പടുകൂറ്റൻ ജയം; ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

  മുംബൈ: ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തകർപ്പൻ ജയം നേടി. പരമ്പരയിലെ അവസാന മത്സരത്തിൽ 372 റൺസിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 167 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യക്കായി ജയന്ത് യാദവും, രവിചന്ദ്ര നാല് വിക്കറ്റ് വീതം നേടി. ഡാറിൽ മിച്ചൽ(60), വിൽ യംഗ്(20), ഹെന്‍റി നിക്കോൾസ്(44) രച്ചിൻ രവീന്ദ്ര(18) എന്നിവർ മാത്രമാണ് ന്യൂസിലൻഡിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇന്ത്യക്കായി ജയന്ത് യാദവ് 14 ഓവറിൽ 49 റൺസിന് നാല് വിക്കറ്റും അശ്വിൻ 22 ഓവറിൽ 34 പന്തിൽ നാല് വിക്കറ്റുകളും അക്ഷർ പട്ടേൽ 10 ഓവറിൽ ഒരു വിക്കറ്റും നേടി. ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0 ത്തിന് സ്വന്തമാക്കി. ഒന്നാം ടെസ്റ്റ് സമനിലയായിരുന്നു.

Read More

ക്രിക്കറ്റ് മുത്തശ്ശി ഓർമയായി

ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രായമുള്ള താരമായിരുന്ന ഇംഗ്ലീഷ് മുൻ താരം എലീൻ ആഷ് എന്ന എലീൻ വീലൻ 110-ാം വയസിൽ അന്തരിച്ചു. ക്രിക്കറ്റ് മുത്തശ്ശിയുടെ നിര്യാണത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് കുറിച്ചത് ഇങ്ങനെ: അസാമാന്യ ജീവിതം നയിച്ച അതുല്യയായ വനിത. 1937ൽ ഓസ്ട്രേലിയയ്ക്കെതിരേയായിരുന്നു പേസ് ബൗളറായിരുന്ന ആഷിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ആകെ ഏഴു ടെസ്റ്റുകൾ കളിച്ചു. 23.00 ശരാശരിയിൽ 10 വിക്കറ്റ് വീഴ്ത്തി. 1949ൽ ന്യൂസിലൻഡിനെതിരായ മത്സരത്തോടെ ടെസ്റ്റിൽനിന്നു വിരമിച്ചു. മിഡിൽസക്സിനായി വിക്ടോറിയ കൗണ്ടിക്കെതിരേ 102 നോട്ടൗട്ടും 10 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ലോക മഹായുദ്ധത്തിനിടെ യുകെയുടെ സീക്രട്ട് ഇന്‍റലിജൻസ് സർവീസായ എംഐ6ൽ അംഗമായിരുന്നു.

Read More

തകർപ്പൻ ബ്ലാസ്റ്റേഴ്സ്

  മഡ്ഗാവ്: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ ജയം. 2-1ന് ഒഡീഷ എഫ്സിയെ ബ്ലാസ്റ്റേഴ്സ് കീഴടക്കി. 11 മത്സരങ്ങൾക്കുശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ ഒരു ജയം സ്വന്തമാക്കുന്നത്, നീണ്ട 319 ദിനങ്ങൾക്കുശേഷമുള്ള ജയം. ആൽവാരൊ വാസ്ക്വെസ് (62’), മലയാളി താരം പി. പ്രശാന്ത് (85’) എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. സഹലിനു പകരമായി 76-ാം മിനിറ്റിലാണ് പ്രശാന്ത് കളത്തിലെത്തിയത്. ജയത്തോടെ അഞ്ച് പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. 10 പോയിന്‍റുള്ള ഒഡീഷ മൂന്നാം സ്ഥാനത്താണ്.

Read More

ഒറ്റ ഇന്നിംഗ്സിൽ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം

മുംബൈ: ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലൻഡ് സ്പിന്നർ അജാസ് പട്ടേൽ ചരിത്രത്തിൽ ഇടം നേടി. ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ വംശജൻ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്സിലെ മുഴുവൻ ബാറ്റർമാരും അജാസ് പട്ടേലിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ഇന്നിംഗ്സിൽ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളർ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നർ ജിം ലേക്കർ, ഇന്ത്യയുടെ അനിൽ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുൻഗാമികൾ. 47.5 ഓവർ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവർനേട്ടം കൈവരിച്ചത്. ഓപ്പണർ മായങ്ക് അഗർവാളിന്‍റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തിയത്. 17 ഫോറും നാല് സിക്സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷർ പട്ടേൽ പൊരുതി നേടിയ…

