ഇടിയപ്പമുണ്ട് നുള്ളി നുള്ളി തിന്നണം; കൈകൊണ്ട് ആസ്വദിച്ച് കഴിക്കുന്ന വിദേശികൾ; വെെറയായി വീഡിയോ

മലയാളികളുടെ ഭക്ഷണത്തിനു പ്രിയർ ഏറെയാണ്. വിദേശികൾ കേരളത്തിലെത്തുന്നത് നാട് മാത്രം ചുറ്റികാണുക എന്ന ഉദ്ദേശത്തോടെയല്ല. ഇവിടുത്തെഭക്ഷണം കഴിക്കണം എന്ന ലക്ഷ്യത്തോടെയാണ്. ഇഡലിയും സാമ്പാറും ദോശയും കപ്പയും ഇലഅടയും ഇടിയപ്പവുമെല്ലാം മല‌യാളികളുടെ പേരുകേട്ട വിഭവങ്ങളാണ്. ഇപ്പോഴിതാ  വിദേശികളായ ദമ്പതികൾ ആസ്വദിച്ച് ഇടിയപ്പം കഴിക്കുന്ന വീഡിയോ ആണ് വെെറലാകുന്നത്.പ്രഭുവിഷ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് എന്‍റെ ഡച്ച് കുടുംബം എന്‍റെ അമ്മ ഇടിയപ്പമുണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കുന്നു’   എന്ന കുറിപ്പോടെയാണ്  വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യക്കാരിയായ ഒരു സ്ത്രീ ഇടിയപ്പമുണ്ടാക്കുന്നതാണ് വീഡിയോയുടെ തുടക്കം. വിദേശികളായ ദമ്പതികൾ വളരെ ഏറെ കൗതുകത്തോടെ അതി നോക്കി കാണുകയാണ്. ഡച്ചുകാരായ ദമ്പതികൾ കൈകൾ ഉപയോഗിച്ച് ഇടിയപ്പം കഴിക്കുന്നത് കാണാം. ഡച്ചുകാരിയായ യുവതിയെ ഇന്ത്യക്കാരനായ യുവാവ് വിവാഹം കഴിച്ചതെന്നു വീഡിയോയിൽ നിന്നു മനസിലാക്കാം. കാരണം തന്‍റെ അമ്മായിഅച്ഛൻ ആദ്യമായിട്ടാണ് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നത് എന്ന്…

Read More

രക്തം വലിച്ചുക്കുടിക്കുന്ന ജീവിയെ കൊന്നെന്ന് വേട്ടക്കാർ; വൈറലായ് ദൃശ്യങ്ങൾ

ജീവജാലങ്ങളുടെ രക്തം വലിച്ച് കുടിക്കുന്ന ചുപകാബ്രയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ ജീവി ഒരു മിത്താണെന്നാണ് പറ‍യുന്നത്. ഇതിനെ ആരും ഇതുവരെ കണ്ടിട്ടിട്ടില്ല. എന്നാൽ ഇവയെ കണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രസീലിലെ ഒരു കൂട്ടം വേട്ടക്കാർ ഇതിനെ കണ്ടെന്നും വെടിവച്ച് കൊന്നെന്നും അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നാടോടിക്കഥകളിലെ കഥാപാത്രമായ ചുപകാബ്ര ശരിക്കും ഉണ്ടെന്നതിൽ യാതൊരു തെളിവുമില്ല. ബ്രസീലിലെ സാവോ പോളോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുയ ലോപ്സ് ഡ ലഗുണയിലെ വനത്തിൽ വച്ച് ഒരു ചുപകാബ്രയെ വെടിവച്ച് കൊന്നെന്നാണ് വേട്ടക്കാർ പറയുന്നത്. തുടർന്ന് ഈ ജീവിയുടെ മൃതദേഹം പരിശോധിച്ചപ്പോൾ മനുഷ്യന്‍റെ കൈകൾ പോലെയാണെന്ന് കണ്ടെത്തി. ഈ ചത്ത മൃഗം കന്നുകാലികളെ കൊന്നതായ് പറയപ്പെടുന്നു. ഈ മൃഗത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിത്രങ്ങളിൽ കാണുന്ന ഈ ജീവിയ്ക്ക് മനുഷ്യന്‍റെ കൈകളും കൂർത്ത പല്ലുകളും ഒരു വലിയ കുരങ്ങിന്‍റെ വലിപ്പവുമുണ്ട്. എന്നാൽ…

