‘തുള്ളി തുള്ളി ഹൂഫിറ്റ് ഹിറ്റായി’; ഓ…പില്ലഗാ… ഇൻസ്റ്റഗ്രാമിൽ കണ്ടത് 50 മില്യണിലധികം ആളുകൾ

കാഞ്ഞങ്ങാട്: സംഗതി അല്പം കടന്നകൈയായിരുന്നു. വാഹനങ്ങൾ ചീറിപ്പായുന്ന കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയുടെ ഓരത്തുവച്ചൊരു ഡാൻസ്. ആരും അനുകരിക്കരുതെന്നല്ല, ഇനി മേലാൽ നിങ്ങളും ചെയ്തുപോകരുതെന്ന് നാട്ടുകാരെല്ലാം ഒരേ സ്വരത്തിൽ പറയുകയും ചെയ്തു. എന്നാലും നൃത്തത്തോടുള്ള അഭിനിവേശം ജീവിതത്തിന്‍റെ ആഘോഷമാക്കിമാറ്റിയ രാജപുരം മാലക്കല്ല് സ്വദേശികളായ നാൽവർ സംഘം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുമാസത്തിനുള്ളിൽ 50 മില്യണിലധികം ആളുകളാണ് ഇവരുടെ ഡാൻസ് കണ്ടത്. മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടത് അതിലേറെയും. കാസർഗോഡിന്‍റെ സ്വന്തം എംപി രാജ്മോഹൻ ഉണ്ണിത്താനും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇവരുടെ ഡാൻസ് ഷെയർ ചെയ്തു. രാജപുരം ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ ലിബിൻ ജേക്കബ്, അനന്യ റെജി, അനുമോൾ റെജി, ഗായത്രി മോഹനൻ എന്നിവരാണ് അത്രയൊന്നും പ്ലാൻ ചെയ്യാതെ ഇൻസ്റ്റഗ്രാമിൽ അപ് ലോഡ് ചെയ്ത ഒരു ഡാൻസിലൂടെ വൈറലായത്. ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ നൃത്തസംവിധായകനും വീഡിയോ…

Read More

‘എന്‍റെ കുഴി ദൈവങ്ങളേ…’; ഗട്ടറുകൾ നികത്താൻ പൂജ നടത്തി നാട്ടുകാർ!

എന്തിനെതിരേയുള്ള പ്രതിഷേധമാണെങ്കിലും അധികൃതരുടെ ശ്രദ്ധയിൽപ്പെടാനും പരിഹാരമുണ്ടാകാനും സമരപരിപാടി കുറച്ചു വ്യസ്തമായിരിക്കണം. ഇത് മനസിലാക്കി സമരം വേറിട്ടതാക്കാൻ പ്രതിഷേധക്കാർ‌‌‌‌‌‌ ശ്രമിക്കാറുമുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരേ ബംഗളൂരു നഗരത്തിലെ ജയനഗർ പ്രദേശവാസികളുടെ പ്രതിഷേധവും അത്തരത്തിൽ ഒന്നായി. റോഡ് നന്നാക്കാൻ പല മാർഗങ്ങൾ നോക്കിയിട്ടും അധികൃതർ കണ്ട ഭാവം നടിക്കാതെ വന്നതോടെ ഒടുവിൽ കുഴികളിൽ പൂജ നടത്തി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. അതാകട്ടെ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വരമഹാലക്ഷ്മീ വ്രത ദിനത്തിലായിരുന്നു കുഴിപൂജ. വിഗ്രഹങ്ങളെ പൂജിക്കുമ്പോൾ ചെയ്യുംപോലെ പൂങ്കുലകൾ, മഞ്ഞൾപ്പൊടി, കുങ്കുമം എന്നിവ കുഴിയിലേക്ക് എറിഞ്ഞ് ഒരു സ്ത്രീയും പുരുഷനും ചേർന്നാണ് പൂജ നടത്തിയത്. സമരം ക്ലിക്കായെങ്കിലും റോഡ് നന്നാക്കാൻ പെട്ടെന്നൊരു നീക്കമൊന്നും ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പതിനായിരം പൂജകൾ നടത്തിയാലും ആ കുഴി അവിടെതന്നെ കാണുമെന്നായിരുന്നു സോഷ്യൽമീഡിയയിലെ ഒരു കമന്‍റ്.

