ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽനിന്നും പിൻമാറി

ബേൺ: സ്വിസ് താരം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽനിന്നും പിൻമാറി. കാൽമുട്ടിലെ പരിക്കിനെ തുടർന്നാണ് പിൻമാറ്റം. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ ഫെഡറർ സ്റ്റാൻ വാവ്റിങ്കയ്ക്കൊപ്പം ഡബിൾസിൽ സ്വർണം നേടിയിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ സിംഗിൾസിൽ ആൻഡി മുറയോട് ഫൈനലിൽ പരാജയപ്പെട്ട് വെള്ളി കരസ്ഥമാക്കിയിരുന്നു. ലോക ഒൻപതാം നമ്പർ താരമായ ഫെഡറർ 2020 ൽ രണ്ട് തവണ മുട്ടിൽ സർജറിക്ക് വിധേയനായിരുന്നു.

Read More

താൻ ആരാണെന്നതിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്ന് റാഷ്ഫോഡ്

ലണ്ടൻ: താൻ ആരാണെന്നതിൽ ഒരിക്കലും ക്ഷമചോദിക്കേണ്ടതില്ലെന്ന് ഇംഗ്ലീഷ് താരം മാർകസ് റാഷ്ഫോഡ്.ഇംഗ്ലണ്ടിന്‍റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെയുണ്ടായ വംശീയാധിക്ഷേപത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പെനാൽറ്റി കിക്ക് പാഴാക്കിയതിൽ മാപ്പ് ചോദിക്കുന്നുവെന്നു പറഞ്ഞ റാഷ്ഫോഡ് താൻ എന്താണോ അതിൽ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എടുത്ത പെനാൽറ്റി നന്നായിരുന്നില്ല. അത് അകത്തേയ്ക്കുപോകേണ്ട പന്തായിരുന്നു. താൻ‌ ആരാണെന്നതിലോ എവിടെനിന്നാണ് വരുന്നത് എന്നതിലോ ഒരിക്കലും ക്ഷമാപണം നടത്തില്ല. ത്രീ ലയൺസിനെ നെഞ്ചിൽ ധരിക്കുന്നതിനേക്കാൾ വലിയ അഭിമാന നിമിഷം തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും റാഷ്ഫോഡ് കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിന്‍റെ യൂറോ ഫൈനൽ പരാജയത്തിനു പിന്നാലെ കറുത്ത വർഗക്കാരായ ഇംഗ്ലീഷ് താരങ്ങൾ വംശീയാധിക്ഷേപത്തിന് ഇരകളായിരുന്നു. പെനൽറ്റി ഷൂ ട്ടൗട്ടിൽ കിക്ക് പാഴാക്കിയ ബുകായൊ സാക്ക, റാഷ്ഫോഡ്, സാഞ്ചൊ എന്നിവരാണ് വംശീയാധിക്ഷേപത്തിന് ഇരകളായത്. ഇവർക്കെതിരെ രൂക്ഷമായ വംശീയ അധിക്ഷേപങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നടന്നു.

Read More

സച്ചിനും മെസിയും 28 വർഷവും

  ഐസിസി 2011 ഏകദിന ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറിയപ്പോൾ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് ആ കിരീടം ലഭിക്കണമെന്നു പ്രാർഥിച്ചവർ ഏറെ. കാരണം, ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ പേരിൽ ഒരു ലോകകപ്പ് കിരീടം അതുവരെ ഇല്ലായിരുന്നു. 1983 ലോക കിരീടത്തിനുശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ വീണ്ടും ഏകദിന ലോകകപ്പ് ട്രോഫി ഉയർത്തി, സച്ചിന്‍റെ കന്നി ലോകകപ്പ് കിരീടം. കോവിഡ്-19 മഹാമാരിയെത്തുടർന്ന് കോപ്പ 2021ലേക്ക് മാറ്റുകയും അർജന്‍റീനയ്ക്കു പകരം ബ്രസീൽ ആതിഥേയത്വത്തിലേക്ക് എത്തുകയും ചെയ്തെങ്കിലും മെസിക്കായുള്ള ഹൃദയത്തുടിപ്പുകൾക്ക് മാറ്റമുണ്ടായില്ല. അർജന്‍റീന കിരീടം സ്വന്തമാക്കി. 1993 കോപ്പയ്ക്കുശേഷം നീണ്ട 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അർജന്‍റീന ഒരു സുപ്രധാന കിരീടത്തിൽ മുത്തമിട്ടു, മെസിയുടെ കന്നി രാജ്യാന്തര കിരീടം.