Read More

രോഗിയ്ക്ക് സ്വന്തം ബോൺമാരോ ദാനം ചെയ്ത് ഡോക്ടർ; ‘റിയൽ ലൈഫ് ഹീറോ’യ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

രോഗികളുടെ ജീവൻ രക്ഷിക്കുന്ന ഡോക്ടർമാരെ എത്ര തന്നെ പ്രശംസിച്ചാലും മതിയാവില്ല. എന്നാൽ തന്‍റെ ബോൺമാരോ ദാനം ചെയ്താണ് ഫ്ലോറിഡയിൽ നിന്നുള്ള ഡോക്ടർ അലി അൽസമാര രോഗിയായ ഒരു കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിച്ചത്. ഒക്കാലയിൽ അഡ്വെന്‍റ് ഹെൽത്ത് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്‍റർവെൻഷൻ കാർഡിയോളജി സ്പെഷ്യലിസ്റ്റാണ് അദ്ദേഹം. ഗുഡ് ന്യൂസ് മൂവ്മെന്‍റിന്‍റെ ഇൻസ്റ്റഗ്രാം പേജിലാണ് ഡോക്ടറുടെ ചിത്രത്തിനൊപ്പം ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. തന്‍റെ മജ്ജ അസ്ഥി മജ്ജ ആവശ്യമുള്ള ഒരു കുട്ടിയ്ക്ക് നൽകാനാകും എന്ന് അറിഞ്ഞതോടെ അതിനുള്ള ശ്രമങ്ങൾ ഡോക്ടർ ആരംഭിച്ചു. തനിക്ക് ഇപ്പോൾ ശാരീരിക വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് താനെന്ന് ഡോക്ടർ പറഞ്ഞു. ഈ പ്രവൃത്തി ഒരാൾക്കെങ്കിലും  പ്രചോദനമാവുകയാണെങ്കിൽ അതിലും വലിയൊരു സന്തോഷം തനിക്കില്ലെന്നാണ് ഡോക്ടർ പറയുന്നത്. ഒരു ജീവൻ രക്ഷിക്കാൻ നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്യണം, അതിനായ് അവയവദാനം…

Read More

350 വര്‍ഷത്തിനുശേഷം ശിവജിയുടെ ‘കടുവനഖം’ തിരിച്ചുവരുന്നു

മുംബൈ: ഛത്രപജി ശിവജി ആയുധമായി ഉപയോഗിച്ചിരുന്ന “കടുവനഖം’ 350 വര്‍ഷത്തിനുശേഷം ഇന്ത്യയിലേക്കു തിരിച്ചെത്തുന്നു. ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഈ ചരിത്രശേഷിപ്പ് മൂന്ന് വർഷത്തെ പ്രദർശനത്തിനായിട്ടാണ് ഇന്ത്യയിലേക്കു കൊണ്ടുവരുന്നത്. മറാഠാ രാജ്യത്തിലെ ഏറ്റവും പ്രഗത്ഭനായ രാജാവായിരുന്ന ശിവജി 1659ലെ പ്രതാപ്ഗഡ് യുദ്ധത്തിൽ ബിജാപുർ സുൽത്താനേറ്റിന്‍റെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ഉപയോഗിച്ചത് ഈ കടുവനഖമായിരുന്നു. ശിവജിയുടെ കിരീടധാരണത്തിന്‍റെ 350ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായാണ് ഈ അപൂര്‍വായുധം ഇന്ത്യയിലെത്തിക്കുന്നത്. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് മ്യൂസിയത്തിലാകും ഇതിന്‍റെ പ്രദര്‍ശനമെന്നു മഹാരാഷ്ട്ര സാംസ്കാരിക മന്ത്രി സുധീർ മുംഗന്തിവാർ പറഞ്ഞു. മറാഠാ സാമ്രാജ്യം സ്ഥാപിക്കുന്നതില്‍ ഏറ്റവും നിര്‍ണായകമായ യുദ്ധമായി 1659ലെ പ്രതാപ്ഗഡ് യുദ്ധത്തെ വിലയിരുത്തുന്നു. യുദ്ധത്തില്‍ മറാഠാ സൈന്യം, ബിജാപുർ സൈന്യത്തെക്കാള്‍ വളരെ ചെറുതായിരുന്നു. എന്നാല്‍, ശിവജിയുടെ സൈനിക തന്ത്രങ്ങളാൽ വിജയം മറാഠകള്‍ക്കൊപ്പമായി. സത്താറ ജില്ലയിലുള്ള പ്രതാപ്ഗഡ് കോട്ടയുടെ…