Read More

കോഹ്ലിയുടെ പുറത്താകൽ, റീപ്ലേകളിൽ കണ്ടത്…

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ദൗർഭാഗ്യകരമായ രീതിയിൽ പുറത്തായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. എൽബിഡബ്ല്യു അപ്പീലിൽ പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് മനസിലായ കോഹ്‌ലി റിവ്യൂ എടുത്തെങ്കിലും തേർഡ് അന്പയർ ഔട്ട് വിളിക്കുകയായിരുന്നു.അജാസ് പട്ടേൽ എറിഞ്ഞ 30-ാം ഓവറിലെ അവസാന പന്തിൽ കോഹ്‌ലി വിക്കറ്റിനു മുന്നിൽ കുരുങ്ങി. കിവീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെ ഓണ്‍ഫീൽഡ് അന്പയർ അനിൽ ചൗധരിയുടെ വിരലുയർന്നു. പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന കോഹ്‌ലി ഉടൻതന്നെ റിവ്യൂ എടുത്തു. എന്നാൽ വിവിധ ആംഗിളുകൾ പരിശോധിച്ചിട്ടും പന്ത് ആദ്യം പാഡിലാണോ ബാറ്റിലാണോ ഇനി ഒരേസമയം രണ്ടിടത്തും തട്ടിയതാണോ എന്ന് ടിവി അന്പയർ വീരേന്ദർ ശർമയ്ക്കു സംശയമുയർന്നു. ഇതോടെ അദ്ദേഹം ഓണ്‍ഫീൽഡ് അന്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ പന്ത് ആദ്യം ബാറ്റിലിടിച്ചുവെന്ന് വ്യക്ത മായിരുന്നു.

Read More

800 ഗോളിൽ റൊണാൾഡോ

  മാഞ്ചസ്റ്റർ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു തകർപ്പൻ ജയം. യുണൈറ്റഡ് 3-2ന് ആഴ്സണലിനെ തോൽപ്പിച്ചു. ആവേശം നിറഞ്ഞ മത്സരത്തിന്‍റെ ശ്രദ്ധാകേന്ദ്രമായതു റൊണാൾഡോയായിരുന്നു. റൊണാൾഡോ ഇരട്ട ഗോളിലൂടെ 801 ഗോളിലെത്തി. ഇതോടെ രാജ്യത്തിനും ക്ലബ്ബിനുമായി ഔദ്യോഗിക കരിയർ ഗോളെണ്ണം 800 കടന്ന ആദ്യ കളിക്കാരനായി റൊണാ. ഒലെ ഗണ്ണർ സോൾഷെയറെ മാറ്റിയശേഷം താത്കാലിക പരിശീലകനായി ചുമതലയേറ്റ മൈക്കിൾ കാരിക്കിന്‍റെ അവസാന മത്സരമായിരുന്നു. പുതിയ താത്കാലിക പരിശീലകനായി റാൾഫ് റാഗ്നിക് നിയമിതനായി. കാരിക്കിന്‍റെ കീഴിൽ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ ഒരണ്ണം സമനിലയായിരുന്നു. ക്ലബ്ബിൽ ഇനി തുടരുന്നില്ലെന്ന് മുൻ യുണൈറ്റഡ് താരം അറിയിച്ചു. യുണൈറ്റഡിന്‍റെ മുൻ താരവും പരിശീലകനുമായിരുന്ന സോൾഷെയർക്കു കാണികൾ അദ്ദേഹത്തിന്‍റെ പഴയ ജഴ്സി നന്പർ ഉയർത്തി ആദരം നൽകി. 13-ാം മിനിറ്റിൽ ആഴ്സണൽ വലകുലുക്കി. എമിൽ സ്മിത്ത് റോവിന്‍റെ വകയായിരുന്നു…

Read More

ജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ

ഭുവനേശ്വർ: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ 1-0ന് ബെൽജിയത്തെ തോൽപ്പിച്ചു. സെമിയിൽ ഇന്ത്യ ഫ്രാൻസിനെ നേരിടും. മുൻ ചാന്പ്യന്മാരായ ജർമനിയും അർജന്‍റീനയും സെമി ഫൈനലിൽ. ആറു തവണ ചാന്പ്യന്മാരായ ജർമനി 3-1ന് പെനൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനെ തോൽപ്പിച്ചു. മുഴുവൻ സമയത്ത് 2-2ന്‍റെ തുല്യപാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. അർജന്‍റീന 2-1ന് നെതർലൻഡ്സിനെ തകർത്തു.

