‍ കാവാലമാണ് ഡബിള്‍സ് മത്സരത്തില്‍ മൈക്കിളിനൊപ്പം പങ്കെടുത്തത്. എഴുപതിലധികം രാജ്യങ്ങളിലെ 15,000 കായികതാരങ്ങളാണ് വിവിധ ഇനങ്ങളിലായി മാസ്റ്റേഴ്‌സ് മത്സരത്തില്‍ മാറ്റുരച്ചത്. സാമൂഹ്യശാസ്ത്ര അധ്യാപനത്തോടൊപ്പം കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും തത്പരനായ മൈക്കിള്‍ സാര്‍ ഇപ്പോള്‍ രാമങ്കരിയിലാണ് താമസം. സൗദിയില്‍ നഴ്‌സായ റീനയാണ് ഭാര്യ. ഐറിന്‍, ഇവാന എന്നിവരാണ് മക്കള്‍. 2024ല്‍ അമേരിക്കയില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ചാമ്പന്‍ഷിപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍.

Read More