Read More

‘ദൈവത്തിന് മുന്നിൽ എന്തിനാണ് ഈ പ്രകടനം’: 25 കിലോ സ്വർണം ധരിച്ച് ക്ഷേത്ര ദർശനം നടത്തി കുടുംബം

ക്ഷേത്ര ദർശനത്തിന് ഭക്തർ എത്തിയത് 25 കിലോഗ്രാം സ്വർണം ധരിച്ച്. പൂനെയിൽ നിന്നുള്ള കുടുംബമാണ് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിൽ 25 കിലോഗ്രാമിന്‍റെ സ്വർണാഭരണം ധരിച്ചെത്തി ദർശനം നടത്തിയത്. നാലംഗ കുടുംബം കൂപ്പുകൈകളുമായി നിൽക്കുന്നത് വീഡിയോയിൽ കാണാം. കഴുത്തിൽ കട്ടിയുള്ള സ്വർണമാലകൾ അണിഞ്ഞ് വെള്ള വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാരും, സ്വർണ്ണ നിറത്തിലുള്ള സാരി ധരിച്ച് ആഭരണങ്ങളിൽ പൊതിഞ്ഞ ഒരു സ്ത്രീയുമുണ്ട്. ഇവരുടെ മുന്നിൽ ഒരു കുട്ടി നിൽക്കുന്നതും വീഡിയോയിൽ കാണാം. പൂനെ കുടുംബം ഒരു പോലീസുകാരനോടൊപ്പമാണ് ക്ഷേത്ര പരിസരത്ത് നടക്കുന്നത്. 1.4 ലക്ഷത്തിലധികം വ്യൂസ് നേടി വീഡിയോ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി. ‘ആദായ നികുതി ഇപ്പോൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, എന്തിനാണ് ദൈവത്തിനു മുന്നിൽ ഈ പ്രകടനം’ എന്നിങ്ങനെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.  ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം നിബിഡ വനത്തിന്…

Read More

ഓർഡർ ചെയ്തത് മീൻ പൊതിച്ചോറ്, ലഭിച്ചത് ബീഫ് റൈസ്; സൊമാറ്റോയുടെ ഭക്ഷണ വിതരണത്തിലെ പിഴവിനെതിരേ വിമർശനം

ഓർഡർ ചെയ്ത ഭക്ഷണം മാറി ലഭിച്ച സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വാർത്തയാകാറുണ്ട്. അടുത്തിടെ ഇത്തരത്തിൽ മത്സ്യം അടങ്ങിയ പൊതിച്ചോറ് ഓൺലൈനിൽ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ബീഫാണ്. തനിക്ക് ലഭിച്ച പാഴ്സൽ അഴിച്ചപ്പോൾ ചുവന്ന മാംസക്കഷ്ണങ്ങൾ കണ്ട അയാൾ അസ്വസ്ഥനാവുകയും മതപരമായ കാരണങ്ങളാൽ ബീഫ് കഴിക്കില്ലെന്ന് പറഞ്ഞ് ഭക്ഷണം ഡസ്റ്റ്ബിന്നിലേക്ക് വലിച്ചെറിഞ്ഞു. സബിൻ സൊമാറ്റോ വഴിയാണ് മീൻ വിഭവം ഓർഡർ ചെയ്തത്. എന്നാൽ അവർ ബീഫ് റൈസാണ് വീട്ടിലെത്തിച്ചത്. ‘ഞാൻ ബീഫ് കഴിക്കില്ല, പരാതി നൽകാൻ ആഗ്രഹിക്കുന്നു’. ഫുഡ് ആപ്പിന്‍റെ കസ്റ്റമർ കെയർ സേവനത്തിലേക്ക് തെറ്റായ ഭക്ഷണ വിതരണം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സൊമാറ്റോ പ്രശ്നത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു, “നിങ്ങൾ ഒരു മൂല്യവത്തായ ഉപഭോക്താവാണ്, അതിനാൽ ഞങ്ങൾ നിങ്ങൾക്ക് ഒരു രൂപ റീഫണ്ട് വാഗ്ദാനം ചെയ്യുന്നു. 195. ഇപ്പോഴോ പിന്നീടോ ഓർഡർ നൽകാൻ…

