കാൻസറാണെന്ന് പറഞ്ഞു കാമുകനിൽ നിന്ന് തട്ടിയെടുത്തത് 28 ലക്ഷം: ഒടുവിൽ പിടിക്കപ്പെട്ടതിങ്ങനെ

ആഡംബര ജീവിതം നയിക്കുന്നതിനു വേണ്ടി മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്ന ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. പിടിക്കപ്പെടുമെന്ന് തോന്നിയാൽ അടുത്ത നമ്പറുമായി അവർ സ്ഥലം വിടും. കാൻസറാണെന്ന് പറഞ്ഞ് കാമുകൻ ഉൾപ്പെടെയുള്ളവരെ പറഞ്ഞ് പറ്റിച്ച ലോറ മക്ഫെർസൺ എന്ന 35 -കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാമുകനായ ജോൺ ലിയോനാർഡിൽ നിന്നും ലക്ഷങ്ങൾ ആണ് ലോറ പറ്റിച്ച് സ്വന്തമാക്കിയത്. അവളുടെ ചികിത്സകൾക്കായി അഞ്ച് വർഷത്തേക്ക് ഏകദേശം 28 ലക്ഷം രൂപ ആണ് നൽകിയത്. അദ്ദേഹത്തിന്‍റെ ബിസിനസ് സ്ഥാപനമായ അൾട്രാ ഇവന്‍റ്സ് വഴി ചാരിറ്റിക്ക് വേണ്ടി 39 മില്യൺ പൗണ്ട് ആണ് ജോൺ ലിയോനാർഡ് ശേഖരിച്ചത്. സെർവിക്കൽ കാൻസറിന് റോയൽ ഡെർബി ആശുപത്രിയിൽ കീമോതെറാപ്പിക്ക് വിധേയയാകുകയാണെന്നാണ് ലോറ ജോണിൽ നിന്ന് പണം തട്ടിയത്. ഓസ്ട്രിയയിലെ മെയ്ർ ക്ലിനിക്കിലേക്ക് പോകുകയാണെന്നും പറഞ്ഞ് ജോണിൽ നിന്ന് പിന്നെയും പണം നേടിയെടുത്തു. പക്ഷേ…

Read More

ഒന്പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് പ്രശസ്തിയോടെ മടക്കം

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വോട്ടിംഗും ക്രിസ്മസ് ആഘോഷവും ബഹിരാകാശത്തു നടത്തിയശേഷമാണ് സുനിത വില്യംസും ബുച്ച് വിൽമറും ഒന്പതു മാസങ്ങൾക്കുശേഷം ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്. സുനിതയെയും വിൽമറിനെയും തിരികെ ഭൂമിയിലെത്തിക്കുന്നതിനുള്ള നാസയുടെയും സ്പേസ് എക്സിന്‍റെയും സംയുക്ത സംരംഭമായ ഡ്രാഗണ്‍ ഞായറാഴ്ച അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തിരുന്നു. ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) എത്തിയ സുനിതയ്ക്കും വിൽമോറിനും പേടകത്തിന്‍റെ തകരാറിനെത്തുടർന്ന് 287 ദിവസം നിലയത്തിൽ ചെലവഴിക്കേണ്ടിവന്നു.  ബോയിംഗ്-നാസ സ്റ്റാർലൈനറിലായിരുന്നു സുനിതയുടെയും വിൽമോറിന്‍റെയും യാത്ര. ബഹിരാകാശ ഗവേഷണങ്ങൾക്ക് സ്വകാര്യപങ്കാളിത്തം നൽകുകയെന്ന യുഎസ് ഭരണകൂടത്തിന്‍റെ പദ്ധതിയുടെ ഭാഗമായാണ് ബോയിംഗും ഇലോണ്‍ മസ്കിന്‍റെ സ്പേക്സ് എക്സും നാസയുമായി സഹകരിക്കുന്നത്. വിശ്വസ്ത കന്പനിയായ ബോയിംഗിൽ നാസ കൂടുതൽ പണം മുടക്കിയെങ്കിലും സാങ്കേതികവിദ്യയിൽ സ്പേസ് എക്സിനായിരുന്നു മുൻതൂക്കം.  2024 ജൂണ്‍ അഞ്ചിന് ബോയിംഗ് സ്റ്റാർലൈനിൽ സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തി. എന്നാൽ,…