Read More

പോത്താണോ അതോ സിംഹങ്ങളാണോ? ആരായിരിക്കും ഈ യുദ്ധത്തിൽ വിജയി; വൈറലായ് വീഡിയോ

സിംഹവും പോത്തും തമ്മിൽ ആക്രമിച്ചാൽ ആരായിരിക്കാം ജയിക്കുന്നത്? എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കാണിക്കുന്നത് ഒരു പോത്ത് അതിനെ ആക്രമിച്ച രണ്ട് സിംഹങ്ങളെ തിരിച്ചടിക്കുകയും പരാജയപ്പെടുത്തുകയും ചെയ്യുന്നതാണ്. വന്യമൃഗങ്ങളെ അതിന്‍റെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാമെന്ന പ്രതീക്ഷയിൽ സഫാരി വാഹനത്തിൽ കയറിയ വിനോദസഞ്ചാരികളാണ് സംഭവം പകർത്തിയത്. എക്‌സിൽ അനിമൽ വേൾഡ് പങ്കിട്ട വീഡിയോയിൽ ഒരു സിംഹം പോത്തിന്‍റെ കഴുത്തിലും മറ്റൊന്ന് അതിന്‍റെ വാലിലും കടിച്ച് തൂങ്ങിയിരിക്കുകയാണ്. എന്നാൽ ജീവൻ മരണ പോരാട്ടത്തിൽ പോത്ത് സിംഹങ്ങളെ കുലുക്കാനുള്ള നീക്കങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുന്നു. സിംഹങ്ങളെ നേരിടാൻ ശക്തമായ കൊമ്പുകൾ പോലും ഉപയോഗിക്കുന്നു. പോത്ത് പിന്നീട് സഫാരി വാഹനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു. സിംഹങ്ങളെ സംഭവസ്ഥലത്ത് നിന്ന് ഓടിക്കുന്നതും കാണാം. പിൻവാങ്ങുന്നതിന് മുമ്പ് പോത്ത് വീണ്ടും കൊമ്പുകൊണ്ട് സഫാരി വാഹനത്തെ ലക്ഷ്യമിടുന്നു. പോത്ത് അടുത്തുള്ള കുളത്തിൽ അഭയം തേടുന്നതോടെയാണ് വീഡിയോ…

Read More

‘ചത്തപോലെ കിടക്കാം’; വെട്ടാനെത്തിയ കാട്ടുപോത്തിന് മുന്നിൽ യുവതി ചെയ്തതിങ്ങനെ

അപ്രതീക്ഷിതമായ് വന്യമൃഗങ്ങൾ ആക്രമിക്കാൻ വന്നാൽ എന്താണ് ചെയ്യുക? ചിലർ ഓടി രക്ഷപ്പെടാൻ ശ്രമിക്കും എന്നാൽ മറ്റ് ചിലർ ആകട്ടെ മനസാന്നിധ്യം കൊണ്ട് നേരിടും. എന്നാൽ ഇത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് സംഭവം. അവധിക്കാലം ആഘോഷിക്കാനായ് യുവതിയും യുവാവും കൂടി ഇവിടെ എത്തിയതാണ്. വീഡിയോയുടെ ആരംഭത്തിൽ രണ്ട് കാട്ട് പോത്തുകൾ നിൽക്കുന്നത് കാണാം. എന്നാൽ പെട്ടന്ന് തന്നെ അതിൽ ഒരെണ്ണം ഓടുകയാണ്. ഇതിൽ ട്വിസ്റ്റ് എന്തെന്നാൽ ഓടുന്ന കാട്ടുപോത്തിന്‍റെ മുന്നിൽ ഈ യുവതിയും യുവാവും ഉണ്ട്. കാട്ടുപോത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഇരുവരും പായുകയാണ്. എന്നാൽ പാതി വഴിയിൽ യുവതി വീണു പോകുന്നു. ഇനി അങ്ങോട്ടുള്ള രംഗങ്ങൾ ശ്വാസം അടക്കിപ്പിടിച്ചെ കാണാനാകൂ. ഓടി വീണ യുവതി വീണിടം വിദ്യയാക്കുകയാണ് ചെയ്തത്. തന്‍റെ മനസാന്നിധ്യം കൊണ്ട് അവിടെ അനങ്ങാതെ മരിച്ചത് പോലെ കിടന്നു. ഓടി…

