മാതൃകാധ്യാപികമാര്‍: മക്കളുടെ വിവാഹത്തിലെ ആര്‍ഭാടം ഒഴിവാക്കി; സ്വന്തം സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കാനൊരുങ്ങി അധ്യാപികമാര്‍

ലക്ഷങ്ങള്‍ ചെലവിട്ട് മക്കളുടെ വിവാഹം മാതാപിതാക്കള്‍ കെങ്കേമമാക്കുന്ന ഇക്കാലത്ത് വ്യത്യസ്തരാകുകയാണ് പൂത്തോട്ട കെപിഎംഎച്ച്എസിലെ ഹൈസ്‌കൂള്‍അധ്യാപികമാരായ എ.കെ. സിന്ധുവും ഒ.രജിതയും. ഇരുവരുടെയും മക്കളുടെ വിവാഹത്തിന് ആര്‍ഭാടം ഒഴിവാക്കി ഈ തുകയ്ക്ക് സ്വന്തം സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കാനൊരുങ്ങുകയാണ് ഇവരുവരും. പൂത്തോട്ട എന്‍എന്‍ഡിപി യോഗം പ്രസിഡന്‍റ് പൂത്തോട്ട ഉണ്ണികൃഷ്ണഭവനത്തില്‍ എ.ഡി. ഉണ്ണികൃഷ്ണന്‍- സിന്ധു ദമ്പതികളുടെ മകനായ അരവിന്ദ്.യു. കൃഷ്ണയും കളമശേരി ഐടിഐ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം പ്രിന്‍സിപ്പല്‍ പൂത്തോട്ട തേജസില്‍ ഡോ. എസ്.ആര്‍. സജീവ്- ഒ.രജിത ദമ്പതികളുടെ മകളായ അമൃതലക്ഷ്മിയും തമ്മിലുള്ള വിവാഹം നവംബര്‍ 11 നാണ് നടക്കുന്നത്. ശിവഗിരിയില്‍ ഏറ്റവും ഉറ്റ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്നതാണ് വിവാഹ ചടങ്ങ്. ആര്‍ഭാടം പരമാവധി ഒഴിവാക്കുക എന്ന ഗുരുദേവ ദര്‍ശനം ഉള്‍കൊണ്ട് മക്കളുടെ വിവാഹം ലളിതമായി നടത്തി ബാക്കി തുകയ്ക്ക് സ്‌കൂളിലെ ഏറ്റവും നിര്‍ധനരായ രണ്ടു വിദ്യാര്‍ഥികള്‍ക്ക്…

Read More

സൂക്ഷിക്കുക, ഗൂഗിൾ വഴി തെറ്റിക്കും; ഒടുവിൽ ബോർഡ് സ്ഥാപിച്ച് നാട്ടുകാർ

മാപ്പ് പോലെയുള്ള സംവിധാനങ്ങൾ സജീവമായതോടെ അറിയാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നത് ഒരു പ്രശ്നമല്ലാതെ ആയി. അതിനാൽ തന്നെ കയ്യിൽ ഫോണും ഇന്റർനെറ്റും ഉണ്ടെങ്കിൽ വഴി കണ്ടുപിടിക്കുക എന്നത് ഇന്ന് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. എന്നാൽ ഗൂഗിൾ മാപ്പ് തന്നെ വഴി തെറ്റിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മാപ്പിനെ പിന്തുടർന്ന് പുഴയിലും കാട്ടിലും ചെന്നെത്തിയ ആളുകളുമുണ്ട്. എന്നാൽ അത്തരത്തിൽ അബദ്ധത്തിൽ പെടുന്ന ആളുകളെ സഹായിക്കാൻ ഒരു ബോർഡ് വയ്ക്കുകയാണ് ഈ നാട്ടുകാർ ചെയ്തത്. ഗൂഗിൾ മാപ്പ് തെറ്റാണ്, ഈ റോഡ് ക്ലബ്ബ് മഹീന്ദ്രയിലേക്ക് പോകില്ല’ എന്നാണ് സൈൻബോർഡിൽ പറഞ്ഞിരിക്കുന്നത്. ഈ വഴി നിങ്ങളുദ്ദേശിക്കുന്ന സ്ഥലത്തേക്കുള്ളതല്ല എന്നാണ്. ഈ സൈൻബോർഡ് കാണുമ്പോൾ മനസിലാവുന്നത് ഗൂഗിൾ മാപ്പ് നോക്കി വന്ന ഒരുപാട് പേർക്ക് ഇതുപോലെ വഴി തെറ്റിയിട്ടുണ്ട് എന്നാണ്. ‘ നാട്ടുകാർ തന്നെയാണ് ആളുകൾ ഇവിടെയെത്തി വഴി തെറ്റിപ്പോവാതിരിക്കാൻ വേണ്ടി ഇങ്ങനെ…

