ശ്രീജേഷ് ഭാരതത്തിന്‍റെ അഭിമാനമെന്ന് മന്ത്രി മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ഒളിന്പ്യൻ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് സ്വീകരണം നല്കി. പൊതുവിദ്യാഭ്യാസ വകുപ്പ് അങ്കണത്തിൽ നടന്ന ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികൾക്ക് പഠിക്കുന്നതിനും മനസിലാക്കുന്നതിനുമായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷ് കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും അഭിമാനമാണ്. ശ്രീജേഷിൻറെ ജീവിതം കേരളത്തിലെ കുട്ടികൾക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.ആർ.ശ്രീജേഷിനു ജോയിന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് മന്ത്രി കൈമാറി. സർക്കാർ നല്കിയ സ്വീകരണത്തിന് ശ്രീജേഷ് നന്ദി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും വിവിധ സർവീസ് സംഘടനകളും ശ്രീജേഷിന് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അധ്യക്ഷത വഹിച്ചു. എസ്‌സിഇആർടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ് സിഇഒ കെ. അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ.ലാൽ, എസ്ഐഇടി ഡയറക്ടർ…

Read More

കോഹ്‌ലിക്കെതിരേ പരാതിയുമായി അശ്വിൻ; ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട

  ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പാളയത്തിൽ പട. ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരേ ടീമിലെ മുതിർന്ന അംഗം ആർ. അശ്വിൻ ബിസിസിഐക്കു പരാതി നൽകിയിരുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ടീമിൽ സുരക്ഷിതത്വമില്ലെന്ന അവസ്ഥ ജനിപ്പിച്ച് കോഹ്‌ലി മാനസികമായി തളർത്തുകയാണെന്നായിരുന്നു അശ്വിന്‍റെ പരാതി. ന്യൂസിലൻഡിനെതിരായ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പന്ത് നൽകുന്നതിൽ കോഹ്‌ലി താത്പര്യം കാണിച്ചില്ലെന്നും തുടർന്ന് ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരന്പരയിൽ അവസരം നിഷേധിച്ചെന്നും അശ്വിന്‍റെ പരാതിയിലുണ്ടെന്നാണു റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ അശ്വിനെ പ്ലേയിംഗ് ഇലവണിൽ ഉൾപ്പെടുത്താത്തതിനെ ക്രിക്കറ്റ് പണ്ഡിതരുൾപ്പെടെ ശക്തമായി വിമർശിച്ചിരുന്നു. നാലാം ടെസ്റ്റിൽ അശ്വിനെ ഉൾപ്പെടുത്തണമെന്നു മുഖ്യപരിശീലകൻ രവി ശാസ്ത്രി ആവശ്യപ്പെട്ടെങ്കിലും കോഹ്‌ലി ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടുണ്ട്. കോഹ്‌ലിയുടെ രാജി കോഹ്‌ലിക്കെതിരായ വിമർശനം ഏറെ നാളായി നിൽക്കുന്നുണ്ട്. മൈതാനത്തിനു പുറത്ത് കോഹ്‌ലി മറ്റൊരാളാണെന്നും ആരുമായി സൗഹൃദമില്ലെന്നും മുതിർന്ന ടീം അംഗങ്ങൾതന്നെ വിമർശനം ഉന്നയിച്ചു. ഇതിന്‍റെ…

Read More

മൈക്ക് ടൈസണ്‍ ബോളിവുഡിൽ

  മുംബൈ: ഹെവിവെയ്റ്റ് ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ ബോളിവുഡ് അരങ്ങേറ്റത്തിന്. വിജയ് ദേവരകൊണ്ട കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോർട്സ് ഡ്രാമ ‘ലിഗറി’ലാണു ടൈസന്‍റെ അരങ്ങേറ്റം. പുരി ജഗന്നാഥിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ കരണ്‍ ജോഹറിന്‍റെ ധർമ പ്രൊഡക്‌ഷൻസ് പങ്കാളിയാണ്.