Read More

സ്ത്രീകളെയും പെൺകുട്ടികളെയും ഭയപ്പെടുത്തി ‘പ്രാങ്ക്’; ഒടുവിൽ പണികിട്ടിയത് ഇങ്ങനെ…

ആളുകളെ പറ്റിച്ചും ഭയപ്പെടുത്തിയും വീഡിയോ എടുത്ത് അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ലൈക്കുകൾ വാരിക്കൂട്ടുന്ന കാലമാണിത്. തിരക്കിട്ട് റോഡിലൂടെ പോകുന്ന സ്ത്രീകളും വിദ്യാർഥികളും പ്രാങ്കുമായ് എത്തുന്നവരുടെ സ്ഥിരം ഇരയാണ്. എന്നാൽ ഇങ്ങനെ പറ്റിക്കുന്നവർ ഒന്ന് സൂക്ഷിച്ചോളൂ. സ്ഥിരമായ് തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രാങ്ക് വീഡിയോകൾ പങ്ക് വയ്ക്കുന്ന പ്രാങ്ക് പ്രജു എന്ന പ്രജ്വലിന് മുട്ടൻ പണി തന്നെയാണ് കിട്ടിയിരിക്കുന്നത്. റോഡിലൂടെ പോകുന്ന കാൽനട യാത്രക്കാരാണ് ഇയാളുടെ ലക്ഷ്യം. തിരക്കിട്ട വഴിയൂടെ നടന്ന് യാത്രക്കാരെ അടിയ്ക്കാൻ ചെല്ലുന്നതായ് ഭയപ്പെടുത്തുക, ഛർദിക്കുന്നത് പോലെ അഭിനയിക്കുക, പാമ്പ് എന്ന് പറഞ്ഞു ഭയപ്പെടുത്തുക ഇതൊക്കെയാണ് ഇയാളുടെ നമ്പറുകൾ. എന്നാൽ ഇതൊരു പതിവായതോടെ കളി കാര്യമായി. പ്രജ്വലിന്‍റെ ഇത്തരത്തിലുള്ള പ്രാങ്കുകൾകൊണ്ട് പൊറുതിമുട്ടി ബംഗുളൂരു മൂഡലപാൾയയിലെ പ്രിയദർശിനി ലേഔട്ടിൽ താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തിയതിന് പോലീസ് പ്രജ്വലിനെതിരെ കേസെടുത്തു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിന്‍റെ സുരക്ഷാ…

Read More

ഇത് പുതിയ എഗ്ഗ്സ്-പെരിമെന്‍റ്; സോഷ്യൽ മീഡിയയിൽ വൈറലായ് പാൽ മുട്ട, എന്നാൽ കണ്ടവർ പറയുന്നു ഇത് മധുരവിഷം

മുട്ട  അടുക്കളയിലെ പ്രധാന വസ്തുവാണ്. പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാൻ ഇവ ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഈ സ്വീകാര്യതയ്ക്ക് കാരണം. പ്രഭാത ഓംലെറ്റുകളും മുതൽ ഹൃദ്യമായ മുട്ട സാലഡുകളും രുചികരമായ മുട്ട കറികളും വരെ ഇതിൽ ഉൾപ്പെടുന്നു. ദിവസം മുഴുവനും ഭക്ഷണത്തിന് മുട്ട ഒരു പ്രിയപ്പെട്ട ഘടകമാണ്. എന്നിരുന്നാലും, അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യ പരീക്ഷണങ്ങളുടെ ലോകത്ത് വിചിത്രമായ രീതിയിൽ നടത്തിയ ഒരു പരീക്ഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മുട്ട പാനി പൂരി, ചിപ്‌സ് ഓംലെറ്റുകൾ എന്നിങ്ങനെ ചില സവിശേഷമായ ചേരുവകൾ വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ  പാൽ ഓംലെറ്റാണ്  രംഗത്തെിയിരിക്കുന്നത്. വീഡിയോയിൽ കസ്റ്റം ഓംലെറ്റുകളിൽ വൈദഗ്ദ്ധ്യം നേടിയ തെരുവ് കച്ചവടക്കാരനെ ഒരാൾ സമീപിക്കുന്നു. അയാൾ ഒരു പാൽ ഓംലെറ്റ് ആവശ്യപ്പെടുന്നു. നാല് മുട്ടകളാണ് ഉപയോഗിച്ചത്. ഒരു ചട്ടിയിൽ വെണ്ണ ചൂടാക്കി, അതിനുശേഷം ചട്ടിയിൽ പാൽ ചേർക്കുന്നു. തുടർന്ന് ചേരുവകളുടെ ഒരു…