Read More

എല്ലാത്തിനും ഉപരി സ്വന്തം കാര്യം കൂടി പരിഗണിക്കണം, അമ്മയ്ക്ക് ഉപദേശവുമായി മകൻ

മിക്ക അമ്മമാരും സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്നവരാണ്. ഭർത്താവിനേയും മക്കളേയുമൊക്കെ നോക്കി കഴിയുന്പോഴേക്കും സ്വന്തം കാര്യം ശ്രദ്ധിക്കാൻ സമയം കാണാറില്ല. സമയം ഉണ്ടെങ്കിൽത്തന്നെയും ആവൾ അതിനത്ര പ്രാധാന്യവും കൽപ്പിക്കാറില്ല. ഇപ്പോഴിതാ ഒരു അമ്മയെ മകൻ ഉപദേശിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. വാങ് നൻഹാവോ എന്ന 16 -കാരനാണ് തന്‍റെ അമ്മയ്ക്ക് ഉപദേശം കൊടുക്കുന്നത്. മകൻ തന്നെയാണ് അമ്മയുമൊത്തുള്ള സംഭാഷണത്തിന്‍റെ വീഡിയോയും പങ്കുവച്ചത്. ഷെജിയാങ് പ്രവിശ്യയിലെ നിങ്‌ബോയിലുള്ള ഇവരുടെ വീട്ടിൽ വച്ചാണ് മകന്‍റെ ഉപദേശം. ഒരു നല്ല കോട്ടും വിലയേറിയ ഫേസ് ക്രീമും വാങ്ങണം എന്നാണ് അവന്‍റെ ആദ്യത്തെ ഉപദേശം. അങ്ങനെ ഒന്നും വാങ്ങുന്നില്ലെങ്കിൽ അത് അച്ഛന്‍റേയോ തന്‍റേയോ കുഴപ്പമാണ്. സ്വന്തം കാര്യത്തിനു വേണ്ടി പണം ചെലവഴിക്കണം. മകനായ തനിക്ക് വേണ്ടിയാണ് അമ്മ എല്ലാം ചെയ്യുന്നത്. അങ്ങനെയല്ല സ്വന്തം കാര്യത്തിൽ കൂടി അൽപം ശ്രദ്ധ…

Read More

പേര് നിഷ, കോളജ് വിദ്യാർഥിനിയാണ്, കുടുംബത്തെ സഹായിക്കാൻ പഠനത്തോടൊപ്പം ഇതും ചെയ്യുന്നു: ഭക്ഷണത്തോടൊപ്പം വന്ന കുറിപ്പുമായി യുവതി

വീട്ടിൽ നിന്ന് മാറി നിൽക്കുന്പോഴാണ് നമുക്ക് സ്വന്തം വീട്ടിലെ ഭക്ഷണത്തിന്‍റെ വില മനസിലാകൂ എന്ന് പറയുന്നത് പലപ്പോഴും സത്യമാണ്. ജോലിക്കായോ അല്ലങ്കിൽ പഠനത്തിനു വേണ്ടയോ ഒക്കെ മറ്റു സ്ഥലങ്ങളിൽ ചെന്ന് അവിടെ താമസിച്ച് അവിടുത്തെ ഭക്ഷണം കഴിക്കുന്പോഴാണ് നാടും വീടും അമ്മയെയും അച്ഛനെയുമൊക്കെ കൂടുതൽ മിസ് ചെയ്യുന്നത്. പ്രത്യേകിച്ച് വിശേഷ ദിവസങ്ങളിൽ. അങ്ങനെ മാറിത്താമസിക്കുന്ന സമയത്ത് നിങ്ങൾക്ക് ഒരു പാത്രത്തിൽ വീട്ടിൽ കിട്ടുന്ന അതേ രുചിയിൽ ഭക്ഷണം കിട്ടിയാൽ എന്താകും നിങ്ങളുടെ അവസ്ഥ? സന്തോഷത്തിനേക്കാൾ അപ്പുറം ഞെട്ടലാകും ആദ്യം ഉണ്ടാവുക എന്നത് ഉറപ്പല്ലേ. അത്തരമൊരു ഭക്ഷണത്തിന്‍റെ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹോളി ആഘോഷിക്കാൻ വീട്ടിൽ പോകാൻ സാധിക്കാത്ത ഒരു യുവതിക്ക് പെട്ടെന്ന് വീടും നാടുമൊക്കെ വല്ലാതെ മിസ് ചെയ്തു. പെട്ടന്ന് അവൾക്ക് ചോറ് കഴിക്കാൻ തോന്നി. വീട്ടിൽ കിട്ടുന്ന അതേ രുചി കിട്ടില്ലന്ന് അറിയാമെങ്കിലും…

Read More

ഇപ്പഴത്തെ പിള്ളേരുടെ ഒരോ കാര്യമേ… റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയ കൗമാരക്കാര്‍ സൂപ്പിൽ മൂത്രമൊഴിച്ചു!