Read More

സാമൂഹികമാധ്യമത്തിന് ഇങ്ങനെയും ഒരു മുഖമോ..? സ്വയം മാര്‍ക്കറ്റ് ചെയ്തു മടുത്തെന്നു ടിക് ടോക്ക് ഇന്‍ഫ്ലുവന്‍സര്‍

സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചാൽ പ്രശസ്തി മാത്രമല്ല കൈനിറയെ പണവും ലഭിക്കും. ഇതിന്‍റെ രുചി അറിഞ്ഞാൽ അതിൽനിന്നു മാറാൻ ആഗ്രഹിക്കില്ലെന്നു മാത്രമല്ല, പിടിച്ചുനിൽക്കാൻ പതിനെട്ടടവും പയറ്റുകയും ചെയ്യും. എന്നാൽ, ടിക്‌ടോക്കിലും ഇൻസ്റ്റഗ്രാമിലുമായി പത്തു ലക്ഷത്തോളം ഫോളോവേഴ്സുള്ള അന വോൾഫർമാൻ (23) എന്ന വെനസ്വേലക്കാരി പറയുന്നതു കേട്ടാൽ സാമൂഹിക മാധ്യമത്തിന് ഇങ്ങനെയും ഒരു മുഖമുണ്ടെന്നറിഞ്ഞ് അമ്പരന്നുപോകും. സാമൂഹികമാധ്യമ ജീവിതം മടുത്തെന്നാണ് ഈ യുവതി പറയുന്നത്. സ്ഥിരവരുമാനമുള്ള ഒരു ജോലിക്കായി ശ്രമിക്കുകയാണെന്നും കിട്ടിയാൽ ഈ മേഖല വിടുമെന്നും ഇവർ പറയുന്നു. നിലവിൽ ന്യൂയോര്‍ക്കിൽ താമസിക്കുന്ന അന വോൾഫർമാൻ, കോവിഡ് വ്യാപനസമയത്താണ് തന്‍റെ ടിക് ടോക്ക് അക്കൗണ്ട് തുടങ്ങുന്നത്. ഫാഷനും സൗന്ദര്യവും വിഷയമാക്കിയ അനയുടെ വീഡിയോകള്‍‌ക്കു പെട്ടെന്നുതന്നെ വലിയ പ്രചാരം ലഭിച്ചു. വൈകാതെ ടെലിമുണ്ടോയുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ “മരിപോസ ഡി ബാരിയോ’യിലെ റോസി റിവേര എന്ന കഥാപാത്രത്തിലെത്തിച്ചു. അതോടെ പെരുമയേറി. ഇപ്പോഴിതു…