Read More

യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി

വെംബ്ലി: യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റാലിയൻ നേട്ടം. 1968-നുശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. പെനാൽട്ടിയിൽ ഇറ്റലി ഗോൾ കീപ്പർ ജിയാൻലുയിഗി ഡോണറുമ്മയുടെ കരുത്തുറ്റ പ്രകടനമാണ് അസൂറിപ്പടയ്ക്ക് വിജയം നേടി കൊടുത്തത്. ഇതോടെ കന്നി യൂറോ കിരീടമെന്ന ഇംഗ്ലിഷ് പടയുടെ മോഹം വെംബ്ലിയിൽ തകർന്നടിഞ്ഞു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പിടിച്ചശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാര്‍ഡോ ബൊനൂച്ചിയും സ്‌കോര്‍ ചെയ്തു. പെനാല്‍ട്ടിയില്‍ ഇറ്റലിയ്ക്കായി ബെറാര്‍ഡി, ബൊനൂച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹാരി മഗ്വയറും ഹാരി കെയ്‌നും മാത്രമാണ് ഇംഗ്ലണ്ടിനായി പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവരുടെ കിക്കുകള്‍ പാഴായി. ഇറ്റലിയുടെ…

Read More

കാസ്പർ സ്മൈക്കലിന്‍റെ മുഖത്ത് ലേസർ; ഇംഗ്ലണ്ടിന് 26,600 യൂറോ പിഴ

ലണ്ടൻ: യൂറോ കപ്പ് സെമിയിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്പർ സ്മൈക്കലിന്‍റെ മുഖത്ത് ലേസർ രശ്മികൾ പതിപ്പിച്ച സംഭവത്തിൽ ഇംഗ്ലണ്ടിന് പിഴ ചുമത്തി. 26,600 യൂറോയാണ് യുവേഫ പിഴ ചുമത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പെനൽറ്റി കിക്ക് എടുക്കുന്ന സമയത്തായിരുന്നു കാസ്പർ സ്മൈക്കലിന്‍റെ മുഖത്തേക്ക് ലേസർ അടിച്ചത്. എക്സ്ട്രാ ടൈമിൽ മത്സരം 1-1 സമനിലയിൽ നിൽക്കുമ്പോഴായിരുന്നു നിർണായകമായ പെനാൽറ്റി കിക്ക്. ഹാരി കെയ്ന്‍റെ കിക്ക് തടുക്കാൻനിന്ന ഡെൻമാർക്ക് ഗോൾകീപ്പറുടെ മുഖത്തേക്ക് ഇംഗ്ലീഷ് കാണികളിലൊരാൾ ലേസർ അടിച്ചു. സംഭവം വിവാദമായതോടെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. സെമി മത്സരം തുടങ്ങുന്നതിനു മുൻപ് ഡെ‍ൻമാർക്ക് ദേശീയഗാനം മുഴങ്ങവേ, ഇംഗ്ലിഷ് ആരാധകർ കൂവിയ സംഭവത്തിലും സ്റ്റേഡിയത്തിനകത്ത് ആരാധകർ കരിമരുന്നു പ്രയോഗം നടത്തിയതിലും യുവേഫ അന്വേഷണം നടത്തുന്നുണ്ട്.

Read More

കോപ്പ അമേരിക്ക ഫൈനൽ; കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കും

  റിയോ ഡി ഷാനെയ്റോ: മാരാക്കാനയില്‍ നടക്കുന്ന കോപ്പ അമേരിക്ക ഫൈനലില്‍ സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. സ്റ്റേഡിയത്തില്‍ ആകെ കൊള്ളുന്നതിന്‍റെ 10 ശതമാനം പേര്‍ക്കോ 6,500 പേര്‍ക്കോ ആണ് പ്രവേശനമെന്ന് റിയോ ഡി ഷാനെയ്റോ മേയറുടെ ഓഫീസ് അറിയിച്ചു. ദക്ഷിണ അമേരിക്കന്‍ സോക്കര്‍ ഫെഡറേഷന്‍റെ പ്രത്യേക ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഇത്തരത്തില്‍ ക്ഷണം ലഭിച്ചവരെല്ലാം സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഞായറാഴ്ച രാവിലെ 5.30ന് നടക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ ബ്രസീലും അര്‍ജന്‍റീനയുമാണ് ഏറ്റുമുട്ടുന്നത്.