ചൈനയിൽ ഭക്ഷണം കഴിക്കാൻ റസ്റ്ററന്‍റിലെത്തിയ 17 വയസുള്ള രണ്ടു കൗമാരക്കാര്‍ തങ്ങളുടെ സൂപ്പിൽ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമായി. പ്രശസ്തമായ ഹൈഡിലാവോ റസ്റ്ററന്‍റിന്‍റെ ഷാങ്ഹായ് നഗരത്തിലെ ഔട്ട്ലറ്റിലായിരുന്നു ചൈനീസ് പയ്യന്മാരുടെ കുസൃതി അരങ്ങേറിയത്. റസ്റ്ററന്‍റിലെ സ്വകാര്യ മുറിയിലിരുന്നു ഭക്ഷണം കഴിച്ച ഇരുവരും തങ്ങളുടെ സൂപ്പിലേക്കു പരസ്പരം മൂത്രമൊഴിക്കുകയും അതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. ‌ വീഡിയോ പുറത്തുവന്നതോടെ റസ്റ്ററന്‍റ് അധികൃതർക്കെതിരേ രൂക്ഷമായ വിമർശനമാണ് ഉപഭോക്താക്കളിൽനിന്നുയർന്നത്. ഇതോടെ ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഹൈഡിലാവോ ഉടമകൾ ക്ഷമാപണം നടത്തി. സംഭവദിവസം തങ്ങളുടെ ഉപഭോക്താക്കളായ 4,000 ത്തിലധികം പേർക്കു നഷ്ടപരിഹാരം നല്‍കുമെന്നും അവർ അറിയിച്ചു. ഇതുസംബന്ധിച്ച പ്രസ്താവനയിൽ സംഭവം നടന്നത് തങ്ങളുടെ റസ്റ്ററന്‍റിൽ ആണെന്നു ഹൈഡിലാവോ സമ്മതിച്ചു. ഫെബ്രുവരി 24നു നടന്ന സംഭവം നാല് ദിവസത്തിനുശേഷമാണ് അറിഞ്ഞതെന്നും അതാണു നഷ്ടപരിഹാരം താമസിച്ചതെന്നും അധികൃതർ വ്യക്തമാക്കി. ജീവനക്കാരുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്‍റെ പൂർണ…

Read More

സസ്യാഹാരികളേ ഇതിലേ… ഇതിലേ… ലോകത്ത് മാംസ ഉപഭോഗം ഏറ്റവും കുറവ് ഇന്ത്യയിൽ

ലോകത്ത് മാംസ ഉപഭോഗം ഏറ്റവും കുറവ് ഇന്ത്യയിലെന്നു പഠനറിപ്പോർട്ട്. സാംസ്കാരികവും മതപരവുമായ കാരണങ്ങളാണ് ഇന്ത്യയിൽ മാംസം കഴിക്കുന്നവർ കുറയാൻ കാരണമെന്നും സ്റ്റാറ്റിസ്റ്റ റിസർച്ച് ഡിപ്പാർട്ട്മെന്‍റിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ലിത്വാനിയ ആണു പ്രതിശീർഷ മാംസ ഉപഭോഗത്തിൽ ഒന്നാം സ്ഥാനത്ത്. ഈ രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനം പേരും പതിവായി മാംസം കഴിക്കുന്നു. രാജ്യത്തെ ഭക്ഷണത്തിൽ പ്രധാനമായും പന്നിയിറച്ചി, ബീഫ്, ചിക്കൻ എന്നിവ ഉൾപ്പെടുന്നു. തൊട്ടുപിന്നിൽ ജപ്പാനാണ്. ഇവിടത്തെ 95 ശതമാനം പേരും മാംസഭുക്കുകളാണ്. പരമ്പരാഗതമായി മത്സ്യവും കടൽ വിഭവങ്ങളും ജാപ്പനീസ് ഭക്ഷണത്തിലെ പ്രധാന ഇനങ്ങളെങ്കിലും സമീപവർഷങ്ങളിൽ ബീഫും പന്നിയിറച്ചിയും കൂടുതൽ പ്രചാരത്തിലായിട്ടുണ്ട്. അർജന്‍റീന, ഗ്രീസ്, ഹംഗറി, നോർവേ, റൊമാനിയ എന്നിവയാണു തൊട്ടുപിന്നിൽ. കൊളംബിയയും പോർച്ചുഗലും ചെക്ക് റിപ്പബ്ലിക്കും ആദ്യ പത്തിൽ ഇടം നേടി.