Read More

ഓറഞ്ച് സഞ്ജു: റണ്‍വേട്ടയിൽ ഒന്നാം സ്ഥാനത്ത്

ദുബായ്: ഐപിഎൽ ട്വന്‍റി-20 പതിന്നാലാം സീസണിലെ റണ്‍വേട്ടയിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു വി. സാംസണ്‍ ഒന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറി നേടിയതോടെയാണ് ഡൽഹി ക്യാപിറ്റൽസിന്‍റെ ശിഖർ ധവാനെ പിന്തള്ളി സഞ്ജു ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. സണ്‍റൈസേഴ്സിനെതിരേ 57 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 82 റണ്‍സ് മലയാളി താരം അടിച്ചുകൂട്ടി. സഞ്ജുവിന്‍റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയാണ്. എന്നാൽ, മത്സരത്തിൽ സൺറൈസേഴ്സ് ഏഴ് വിക്കറ്റ് ജയം നേടി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 164/5. ഹൈദരാബാദ് 18.3 ഓവറിൽ 167/3. ടോസ് നേടിയ രാജസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിന്‍റെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ എവിൻ ലെവിസിനെ (6) രാജസ്ഥാനു നഷ്ടപ്പെട്ടു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു ക്ലാസിക് ബാറ്റിംഗാണ് കാഴ്ചവച്ചത്. യശ്വസി ജയ്സ്വാളും (23 പന്തിൽ 36) സഞ്ജുവും ചേർന്ന് രണ്ടാം വിക്കറ്റിൽ…

Read More

കണക്കിന്‍റെ കളിയുമായി വെങ്കിടേഷ് അയ്യർ ബികോം എംബിഎ

  സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ് എന്നതതു ക്രിക്കറ്റിലേക്കു വരുന്പോൾ ചെറിയൊരു മാറ്റമുണ്ട്, വെങ്കിടേഷ് രാജശേഖരൻ അയ്യർ ബികോം, എംബിഎ. ആദ്യത്തേത് ജയറാമിന്‍റെ സൂപ്പർ ഹിറ്റ് സിനിമയാണെങ്കിൽ ഈ അയ്യർ തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ കടുത്ത ആരാധകനാണ്. കൂടുതൽ അറിയണമെങ്കിൽ ഐപിഎൽ ടീമായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കു നോട്ടമെത്തണം. കെകെആർ ടീമിലെ എംബിഎ ഹോൾഡറാണ് ഇരുപത്താറുകാരനായ വെങ്കിടേഷ് അയ്യർ. ജനിച്ചതും വളർന്നതും മധ്യപ്രദേശിലെ ഇൻഡോറിൽ. ബികോം കഴിഞ്ഞ് സിഎയിലേക്കു തിരിഞ്ഞെങ്കിലും ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടിവരുമെന്നതിനാൽ തീരുമാനം മാറ്റി എംബിഎ ഫിനാൻസ് പഠിച്ചു. അതിന് ഒരു കാരണം മാത്രം, വെങ്കിടേഷിന്‍റെ മാതാപിതാക്കൾ. തമിഴ് കുടുംബമായതിനാൽ പഠനംകഴിഞ്ഞ് മതി കളി എന്നതായിരുന്നു വെങ്കിടേഷിന്‍റെ പിതാവ് രാജശേഖരൻ അയ്യരുടെ നിലപാട്. മകന്‍റെ അടങ്ങാത്ത ക്രിക്കറ്റ് അഭിനിവേശം മനസിലാക്കിയ അമ്മ ഉഷ അയ്യരാണ് വെങ്കിടേഷിനെ ക്രിക്കറ്റിലേക്കു കൈപിടിച്ചത്. അപ്പോളോ ആശുപത്രിയിലെ ഹെഡ് നഴ്സായ…