Read More

ഗ്രീൻ ഫ്ലാഗ് ആണ്! മാതാപിതാക്കൾ നഗരത്തിന് പുറത്ത്; യുവതിക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തുവിട്ട് കാമുകന്‍റെ അമ്മ

വീട്ടിൽ പിടിക്കപ്പെട്ടാൽ വേർപിരിയാൻ കഴിയില്ലെന്ന് വിശ്വസിച്ച ദമ്പതികൾ അവരുടെ ബന്ധങ്ങൾ കുടുംബത്തിൽ നിന്ന് മറച്ചുവെക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇടവഴികളിൽ രഹസ്യമായി കണ്ടുമുട്ടുന്നത് മുതൽ പ്രണയ പങ്കാളിയുടെ കോൺടാക്റ്റ് നമ്പർ മറ്റൊരു പേരിൽ സേവ് ചെയ്യുന്നത് വരെ, തങ്ങളുടെ ബന്ധം കുടുംബത്തിൽ നിന്ന് മറയ്ക്കാൻ പല മാർഗങ്ങളും ആളുകൾ പരീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയിരിക്കുന്നു. കാമുകിക്കുവേണ്ടി കാമുകന്‍റെ അമ്മ ഭക്ഷണം ഉണ്ടാക്കി നൽകിയ സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മാതാപിതാക്കൾ നഗരത്തിന് പുറത്തായതിനാൽ മകന്‍റെ കാമുകിക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം അയച്ചുകൊടുത്തിരിക്കുകയാണ് ഒരമ്മ. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പെൺകുട്ടിയെ ഭാഗ്യവതിയെന്ന് വിളിച്ച നെറ്റിസൺസ് എത്രയും വേഗം കാമുകനെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദീക്ഷ. 19 വയസ്സുള്ള അവൾ കൂടുതൽ സമയവും ബെംഗളുരുവിലും മുംബൈയിലുമാണ് ചെലവഴിക്കുന്നത്. അടുത്തിടെ ബർഗർ,…

Read More

ജീവൻ കളഞ്ഞിട്ടു വേണോ ധൈര്യം കാട്ടൽ…! കടുവക്കൂട്ടിലേക്ക് ചാടിക്കയറി യുവതി, മുതലകൾക്കിടയിലൂടെ നടന്ന് മറ്റൊരാൾ