Read More

ചില മാറ്റങ്ങൾ നല്ലതാണ്: ട്രെയിനുകളിലെ ഭക്ഷണത്തിന് ക്യൂആർ കോഡ് നിർബന്ധം

ട്രെയിനുകളിൽ വിൽപ്പന നടത്തുന്ന പാചകം ചെയ്ത ഭക്ഷണ പായ്ക്കറ്റുകളിൽ ക്യൂആർ കോഡുകൾ നിർബന്ധമാക്കുന്നു. ഈ കോഡ് സ്കാൻ ചെയ്താൽ ഭക്ഷണം പാകം ചെയ്ത അടുക്കളയുടെ പേര്, പാക്കേജിംഗ് തീയതി, ഭക്ഷണം കേടുകൂടാതെ ഇരിക്കുന്ന സമയപരിധി തുടങ്ങിയ വിശദവിവരങ്ങൾ യാത്രക്കാരന് അറിയാൻ സാധിക്കും. മാത്രമല്ല ട്രെയിനുകളിൽ ഭക്ഷണ മെനുവും നിരക്കുകളും നിർബന്ധമായും പ്രദർശിപ്പിക്കുകയും വേണം. റിസർവ് ചെയ്ത യാത്രക്കാർക്ക് അവരുടെ മൊബൈൽ നമ്പരിലേക്ക് ഭക്ഷണത്തിന്‍റെ മെനു ലിങ്കുകൾ സഹിതമുള്ള എസ്എംഎസ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്ന പുതിയ പരിഷ്കാരവും റെയിൽവേ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ റെയിൽവേയിൽ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളുടെയും മെനുവും നിരക്കുകളും യാത്രക്കാർക്ക് കൃത്യമായി അറിയാൻ ഐആർസിടിസിയുടെ വെബ്സൈറ്റ് ആയിരുന്നു ആശ്രയം. പുതിയ നിർദേശം അനുസരിച്ച് എല്ലാ വിശദാംശങ്ങളും അടങ്ങിയ മെനു കാർഡ് വെയിറ്റർമാരുടെ പക്കൽ ലഭ്യമാക്കണം. മാത്രമല്ല അവർ ഇവ യാത്രക്കാർക്ക് ആവശ്യാനുസരണം നൽകുകയും വേണം.ഇനി മുതൽ നിരക്ക്…

Read More

ഒടുവിൽ ഉടമയെ തേടി ആഗിയെത്തി: വിതുമ്പലടക്കാനാവാതെ കാതറിൻ; വൈകാരികമായ വീഡിയോ കാണാം

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള പലതരം വീഡിയോയകൾ സോഷ്യൽ മീഡിയയിൽ ധാരാളം വൈറലാകാറുണ്ട്. സ്വന്തം മക്കളെപ്പോലെ മൃഗങ്ങളെയും സ്നേഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആഗി എന്ന പൂച്ചക്കുഞ്ഞും 82 കാരിയായ അവളുടെ ഉടമയുമാണ് വീഡിയോയിലെ താരം. ലോസ് ഏഞ്ചലസിലെ പാലിസേഡ്സ് കാട്ടുതീ കാതറിൻ കീഫറിനെയും ബാധിച്ചിരുന്നു. കാട്ടുതീ പടർന്നതിന് പിന്നാലെ കാതറിന്‍റെ വീടും ചാരമായി മാറി. ആ സമയത്താണ് ആഗിയെയും കാണാതായത്. ആഗിയും തീയിൽ പെട്ടിട്ടുണ്ടായിരിക്കാം, അവളുടെ ജീവനും നഷ്ടമായിരിക്കാം എന്നാണ് കാതറിൻ കരുതിയത്. മറ്റൊരു താമസ സ്ഥലത്തേക്ക് പോയെങ്കിലും തന്‍റെ പ്രിയപ്പെട്ട പൂച്ചക്കുഞ്ഞിനെ നഷ്ടപ്പെട്ടതിന്‍റെ വലിയ വേദനയിലായിരുന്നു അവർ. കഴിഞ്ഞ ദിവസം കാതറിനെ തേടി ആ സുന്ദരമായ വാർത്ത എത്തിയതോടെ കാതറിന്‍റെ വിഷാദമെല്ലാം പന്പ കടന്നെന്ന് വേണമെങ്കിൽ പറയാം. കാര്യം മറ്റൊന്നുമല്ല, കാണാതായ അവളുടെ…