Read More

ചുവപ്പു കണ്ട് കൂമൻ

കാഡിഫ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ബാഴ്സലോണയുടെ കഷ്ടകാലം കഴിയുന്നില്ല. എവേ പോരാട്ടത്തിൽ കാഡിഫിനോട് ബാഴ്സ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അശക്തരായ എതിരാളികൾക്കെതിരേ ബാഴ്സലോണ സമനിലയുമായി കളംവിടുന്നത്. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ പരിശീലകൻ റോണൾഡ് കൂമൻ നേരിട്ടുള്ള ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഫോർത്ത് ഒഫീഷലിനോടു വിയോജിപ്പ് പ്രകടിപ്പിച്ചതിനായിരുന്നു അത്. ഫോർത്ത് ഒഫീഷലിനോടു മൈതാനത്ത് രണ്ടു പന്തുകൾ ഉണ്ടെന്നു പറഞ്ഞതിനാണു തനിക്ക് ചുവപ്പ് കാർഡ് ലഭിച്ചതെന്നാണു കൂമന്‍റെ വിശദീകരണം. മത്സരത്തിന്‍റെ 65-ാം മിനിറ്റിൽ ഫ്രാങ്ക് ഡി ജോംഗ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. അതോടെ കളത്തിൽ 10 പേരുമായാണ് ബാഴ്സലോണ പോരാടിയത്. ക്ലബ്ബിന്‍റെ മോശം പ്രകടനത്തെത്തുടർന്ന് അതീവ സമ്മർദത്തിലാണു കൂമൻ. ടീമിന്‍റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ കൂമനെ പുറത്താക്കുമെന്നു ബാഴ്സ പ്രസിഡന്‍റ് ഹ്വാൻ ലാപോർട്ട ഇതിനോടകം സൂചിപ്പിച്ചു. പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ വരും മാസങ്ങളിൽ കൂമനെ…

Read More

മോഹം സഫലമായില്ല, അടിതെറ്റി ഗോകുലം

കോൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബോളിൽ കിരീടം നിലനിർത്താമെന്ന ഗോകുലം കേരള എഫ്സിയുടെ മോഹം സഫലമായില്ല. ക്വാർട്ടറിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബ്ബിനോട് 1-0ന് ഗോകുലം പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു ഗോകുലം കീഴടങ്ങിയത്. 44-ാം മിനിറ്റിൽ ട്രിനിഡാഡ് ആൻഡ് ടുബാഗൊ താരം മാർക്കസ് ജോസഫ് നേടിയ ഗോളായിരുന്നു മത്സരത്തിന്‍റെ വിധി നിർണയിച്ചത്. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും മുഹമ്മദൻസ് വഴങ്ങിയില്ല.സെമിയിൽ ബംഗളൂരു യുണൈറ്റഡാണു മുഹമ്മദൻ സ്പോർട്ടിംഗിന്‍റെ എതിരാളി. കോവിഡ്, ആർമി റെഡ് പിന്മാറി ടീമിനുള്ളിൽ കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇന്നു നടക്കേണ്ട ക്വാർട്ടർ ഫൈനലിൽനിന്ന് ആർമി റെഡ് പിന്മാറി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു ബംഗളൂരു യുണൈറ്റഡിനെതിരേയായിരുന്നു ആർമി റെഡിന്‍റെ ക്വാർട്ടർ പോരാട്ടം. ആർമി റെഡ് ടൂർണമെന്‍റിൽനിന്നു പിന്മാറിയതായും ബംഗളൂരു യുണൈറ്റഡിന് സെമിയിലേക്കു വാക്കോവർ നൽകിയതായും ഡ്യൂറൻഡ് കപ്പ് അധികൃതർ അറിയിച്ചു. മുഹമ്മദൻ സ്പോർട്ടിംഗ് ആണ് സെമിയിൽ…