Read More

കാണികളില്ലാതെ ഒളിമ്പിക്‌സ്

  ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ കാണികളില്ലാതെ നടത്തുമെന്നു സംഘാടകര്‍ അറിയിച്ചു. ഒളിമ്പിക്‌സിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു പ്രഖ്യാപനം. ഈ മാസം 23ന് ഒളിമ്പിക്‌സിനു തുടക്കമാകും. ടോക്കിയോയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. ജപ്പാനില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലാണു ടോക്കിയോയിലും മത്സരങ്ങള്‍ നടക്കുന്ന സമീപപ്രദേശങ്ങളായ ചിബ, കാംഗാവ, സെയ്ടാമ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നിശ്ചിത എണ്ണം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് ഇത്തവണ ഒളിമ്പിക്‌സ് നടത്തുമെന്നാണു സംഘാടകര്‍ ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍, പുതിയ തീരുമാനം ഇവരുടെ തീരുമാനത്തിനു തിരിച്ചടിയായി. ഒളിമ്പിക്‌സ് മത്സരങ്ങള്‍ ചെറിയ തോതില്‍ നടത്തേണ്ടിവന്നതില്‍ വിഷമമുണ്ടെന്ന് ടോക്കിയോ ഒളിമ്പിക്‌സ് പ്രസിഡന്‍റ് സീകോ ഹഷിമോട്ടോ ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, ടോക്കിയോ നഗരത്തിന്‍റെ പ്രതിനിധികള്‍, ഒളിമ്പിക്, പാരാലിങ്ക് സംഘാടകരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു. ടിക്കറ്റ് വാങ്ങിയവരുടെ കാര്യത്തില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടോക്കിയോ ഒളിമ്പിക്‌സ് വേണ്ടെന്നുവയ്ക്കണമെന്ന ആവശ്യവുമായി…

Read More

ഒരു പെനൽറ്റിയും ഒന്നിലധികം വിവാദങ്ങളും

ഇംഗ്ലീഷ് ആരാധകർ ക്ഷമിക്കുക… കാരണം, പെനൽറ്റി നേരിടാനായി ഏകാഗ്രതയോടെ നിൽക്കുന്ന എതിർ ഗോളിയുടെ മുഖത്തേക്കു ലേസർ അടിക്കുകയെന്നതു മാന്യതയ്ക്കു നിരക്കാത്തതാണ്. യൂറോ 2020 ഫുട്ബോൾ ചാന്പ്യൻഷിപ്പ് സെമിയിൽ ഡെന്മാർക്കിനെതിരായ ഇംഗ്ലണ്ടിന്‍റെ ജയം കുറിച്ച പെനൽറ്റി കിക്ക് എടുക്കാൻ ഹാരി കെയ്ൻ എത്തിയപ്പോൾ ഡാനിഷ് ഗോളി കാസ്പർ ഷ്മൈക്കലിന്‍റെ മുഖത്തേക്കു ഗാലറിയിൽനിന്നു പച്ച ലേസർ അടിച്ചു. ഷ്മൈക്കലിന്‍റെ ഏകാഗ്രത കളയാനായിരുന്നു അതെങ്കിലും സംഭവിച്ചത് മറിച്ച്. ഷ്മൈക്കൽ കെയ്ന്‍റെ ഷോട്ട് തടഞ്ഞു, ദൗർഭാഗ്യവശാൽ പന്ത് റീബൗണ്ടായി കെയ്ന്‍റെ നേർക്കുതന്നെ എത്തി. രണ്ടാം ശ്രമത്തിൽ കെയ്ൻ അത് ഗോളാക്കി. അധിക സമയത്തേക്കു നീണ്ട മത്സരത്തിലെ ആ ഗോളിലായിരുന്നു 2-1ന്‍റെ ജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലേക്ക് മുന്നേറിയത്. ഇംഗ്ലീഷ് ആരാധകരുടെ ഈ ഗുരുതര കുറ്റം യുവേഫ കാണാതെവിട്ടില്ല. ഇംഗ്ലണ്ടിനു യുവേഫ പിഴശിക്ഷ ചുമത്തി. 104-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് അനുകൂലമായി റഫറി വിധിച്ച ആ പെനൽറ്റിയും…

