സന്തോഷ് ട്രോഫി ഇതിഹാസങ്ങൾക്ക് ആദരമൊരുക്കി ബ്ലാസ്റ്റേഴ്സ് കിറ്റ്

കൊച്ചി: ഈ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ജഴ്‌സി കിറ്റ് പുറത്തിറക്കി. കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന 1973ലെ ടീമിന് ആദരം അര്‍പ്പിച്ചുള്ള ജഴ്‌സിയാണ് ഒരുക്കിയിരിക്കുന്നത്. 1973ലെ വിജയാഘോഷത്തിനൊപ്പം അവര്‍ക്കുള്ള ആദരമായി എല്ലാ ജഴ്‌സിയിലും ‘1973’ എന്ന് ആലേഖനം ചെയ്യും. 1973ലെ സന്തോഷ് ട്രോഫി നേടിയ ടീമിലെ താരങ്ങളാണ് ജഴ്സി പുറത്തിറക്കിയത്. ഇതണിഞ്ഞായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലെ എല്ലാ ഹോം മത്സരങ്ങളിലും ഇറങ്ങുക. നവംബർ 19ന് എടികെ മോഹൻ ബഗാനെതിരേയാണ് ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമത്സരം.

Read More

മിതാലി നമ്പർ1

  ദുബായ്: വനിതകളുടെ ഏകദിന ക്രിക്കറ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജ് ഒന്നാം റാങ്ക് നിലനിർത്തി. 762 റേറ്റിംഗ് പോയിന്‍റാണു മിതാലിക്കുള്ളത്. 761 പോയിന്‍റുമായി ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലിയാണു രണ്ടാമത്.ഇന്ത്യയുടെ സ്മൃതി മന്ദാന ഏഴാം റാങ്ക് നിലനിർത്തി.ബൗളിംഗ് റാങ്കിൽ ഇന്ത്യയുടെ ജുലൻ ഗോസ്വാമി (694 പോയിന്‍റ്) ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലിലെത്തി. ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ ദീപ്തി ശർമ (331 പോയിന്‍റ്) നാലാം റാങ്കിലെത്തി.

Read More

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മലപ്പുറത്ത്

  തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനു കേരളം വേദിയാകും. 75 മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങൾ അടുത്ത വര്‍ഷം ആദ്യമാണ് നടക്കുക. ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മലപ്പുറം മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ ഫൈനല്‍ നടക്കുമെന്ന് കായികമന്ത്രി അബ്ദുറഹ്മാൻ അറിയിച്ച. വർഷങ്ങൾക്ക് ശേഷമാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കുന്നത്. ലോക വനിത ഫുട്‌ബോളിലെ നാലുപ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. വനിതാ അന്താരാഷ്‌ട്ര സീനിയര്‍ ടൂര്‍ണമെന്‍റില്‍ ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമും പങ്കെടുക്കും.ഏഴു മത്സരങ്ങളാണ് ഉണ്ടാവുക. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂണിയര്‍, സബ്ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടക്കും.ദേശീയ സബ് ജൂണിയര്‍, ജൂണിയര്‍ ടൂര്‍ണമെന്‍റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.

Read More

ക്രിക്കറ്റ് മൈതാനത്തെ ജീനിയസ്; ഒരിക്കൽക്കൂടി തെളിയിച്ച് ധോണി

  തമിഴിൽ തല എന്നാൽ തലവൻ എന്നർഥം. അതുകൊണ്ടുതന്നെ തല എന്നാണ് എം.എസ്. ധോണിയെ ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളും ആരാധകരും വിമർശകരുമെല്ലാം വിളിക്കുന്നത്. തലവൻ എന്നതിലുപരി, തലയിൽ എന്തെങ്കിലും ഉള്ളവൻ എന്നും ധോണിയുടെ കാര്യത്തിൽ മാറ്റിയെഴുതിയാൽ അതു ന്യായവും യുക്തവുംതന്നെ. ക്രിക്കറ്റ് മൈതാനത്തെ ജീനിയസാണ് താനെന്ന് ഒരിക്കൽക്കൂടി ധോണി തെളിയിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലായിരുന്നു തലയുടെ തല ക്രിക്കറ്റ് ലോകം കണ്ടത്. മത്സരശേഷം ഇന്ത്യൻ മുൻ താരം വീരേന്ദർ സെവാഗ് അക്കാര്യം അടിവരയിടുകയും ചെയ്തു, ഐപിഎല്ലിൽ ഒരു ജീനിയസ് ഉണ്ടെങ്കിൽ അത് എം.എസ്. ധോണിയാണ്- സെവാഗിന്‍റെ വാക്കുകൾ. ഐപിഎൽ 2021 സീസണിന്‍റെ രണ്ടാം ഭാഗം യുഎഇയിൽ പുനരാരംഭിച്ചത് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പോരാട്ടത്തിലൂടെയായിരുന്നു. 11 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 48 റണ്‍സ് എന്ന നിലയിൽനിന്ന് കരകയറി ആറ് വിക്കറ്റ്…