Read More

വിചിത്രമാണല്ലോ! തായ്‌ലൻഡിൽ അദ്ഭുതജീവി; എട്ടു കണ്ണ് എട്ടു കാല്…

എട്ടു കണ്ണുകളുള്ള ജീവിയെപ്പറ്റി ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല? എന്നാൽ അങ്ങനെയുള്ള ജീവികളെയും ഭൂമുഖത്തു കണ്ടെത്തി. എട്ടു കണ്ണ് മാത്രമല്ല, എട്ടു കാലുകളുമുള്ള വിചിത്രമായ തേളുകളെയാണു തായ്‌ലൻഡിലെ കെയ്ംഗ് ക്രചൻ ദേശീയ ഉദ്യാനത്തിൽ ഗവേഷകർ കണ്ടെത്തിയത്. തേളിന് ദേശീയ ഉദ്യാനത്തിന്‍റെ പേര് ചേർത്തു ഗവേഷകർ നാമകരണവും നടത്തി “യൂസ്‌കോർപിയോപ്‌സ് ക്രചൻ’. ഉദ്യാനത്തിലെ ടെനാസെരിം പർവതനിരയ്ക്കു സമീപം ക്യാമ്പ് ചെയ്യുന്നതിനിടെയാണു ഗവേഷകർ പുതിയയിനം തേളുകളെ കണ്ടെത്തിയത്. തവിട്ടുനിറമാണ് ഇവയ്ക്കുള്ളത്. പെൺജാതിക്ക് അൽപ്പം ഇരുണ്ടനിറമാണ്. യൂസ്കോർപിയോപ്സ് ഉപജാതിയിലെ ഇരപിടിത്തശൈലിയാണ് പുതുതായി കണ്ടെത്തിയ തേളുകൾക്കുമുള്ളത്. പതുങ്ങിയിരുന്നാണ് ഇവ ഇരപിടിക്കുന്നത്. പാറയുടെ വിള്ളലുകളിലാണ് ഇവയുടെ വാസം. തായ്‌ലൻഡിലെ വിവിധയിനം തേളുകളെക്കുറിച്ച് ഇനിയും വിശദമായ പഠനങ്ങൾ നടത്താനുണ്ടെന്നു ഗവേഷകർ പറയുന്നു.

Read More

ഒന്നും രണ്ടും അല്ല…ദോശയിൽ നിന്ന് കിട്ടിയത് ചത്ത എട്ട് പാറ്റകളെ; വീഡിയോ പങ്കുവച്ച് യുവതി

ഭക്ഷണം വാങ്ങുമ്പോൾ പുഴു, പാറ്റ തുടങ്ങിയ ജീവികള‍െ കിട്ടിയ സംഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ മദ്രാസ് കോഫി ഹൗസിൽ നിന്ന് വാങ്ങിയ ദോശയിൽ നിന്ന് ഒന്നും രണ്ടുമല്ല എട്ട് പാറ്റകളെയാണ് യുവതിക്ക് ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് യുവതി തുറന്നു പറഞ്ഞിരിക്കുന്നത്. ഡൽഹി കൊണാട്ട്പ്ലേസിലാണ് സംഭവം. കഴിച്ച് തുടങ്ങിയതിന് ശേഷമാണ് ദോശയിൽ കറുപ്പ് നിറത്തിൽ എന്തോ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇഷാനി എന്ന യുവതി പാറ്റകളാണ് അത് എന്ന് തിരിച്ചറിഞ്ഞത്.  തന്‍റെ സുഹൃത്തിനോട് ഉടൻ തന്നെ സംഭവത്തിന്‍റെ വീഡിയോ എടുക്കാനും യുവതി ആവശ്യപ്പെട്ടു. ഇതിനിടയിൽ കോഫി ഹൗസിലെ സ്റ്റാഫിലൊരാൾ എത്തി ദോശ എടുത്തുകൊണ്ടുപോയി.  തുടർന്ന് യുവതി കോഫി ഹൗസിൽ വച്ച് തന്നെ പോലീസിനെ വിളിക്കുകയും റെസ്റ്റോറന്‍റിന് എതിരെ പരാതി നൽകുകയും ചെയ്തു. സംഭവത്തെ കുറിച്ച് പറയാതിരിക്കാൻ തനിക്ക് റെസ്റ്റോറന്‍റ് ഉടമകൾ പണം…