Read More

ട്വന്‍റി 20 റാങ്കിംഗ്: കോഹ്‌ലി തൊട്ടുപിന്നിൽ കെഎൽ രാഹുൽ

ദുബായ്: ഐസിസി പുരുഷന്മാരുടെ ട്വന്‍റി-20 ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 762 പോയിന്‍റാണ് കോഹ്‌ലിക്ക്. 743 പോയിന്‍റുമായി വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാൻ കെ.എല്‍. രാഹുല്‍ ആറാം സ്ഥാനത്തെത്തി. ട്വന്‍റി 20 ബാറ്റിംഗിൽ റാങ്കിംഗിൽ കോഹ്‌ലിയും രാഹുലും മാത്രമാണ് ബാറ്റ്‌സ്മാന്മാരുടെ ആദ്യ പത്തിലുള്ള ഇന്ത്യക്കാർ. ഡേവിഡ് മലാന്‍ (888), ആരോണ്‍ ഫിഞ്ച് (830), ബാബര്‍ അസം (828), ഡെവോണ്‍ കോണ്‍വെ (774) എന്നിവരാണ് ആദ്യ നാലു സ്ഥാനങ്ങളില്‍. ഏകദിന റാങ്കിംഗില്‍ കോഹ്‌ലിയും രോഹിത് ശര്‍മയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. അസമാണ് മുന്നിൽ. ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ജസ്പ്രീത് ബുംറ മാത്രമാണ് ആദ്യ പത്തിലുള്ളത്. ആറാം സ്ഥാനത്താണ് ബുംറ. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒമ്പതാം സ്ഥാനം നിലനിര്‍ത്തി.

Read More

വിംബിൾഡൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായമുള്ള താരം, ഫെഡറർ

ലണ്ടൻ: ഓപ്പണ്‍ കാലഘട്ടത്തിൽ വിംബിൾഡണ്‍ ടെന്നീസ് ചാന്പ്യൻഷിപ്പിന്‍റെ പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായമുള്ള താരമെന്ന റിക്കാർഡ് സ്വിറ്റ്സർലൻഡിന്‍റെ റോജർ ഫെഡററിന് സ്വന്തം. ഫെഡെക്സ് എന്നറിയപ്പെടുന്ന ഫെഡററിന് നിലവിൽ 39 വയസാണ്, അടുത്ത മാസം എട്ടിന് 40 വയസ് പൂർത്തിയാകും.പ്രീക്വാർട്ടറിൽ ഇറ്റലിയുടെ ലോറെൻസോ സൊനെജൊയെ 7-5, 6-4, 6-2ന് കീഴടക്കിയാണ് റോജർ ഫെഡറർ ക്വാർട്ടറിൽ പ്രവേശിച്ചത്. രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ അട്ടിമറിച്ച 14-ാം സീഡുകാരനായ പോളണ്ടിന്‍റെ ഹൂബെർട്ട് ഹർകാക്സ് ആണ് ക്വാർട്ടറിൽ ഫെഡററിന്‍റെ എതിരാളി. 2-6, 7-6 (7-2), 3-6, 6-3, 6-3 എന്ന സ്കോറിനായിരുന്നു ഹൂബെർട്ട്, മെദ്‌വദേവിനെ അട്ടിമറിച്ചത്. ഇന്നാണ് പുരുഷ വിഭാഗം സിംഗിൾസ് ക്വാർട്ടർ അരങ്ങേറുക. നൊവാക് ജോക്കോവിച്ച്, ഷാപോവ്‌ലോവ്, ഖാചനോവ്, ബെറേട്ടിനി, അഗർ അലിയസിമി തുടങ്ങിയവരും ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. പ്ലീഷ്കോവ, അരീന, കെർബർ സെമിയിൽ ഇന്നലെ…

Read More