Read More

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ്; വെള്ളി സ്വന്തമാക്കി അപർണ

  വാറങ്കൽ (തെലങ്കാന): ഇന്നലെ അവസാനിച്ച 60-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിനായി മെഡൽ നേടിയത് അപർണ റോയ് മാത്രം. വനിതാ 100 മീറ്റർ ഹർഡിൽസിൽ അപർണ വെള്ളി സ്വന്തമാക്കി. ഫോട്ടോ ഫിനിഷിലൂടെയാണ് അപർണ സ്വർണത്തിൽനിന്നു പിന്തള്ളപ്പെട്ടത്. 13.58 സെക്കൻഡിൽ അപർണ ഓടിച്ചാടി ഫിനിഷിംഗ് ലൈൻ കടന്നു. 13.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത റെയിൽവേസിന്‍റെ സി. കനിമൊഴിക്കാണു സ്വർണം. തമിഴ്നാടിന്‍റെ കെ. നന്ദിനി (13.90 സെക്കൻഡ്) വെങ്കലം സ്വന്തമാക്കി. 13 സ്വർണം, 10 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 36 മെഡലുമായി റെയിൽവേസ് ഓവറോൾ ചാന്പ്യന്മാരായി. ഏഴു സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവും സ്വന്തമാക്കി തമിഴ്നാട് രണ്ടാമത് ഫിനിഷ് ചെയ്തു. ആറു സ്വർണം, 13 വെള്ളി, 11 വെങ്കലം എന്നിവയുമായി സർവീസസ് ആണു മൂന്നാമത്. ഒരു വെങ്കലം മാത്രമുള്ള കേരളം 17-ാം സ്ഥാനത്താണ്.

Read More

ചിസം എൽവിസിനു ഹാട്രിക്

  കല്യാണി (ബംഗാൾ): നൈജീരിയക്കാരൻ ചിസം എൽവിസ് ചിക്കത്താറയുടെ ഹാട്രിക് മികവിൽ ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഗോകുലം കേരള എഫ്സിക്കു വന്പൻ ജയം. ഡ്യൂറൻഡ് കപ്പിൽ സീസണിലെ ആദ്യ ഹാട്രിക്കിലൂടെ ചിസം ഗോകുലത്തിന്‍റെ ചീസ് ആയി. അതോടെ ആസാം റൈഫിൾസിനെ 7-2ന് തകർത്ത് നിലവിലെ ചാന്പ്യന്മാരായ മലബാറിയൻസ് ക്വർട്ടറിലേക്കു മുന്നേറി. ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണു ഗോകുലത്തിന്‍റെ നോക്കൗട്ട് പ്രവേശനം. തുടക്കം മുതലേ ആക്രമിച്ചു കളിച്ച ഗോകുലം, 36-ാം സെക്കൻഡിൽ ചിസം എൽവിസിലൂടെ ലീഡ് നേടി. 52, 72 മിനിറ്റുകളിലും ഗോൾ സ്വന്തമാക്കിയ നൈജീരിയൻ താരം ഹാട്രിക്ക് പൂർത്തിയാക്കി. ഗോവൻ താരം ബെനസ്റ്റോണ്‍ ബാരറ്റൊ (2’, 45+2’) ഇരട്ട ഗോൾ സ്വന്തമാക്കി. ഘാന താരം റഹീം ഒസുമാനു (34’), കണ്ണൂരിൽനിന്നുള്ള കെ. സൗരവ് (60’) എന്നിവരും ഓരോ ഗോൾ വീതം നേടി. റഹീം…

Read More

ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനമൊഴി‍യും;കാരണമായി കോഹ്‌ലി ട്വിറ്ററിൽ കുറിച്ചിട്ടത്

  മുംബൈ: ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്‍റി 20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്‌ലി. എന്നാൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്‍റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി കോഹ്‌ലി ട്വീറ്റ് ചെയ്തു. ഏകദിന– ട്വന്‍റി 20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ കോഹ്‌ലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്ന് കോഹ്‌ലി പറഞ്ഞു. ടി-20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിന് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും- കോഹ്‌ലി ട്വിറ്ററിൽ കുറിച്ചു. സമയമെടുത്താണ് തീരുമാനമെടുത്തത്. രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചന നടത്തി.…