Read More

ടെക്കിക്ക് പാചകം ചെയ്യാൻ എന്തിന് അടുക്കള..! വൈറലായി മിനി ആലു പൊറോട്ട

ജോലിയുമായി ബന്ധപ്പെട്ടു വിദൂരനാടുകളിൽ താമസിക്കുന്നവർക്കു വീട്ടിലെ ഭക്ഷണം ഗൃഹാതുരത്വമുണർത്തുന്ന ഒന്നാകും. സ്റ്റാർ ഹോട്ടലിൽനിന്നുപോലും തങ്ങൾക്കിഷ്ടമായ വിഭവമൊന്നും കിട്ടിയെന്നു വരില്ല. കിട്ടുന്ന ഭക്ഷണം കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും. ഇനി സ്വയം പാചകം ചെയ്യാമെന്നു വച്ചാൽ അതിനുള്ള സൗകര്യം ഉണ്ടാവുകയുമില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു ടെക്കിയുടെ പാചകം കണ്ടാൽ ഭക്ഷണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചുമുള്ള ധാരണകളെല്ലാം മാറ്റേണ്ടിവരും. അടുക്കളയും അടുപ്പുമൊന്നുമില്ലാതെ കംപ്യൂട്ടർ സിപിയുവിലാണു “ടെക്കിഷെഫി’ന്‍റെ പാചകം. തയാറാക്കിയതാകട്ടെ മിനി ആലു പൊറോട്ട! ആദ്യം മദർബോർഡിലെ ചൂടാക്കിയ പ്രോസസിംഗ് ചിപ്പിൽ എണ്ണ പുരട്ടുന്നു. ചിപ്പിൽ വേവുന്ന അളവിൽ മാവ് തയാറാക്കിയശേഷം അതു സിപിയുവിലേക്ക് വേവാനായി വച്ചു. തുടർന്ന് ചവണകൊണ്ട് മറിച്ചിട്ടു. മിനിറ്റുകൾക്കുള്ളിൽ രുചികരമായ മിനി ആലു പൊറോട്ട റെഡി! താൻ പാചക ആവശ്യങ്ങൾക്കായി കാലഹരണപ്പെട്ട സിപിയു ഉപയോഗിക്കാറുണ്ടെന്നും എന്നാൽ, സിപിയു ഉപയോഗിച്ചു മറ്റാരും ഇതു പരീക്ഷിക്കരുതെന്നും ഇദ്ദേഹം റീലിനു ചുവടെ കുറിച്ചു.…

Read More

ഇതെന്ത് ജീവി? ഒരു തലയും നാല് കാലും…! കൂട്ടുകാരന്‍റെ കോട്ടിൽ തലയിട്ട് യാത്ര; കൈയോടെ പൊക്കി എഐ കാമറ

ഗതാഗത നിയമം ലംഘിക്കുന്നവർ എഐ കാമറയെ പറ്റിക്കാൻ പല അടവുകളും പയറ്റാറുണ്ട്. ഈ സംഭവങ്ങളൊക്കെ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്.  സഹയാത്രികന്‍റെ കോട്ടിൽ തലയിട്ടിരുന്ന് യാത്ര ചെയ്താണ് എഐ കാമറയെ പറ്റിക്കാൻ ശ്രമിച്ചത്. ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തയാൾ എഐ കാമറയെ കബളിപ്പിക്കാൻ കാണിച്ച ബുദ്ധിപരമായ നീക്കം സോഷ്യൽ മീഡിയയിൽ മോട്ടോർ വാഹന വകുപ്പ് തന്നെയാണ് പങ്കിട്ടിരിക്കുന്നത്. ബൈക്ക് ഓടിക്കുന്ന കൂട്ടുകാരന്‍റെ കോട്ടിനകത്ത് തലയും ഉടലും ഒളിപ്പിച്ചായിരുന്നു ഹെൽമറ്റ് ധരിക്കാത്തത് കാമറയിൽ പതിയാതിരിക്കാൻ യാത്ര ചെയ്തത്. എന്നാൽ ഐ ഐ കാമറയുടെ കണ്ണിൽ പുറത്തു കണ്ട കാലുകൾ പതിഞ്ഞു. തുടർന്ന് എട്ടിന്‍റെ പണിയാണ് ഇയാൾക്ക് ലഭിച്ചത്. ബൈക്ക് ഉടമയ്ക്ക് പിഴയടക്കാൻ നോട്ടീസും അയച്ച്, മോട്ടോർ വാഹന വകുപ്പ് തന്നെ സംഭവം ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു.  പോസ്റ്റിന്‍റെ പൂർണരൂപം പാത്തും…