സ്വതവേ അക്രമകാരികളായ വന്യമൃഗങ്ങളെ പേടിക്കുകതന്നെ വേണം. അവ ശാന്തരായി കാണപ്പെടുമെങ്കിലും പെട്ടെന്നായിരിക്കും ചാടിവീഴുക. മാംസഭോജികളാണെങ്കിൽ കൊന്നുതിന്നും. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും ചിലർ ആളാകാൻ വേണ്ടി വന്യമൃഗങ്ങളുടെ അടുത്തുചെന്ന് ഫോട്ടോയൊക്കെ എടുക്കും. ഇവരിൽ ഭാഗ്യമുള്ളവർ രക്ഷപ്പെടും. അല്ലാത്തവർ അവയുടെ അന്നത്തെ ഇരയാകും! യാതൊരു കൂസലുമില്ലാതെ കടുവക്കൂട്ടില്‍ കയറിയ ഒരു യുവതിയുടെയും മുതലകൾക്കിടയിലൂടെ നടക്കുന്ന ഒരാളുടെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്. “ഇത് ധൈര്യമല്ല, ഭ്രാന്താണ്…’, “ജീവിതം മടുത്തിട്ടാകും…’ എന്നൊക്കെയുള്ള കമന്‍റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ന്യൂജേഴ്‌സിയിലെ കൊഹൻസിക് മൃഗശാലയിൽ ബംഗാൾ കടുവകളെ പാര്‍പ്പിച്ചിരിക്കുന്ന കൂട്ടിലേക്കാണ് ഒരു യുവതി ഇരുമ്പുവേലി ചാടിക്കടന്ന് എത്തിയത്. യുവതിയെ കണ്ടതും കടുവ ആക്രമിക്കാനൊരുങ്ങുന്നത് വീഡിയോയിൽ കാണാം. യുവതിയാകട്ടെ കടുവയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. എന്തായാലും കടുവ പിടിക്കും മുൻപ് യുവതി ഇരുമ്പുവേലി തിരികെ ചാടിക്കടന്നു. മൃഗശാലയുടെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ ഫോക്സ് ന്യൂസ്…

Read More

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും; 4250 മീറ്റർ ഉയരം, 500 കോടി ചെലവ്

ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്. കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്‍റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം. ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും. ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്‌സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.

Read More

റീൽ ചിത്രീകരിക്കാൻ റോഡിൽ പണം വലിച്ചെറിഞ്ഞ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ; ജീവൻ പണയംവച്ച് പണം പെറുക്കാൻ റോഡിലിറങ്ങി യാത്രക്കാരും

പ‌ണം വെറുതെ കി‌‌ട്ടി‌‌യാൽ ആരാണ് വേണ്ടെന്ന് വയ്ക്കുക. അടുത്തിടെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും കണ്ടന്‍റ് ക്രിയേറ്റണ്ടറുമായ ഒരു യുവാവ് പണം വഴിയാത്രക്കാർക്കായി റോഡിൽ വലിച്ചെറിയുന്ന ഒരു വീഡി‌യോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹൈദരാബാദിലെ കുക്കട്ട്പള്ളി ഏരി‌‌യയിലാണ് സംഭവം. ‘its_me_power’ എന്ന ‌ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ദൃശ്യങ്ങളിൽ യുവാവ് തിരക്കേറി‌യ റോഡിലേക്കിറങ്ങി പണം വലിച്ചെറിയുകയാണ്. ഉടൻ തന്നെ റോഡിലെ വാഹനങ്ങളും തിരക്കും ‌അവഗണിച്ച് ‌ആളുകൾ റോഡിലേക്ക് പായുകയും ചെയ്യുന്നു. ഇരുകൈകളിലും കറൻസി നോട്ടുകളുമായി റോഡിലെ വാഹന ഗതാഗതം തടസ്സപ്പെടുത്തി പണം അവിടെവലിച്ചെറിയുകയായിരുന്നു. പണമെടുക്കാനും പോക്കറ്റിൽ ഇടാനും ആളുകൾ റോഡിന് നടുവിലേക്ക് ഓടുന്നതും വീഡിയോയിൽ കാണാം. ഏതാനും ബൈക്ക് യാത്രക്കാർ അവരുടെ വാഹനങ്ങൾ റോഡരികിൽ നിർത്തി റോഡിൽ നിന്ന് പണം എടുക്കുന്നുണ്ട്. ഇവരോടൊപ്പം കുഞ്ഞുമായി എത്തിയ ഒരു സ്ത്രീ‌‌യും പണം പെറുക്കാനിറങ്ങി. സൗജന്യമായി പണം നൽകിയ വീഡിയോ തുടക്കത്തിൽ ആളുകളെ…