Read More

ക്യാപ്റ്റനായി രാഹുലിനെ വളർത്തിക്കൊണ്ടുവരണം: സുനിൽ ഗവാസ്ക്കർ

  മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി കെ.എൽ രാഹുലിനെ വളർത്തിക്കൊണ്ടുവരണമെന്ന് സുനിൽ ഗവാസ്ക്കർ. രാഹുലിനെ ട്വന്‍റി-20 ക്രിക്കറ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കണമെന്നും ഗവാസ്ക്കർ ആവശ്യപ്പെട്ടു. ‌ കോഹ്‌ലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശർമ ക്യാപ്റ്റനാകുകയും ഒഴിവുവരുന്ന വൈസ് ക്യാപ്റ്റൻ സ്ഥാനം രാഹുലിന് നൽകണമെന്നുമാണ് ഗവാസ്ക്കർ ആവശ്യപ്പെട്ടത്. ബിസിസിഐ മുന്നോട്ട് നോക്കുന്നത് നല്ലതാണ്. മുൻകൂട്ടി ചിന്തിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കെ.എൽ രാഹുലിനെ പരിഗണിക്കാവുന്നതാണ്. അദ്ദേഹം നന്നായി കളിക്കുന്നുണ്ട്. ഇപ്പോൾ ഇംഗ്ലണ്ടിലും അദ്ദേഹത്തിന്‍റെ ബാറ്റിംഗ് വളരെ മികച്ചതായിരുന്നു. ഐപിഎലിലും 50 ഓവർ ക്രിക്കറ്റിലും രാജ്യാന്തര തലത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കാം- ഗവാസ്ക്കർ പറഞ്ഞു.

Read More

ഐപിഎല്ലിന് കാണികൾക്കും പ്രവേശനം

ദുബായി: യുഎഇ വേദിയാകുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികൾക്കും പ്രവേശനമുണ്ടായിരിക്കും. ഐപിഎൽ സിഒഒ ഹോമംഗ് അമിൻ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചു. എന്നാൽ സ്റ്റേഡിയത്തിന്‍റെ ശേഷിക്ക് അനുസരിച്ച് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. നിയന്ത്രിത എണ്ണം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. മേയിൽ ഇന്ത്യയിൽ തുടങ്ങിയ ഐപിഎൽ 2021 സീസണ്‍ കോവിഡ് വ്യാപനം മൂലം പാതിവഴിയിൽ നിർത്തിയിരുന്നു. പിന്നീടാണ് ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിച്ചത്. സെപ്റ്റംബർ 19-നാണ് രണ്ടാം ഭാഗം തുടങ്ങുന്നത്. ദുബായി, അബുദാബി, ഷാർജ എന്നിവടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 2019ന് ശേഷം ഐപിഎൽ മത്സരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 2020 സീസണ്‍ പൂർണമായും യുഎഇയിൽ നടന്നത് കാണികൾക്ക് പ്രവേശനം ഇല്ലാതെയാണ്.

Read More

ദാദറിലെ ദാരുവാല

മൂളിപ്പായുന്ന കാറുകളുമായി വേഗപ്പോരാട്ടം നടത്തുന്ന ഫോർമുല റേസിംഗിൽ ഇന്ത്യൻ ദേശീയഗാനം മുഴക്കിയ ഒരാളുണ്ട്, ജെഹാൻ ദാരുവാല. നരെയ്ൻ കാർത്തികേയൻ, കരുണ്‍ ചന്ദോക്ക് എന്നിവർക്കുശേഷം ഫോർമുല വണ്ണിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ ഡ്രൈവർ എന്ന അത്യപൂർവ ബഹുമതിയിലേക്കുള്ള പ്രയാണത്തിലാണ് ഇരുപത്തിരണ്ടുകാരനായ ജെഹാൻ. ഫോർമുല വണ്ണിലേക്കുള്ള വാതായനമായ ഫോർമുല 2ൽ ആണ് ഈ യുവ റേസ് ഡ്രൈവർ മത്സരിക്കുന്നത്. ഏറ്റവും ഒടുവിലായി ഈ സീസണിൽ ഇറ്റലിയിലെ മോണ്‍സ എഫ് 2ൽ സ്പ്രിന്‍റ് റേസ് രണ്ടിൽ ജെഹാൻ ദാരുവാല വെന്നിക്കൊടി പാറിച്ചു. അതോടെ മോണ്‍സയിൽ ഇന്ത്യൻ പതാകയും ദേശീയഗാനവും മുഴങ്ങി. സീസണിൽ ദാരുവാലയുടെ ആദ്യ എഫ് 2 ജയമാണ്, സീസണിലെ മൂന്നാമത്തെ പോഡിയവും. കഴിഞ്ഞ സീസണിൽ ബഹ്റിൻ എഫ് 2ൽ ജേതാവായിരുന്നു. എഫ് 2ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി അന്ന് ദാരുവാല സ്വന്തമാക്കി. എഫ് വണ്‍ ഇതിഹാസ ഡ്രൈവർ…

Read More