Read More

ഇതൊക്കെ എങ്ങനെ സാധിക്കുന്നു! പായയിൽ നിന്നും വിചിത്രമായ ഫാഷൻ വസ്ത്രം; വൈറലായി യുവാവിന്‍റെ പുത്തൻ സ്റ്റൈൽ

ഉറങ്ങുന്ന പായ ഒരിക്കലും ചിന്തിക്കാത്ത ഒരു ഫാഷൻ വസ്ത്രമാക്കി മാറ്റുന്നതെങ്ങനെ? അതെ ഇത് തീർച്ചയായും വിചിത്രമാണ്, പക്ഷേ സംഭവം സത്യമാണ്. ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള യുവാവ് അസാധാരണമായി തൻ്റെ പായയെ വിചിത്രമായ വസ്ത്രമാക്കി മാറ്റുന്നതും ഫാഷൻ റാംപിലെന്നപോലെ മനോഹരമായി നടക്കുന്നതുമായ വീഡിയോ ഇപ്പോൾ വൈറലാണ്. തരുൺ നായക് എന്ന ഫാഷൻ പ്രേമിയുടെ ഇൻസ്റ്റാഗ്രാം വീഡിയോയിൽ കൈയിൽ ഒരു വലിയ പായ പിടിച്ച് അത് കാമറയ്ക്ക് മുന്നിൽ വിരിക്കുന്നതാണ് കാണിക്കുന്നത്. നിമിഷങ്ങൾക്കുശേഷം, ഒരു ഫാഷൻ മോഡലിനെയും ഷോസ്റ്റോപ്പറെയും സാദൃശ്യപ്പെടുത്തുന്ന രീതിയിൽ അവൻ തന്‍റെ ശരീരത്തിൽ മെറ്റീരിയൽ പൊതിഞ്ഞ് കാഴ്ചക്കാരെ അമ്പരപ്പിച്ചു. പായ കൊണ്ട് ക്യൂറേറ്റ് ചെയ്ത ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ച് അവൻ നടന്നു. പായ-പ്രചോദിത വസ്ത്രങ്ങളിൽ സ്വീറ്റ്ഹാർട്ട് നെക്ക്‌ലൈൻ വസ്ത്രവും റാപ് ഗൗണും ഉൾപ്പെടുന്നു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൈറലാകുകയും മൂന്ന് ലക്ഷത്തിലധികം വ്യൂസ് ലഭിക്കുകയും ചെയ്തു. അതേസമയം,…