Read More

‘ഹോട്ട് പ്രൊഡക്ട്’ എന്ന പേരിൽ സ്വന്തം കട്ടൗട്ടുകൾ വില്പനയ്ക്ക്: ഫോട്ടോ കണ്ട് ഞെട്ടലോടെ യുവതി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇപ്പോൾ ആരാധകർ കൂടുതലാണ്. അവരുടെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ധാരാളം ആളുകളുമുണ്ട്. അമേരിക്കയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കെൽസി കോറ്റ്സൂർ പങ്കുവച്ച അനുഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. വാൾമാർട്ട്, എറ്റ്സി, ഈബേ, ആമസോൺ എന്നിവയിലൂടെ അനുവാദമില്ലാതെ തന്‍റെ കട്ടൗട്ടുകൾ നിർമ്മിച്ച് വിൽക്കുന്ന ഒരു വെബ്സൈറ്റിന്‍റെ കാര്യമാണ് കെൽസി വെളിപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ അവൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പൂർണകായ കട്ടൗട്ടുകളാണ് വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. തന്‍റെ അങ്കിളും ആന്‍റിയും തന്നെ കളിയാക്കുന്നതിന് വേണ്ടി അത് വാങ്ങിയിട്ടുണ്ടെന്നും കെൽസി പറഞ്ഞു. വെബ്സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവൾ പങ്കുവച്ചു. അതിൽ അവളുടെ വിവിധ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒക്കെയുള്ള കട്ടൗട്ടുകൾ കാണാവുന്നതാണ്. ‘ഹോട്ട് പ്രൊഡക്ട്’ എന്ന് പറഞ്ഞാണ് അവരുടെ കട്ടൗട്ടുകളിൽ ഒരെണ്ണം വിൽപനയ്ക്ക് വച്ചിരിക്കുന്നത്. ‘കെൽസി കോറ്റ്സൂർ (ജീൻസ്) കാർഡ്ബോർഡ് കട്ടൗട്ട്’…

Read More

പാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ നോക്കി ഭർത്താവ്: വീഴ്ചയിൽ കുഞ്ഞും പോയി; അതിജീവനകഥയുമായി യുവതി

കുടുംബ ബന്ധങ്ങൾ നിലനിൽക്കണമെങ്കിൽ പരസ്പരം വിട്ടു വീഴകൾ ചെയ്യണമെന്നാണ് പൊതുവെ പറയുന്നത്. എത്രയൊക്കെ അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നിച്ചു പോകാൻ പറ്റാത്ത ബന്ധങ്ങൾ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ പോംവഴി. ഭർത്താവ് കൊല്ലാൻ ശ്രമിച്ചിട്ടും ജീവിതത്തിലേക്ക് തിരികെ എത്തിയ അത്ഭുതകരമായ അനുഭവം പങ്കുവയ്ക്കുകയാണ് തായ്‍ലാൻഡിൽ നിന്നുള്ള ഒരു സ്ത്രീ. ഭർത്താവ് പാറക്കെട്ടിൽ നിന്ന് കൊല്ലാൻ വേണ്ടി തന്നെ താഴേക്ക് തള്ളിയിട്ടു. അവിടെനിന്ന് പുതിയ ജീവിതത്തിൽ തിരിച്ചെത്തിയ കഥ കേട്ടാൽ കണ്ണു നിറഞ്ഞുപോകും. വാങ് നാൻ എന്ന 38 -കാരിയാണ് അതിജീവനത്തിന്‍റെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. അത് 2019 -ലെ ഒരു ഹോളിഡേ ആയിരുന്നു. വാങ് നാനിനെ സംബന്ധിച്ചിടത്തോളം ഒരു ദുഃസ്വപ്നം പോലെ കടന്നുപോയ ദിവസം. ഭർത്താവ് യുസിയാവോ ഡോംഗാനുമായി വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ നല്ല രീതിയിൽ അവരുടെ ബന്ധം മുന്നോട്ട് പോയിരുന്നു. എന്നാൽ ചൂതാട്ടത്തിലൂടെ അയാൾക്ക്…

Read More