Read More

ഒരു വർഷം 921 കോടിയുടെ വരുമാനം; ഒന്നാമൻ റൊണാൾഡോ തന്നെ

ലണ്ടൻ: ലോകത്തിലേറ്റവുമധികം പണം സന്പാദിക്കുന്ന ഫുട്ബോളറായി മാഞ്ചെസ്റ്റർ യുണൈറ്റഡിന്‍റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ. ഫോർബ്സ് മാസിക പുറത്തുവിട്ട പുതിയ കണക്കാണിത്. 921 കോടി രൂപയാണ് റൊണാൾഡോയുടെ 2020-21 സീസണിലെ സന്പാദ്യം. ഇതിൽ 516 കോടി രൂപ ശന്പളത്തിലൂടെയും ബോണസിലൂടെയും ലഭിച്ചു. ബാക്കിയുള്ള തുക പരസ്യങ്ങളിൽനിന്നും. പിഎസ്ജിയുടെ അർജന്‍റൈൻ താരം ലയണൽ മെസിക്കാണ് രണ്ടാം സ്ഥാനം- 810 കോടി രൂപ. ഇതിൽ 552 കോടി രൂപ ശന്പളവും ബാക്കി തുക പരസ്യവരുമാനവുമാണ്. പിഎസ്ജിയുടെ ബ്രസീൽ സൂപ്പർ താരം നെയ്മർ (700 കോടി രൂപ), ഫ്രഞ്ച് താരം കൈലിയൻ എംബാപ്പെ (317 കോടി രൂപ) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളിൽ.

Read More

ന്യൂസിലൻഡ് പാക്കിസ്ഥാൻ പര്യടനം റദ്ദാക്കൽ; ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ

  കറാച്ചി: സുരക്ഷാ ഭീതിയെത്തുടർന്ന് ന്യൂസിലൻഡ് പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയതിനു കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ഇന്ത്യയാണ്, സുരക്ഷാഭീഷണിയുണ്ടെന്ന് ന്യൂസിലൻഡിനെ ധരിപ്പിച്ചതെന്നാണു പാക്കിസ്ഥാന്‍റെ ആരോപണം. പാക്കിസ്ഥാനെതിരേ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനത്തിന്‍റെ ടോസിന് ഏതാനം മിനിറ്റുകൾ മുന്പാണു ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പരന്പരയിൽനിന്നു പിൻവാങ്ങുന്നതായി അറിയിച്ചത്. ന്യൂസിലൻഡിന്‍റെ പിന്മാറ്റത്തിനു പിന്നാലെ ഇംഗ്ലണ്ടും തങ്ങളുടെ പാക് പര്യടനം റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസമായിരുന്നു ഇംഗ്ലീഷ് പുരുഷ-വനിതാ ടീമുകൾ പാക് പര്യടനം നടത്തേണ്ടിയിരുന്നത്. അതിനിടെ ന്യൂസിലൻഡ് ടീമിനു സുരക്ഷാ സംവിധാനം ഒരുക്കിയതിന്‍റെ കടുത്ത സാന്പത്തിക ബാധ്യത പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലയിലായി. സുരക്ഷാ ഉദ്യോഗസ്ഥർക്കു ബിരിയാണി നൽകിയ വകയിൽ 27 ലക്ഷം രൂപയാണു പിസിബിക്കു ബിൽ ആയതെന്നാണു റിപ്പോർട്ട്.

Read More

സഞ്ചുവിന്‍റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തി സുനിൽ ഗാവസ്കർ

  ദുബായ്: മലയാളി താരം സഞ്ജു വി. സാംസന്‍റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തി സുനിൽ ഗാവസ്കർ. ദൈവം നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണു സഞ്ജുവിന്‍റെ കളിയെന്നാണു ഗാവസ്കറിന്‍റെ വിമർശനം. പഞ്ചാബ് കിംഗ്സിനെതിരായ മത്സര ശേഷമാണു സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്കർ ഇങ്ങനെ പറഞ്ഞത്. ഷോട്ടുകൾ തെരഞ്ഞെടുക്കുന്നതിലെ പിഴവാണു സഞ്ജുവിന്‍റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള ത്വര നിയന്ത്രിക്കണം. അല്ലാത്ത പക്ഷം ദൈവം നൽകിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണു കളിക്കാരന്‍റെ പ്രതിബദ്ധതയും കേളീശൈലിയും നിർണയിക്കുക. കുട്ടികളും പാകം വന്ന കളിക്കാരും തമ്മിലുള്ള വ്യത്യാസം അതാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷോട്ട് സെലക്ഷൻ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കിട്ടാൻ സഞ്ജുവിനെ സഹായിക്കും. സഞ്ജുവിനു പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാനാകാത്തതു ഷോട്ട് സെലക്ഷനിലെ പിഴവു മൂലമാണ്. രാജ്യാന്തര തലത്തിൽ പോലും ഓപ്പണറായി…

Read More