Read More

ബിയർ കുപ്പി തലയിൽ വച്ച് വൃദ്ധയുടെ മനോഹരമായ നൃത്തം: വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കുടുംബത്തോടൊപ്പം ബാറിലെ ഡാൻസ് ഫ്ലോറിൽ എത്തിയ ഒരു പ്രായമായ സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആളുകളുടെ ശ്രദ്ധയും ആഹ്ലാദവും ആകർഷിച്ചുകൊണ്ട് അവർ ഒരു ബിയർ കുപ്പി തലയിൽ വയ്ച്ചാണ് ഡാൻസ് കളിക്കുന്നത്. കൂടാതെ, നൃത്തം ചെയ്യുന്നതിനൊപ്പം വിസിലടിക്കുകയും ചെയ്യുന്നുണ്ട് ഇവർ. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അമിതാഭ് ബച്ചൻ നായകനായ ലാവാരിസ് എന്ന ചിത്രത്തിലെ ‘മേരെ ആംഗ്നെ മേ’ എന്ന ഗാനത്തിന് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വൃദ്ധയെ വീഡിയോയിൽ കാണാം. ഈ സമയത്ത് അവിടെയുള്ള കുട്ടികളും യുവാക്കളുമടക്കമുള്ളവർ വൃദ്ധയുടെ ഡാൻസ് ആസ്വദിക്കുന്നുണ്ട്. നീല നിറത്തിലുള്ള ഒരു സാധാരണ മറാത്തി സാരിയാണ് അവർ ധരിച്ചിരിക്കുന്നത്. ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററായ സിദ്ധേഷ് ബോബാഡിയാണ് ഡാൻസ് റീൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് ഉടൻ തന്നെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വീഡിയോ അപ്‌ലോഡ് ചെയ്ത്…

Read More

പ്രതീക്ഷിച്ചത് ആഡംബര കൊട്ടാരം! കിട്ടിയതോ… കാർട്ടിയറിൽനിന്ന് ഹാൻഡ്‌ബാഗ്, പുതിയ കാർ, ഡയമണ്ട്; പ്രസവ സമ്മാനത്തിൽ തൃപ്തിയില്ലാതെ യുവതി

പ്രസവിക്കുന്നതിനുള്ള തന്‍റെ കഠിനാധ്വാനത്തിന് അനുയോജ്യമായ സമ്മാനം നൽകാതെ ഭർത്താവ് കബളിപ്പിച്ചുവെന്ന ആക്ഷേപവുമായി യുവതി രംഗത്തെത്തി. കോടീശ്വരനായ ഭർത്താവ് തനിക്ക് സമ്മാനമായി ഒരു വലിയ ആഡംബര കൊട്ടാരം തരുമെന്നാണു താൻ കരുതിയിരുന്നതെന്നും എന്നാൽ അദ്ദേഹം അത് ചെറിയൊരു അപ്പാർട്ട്മെന്‍റിൽ ഒതുക്കിയെന്നും ഭർത്താവിന്‍റെ അവഗണന തന്നെ വിഷാദരോഗത്തിലേക്കു തള്ളിവിട്ടുവെന്നും ഇവർ പറയുന്നു. ലിൻഡ ആൻഡ്രേഡ് എന്ന യുവതിയാണ് തന്‍റെ ടിക് ടോക് വീഡിയോയിലൂടെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രസവത്തിനായി തരണം ചെയ്ത ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ വാചാലയായി. ഭർത്താവ് തനിക്ക് നൽകേണ്ടിയിരുന്ന സമ്മാനത്തെ ‘പുഷ് പ്രസന്‍റ്’ എന്നാണ് ലിൻഡ വീഡിയോയിൽ വിശേഷിപ്പിച്ചത്. ഒരു കുഞ്ഞിനെ പ്രസവിച്ചശേഷം ഒരു സ്ത്രീക്ക് ലഭിക്കുന്ന സമ്മാനമാണിത്. ആഡംബര ജ്വല്ലറി ബ്രാൻഡായ കാർട്ടിയറിൽനിന്ന് വിലകൂടിയ ഹാൻഡ്‌ബാഗ്, പുതിയ കാർ, ഡയമണ്ട് തുടങ്ങിയ സമ്മാനങ്ങൾ ലഭിച്ചെങ്കിലും ഭർത്താവ് തന്നെ തൃപ്തയാക്കിയില്ലെന്നു പറഞ്ഞാണ് ഇവർ വീഡിയോ അവസാനിപ്പിക്കുന്നത്.

Read More