Read More

ടെസ്റ്റ് റാങ്കിംഗ്: ശ്രേയസ് അയ്യർക്ക് സ്ഥാനക്കയറ്റം; മാറ്റമില്ലാതെ കോഹ്‌ലി

  ദുബായ്: ഐസിസി പുറത്തിറക്കിയ ടെസ്റ്റ് കളിക്കാരുടെ ബാറ്റർമാരുടെയും ബൗളർമാരുടെയും റാങ്കിംഗിൽ വിരാട് കോഹ്‌ലിക്കും രോഹിത് ശർമയ്ക്കും ആർ. അശ്വിനും മാറ്റമില്ല. ബാറ്റർമാരുടെ പട്ടികയിൽ രോഹിത് അഞ്ചാമതും കോഹ്‌ലി ആറാം സ്ഥാനത്തുമാണ്. ബൗളർമാരിൽ അശ്വിൻ രണ്ടാം സ്ഥാനത്തു തുടരുന്നു. പേസർ ജസ്പ്രീത് ബുംറ ഒരു സ്ഥാനം ഇറങ്ങി പത്താം സ്ഥാനത്താണ്. രോഹിത്തും കോഹ് ലിയും ന്യൂസിലൻഡിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നില്ല. അരങ്ങേറ്റ മത്സരത്തിലെ ശ്രേയസ് അയ്യരുടെ 105, 64 പ്രകടനം താരത്തെ 74-ാം സ്ഥാനത്തെത്തിച്ചു.

Read More

കേരളം പൊരുതി വീണു

കോഴിക്കോട്: ദേശീയ വനിതാ ഫുട്ബോളില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ആദ്യ മത്സരത്തിൽ പൊരുതിവീണു. ഗ്രൂപ്പ് ജിയിലെ പോരാട്ടത്തില്‍ കരുത്തരായ മിസോറമാണു രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ആതിഥേയരെ കീഴടക്കിയത്. 90-ാം മിനിറ്റിലായിരുന്നു മിസോറം വിജയഗോള്‍ കണ്ടെത്തിയത്. പെനല്‍റ്റി കിക്കിലൂടെ ഗോകുലം കേരള മുന്‍ താരം ഗ്രെയ്സ് (39’) മിസോറമിനായി ആദ്യഗോള്‍ നേടി. എന്നാൽ, പ്രതിരോധതാരങ്ങളായ കെ.വി. അതുല്യ (44’), ഫെമിന രാജ് (45’) എന്നിവരിലൂടെ കേരളം 2-1നു മുന്നിൽ കടന്നു. ലീഡുമായി രണ്ടാം പകുതിക്കിറങ്ങിയ കേരളത്തിനെ എലിസബത്തിലൂടെ (79’) മിസോറം സമനിലയിൽ പിടിച്ചു. തുടർന്ന് 90-ാം മിനിറ്റിൽ ലാല്‍നുന്‍സുമിയിലൂടെ വിജയം സ്വന്തമാക്കി.മധ്യനിര താരവും ക്യാപ്റ്റനുമായ ടി.നിഖില 30-ാം മിനിറ്റിൽ പരിക്കേറ്റുപിന്‍വാങ്ങിയതു കേരളത്തിനു തിരിച്ചടിയായി. 18-ാം മിനിറ്റില്‍ മിസോറമിനു ലഭിച്ച പെനല്‍റ്റി എലിസബത്ത് നഷ്ടപ്പെടുത്തിയിരുന്നു. നാളെ ഉത്തരാഖണ്ഡിനെതിരേയാണു കേരളത്തിന്‍റെ അടുത്ത മത്സരം. ഗ്രൂപ്പ് എഫില്‍ ഗോള്‍മഴ പെയ്യിച്ച് ഒഡീഷ…

Read More

വാഹനാപകടം; ഷെയ്ൻ വോണിന് പരിക്ക്

സിഡ്നി: ഓസ്‌ട്രേലിയന്‍ മുന്‍ക്രിക്കറ്റ് താരം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലന്നാണ് സൂചന. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന ആഷസ് സീരിസില്‍ വോണ്‍ കമന്‍റേറ്ററാണ്. അതിനുമുന്‍പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More