Read More

ശതാബ്ദി പിന്നിട്ട ചങ്ങനാശേരി നഗരസഭയുടെ 34-മത് ചെയര്‍പേഴ്‌സൺ; ബീന പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെ

ചങ്ങനാശേരി: ചുരുങ്ങിയ കാലയളവില്‍ നിരവധി കര്‍മപദ്ധതികള്‍ നടപ്പാക്കി ബീനാ ജോബി ചങ്ങനാശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തുനിന്നു പടിയിറങ്ങി. യുഡിഎഫ് ചേരിവിട്ട് എല്‍ഡിഎഫിലെത്തിയ ബീനാ ജോബി 2023 ഓഗസ്റ്റ് 14നാണ് നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടത്. ശതാബ്ദി പിന്നിട്ട ചങ്ങനാശേരി നഗരസഭയുടെ 34-മത് ചെയര്‍പേഴ്‌സണാണ് ബീനാ ജോബി. പഴയ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാള്‍ ആധുനികമായി നവീകരിച്ച് ശീതികരണം നടപ്പാക്കി ഉദ്ഘാടനം ചെയ്തശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമാണ് രാജി സമര്‍പ്പണം. 2023-24 വര്‍ഷം പദ്ധതി വിഹിതം 95 ശതമാനം ചെലവഴിച്ചു. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി മാസാദ്യ ബുധനാഴ്ചകളില്‍ അദാലത്തുകള്‍ക്കു തുടക്കംകുറിച്ചു. നഗരശുചീകരണത്തിന്‍റെ മികവ് പരിഗണിച്ച് കേന്ദ്ര ശുചിത്വ മിഷന്‍റെ ഒഡിഎഫ് പ്ലസ് ഈ വര്‍ഷം നഗരസഭ സ്വന്തമാക്കി. മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് വാങ്ങാനായത് അഭിമാനാര്‍ഹ നേട്ടമായി. ഓഫീസില്‍ കെ-സ്മാര്‍ട്ട് നടപ്പാക്കി. ഹരിതകര്‍മസേനയെ പരിഷ്‌കരിച്ചു. ശേഖരിക്കുന്ന മാലിന്യം…

Read More

സ്കൂൾ പരിപാടിയിൽ മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് വിദ്യാർഥി: അടിപൊളിയെന്ന് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

സ്കൂളിലെ ഒരു ചടങ്ങിൽ മൃഗങ്ങളുടെ ശബ്ദം അനുകരിച്ച് ആളുകളെ രസിപ്പിക്കുന്ന ഒരു വിദ്യാർഥിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ രണവാസ് ഗ്രാമത്തിൽ നിന്നുള്ള @newarisir_res എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ നടന്ന ഒരു പരിപാടിയാണ് ഇതിൽ കാണിക്കുന്നത്. ഒരു കൊച്ചുകുട്ടി സദസിന് മുന്നിൽ തന്‍റെ കഴിവ് പ്രകടിപ്പിക്കുകയാണ്. വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദമുണ്ടാക്കി കുട്ടി ആളുകളെ രസിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ആദ്യം അവൻ വേദനയോടെ നിലവിളിക്കുന്ന ഒരു നായയുടെ ശബ്ദം അനുകരിച്ചു. പലരും ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നതിനാൽ ആളുകൾ ഈ ശബ്ദത്തോട് താൽപ്പര്യം കാണിച്ചില്ല. ആദ്യ ശബ്ദം കേട്ട് പുറകിൽ ഇരിക്കുന്നവർ ചിരിക്കുന്നുമുണ്ടായിരുന്നു. എന്നാൽ പിന്നീട് കുട്ടി ഒരു പക്ഷിയുടെ ശബ്ദമാണ് അനുകരിച്ചത്. ഈ ശബ്ദം കേട്ടയുടനെ ആളുകൾ കൈയടിക്കാനും തുടങ്ങി. തുടർന്ന് ഒരു ആടിൻ്റെ…

Read More