Read More

ടെെറ്റാനിക്കിലെ ജാക്കിന്‍റെ വസ്ത്രം ലേലത്തിന്;വില 2 കോടി

നെഞ്ചോടു ചേർത്തു വെക്കുന്ന പ്രണയ ജോഡികളാണ് ജാക്കും, റോസും. ഒരു നോവോടെ അല്ലാതെ ടെെറ്റാനിക് എന്ന ചിത്രത്തെ കുറിച്ച് ഓർക്കാൻ തന്നെ പ്രയാസമാണ്. ഇപ്പോഴിതാ സിനിമയിൽ ലിയനാർഡോ ഡി കാപ്രിയോ ധരിച്ച വസ്ത്രം ലേലത്തിനെത്തുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അടുത്ത മാസമാണ് ലേലം. ചിത്രത്തിന്‍റെ വസ്ത്രാലങ്കാരം ‍ഡെബോറാ ലിൻ സ്കോട്ട് ആണ്.  ലിയനാർഡോ ഡി കാപ്രിയോയുടെ കോർഡുറോയ്‌സ് പാന്‍റും വെള്ള കോളർ ലെസ് ഷർട്ടും ചാർക്കോൾ നിറത്തിലുള്ള ഓവർകോട്ടുമാണ് ലേലത്തിനെത്തുന്നത്. 100,000 മുതൽ 200,000 യൂറോ ആണ് വില.  2 കോടി രൂപയോളം ആണ് വില. ഇതിനു മുൻപ് ടൈറ്റാനികിൽ കേറ്റ് ധരിച്ച ഓവർകോട്ടും ലേലത്തിന് വച്ചിരുന്നു.  സിനിമാ ടിവി രംഗത്തെ പ്രധാന വസ്തുക്കൾ ലേലം ചെയ്യുന്ന പ്രോപ്പ് സ്റ്റോറാണ് ലേലത്തിന് നേതൃത്വം നൽകുന്നത്.  

Read More

മൃഗങ്ങളുടെ കടിയേറ്റ എല്ലാവർക്കും ആന്‍റി റാബിസ് വാക്സിൻ സൗജന്യമായി നൽകും; 2030-ഓടെ പേവിഷബാധ ഇല്ലാതാക്കാനൊരുങ്ങി കർണാടക

കർണാടകയിലെ ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികൾക്കും  ആന്‍റി റാബിസ് വാക്സിൻ (എആർവി), റാബിസ് ഇമ്യൂണോഗ്ലോബുലിൻ (ആർഐജി) എന്നിവ സൗജന്യമായി വിതരണം ചെയ്തു. കർണാടക ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സർവീസസ് കമ്മീഷണർ വ്യാഴാഴ്ച ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കി. “2030-ഓടെ നായ് കടിയേറ്റ പേവിഷബാധ ഇല്ലാതാക്കുക” എന്നതാണ് ദേശീയ പേവിഷബാധ നിയന്ത്രണ പരിപാടിയുടെ (NRCP) ദൗത്യം.  മാരകമായ പേവിഷബാധ തടയുന്നതിനുള്ള പ്രധാന ചികിത്സയായ എആർവിയും ആർഐജിയും കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ വാർഷിക ഇൻഡന്‍റ് വിതരണത്തിന്‍റെ ഭാഗമാക്കി. എല്ലാ സർക്കാർ ആശുപത്രികളിലും മതിയായ സ്റ്റോക്ക് സൂക്ഷിക്കേണ്ടതുണ്ടെന്നും സർക്കുലറിൽ പറഞ്ഞു.  മൃഗങ്ങളുടെ കടിയേറ്റവർക്ക് ചികിത്സ നിഷേധിക്കപ്പെടില്ല. അതിനാൽ ആവശ്യാനുസരണം ARV, RIG എന്നിവ സൗജന്യമായി നൽകാൻ ഇതിനാൽ നിർദ്ദേശിക്കുന്നു. വിവേകത്തോടെ ഉപയോഗിക്കാൻ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എൻആർസിപി ശുപാർശകൾ പ്രകാരം ആർഐജി കൂട്ടിച്ചേർത്തു. എന്നാൽ…

Read More